Ernakulam News

  • 13 മണിക്കൂറിനിടെ 3.8 കി.മീ നീന്തൽ, 180 കി.മീ സൈക്ലിങ്, 42.2 കി.മീ ഓട്ടം!; ‘അയൺമാൻ’ പട്ടം സ്വന്തമാക്കി ആലുവ സ്വദേശി അബ്ദുസമീഹ്

    അയൺമാൻ പട്ടം സ്വന്തമാക്കിയ ആലുവ സ്വദേശി അബ്ദുസമീഹ് ചെങ്ങമനാട് (ആലുവ): ഡെന്മാർക്കിൽ നടന്ന അന്താരാഷ്ട്ര ‘അയൺമാൻ’ ചാമ്പ്യൻഷിപ്പിൽ കേരളത്തിന് അഭിമാനമായി ആലുവ സ്വദേശി അബ്ദുസമീഹ്. 13 മണിക്കൂറിനുള്ളിൽ തുടർച്ചയായി 3.8 കി.മീറ്റർ നീന്തലും 180 കി. മീറ്റർ ദൂരം സൈക്ലിങ്ങും 42.2 കി. മീറ്റർ ഓട്ടവും പൂർത്തിയാക്കിയാണ് അന്താരാഷ്ട്ര അയൺമാൻ പട്ടം കരസ്ഥമാക്കിയത്. ലോകത്തിലെ ഏറ്റവും ക്ലേശകരമായ കായിക മത്സരങ്ങളിൽ ഒന്നായാണ് അയൺമാൻ പോരാട്ടത്തെ വിലയിരുത്തുന്നത്. ഒമാനിലെ മസ്കത്തിൽ 1000ത്തിലധികം അത്‍ലറ്റുകൾ പങ്കെടുത്ത അയൺമാൻ ‘70.3’ ട്രയാത്ത്ലണിൽ…

    read more

  • 105 ഒരു പ്രായമല്ല; ഇതാ, നമ്മുടെ ‘ഡിജിറ്റല്‍’ മൗലവി

    മൊബൈലില്‍ വാര്‍ത്തകള്‍ നോക്കുന്ന അബ്ദുല്ല മൗലവി പെരുമ്പാവൂര്‍: ‘ഓ, പ്രായമായി ഇനിയിപ്പോ സ്മാര്‍ട്ട് ഫോണും കമ്പ്യൂട്ടറും ഒക്കെ എന്തിനാ’ എന്നു ചിന്തിക്കുന്നവരുണ്ടെങ്കില്‍ ഇങ്ങോട്ടൊന്നു നോക്കൂ… 105ാം വയസ്സില്‍ ഡിജിറ്റല്‍ സാക്ഷരത കൈവരിച്ച ഒരു ‘ചെറുപ്പക്കാര’നിതാ ഇവിടെ ഫോണില്‍ തോണ്ടിക്കൊണ്ടിരിക്കുന്നുണ്ട്. പെരുമ്പാവൂര്‍ അശമന്നൂര്‍ മടത്തികുടി അബ്ദുല്ല മൗലവിയാണ് ഡിജി കേരളം പദ്ധതിയിലെ ഏറ്റവും പ്രായം കൂടിയ പഠിതാവായി നാടിന്റെ അഭിമാനമായത്. ഇദ്ദേഹത്തെ കാണാന്‍ തിങ്കളാഴ്ച മന്ത്രി എം.ബി. രാജേഷ് എത്തും. കോവിഡ് കാലത്താണ് അദ്ദേഹം ഡിജിറ്റല്‍ സാക്ഷരതക്ക് തുടക്കമിട്ടത്.…

    read more

  • കഞ്ചാവുമായി പിടിയിൽ

     നജ്മുൽ ഇസ്ലാം കോതമംഗലം: വാരപ്പെട്ടി ഇളങ്ങവത്ത് നിന്ന് രണ്ട് കിലോയിലധികം കഞ്ചാവുമായി അസം സ്വദേശി പിടിയിൽ. അസം സ്വദേശി നജ്മുൽ ഇസ്ലാമാണ് (35) പിടിയിലായത്. കോതമംഗലം എക്സൈസ് ഇൻസ്പെക്ടർ സിജോ വർഗീസ്, പ്രിവന്‍റിവ് ഓഫിസർമാരായ പി.ബി. ലിബു, എം.ടി. ബാബു, സോബിൻ ജോസ്, കെ.എ. റസാക്ക്, സിവിൽ എക്സൈസ് ഓഫിസർമാരായ ആസിഫ് മുഹമ്മദ്, എം.എം. അബിൻസ്, പി.എം. ഉബൈസ്, എക്സൈസ് ഡ്രൈവർ കബിരാജ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. 

    read more

  • കാട്ടുപന്നി ആക്രമണം; കർഷകന് പരിക്ക്

    കാട്ടുപന്നി ആക്രമണത്തിൽ പരിക്കേറ്റ ജോണി ലോപസ് കോതമംഗലം: കാട്ടുപന്നികളുടെ അക്രമണത്തിൽ കർഷകന് ഗുരുതര പരിക്ക്. നേര്യമംഗലം നീണ്ടപാറ പാലക്കാടൻ ജോണി ലോപസിനെയാണ് പന്നിക്കൂട്ടം ആക്രമിച്ചത്. കൃഷിയിടത്തിലിറങ്ങിയ കാട്ടുപന്നികളെ ഓടിക്കുന്നതിനിടെയാണ് സംഭവം. തോളെല്ലുപൊട്ടിയ ജോണിയെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാട്ടാനകൾ നിരന്തരം കൃഷിനശിപ്പിക്കുന്ന ഇവിടെ കാട്ടുപന്നികളും കുരങ്ങും കൃഷിയിടങ്ങളിൽ എത്തുന്നത് പതിവായിരിക്കയാണ്.

    read more

  • ഉപ്പ് സത്യാഗ്രഹം പുനരാവിഷ്‍കരിച്ച് രാജഗിരി സീഷോർ സി.എം.ഐ സ്കൂൾ

    സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് രാജഗിരി സീഷോർ സി എം ഐ സ്കൂൾ വിദ്യാർഥികൾ ചാപ്പ കടപ്പുറത്ത് ദണ്ഡിയാത്ര പുനരാവിഷ്കരിച്ചപ്പോൾ കൊച്ചി: : രാജഗിരി സീഷോർ സി. എം. ഐ സ്കൂളിൻ്റെ നേതൃത്വത്തിൽ 79-ാം സ്വാതന്ത്ര്യദിനാഘോഷവും ചരിത്രപ്രസിദ്ധമായ ഉപ്പു സത്യഗ്രഹത്തിൻ്റെ പുനരാവിഷ്കാരവും ചാപ്പാക്കടപ്പുറത്ത് നടന്നു. വൈപ്പിൻ എം.എൽ.എ ഉണ്ണികൃഷ്ണൻ, എളങ്കുന്നപ്പുഴ പഞ്ചായത്ത് പ്രസിഡൻ്റ് രസികല പ്രിയരാജ്, സ്കൂൾ ഡയറക്ടർ ഫാ. വർഗീസ് മാണിക്കനാംപറമ്പിൽ സി.എം.ഐ, അസിസ്റ്റൻ്റ് ഡയറക്ടർ റവ.ഫാ. ജയിംസ് ഏറനാട്ട് സി.എം.ഐ, സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി എലിസബത്ത് മാത്യു എന്നിവർ…

    read more

  • നിരവധി മോഷണക്കേസിലെ പ്രതി അറസ്റ്റിൽ

    വേണുഗോപാൽ പറവൂർ: നിരവധി മോഷണ കേസിലെ പ്രതി കോട്ടയം കിടങ്ങൂർ തെക്കേമഠം വേണുഗോപാൽ (വേണു-52) പറവൂർ പൊലീസിന്‍റെ പിടിയിലായി. കഴിഞ്ഞ നാലിന് ചേന്ദമംഗലം സ്വദേശിയുടെ ഇരുചക്ര വാഹനം കോടതി പരിസരത്ത് നിന്ന് ഇയാൾ മോഷ്ടിച്ചിരുന്നു. ഏലൂരിലെ വീടുകളിൽ വിദേശത്ത് നിന്ന് കൊറിയറുണ്ടെന്ന് പറഞ്ഞ് തട്ടിപ്പ് നടത്താൻ ശ്രമിച്ച ഇയാൾ ഒരു വീട്ടിൽ നിന്ന് മൊബൈൽ ഫോണും കൊറിയർ നിരക്കെന്ന വ്യാജേന 374 രൂപയും തട്ടിയെടുത്തു. ഏലൂരിലെ ഒരു വീട്ടുടമ ഇയാളുടെ ബൈക്കിന്‍റെ ചിത്രം എടുത്തിരുന്നു. ഇതാണ് കേസിന്…

    read more

  • ഗതാഗത നിയമലംഘനങ്ങൾ അറിയിക്കാൻ ‘ട്രാഫിക് ഐ’ പദ്ധതി

    കൊച്ചി: ബസുകളുടെ അമിത വേഗതയടക്കം ഗതാഗത നിയമലംഘനങ്ങൾ അറിയിക്കാൻ ‘ട്രാഫിക് ഐ’ പദ്ധതി ആരംഭിച്ചതായി പൊലീസ് ഹൈകോടതിയിൽ അറിയിച്ചു. 6238100100 എന്ന നമ്പറിൽ ഗതാഗത നിയമ ലംഘനങ്ങൾ അറിയിക്കാം. വൈറ്റില, പാലാരിവട്ടം, ഇടപ്പള്ളി മേഖലയിലെ ഗതാഗതക്കുരുക്ക് നിയന്ത്രിക്കാൻ നടപടികളെടുക്കും. എറണാകുളം നഗരത്തിൽ ബസുകളുടെ അമിത വേഗത നിയന്ത്രിക്കാൻ സ്വീകരിച്ച നടപടികളും പൊലീസ് അസി. കമീഷണർ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. അമിത വേഗത, ലൈൻ തെറ്റിച്ച് ഡ്രൈവിങ്, സുരക്ഷ കണക്കിലെടുക്കാതെ ബസുകൾ നിർത്തൽ തുടങ്ങിയവ നിരന്തരം നിരീക്ഷിക്കുന്നുണ്ടെന്ന് റിപ്പോർട്ടിൽ…

    read more

  • രണ്ടുമിനിറ്റ് വൈകിയതിന് അഞ്ചാംക്ലാസുകാരനെ ഇരുട്ടുമുറിയിൽ ഒറ്റക്കിരുത്തിയതായി പരാതി; നിഷേധിച്ച് സ്കൂൾ അധികൃതർ

    കൊച്ചി: വെറും രണ്ടുമിനിറ്റ് വൈകിയതിന് അഞ്ചാംക്ലാസുകാരനെ ഇരുട്ടുമുറിയിൽ ഒറ്റക്ക് ഇരുത്തിയതായി പരാതി. തൃക്കാക്കര കൊച്ചിൻ പബ്ലിക് സ്കൂളിലാണ് സംഭവം. സംഭവത്തിൽ പ്രതിഷേധിച്ച് കുട്ടിയുടെ രക്ഷിതാക്കളും ബന്ധുക്കളും സ്കൂളിലെത്തി. കുട്ടിയെ ടി.സി നൽകി പറഞ്ഞുവിടുമെന്നും വൈകി വന്നാൽ വെയിലത്ത് ഓടിക്കുമെന്നും അധികൃതർ ഭീഷണിപ്പെടുത്തിയതായും രക്ഷിതാക്കൾ ആരോപിച്ചു. വൈകിവന്നതിന് തന്നെ ആദ്യം ഗ്രൗണ്ടിൽ ഓടിച്ചതിന് ശേഷമാണ് ഇരുട്ട് മുറിയിൽ ഇരുത്തിയതെന്ന് കുട്ടി പറയുന്ന ഓഡിയോ ക്ലിപ്പ് പുറത്തുവന്നിട്ടുണ്ട്. സംഭവത്തിൽ കുട്ടിയുടെ പിതാവ് തൃക്കാക്കര പൊലീസിൽ പരാതി നൽകി. സ്കൂൾ പ്രിൻസിപ്പലിനെ…

    read more

  • ഇലയും പൂവും കായ്കളും കൊഴിയുന്നു; ജാതി കർഷകർ ദുരിതത്തിൽ

    അങ്കമാലി മേഖലയിലെ ഇലകൾ കൊഴിഞ്ഞ് നശിച്ച ജാതി മരങ്ങൾ അങ്കമാലി: മധ്യകേരളത്തിലെ പ്രധാന കൃഷിയായ ജാതി കൃഷി പ്രതിസന്ധി നേരിടുന്നു. ജാതി മരങ്ങളുടെ ഇലയും പൂവും കായ്കളും കൊഴിയുന്നത് വ്യാപകമായതോടെ കർഷകർ ദുരിതത്തിലാണ്. ഇത്തവണത്തെ ശക്തമായ കാലവർഷമാണ് കൂടുതൽ വിനയായത്. ഇത് കർഷകരെ വൻ സാമ്പത്തിക തകർച്ചയിൽ എത്തിച്ചിരിക്കുകയാണ്. ജനുവരി മുതൽ നവംബർ വരെ കിട്ടേണ്ട വിളവാണ് പേമാരി മൂലം മിക്കയിടത്തും നശിച്ചത്. ഇല കൊഴിഞ്ഞ് ശിഖരങ്ങൾ കരിഞ്ഞുണങ്ങിയ നിലയിലാണ്. അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലും ഏഴ്…

    read more

  • അനധികൃത റിക്രൂട്ടിങ് ഏജൻസികൾ; പൊലീസ് പരിശോധന പ്രഹസനം

    ആലുവ: അനധികൃത റിക്രൂട്ടിങ് ഏജൻസികൾക്കെതിരായ പൊലീസ് പരിശോധന പ്രഹസനമെന്ന് ആക്ഷേപം. മാസങ്ങളായി പരാതി ഉയർന്നിട്ടും നടപടിയെടുക്കാൻ അധികൃതർ തയാറായില്ലത്രേ. കോടികൾ തട്ടിയ ഏജൻസികളുടെ ഓഫിസുകൾ പൂട്ടിയതിനുശേഷമാണ് പരിശോധന നടത്തിയത്. ഇതിനിടെ തട്ടിപ്പുകാർ രേഖകളെല്ലാം മാറ്റിയതായും ആരോപണമുണ്ട്. തിങ്കളാഴ്ച രാവിലെയാണ് ബ്രിഡ്ജ് റോഡിലെ റോയൽ പ്ലാസയിലുള്ള ഓഫിസുകളിൽ പരിശോധന നടത്തിയത്. വിവിധ റിക്രൂട്ടിങ് ഏജൻസികൾക്കെതിരെ കൂടുതൽ പരാതികൾ ലഭിച്ച സ്ഥാപനങ്ങളിൽ പരിശോധന നടത്തിയതെന്നായിരുന്നു പൊലീസ് വിശദീകരണം. ഇത്തരം സ്ഥാപനങ്ങളിൽ പണം വാങ്ങി വിസ തട്ടിപ്പ് നടത്തുന്നതായും ചെക്ക്, സർട്ടിഫിക്കറ്റുകൾ…

    read more