All news

  • കാതോലിക്ക ബാവയും പാത്രിയാർക്കീസ് ബാവയും സഹപാഠികൾ; റമ്പാനായ കാലം മുതലുള്ള സൗഹൃദം

    മലങ്കര യാക്കോബായ സുറിയാനി സഭയുടെ പുതിയ കാതോലിക്ക ബാവ ഡോ. ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്തയും ആഗോള സുറിയാനി ഓർത്തഡോക്സ് സഭ മേലധ്യക്ഷൻ ഇഗ്നാത്തിയോസ് അപ്രേം രണ്ടാമൻ പാത്രിയാർക്കീസ് ബാവയും തമ്മിൽ അപൂർവ പ്രത്യേകതയുണ്ട്. ജോസഫ് മാർ ഗ്രിഗോറിയോസും ഇഗ്നാത്തിയോസ് അപ്രേം രണ്ടാമനും അയർലൻഡിൽ സഹപാഠികളായിരുന്നു. എറണാകുളം മഹാരാജാസ് കോളജിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം നേടിയ ശേഷം അയർലൻഡിലായിരുന്നു കാതോലിക്ക ബാവയുടെ എം.ഫിൽ അടക്കമുള്ള ഉന്നതപഠനം. ജോസഫ് മാർ ഗ്രിഗോറിയോസ് റമ്പാനായിരുന്ന കാലം മുതൽ ഇരുവരും…

    read more

  • 3500ലേറെ പേർ പങ്കെടുത്ത് സാൻറ റൺ

    3500ലേറെ പേർ പങ്കെടുത്ത് സാൻറ റൺ

    കൊച്ചി: ഓട്ടിസം ബാധിച്ച കുട്ടികളെ ശാക്തീകരിക്കാന്‍ ലക്ഷ്യമിടുന്ന സാമൂഹിക കൂട്ടായ്മയുടെ ഭാഗമായി റോട്ടറി ക്ലബ് കൊച്ചിന്‍ സാന്റ റണ്‍ അഞ്ചാം പതിപ്പ് സംഘടിപ്പിച്ചു. ഗ്രാന്‍ഡ് ഹയാത്ത് കൊച്ചിയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ചലച്ചിത്ര താരം നൈല ഉഷ മുഖ്യാതിഥിയായി. സാന്റാ റണ്‍ അഞ്ചു കിലോമീറ്റര്‍ ഫാമിലി ഫണ്‍ റണ്‍, 10 കിലോമീറ്റര്‍ ഓട്ടം, 21.1 കിലോമീറ്റര്‍ ഓട്ടം, 50 കിലോമീറ്റര്‍ സൈക്ലിങ്, 21.1 കിലോമീറ്റര്‍ റിലേ എന്നിങ്ങനെ അഞ്ച് പരിപാടികളാണ് നടത്തിയത്. 3500ലേറെ പേരാണ് പങ്കെടുത്തത്. ഹൈബി ഈഡന്‍…

    read more

  • നവീകരിച്ച ചേരാനല്ലൂർ പൊതുശ്മശാനം നാടിന് സമർപ്പിച്ചു

    നവീകരിച്ച ചേരാനല്ലൂർ പൊതുശ്മശാനം നാടിന് സമർപ്പിച്ചു

    കൊച്ചി: ടി.ജെ. വിനോദ് എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 57 ലക്ഷം രൂപ ഉപയോഗിച്ച് നവീകരണം പൂർത്തീകരിച്ച ചേരാനല്ലൂർ പൊതുശ്മശാനം എം.എൽ.എ നാടിന് സമർപ്പിച്ചു. ഒന്നര വർഷത്തെ അറ്റകുറ്റപ്പണി കരാറോടെയാണ് പൊതുമേഖല സ്ഥാപനമായ കെൽ നവീകരണം പൂർത്തിയാക്കിയത്. മികച്ച നിലവാരത്തിലുള്ള മൂന്ന് സ്റ്റെയിൻലെസ്സ് സ്റ്റീൽ ചിമ്മിനികളും ഫർനസുകളുമുണ്ട്. മെച്ചപ്പെട്ട ജ്വലനത്തിനായി ഓക്സിജൻ നൽകാൻ പ്രത്യേകം ബ്ലോവർ സിസ്റ്റവും പുക വലിച്ചെടുക്കാൻ എക്സ്ഹോസ്റ്റ് ബ്ലോവർ സംവിധാനവും ശ്മശാനത്തിൽ ഒരുക്കിയിട്ടുണ്ട്. ഒരേസമയം മൂന്ന് മൃതശരീരങ്ങൾ സംസ്കരിക്കാമെന്ന് ടി.ജെ. വിനോദ്…

    read more

  • എല്ലാ വീട്ടിലും തൊഴിലോ സംരംഭമോ ഉറപ്പാക്കാൻ ശ്രമം -മന്ത്രി പി. രാജീവ്

    എല്ലാ വീട്ടിലും തൊഴിലോ സംരംഭമോ ഉറപ്പാക്കാൻ ശ്രമം -മന്ത്രി പി. രാജീവ്

    ഉദയംപേരൂർ: എല്ലാ വീട്ടിലും ഒരു തൊഴിൽ അല്ലെങ്കിൽ ഒരു സംരംഭം ഉറപ്പുവരുത്താൻ സംസ്ഥാന സർക്കാർ നടത്തുന്ന ശ്രമങ്ങൾ സാക്ഷാത്കരിക്കാൻ ഗ്രാമീണ മേഖലയിൽ സഹകരണ ബാങ്കുകൾക്ക് പ്രധാന പങ്കുവഹിക്കാൻ കഴിയുമെന്ന് മന്ത്രി പി. രാജീവ്. ഉദയംപേരൂർ സർവീസ് സഹകരണബാങ്ക് ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി നിർമിച്ച ശതാബ്ദി സ്മാരക മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ബാങ്ക് പ്രസിഡന്‍റ് കെ. എസ്. ലിജു അദ്ധ്യക്ഷത വഹിച്ചു. സോളാർ വായ്പ വിതരണം കെ. ബാബു എം.എൽ.എ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ഇ.പി. ഷീബ…

    read more

  • അയ്യൻകുഴി നിവാസികളുടെ സമരം 28 ദിവസം പിന്നിട്ടു

    അയ്യൻകുഴി നിവാസികളുടെ സമരം 28 ദിവസം പിന്നിട്ടു

    അമ്പലമേട്: അമ്പലമുകൾ വ്യവസായ മേഖലയിൽ അയ്യൻകുഴി പ്രദേശത്ത് കൊച്ചിൻ റിഫൈനറിയുടെയും എച്ച്.ഒ.സിയുടെയും മതിലുകൾക്കുള്ളിൽ ഒമ്പതര ഏക്കറിൽ കുടുങ്ങിക്കിടക്കുന്നവരുടെ സ്ഥലം ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് കമ്പനികൾക്ക് മുന്നിൽ നടത്തുന്ന സമരം 27 ദിവസം പിന്നിട്ടു. ദിവസവും വൈകുന്നേരമാണ് സമരം നടക്കുന്നത്. ഇവിടെ താമസിക്കുന്ന അധിക പേർക്കും രണ്ട്, മൂന്ന് വീതം സെന്‍റ് ഭൂമി മാത്രമാണുള്ളത്. തെക്ക് പടിഞ്ഞാറ് ഭാഗം എച്ച്.ഒ.സിയും കിഴക്ക് വടക്ക് ഭാഗം റിഫൈനറിയുടെയും രണ്ടാൾ പൊക്കത്തിലുള്ള മതിലാണ്. രണ്ട് മതിലുകളുടെ ഇടയിലുള്ള റോഡിലൂടെ മാത്രമേ ഇവിടെ എത്തിപ്പെടാൻ കഴിയുകയുള്ളു.…

    read more

  • പാലത്തിന് നടുവിൽ ബെൻസ് കാർ നിർത്തി കൂട്ടമദ്യപാനം; കാർ മാറ്റാൻ പറഞ്ഞ പൊലീസുകാരെ അസഭ്യംപറഞ്ഞ് വളഞ്ഞിട്ട് തല്ലി, ഏഴുപേർ അറസ്റ്റിൽ

    പാലത്തിന് നടുവിൽ ബെൻസ് കാർ നിർത്തി കൂട്ടമദ്യപാനം; കാർ മാറ്റാൻ പറഞ്ഞ പൊലീസുകാരെ അസഭ്യംപറഞ്ഞ് വളഞ്ഞിട്ട് തല്ലി, ഏഴുപേർ അറസ്റ്റിൽ

    പനങ്ങാട് (കൊച്ചി): ദേശീയ പാതയിൽ കുമ്പളം-പനങ്ങാട് പാലത്തിന് നടുവിൽ ബെൻസ് കാർ നിർത്തിയിട്ട് മദ്യപിച്ച സംഘം രാത്രികാല പട്രോളിങ്ങിനെത്തിയ പൊലീസിനെ ആക്രമിച്ചു. സംഭത്തിൽ ഏഴുപേരെ പൊലീസ് അറസ്റ്റു ചെയ്തു. ആലപ്പുഴ തൈക്കാട്ടുശ്ശേരി സ്വദേശികളായ വേലംവെളി വീട്ടിൽ ഷമീർ(37), വാത്തിവീട്ടിൽ അനൂപ് (27), കുമ്പളശ്ശേരി വീട്ടിൽ മനു(35), പള്ളത്തിപ്പറമ്പിൽ വീട്ടിൽ വർഗീസ് (35), അമ്പാടി കൃഷ്ണ നിവാസിൽ ജയകൃഷ്ണൻ(28), പുന്നംപൊഴി വീട്ടിൽ കിരൺബാബു(25), വേലിയിൽ വീട്ടിൽ അജയ കൃഷ്ണൻ(28) എന്നിവരാണ് അറസ്റ്റിലായത്. ഞായറാഴ്ച പുലർച്ചെ 1.50 ഓടെ ദേശീയ…

    read more

  • വേലിയേറ്റം ശക്തമായി; ചെമ്മീൻ കെട്ടുകൾ നാശത്തിൽ

    വേലിയേറ്റം ശക്തമായി; ചെമ്മീൻ കെട്ടുകൾ നാശത്തിൽ

    പറവൂർ: കാലാവസ്ഥ വ്യതിയാനം മൂലമുണ്ടായ ശക്തമായ വേലിയേറ്റത്തെ തുടർന്ന് ചെമ്മീൻ കെട്ടുകൾ വെള്ളത്തിൽ മുങ്ങുന്നു. കോട്ടുവള്ളി, ഏഴിക്കര, കൈതാരം പ്രദേശങ്ങളിലെ ചെമ്മീൻ കൃഷിക്കാരെയാണ് ഏറെ ദോഷകരമായി ബാധിച്ചിട്ടുള്ളത്. ശക്തമായ വേലിയേറ്റത്തെ തുടർന്ന് ചെമ്മീൻ കെട്ടുകളുടെ പുറംചിറകളും തൂമ്പുകളും വെള്ളത്തിനടിയിലായി. ഇതുമൂലം ഹാച്ചറികളിൽ നിന്ന് കെട്ടുകളിൽ നിക്ഷേപിച്ചിട്ടുള്ള കാര ചെമ്മീൻ കുഞ്ഞുങ്ങളും ഞണ്ടുകളും പുഴയിലേക്ക് ഒഴുകിപ്പോകുന്ന അവസ്ഥയാണ്. ഈ അവസ്ഥ വൻ സാമ്പത്തിക നഷ്ടമാണ് ചെമ്മീൻ കെട്ട് കർഷകർക്കുണ്ടാക്കിയിട്ടുള്ളത്. കെട്ടുതുടങ്ങി 20 ദിവസം പിന്നിട്ടപ്പോഴാണ് ഇടിത്തീപോലെ ഈ ദുരവസ്ഥയുണ്ടായത്.…

    read more

  • ജൈവകൃഷി; കർമപദ്ധതിയൊരുക്കി കൃഷി വകുപ്പ്

    ജൈവകൃഷി; കർമപദ്ധതിയൊരുക്കി കൃഷി വകുപ്പ്

    കൊച്ചി: ജില്ലയിൽ ജൈവകൃഷി വ്യാപന പദ്ധതിയുമായി കൃഷി വകുപ്പ്. സുരക്ഷിത ഭക്ഷണം, മെച്ചപ്പെട്ട ആരോഗ്യം, പരിസ്ഥിതിസൗഹൃദം എന്ന പ്രഖ്യാപനത്തോടെയാണ് ജൈവകൃഷി സജീവമാക്കാൻ കർമപദ്ധതികൾ നടപ്പാക്കുന്നത്. ജൈവ കാർഷിക മിഷന്‍റെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. 1922 സജീവ ജൈവകർഷകർ ജില്ലയിൽ ജൈവകൃഷി രംഗത്ത് സജീവമായി നിൽക്കുന്നത് 1922 കർഷകരാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഇവർ 719.007 ഹെക്ടറിലാണ് കൃഷിയിറക്കുന്നത്. ഇതിൽ പൂർണമായും ജൈവകൃഷി ചെയ്യുന്നത് 40 കർഷകരാണ്. ഇക്കൂട്ടത്തിൽ ആറ് വനിതകളുമുണ്ട്. ഇവർവഴി ജില്ലയിൽ 36.725 ഹെക്ടറിൽ സമ്പൂർണ ജൈവകൃഷിയാണ്…

    read more

  • റെസിനിലൊളിപ്പിച്ച് പ്രകൃതി ഭാവങ്ങൾ

    കുട്ടിക്കാലത്ത് അറബിക്കടൽ തീരവും വേമ്പനാട്ടുകായലിലെ ഓളപ്പരപ്പുകളിൽ നീന്തിത്തുടിക്കുന്ന ചെറു മത്സ്യങ്ങളും വിരിഞ്ഞുനിൽക്കുന്ന താമരപ്പൂക്കളും പാറിനടക്കുന്ന വെള്ളകൊക്കുകളും പൂക്കളിൽ തേൻനുകരാനെത്തുന്ന വർണ ശലഭങ്ങളുമൊക്കെയായി ഓർമകളിൽ കോറിയിട്ട വർണക്കാഴ്ചകളെ വർഷങ്ങൾക്കിപ്പുറം ദുബൈയിലെ റൂമിലിരുന്നുകൊണ്ട് റെസിൻ ആർട്ടിൽ പുനരാവിഷ്കാരം നടത്തി വിസ്മയം തീർക്കുകയാണ് ഫോർട്ടുകൊച്ചി ചുള്ളിക്കൽ സ്വദേശിനിയായ മിസ്രിൻ സനു. വരയോടും വർണങ്ങളോടും ചെറുപ്പം മുതലേ കമ്പം തോന്നിയ മിസ്രിന് ഒഴിവു സമയങ്ങളെ ചിത്രരചനകൾക്കായി ചെലവഴിക്കുന്നതിലായിരുന്നു കൂടുതൽ താൽപര്യം. പിതാവ് എ.എസ് മുഹമ്മദ് ചുറ്റുമുള്ള പ്രിയപ്പെട്ടവരെ പേനകൊണ്ട് കടലാസ് തുണ്ടുകളിൽ വരക്കുന്നതും…

    read more

  • പുത്തൻവേലിക്കരയിൽ കാണാതായ ആധാരങ്ങൾ കണ്ടുകിട്ടിയില്ല

    പുത്തൻവേലിക്കരയിൽ കാണാതായ ആധാരങ്ങൾ കണ്ടുകിട്ടിയില്ല

    പറവൂർ: പുത്തൻവേലിക്കര പഞ്ചായത്തിൽ കാണാതായ പ്രധാന ആധാരങ്ങൾ കണ്ടുകിട്ടിയില്ല. പഞ്ചായത്ത് സ്ഥിതി ചെയ്യുന്ന സ്ഥലത്തിന്‍റെയും ബസ് സ്റ്റാൻഡ് സ്ഥിതി ചെയ്യുന്ന സ്ഥലത്തിന്‍റെയും അടക്കം ആധാരങ്ങളാണ് കാണാതായത്. അംഗനവാടിയുടെ ആധാരങ്ങൾ ഉൾപ്പെടെ ചിലത് മാത്രമാണ് പഞ്ചായത്ത് ഓഫിസിലുള്ളത്. കഴിഞ്ഞ 29ന് കൂടിയ പഞ്ചായത്ത് കമ്മിറ്റിയിൽ പ്രസിഡന്‍റാണ് ആധാരങ്ങൾ കാണാതായ വിവരം അറിയിച്ചത്. തുടർന്ന് പ്രതിപക്ഷത്തെ കോൺഗ്രസ് അംഗങ്ങൾ ഇറങ്ങിപ്പോക്ക് നടത്തി ഓഫിസിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചിരുന്നു. പഞ്ചായത്തിന്‍റെ വസ്തുവകകൾ സംബന്ധിച്ച എല്ലാ റെക്കാഡുകളുടെയും കസ്റ്റോഡിയൻ പഞ്ചായത്ത് സെക്രട്ടറിയാണ്. 2018…

    read more