August 13, 2026

Month: November 2024

മൂവാറ്റുപുഴ: മാർക്കറ്റിനു സമീപം കാളചന്ത റോഡിൽ വിൽപനക്കായി എത്തിച്ച ഒന്നരക്കിലോ കഞ്ചാവുമായി അന്തർ സംസ്ഥാന തൊഴിലാളി പിടിയിൽ. പശ്ചിമ ബംഗാൾ മുർഷിദാബാദ് മേരംപൂർ...
മൂവാറ്റുപുഴ: സ്ഥലമെടുപ്പ് നടപടികൾ പൂർത്തിയായിവരുന്ന മുറിക്കല്ല് ബൈപാസില്‍ ഉയരപ്പാത പരിഗണിക്കണമെന്ന ആവശ്യം ഉയരുന്നു. 2009 ല്‍ ഭരണാനുമതി ലഭിച്ച പദ്ധതിക്ക് സ്ഥലമെടുപ്പ് നടപടികള്‍...
കളമശ്ശേരി: ദേശീയപാതയിൽ വളവ് തിരിയുന്നതിനിടെ നിയന്ത്രണംവിട്ട് ഗ്യാസ് ടാങ്കർ ലോറി മറിഞ്ഞു. അടുത്തിടെ ഗതാഗത പരിഷ്കാരം നടപ്പാക്കിയ ടി.വി.എസ് ജങ്ഷനിൽ ബുധനാഴ്ച രാത്രി...
കൊച്ചി: കൊച്ചിയെ അതിന്‍റെ മനോഹരമായ പ്രൗഢിയിൽ നിലനിർത്താൻ ശക്തമായി ഇടപെടുമെന്ന് ഹൈകോടതി. കായലും കടലോരവും ദ്വീപുകളും കപ്പൽശാലയുമൊക്കെയുള്ള മനോഹരനഗരം കൊച്ചിയെപ്പോലെ മറ്റൊന്ന് കാണില്ലെങ്കിലും...
മൂവാറ്റുപുഴ: നഗരസഭയിൽ ഇനി 30 വാർഡ്. നിലവിൽ 28 വാർഡാണ് ഉള്ളത്. പുതുതായി രണ്ട് വാർഡുകൾ കൂട്ടിച്ചേർത്ത് കരട് വിജ്‌ഞാപനം ഇറങ്ങി. ഇതോടെ...
കാലടി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട് ലൈംഗികമായി ഉപദ്രവിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. മൂവാറ്റുപുഴ ഓണക്കൂര്‍ സ്വദേശിയായ 20കാരനെയാണ് കാലടി പൊലീസ് അറസ്റ്റ്...
കൊച്ചി: സോഫ്റ്റ്വെയറിൽ തിരിമറി നടത്തി ലക്ഷങ്ങൾ കൈക്കലാക്കി മുങ്ങിയ പ്രതിയെ എറണാകുളം സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്തു. ക്വിക്ക് കൺവീനിയൻസ് സ്റ്റോറിന്‍റെ അബാദ്...
കൊച്ചി: ദുരിത ജീവിതത്തിനറുതി തേടി വീണ്ടും ജിഡ ഓഫിസിലെത്തി താന്തോണി തുരുത്തുകാർ. കൊച്ചി നഗരത്തിൽനിന്ന് വിളിപ്പാടകലെയുളള തുരുത്തിൽ വേലിയേറ്റം പതിവായതോടെ പ്രദേശവാസികൾ ചൊവ്വാഴ്ച...
മരട്: കുണ്ടന്നൂർ പാലത്തിനടിയിൽ നിന്ന് കുറുവ സംഘാംഗത്തെ പിടികൂടിയതിനെ തുടർന്ന് പാലത്തിനടിയിൽ പാർപ്പുറപ്പിച്ചവരെ ഒഴിപ്പിക്കുന്നതിനിടെ മോഷണക്കേസ് പ്രതികളെ പൊലീസ് പിടികൂടി. വയനാട് മടക്കിമല...