Ernakulam News

  • എം.ഡി.എം.എയുമായി മൂന്ന് യുവാക്കൾ പിടിയിൽ

    എം.ഡി.എം.എയുമായി മൂന്ന് യുവാക്കൾ പിടിയിൽ

    പള്ളുരുത്തി: എം.ഡി.എം.എയുമായി മൂന്ന് യുവാക്കളെ പൊലീസ് പിടികൂടി. പള്ളുരുത്തി എസ്.ഡി.പി.വൈ റോഡിൽ ഉള്ളാടംപറമ്പിൽ വിനീത് (31), ജനത ജങ്ഷനിൽ മുല്ലോത്തുകാട് വീട്ടിൽ ദർശൻ എം. രാജ് (28), എറണാട് റോഡ് കൃഷ്ണകൃപയിൽ അഭിമന്യു (29) എന്നിവരാണ് പിടിയിലായത്. കാറിൽ എം.ഡി.എം.എ സൂക്ഷിച്ച് കച്ചവടം ചെയ്തു വരുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പള്ളുരുത്തി നമ്പ്യാപുരം റോഡിൽ കാറുമായി ഇടപാടുകാരെ കാത്തിരുന്ന സമയത്ത് പിന്തുടർന്നുവന്ന പൊലീസ് പിടികൂടുകയായിരുന്നു. 18.7 ഗ്രാം എം.ഡി.എം.എ കാറിൽനിന്ന് കണ്ടെടുത്തു. 2,75,000 രൂപ വില വരുന്ന ലഹരിമരുന്നാണ്…

    read more

  • ബജറ്റിൽ വ്യവസായ നഗരത്തിന് പ്രതീക്ഷ മാത്രം; നിരാശയേറെ

    ബജറ്റിൽ വ്യവസായ നഗരത്തിന് പ്രതീക്ഷ മാത്രം; നിരാശയേറെ

    കൊച്ചി: വിപുലമായ പ്രഖ്യാപനങ്ങൾ പ്രതീക്ഷിച്ച വ്യവസായ നഗരത്തിന് കാര്യമായൊന്നും നൽകാതെ കേന്ദ്ര ബജറ്റ്. പൊതുമേഖല സ്ഥാപനങ്ങൾ മുതൽ മത്സ്യമേഖലയുടെ സംരക്ഷണംവരെ ഉൾപ്പെടുമെന്ന് കരുതിയിരുന്നെങ്കിലും നിരാശയാണ് ഫലം. പൊതുമേഖല സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾക്ക് ഊർജം നൽകുന്ന പദ്ധതികളൊന്നുമുണ്ടായിട്ടില്ലെന്ന് മേഖലയുമായി ബന്ധപ്പെട്ടവർ അഭിപ്രായപ്പെടുന്നു. കൊച്ചി റിഫൈനറി, കപ്പൽശാല, എഫ്.എ.സി.ടി എന്നീ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചാണ് ജില്ല കൂടുതൽ പ്രതീക്ഷയർപ്പിച്ചിരുന്നത്. ബി.പി.സി.എൽ വിപുലീകരണ പദ്ധതി, എഫ്.എ.സി.ടിയുമായി ബന്ധപ്പെട്ട് പ്ലാൻറുകളുടെ നവീകരണം തുടങ്ങിയവയൊന്നും കേന്ദ്ര ബജറ്റിൽ പരാമർശിക്കപ്പെടുന്നില്ല. അതേസമയം, ടൂറിസം രംഗത്ത് കൂടുതൽ നിക്ഷേപം നടത്തുമെന്ന…

    read more

  • പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് 82 വര്‍ഷം കഠിനതടവും പിഴയും

    പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് 82 വര്‍ഷം കഠിനതടവും പിഴയും

    പെരുമ്പാവൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ അന്തര്‍ സംസ്ഥാന തൊഴിലാളിക്ക് 82 വര്‍ഷം കഠിനതടവും 1,10,000 രൂപ പിഴയും. അസം നഗാവ് സ്വദേശി ഇഷ്ബുള്‍ ഇസ്ലാമാണ് (25) പ്രതി. 2021 ആഗസ്റ്റിലാണ് സംഭവം. വെസ്റ്റ് ബംഗാള്‍ മുര്‍ഷിദാബാദ് സ്വദേശിനിയായ 13കാരിയെയാണ് ഇയാള്‍ കത്തി കാട്ടി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചത്. അമ്മയോടൊപ്പം കഴിയുകയായിരുന്നു പെണ്‍കുട്ടി. കുറുപ്പംപടി പൊലീസാണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്.

    read more

  • മുക്കുപണ്ടം പണയംെവച്ച് പണം തട്ടിയ കേസിൽ യുവാവ് പിടിയിൽ

    മുക്കുപണ്ടം പണയംെവച്ച് പണം തട്ടിയ കേസിൽ യുവാവ് പിടിയിൽ

    പട്ടിമറ്റം: മുക്കുപണ്ടം പണയം വച്ച് പണം തട്ടിയ കേസിൽ മൂവാറ്റുപുഴ ആവോലി കുന്നുമേൽ എബി ജോസ് (26)നെ കുന്നത്തുനാട് പൊലീസ് അറസ്റ്റ് ചെയ്തതു. പഴന്തോട്ടത്തുള്ള സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ മുക്ക് പണ്ടത്തിൽ തീർത്ത വള പണയം വച്ച് 40,000 രൂപ തട്ടുകയായിരുന്നു. കോലഞ്ചേരിയിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ സമാനമായ തട്ടിപ്പ് നടത്തിയിട്ടുള്ളതായും പ്രതി സമ്മതിച്ചു. ഇൻസ്പെക്ടർ വി.പി. സുധീഷ്, എസ്.ഐമാരായ വി.കെ. നിസാർ, എൻ.കെ. ജേക്കബ്, എൻ.എം. ബിനു, എ.എസ്.ഐ വി.എസ്.അബൂബക്കർ, സീനിയർ സി.പി.ഒമാരായ കെ.ആർ. പ്രിയ,…

    read more

  • മാരകായുധങ്ങൾ കാട്ടി ഭീഷണിപ്പെടുത്തി കവർച്ച; നാലുപേർ പിടിയിൽ

    മാരകായുധങ്ങൾ കാട്ടി ഭീഷണിപ്പെടുത്തി കവർച്ച; നാലുപേർ പിടിയിൽ

    കൊച്ചി: വീട് പണയത്തിനെടുത്ത് നൽകാമെന്ന് വിശ്വസിപ്പിച്ച് വൈറ്റില ആമ്പേലിപ്പാടം റോഡിലുള്ള വീട്ടിലേക്ക് വിളിച്ചുവരുത്തി മാരകായുധങ്ങൾകാട്ടി ഭീഷണിപ്പെടുത്തി കാറും സ്വർണവും വിലകൂടിയ ഉപകരണങ്ങളും പണവുമുൾപ്പടെ കവർന്ന സംഭവത്തിൽ സ്ത്രീയുൾപ്പടെ നാലുപേർ പിടിയിൽ. കൊല്ലം കരുനാഗപ്പിള്ളി തോപ്പിൽ വീട് ജോൺ ബ്രിട്ടോ(40), തിരുവനന്തപുരം പോത്തൻകോട് ആണ്ടൂർകോണം സ്വദേശിയും നിലവിൽ ചിലവന്നൂർ ഭാഗത്ത് ഗ്യാലക്സി ക്ലിഫ്ഫോർഡ് ഫ്ലാറ്റിൽ താമസിക്കുന്ന ഷീല(47), കോട്ടയം കുറവിലങ്ങാട് ചീമ്പനാൽ വീട്ടിൽ ലിജോ തങ്കച്ചൻ, കുറവിലങ്ങാട് നമ്പ്യാരത്ത് വീട്ടിൽ ആൽബിൻ എന്നിവരെയാണ് കടവന്ത്ര പൊലീസ് അറസ്റ്റു ചെയ്തത്.…

    read more

  • പോക്സോ കേസിൽ അന്തർ സംസ്ഥാന തൊഴിലാളി പിടിയിൽ

    പോക്സോ കേസിൽ അന്തർ സംസ്ഥാന തൊഴിലാളി പിടിയിൽ

    കൊച്ചി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ഇതരസംസ്ഥാനക്കാരനെ എറണാകുളം സെൻട്രൽ പൊലിസ് പിടികൂടി. പശ്ചിമ ബംഗാൾ ഉത്തര ദിൻജാപൂരിലെ ബസ്താപൂർ സ്വദേശി കാസിഫ് അലി ഫുർകൻ(23) ആണ് അറസ്റ്റിലായത്. ജനുവരി 28നാണ് സംഭവം. എറണാകുളം ബ്രോഡ് വേയിലുളള കടയിൽ ജോലിചെയ്യുന്ന പ്രതി കടയിൽ കളിപ്പാട്ടം വാങ്ങാനെത്തിയ 14 വയസ്സ് പ്രായമുള്ള പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തുകയായിരുന്നു.

    read more

  • സ്ഥാനമൊഴിഞ്ഞ ചെയർപേഴ്സന്‍റെ വോട്ട് അസാധു; പിറവം നഗരസഭ യു.ഡി.എഫിന്

    സ്ഥാനമൊഴിഞ്ഞ ചെയർപേഴ്സന്‍റെ വോട്ട് അസാധു; പിറവം നഗരസഭ യു.ഡി.എഫിന്

    പിറവം: മുൻ ധാരണപ്രകാരം ചെയർപേഴ്സൻ സ്ഥാനമൊഴിഞ്ഞ ഇടത് അംഗത്തിന്‍റെ വോട്ട് അസാധുവായതിനെത്തുടർന്ന് പിറവം നഗരസഭാ ഭരണം യു.ഡി.എഫിന് ലഭിച്ചു. പുതിയ ചെയർപേഴ്സനായി കോൺഗ്രസിലെ ജിൻസി രാജു നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെട്ടു. ചെയർപേഴ്സൻ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥി ജിൻസി രാജുവിനും എൽ.ഡി.എഫ് സ്ഥാനാർഥി സി.പി.ഐയുടെ അഡ്വ. ജൂലി സാബുവിനും തുല്യവോട്ട് ലഭിച്ചു. തുടർന്ന് നടത്തിയ നറുക്കെടുപ്പിലൂടെയാണ് ജിൻസി രാജു വിജയിച്ചത്. നഗരസഭയുടെ ആറാം ഡിവിഷനെ പ്രതിനിധാനം ചെയ്യുന്ന ജിൻസി രാജു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. 27 കൗൺസിലർമാരുള്ള നഗരസഭയിൽ 14…

    read more

  • കാറുകളിൽ കഞ്ചാവ് കടത്തൽ: ഒന്നാംപ്രതിക്ക് 36 വർഷം കഠിനതടവും മൂന്നു ലക്ഷം പിഴയും

    കാറുകളിൽ കഞ്ചാവ് കടത്തൽ: ഒന്നാംപ്രതിക്ക് 36 വർഷം കഠിനതടവും മൂന്നു ലക്ഷം പിഴയും

    അങ്കമാലി: കാറുകളിൽ കഞ്ചാവ് കടത്തുന്നതിനിടെ ദേശീയപാത കറുകുറ്റിയിൽ പൊലീസ് പിടിയിലായ ഒന്നാം പ്രതിക്ക് 36 വർഷം വർഷം കഠിനതടവും മൂന്നുലക്ഷം പിഴയും വിധിച്ചു. മറ്റ് ഏഴ് പ്രതികൾക്കും കഠിനതടവും പിഴയുമുണ്ട്. എറണാകുളം അഡീഷനൽ സെഷൻസ് ആൻഡ് ജില്ല കോടതിയുടേതാണ് വിധി. ഒന്നാംപ്രതി പെരുമ്പാവൂർ കാഞ്ഞിരക്കാട് കളപ്പുരക്കുടിയിൽ വീട്ടിൽ അനസിനാണ് (41) ശിക്ഷ വിധിച്ചത്. രണ്ടുംമൂന്നും പ്രതികളായ ചേലാമറ്റം കുന്നക്കാട്ടുമല പഠിപ്പുരക്കൽ വീട്ടിൽ ഫൈസൽ (35), ശംഖുമുഖം പുതുവൽ പുത്തൻവീട്ടിൽ വർഷ (22) എന്നിവർക്ക് 12 വർഷം തടവും…

    read more

  • ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ വയോധികന് ജീവപര്യന്തം

    ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ വയോധികന് ജീവപര്യന്തം

    കൊച്ചി: ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ വയോധികന് ജീവപര്യന്തം തടവുശിക്ഷ. 2015ൽ മുളവുകാട് പൊലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന കൊലപാതകക്കേസിലാണ് മുളവുകാട് പൊന്നാരിമംഗലത്ത് കൃഷിഭവന് സമീപം ഓളിപ്പറമ്പിൽ ജോൺസൺ ഡിസിൽവക്ക് (58) എറണാകുളം അഡി. ഡിസ്ട്രിക്ട് ആൻഡ് സെഷൻസ്-6 കോടതി ജീവപര്യന്തം വിധിച്ചത്. 2015 മേയ്‌ ആറിന് വെളുപ്പിനാണ് കേസിനാസ്പദമായ സംഭവം. കുടുംബപ്രശ്നങ്ങളെ തുടർന്നാണ് ഭാര്യ മെർലിനെ കൊലപ്പെടുത്തിയത്. കൊല നടത്തിയശേഷം ജോൺസൺ ആത്മഹത്യക്കു ശ്രമിച്ചെങ്കിലും വിഫലമായി. ചികിത്സക്കുശേഷം അറസ്റ്റ് ചെയ്ത പ്രതിയെ റിമാൻഡ് ചെയ്യുകയും പിന്നീട് ജാമ്യം…

    read more

  • കഞ്ചാവ് കേസിൽ ഒഡിഷ സ്വദേശിക്ക് തടവും പിഴയും

    കഞ്ചാവ് കേസിൽ ഒഡിഷ സ്വദേശിക്ക് തടവും പിഴയും

    പറവൂർ: കഞ്ചാവ് കേസിലെ പ്രതിക്ക് രണ്ടുവർഷം തടവും 25,000 രൂപ പിഴയും ശിക്ഷ. ഒഡിഷ സ്വദേശി രഞ്ജിത്ത് പ്രധാനെയാണ് (38) പറവൂർ അഡീഷനൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് കോടതി ജഡ്ജി മുജീബ് റഹ്മാൻ ശിക്ഷിച്ചത്. കോതമംഗലം തൃക്കാരിയൂർ മുണ്ടക്കപ്പടിയിൽനിന്ന് മൂന്നുകിലോ കഞ്ചാവുമായാണ് ഇയാളെ പിടികൂടിയത്. ഡിവൈ.എസ്.പി അഗസ്റ്റിൻ മാത്യു, ഇൻസ്പെക്ടർ ബേസിൽ തോമസ്, എസ്.ഐമാരായ രഘുനാഥൻ, ഉബൈസ്, സീനിയർ സി.പി.ഒമാരായ ജോബി, ജീമോൻ, അജീഷ് കുട്ടപ്പൻ സി.പി.ഒമാരായ ദയേഷ്, സുറുമി എന്നിവരാണ് അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നത്. പ്രോസിക്യൂഷനുവേണ്ടി എൻ.കെ.…

    read more