Ernakulam News

  • കുടിവെള്ളം വേണം,
വാളകം പഞ്ചായത്തുകാർക്ക്

    കുടിവെള്ളം വേണം, വാളകം പഞ്ചായത്തുകാർക്ക്

    മൂവാറ്റുപുഴ: വാളകം പഞ്ചായത്തിൽ കുടിവെള്ള ക്ഷാമത്തിൽ പൊറുതിമുട്ടി ജനം. പഞ്ചായത്തിലെ ഉയർന്ന പ്രദേശങ്ങളായ ആവുണ്ട, ചെറിയ ഊരയം, പൂവാലൻകുന്ന്, പൊട്ടുമുകൾമല തുടങ്ങിയ പ്രദേശങ്ങളിലാണ് വേനൽ കടുത്തതോടെ കുടിവെള്ളക്ഷാമം രൂക്ഷമായത്. അധികൃതരുടെ ഭാഗത്തുനിന്ന് പരിഹാര നടപടികളൊന്നും കാര്യക്ഷമമാവുന്നില്ലെന്ന് പരാതി ഉയരുന്നുണ്ട്. ജൽ ജീവൻ പദ്ധതിയിൽ വെള്ളം പമ്പ് ചെയ്യാൻ മോട്ടോർ വാങ്ങി രണ്ടു മാസം കഴിഞ്ഞിട്ടും സ്ഥാപിച്ചിട്ടില്ല. പഞ്ചായത്തിലെ പറയരുകടവിലാണ് കുടിവെള്ള പദ്ധതിയുടെ പമ്പ് ഹൗസ് സ്ഥിതി ചെയ്യുന്നത്. നിലവിൽ ഇവിടെ രണ്ട് മോട്ടോർ ഉണ്ടെങ്കിലും ഉയർന്നപ്രദേശങ്ങളിൽ വെള്ളം…

    read more

  • പുന്നേക്കാട്-തട്ടേക്കാട് റോഡിൽ വീണ്ടും കാട്ടാനകൾ; യാത്രക്കാർ ഭീതിയിൽ

    പുന്നേക്കാട്-തട്ടേക്കാട് റോഡിൽ വീണ്ടും കാട്ടാനകൾ; യാത്രക്കാർ ഭീതിയിൽ

    കോതമംഗലം: പുന്നേക്കാട്-തട്ടേക്കാട് റോഡിൽ വീണ്ടും കാട്ടാനകൾ ഇറങ്ങി. ശനിയാഴ്ച രാവിലെ ആറോടെ ആനക്കൂട്ടത്തിൽ നിന്ന് ഇരുചക്ര വാഹന യാത്രികർ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. എസ് വളവിൽ ആനകൾ റോഡ് കുറുകെ കടക്കുമ്പോൾ തട്ടേക്കാട് ഭാഗത്ത് നിന്നത്തിയ സ്കൂ‌ട്ടർ, ബൈക്ക് യാത്രികരാണ് മുമ്പിൽപ്പെട്ടത്. ആനകൾ വാഹനങ്ങൾക്ക് നേരെ തിരിഞ്ഞതോടെ ഇരുവരും വാഹനം ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു. നാല് ആനകളാണ് റോഡ് മുറിച്ച് കടന്നത്. 16 ആനകളടങ്ങുന്ന സംഘമാണ് പ്രദേശത്ത് തമ്പടിച്ചിരിക്കുന്നത്. നേരത്തെ ഇവിടെ തമ്പടിച്ചിരിന്ന ആനക്കൂട്ടത്തെ ആർ.ആർ.ടി അംഗങ്ങളെ ഉപയോഗിച്ച്…

    read more

  • കളം പിടിക്കാൻ 
സ്ഥാനാർഥികൾ

    കളം പിടിക്കാൻ സ്ഥാനാർഥികൾ

    കൊച്ചി: ചൂട് കത്തിക്കയറുകയാണ്. തെരഞ്ഞെടുപ്പ് പ്രഖ്യാപനം എത്തിയില്ലെങ്കിലും പ്രചാരണം ചൂട് പിടിക്കുന്നതിന് മുമ്പേ കളത്തിൽ സാന്നിധ്യം ഉറപ്പിക്കാനുള്ള തിരക്കിലാണ് സ്ഥാനാർഥികൾ. സ്ഥനാർഥി പ്രഖ്യാപനം പൂർത്തിയായതോടെ എൽ.ഡി.എഫ് സാരഥികളാണ് ഇക്കാര്യത്തിൽ ഒരു മുഴം മുന്നിൽ. സ്ഥാനാർഥികളെക്കുറിച്ച് ധാരണയായെങ്കിലും ഔദ്യോഗിക പ്രഖ്യാപനം വരാത്തതിനാൽ യു.ഡി.എഫ് ഇനിയും പ്രത്യക്ഷ പ്രചാരണ പ്രവർത്തനങ്ങളുമായി രംഗത്തിറങ്ങിയിട്ടില്ല. ബി.ജെ.പിയുടെ കാര്യവും അങ്ങനെതന്നെ. എന്നാൽ, മുഖ്യ പ്രചാരണത്തിന് മുന്നോടിയായ അടിസ്ഥാന കാര്യങ്ങൾ മുന്നണികളെല്ലാം പൂർത്തിയാക്കി. പൊതുപരിപാടികളിലും ജനകീയ സമര മുഖങ്ങളിലും വിവാഹം, മരണം പോലുള്ള ചടങ്ങുകളിലും സ്ഥനാർഥികളുടെ…

    read more

  • ഷീല സണ്ണിക്കെതിരായ വ്യാജ ലഹരിമരുന്ന് കേസ്: സർക്കാറും എക്സൈസ് കമീഷണറും മറുപടി പറയണമെന്ന് ഹൈകോടതി

    ഷീല സണ്ണിക്കെതിരായ വ്യാജ ലഹരിമരുന്ന് കേസ്: സർക്കാറും എക്സൈസ് കമീഷണറും മറുപടി പറയണമെന്ന് ഹൈകോടതി

    കൊച്ചി: ചാലക്കുടിയിലെ ബ്യൂട്ടി പാർലർ ഉടമ ഷീല സണ്ണിയെ വ്യാജ ലഹരിമരുന്ന് കേസിൽ കുടുക്കിയെന്നത് സത്യമെങ്കിൽ സർക്കാറും എക്‌സൈസ് കമീഷണറുമടക്കം കൃത്യമായ മറുപടി പറയണമെന്ന് ഹൈകോടതി. ഇവർ 72 ദിവസം ജയിലിൽ കഴിയേണ്ടി വന്നത് ഗുരുതര വിഷയമാണെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിരീക്ഷിച്ചു. എതിർ കക്ഷികളായ ചീഫ് സെക്രട്ടറിക്കും എക്സൈസ് ഉദ്യോഗസ്ഥർക്കും നോട്ടീസ് അയക്കാനും നിർദേശിച്ചു. ലഹരിമരുന്ന് കേസിൽ പ്രതിസ്ഥാനത്തു നിന്ന് ഒഴിവാക്കിയ ഷീല, 10 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജിയിലാണ് നടപടി. ഹരജി…

    read more

  • സ്വർണ കള്ളക്കടത്ത്; സ്ത്രീ അടക്കം മൂന്നു പേർ പിടിയിൽ

    സ്വർണ കള്ളക്കടത്ത്; സ്ത്രീ അടക്കം മൂന്നു പേർ പിടിയിൽ

    നെടുമ്പാശ്ശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ സ്വർണ കള്ളക്കടത്തിനിടെ സ്ത്രീ ഉൾപ്പെടെ മൂന്നുപേർ കസ്റ്റംസിന്‍റെ പിടിയിലായി. ദുബൈയിൽ നിന്ന് വന്ന പട്ടാമ്പി സ്വദേശി മിഥുനിൽ നിന്ന് 197 ഗ്രാം സ്വർണമാണ് പിടിച്ചെടുത്തത്. മൂന്ന് ഗുളികയുടെ രൂപത്തിലാക്കിയാണ് സ്വർണം ശരീരത്തിലൊളിപ്പിച്ചത്. ഷാർജയിൽ നിന്ന് വന്ന മലപ്പുറം സ്വദേശി 1118 ഗ്രാം സ്വർണം നാല് ഗുളികയുടെ രൂപത്തിലാക്കി ഒളിപ്പിക്കുകയായിരുന്നു. കൂടാതെ, ചെയിനും വളയും കണ്ടെടുത്തു. അബൂദബിയിൽ നിന്ന് വന്ന കാസർകോട് സ്വദേശിനിയിൽ നിന്നാണ് 272 ഗ്രാം പിടികൂടിയത്.

    read more

  • 13 റോഡുകളുടെ നിർമാണം; 49.5 കോടിയുടെ ഭരണാനുമതി

    13 റോഡുകളുടെ നിർമാണം; 49.5 കോടിയുടെ ഭരണാനുമതി

    കൊച്ചി: ജില്ലയിലെ 13 റോഡ് നിർമാണ പദ്ധതികൾക്കായി 49.5 കോടി രൂപയുടെ ഭരണാനുമതിയായെന്ന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അറിയിച്ചു. കളമശ്ശേരി, ആലുവ, കോതമംഗലം, കൊച്ചി, പറവൂർ തുടങ്ങിയ മണ്ഡലങ്ങളിലെ റോഡുകളിലാണ് പ്രവൃത്തി വരുന്നത്. കളമശ്ശേരി മണ്ഡലത്തിലെ ഇടപ്പള്ളി -മൂവാറ്റുപുഴ റോഡിനു 1.2 കോടിയും മില്ലുപടി-കാക്കുനി മസ്‌ജിദ്‌ റോഡിനു 60 ലക്ഷവും സെന്റ് ജോസഫ്‌സ് -തൃക്കാക്കര ക്ഷേത്രം – യൂനിവേഴ്‌സിറ്റി പുന്നക്കാട്ടുമൂല സീപോർട്ട് ലൈൻ റോഡ് -യൂനിവേഴ്‌സിറ്റി കോളനി സീപോർട്ട് റോഡ് -യൂനിവേഴ്‌സിറ്റി റിംഗ് റോഡ്…

    read more

  • കഞ്ചാവുമായി ഒഡിഷ സ്വദേശി പിടിയില്‍

    കഞ്ചാവുമായി ഒഡിഷ സ്വദേശി പിടിയില്‍

    പെരുമ്പാവൂര്‍: ഏഴര കിലോ കഞ്ചാവുമായി അന്തര്‍സംസ്ഥാന തൊഴിലാളി പിടിയിൽ. ഒഡീഷ സ്വദേശി വിദ്യാധര്‍ ബഹ്‌റയെയാണ് (30) റൂറല്‍ ഡാന്‍സാഫ് ടീമും കുറുപ്പംപടി പൊലീസും ചേര്‍ന്ന് പിടികൂടിയത്. കാറില്‍ കടത്തുകയായിരുന്ന കഞ്ചാവ് പെരുമ്പാവൂര്‍ ഇരിങ്ങോള്‍ മനക്കപ്പടിക്ക് സമീപത്തുനിന്നാണ് പിടിച്ചെടുത്തത്. കാറിന്റെ ഡിക്കിയില്‍ ബാഗില്‍ എട്ട് പ്രത്യേക പാക്കറ്റുകളില്‍ സൂക്ഷിച്ച നിലയിലായിരുന്നു. ഒഡീഷയില്‍നിന്ന് ട്രെയിന്‍ മാര്‍ഗമാണ് കഞ്ചാവ് ആലുവയിലെത്തിച്ചത്. രണ്ട് ലക്ഷം രൂപ വിലവരും. വട്ടക്കാട്ടുപടിയിൽ പ്ലൈവുഡ് കമ്പനി തൊഴിലാളിയാണ് പ്രതി. കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. 

    read more

  • ഡോക്ടറെയും ജീവനക്കാരെയും മർദിച്ച കേസിൽ പ്രതി പിടിയിൽ

    ഡോക്ടറെയും ജീവനക്കാരെയും മർദിച്ച കേസിൽ പ്രതി പിടിയിൽ

    പള്ളുരുത്തി: സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ യുവാവ് ഡോക്ടറേയും ജീവനക്കാരേയും മർദിച്ചു. സംഭവത്തിൽ പ്രതിയായ കണ്ണമാലി കാട്ടിപറമ്പ് നീലന്തറ ഫ്രാൻസിസ് ആഷ്ലിൻ (28) നെ പള്ളുരുത്തി പൊലീസ് അറസ്റ്റ് ചെയ്തു. പെരുമ്പടപ്പ് ഫാറ്റിമ ആശുപത്രിയിൽ കഴിഞ്ഞ മാസം 27ന് പുലർച്ചെ ഒന്നോടെയാണ് സംഭവം. കൈക്ക് മുറിവുമായി ആശുപത്രിയിൽ എത്തിയ ഇയാൾ ചികിത്സക്കിടെ യാതൊരു പ്രകോപനവുമില്ലാതെ ഡോ. ജിതിനെ അസഭ്യം പറയുകയും മർദിക്കുകയുമായിരുന്നു. തടയാനെത്തിയ ആശുപത്രി പി.ആർ.ഒ, സുരക്ഷ ജീവനക്കാരൻ എന്നിവരെയും മർദിച്ചു. സുരക്ഷ ജീവനക്കാരന്റെ ചെവിയിലും തലമുടിയിലും…

    read more

  • ബ്രഹ്മപുരം പ്ലാൻറിലെ തീപിടിത്തത്തിന് നാളേക്ക് ഒരാണ്ട്; ആവർത്തിക്കുമെന്ന് ജനുവരിയിൽ അഗ്നിരക്ഷാസേനയുടെ മുന്നറിയിപ്പ്

    ബ്രഹ്മപുരം പ്ലാൻറിലെ തീപിടിത്തത്തിന് നാളേക്ക് ഒരാണ്ട്; ആവർത്തിക്കുമെന്ന് ജനുവരിയിൽ അഗ്നിരക്ഷാസേനയുടെ മുന്നറിയിപ്പ്

    കൊച്ചി: കൊച്ചി നഗരത്തെയും എറണാകുളം ജില്ലയെയും രണ്ടാഴ്ചയോളം ആശങ്കയുടെ വിഷപ്പുകയിൽ നിർത്തിയ ബ്രഹ്മപുരം തീപിടിത്തത്തിന് ശനിയാഴ്ചത്തേക്ക് ഒരുവർഷമാകുന്നു. 2023 മാർച്ച് രണ്ടിന് വൈകീട്ട് മൂന്നുമണിയോടെയാണ് കോർപറേഷന്‍റെ കീഴിലെ ബ്രഹ്മപുരം പ്ലാൻറിലെ ഏക്കർ കണക്കിന് പരന്നുകിടക്കുന്ന മാലിന്യമലക്ക് തീപിടിച്ചത്. ബ്രഹ്മപുരത്തിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ തീപിടിത്തമായിരുന്നു അന്നത്തേത്. നാലുദിവസത്തോളം തീയണക്കാൻ പരിശ്രമം നടത്തിയിട്ടും ഫലം കാണാത്തതിനെ തുടർന്ന് ഹൈകോടതിപോലും വിഷയത്തിലിടപെട്ടു. അഗ്നിരക്ഷാ സേനയുടെ വാഹനങ്ങൾ എത്താനുള്ള പ്രയാസം, ഫയർ ഹൈഡ്രൻറുകൾ പ്രവർത്തിക്കാതിരുന്നത് തുടങ്ങിയവയായിരുന്നു തീയണക്കുന്നതിൽ വില്ലനായത്. ദിവസങ്ങളോളം തീയണക്കാനാവാതെ…

    read more

  • കാപ്പ ചുമത്തി നാടുകടത്തി

    കാപ്പ ചുമത്തി നാടുകടത്തി

    അങ്കമാലി: നിരവധി അക്രമണക്കേസുകളിൽ ഉൾപ്പെട്ട നിരന്തര കുറ്റവാളിയായ മൂക്കന്നൂർ ചൂളപ്പുര മേനാച്ചേരി വീട്ടിൽ ആഷിക് ജിനോയെ (26) കാപ്പ ചുമത്തി ആറുമാസത്തേക്ക് നാട് കടത്തി. അങ്കമാലി, കാലടി, നെടുമ്പാശ്ശേരി പൊലീസ് സ്റ്റേഷൻ പരിധികളിൽ ദേഹോപദ്രവം, അതിക്രമിച്ച് കടക്കൽ, ന്യായവിദ്ധമായി സംഘം ചേരൽ, ആശുപത്രി ജീവനക്കാർക്കെതിരെയുള്ള അതിക്രമം തുടങ്ങിയ കേസുകളിൽ ഇയാൾ പ്രതിയാണ്. കഴിഞ്ഞ സെപ്റ്റംബറിൽ മൂക്കന്നൂരിലെ സ്വകാര്യ ആശുപത്രിയിലെ കാഷ്വാലിറ്റി ഡ്യൂട്ടി ഡോക്ടർമാരുടെ വിശ്രമമുറിയിൽ അതിക്രമിച്ചുകയറി ഡോക്ടറെ ദേഹോപദ്രവം ഏൽപിച്ചതിനെത്തുടർന്ന് അങ്കമാലി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ…

    read more