All news

  • ആർ.ടി.ഒയുടെ ഔദ്യോഗിക വാഹനം കോടതി ജപ്‌തി ചെയ്തു

    ആർ.ടി.ഒയുടെ ഔദ്യോഗിക വാഹനം കോടതി ജപ്‌തി ചെയ്തു

    മൂവാറ്റുപുഴ: വാലി ഇറിഗേഷൻ പദ്ധതിയുമായി ബന്ധപ്പെട്ട കേസിൽ മൂവാറ്റുപുഴ ആർ.ടി.ഒയുടെ ഔദ്യോഗിക വാഹനം കോടതി ജപ്‌തി ചെയ്തു. മോട്ടർ വാഹന വകുപ്പിന്റെ വിവിധ ജോലികൾക്ക് വാഹനം അനിവാര്യമാണെന്നും കോടതി ആവശ്യപ്പെടുന്ന സമയത്ത് ഹാജരാക്കാമെന്നും ആർ.ടി.ഒ ഉറപ്പുനൽകിയതിനെ തുടർന്ന് വാഹനം താൽക്കാലികമായി കോടതി വിട്ടുനൽകി. മൂവാറ്റുപുഴ വാലി ഇറിഗേഷൻ പദ്ധതിയുമായി ബന്ധപ്പെട്ട കേസിൽ പിറവം ശ്രീ നിലയംഅജിത് കുമാർ നൽകിയ ഹർജിയെ തുടർന്നാണ് കോടതി ആർ.ടി.ഒയുടെ വാഹനം ജപ്‌തി ചെയ്യാൻ ഉത്തരവിട്ടത്. 96ൽ കനാലിനുവേണ്ടി പാടം വിട്ടുനൽകിയതിന് പണം…

    read more

  • അൽഫലാഹ് പബ്ലിക് സ്കൂളിന് ചാമ്പ്യൻഷിപ്

    അൽഫലാഹ് പബ്ലിക് സ്കൂളിന് ചാമ്പ്യൻഷിപ്

    കോതമംഗലം: ഐ.എ.എം.ഇ സെൻട്രൽ റീജിയൻ അത്‌ലറ്റിക് മീറ്റിൽ പാനിപ്ര അൽഫലാഹ് പബ്ലിക് സ്കൂൾ ചാമ്പ്യൻഷിപ്പ് നേടി. മൂവാറ്റൂപുഴ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന അത്‍ലറ്റിക് മീറ്റ് ഡിവൈ.എസ്.പി പി.പി. ഷംസ് ഉദ്ഘാടനം ചെയ്തു. മധ്യമേഖലയിലെ വിവിധ സ്കൂളുകളിൽനിന്ന് നാല് കാറ്റഗറിയിലായി 400 അത്‌ലറ്റുകളാണ് മത്സരിച്ചത്. അൽഫലാഹ് പബ്ലിക് സ്കൂൾ അണ്ടർ 14,അണ്ടർ 17 കാറ്റഗറിയിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയാണ് ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയത്. അത്‌ലറ്റിക് മീറ്റ് ചാമ്പ്യൻഷിപ് നേടിയവരെ പ്രിൻസിപ്പൽ ഡോ. ഇ.എം. മുഹമ്മദലിയും മാനേജ്മെന്റും അഭിനന്ദിച്ചു. 

    read more

  • സഹപ്രവർത്തകന്‍റെ കൊല: അന്തർ സംസ്ഥാന തൊഴിലാളിക്ക് ജീവപര്യന്തം

    സഹപ്രവർത്തകന്‍റെ കൊല: അന്തർ സംസ്ഥാന തൊഴിലാളിക്ക് ജീവപര്യന്തം

    മൂവാറ്റുപുഴ: പശ്ചിമ ബംഗാൾ സ്വദേശിയായ തൊഴിലാളിയെ കൊലപ്പെടുത്തിയ കേസിൽ സഹപ്രവർത്തകന് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. കുന്നത്ത്നാട് പിണർമുണ്ട ചെമ്മഞ്ചേരി മൂല ഭാഗത്ത് പശ്ചിമ ബംഗാൾ സ്വദേശി ബിശ്വജിത് മിത്ര (36)കൊല്ലപ്പെട്ട കേസിൽ പശ്ചിമ ബംഗാളുകാരൻ തന്നെയായ ഉത്പാൽ ബാലക്കാണ് (34) മൂവാറ്റുപുഴ അഡീഷനൽ ഡിസ്ട്രിക്ട് സെഷൻസ് ജഡ്ജി ടോമി വർഗീസ് ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലങ്കിൽ ഒരു വർഷം കഠിന തടവ് കൂടി അനുഭവിക്കണം. 19 സാക്ഷികളെയും 20 രേഖകളും അഞ്ച്…

    read more

  • കുറയാതെ അപകടങ്ങൾ; 2021 മുതൽ 2024 ആഗസ്റ്റ് വരെ കൊച്ചി സിറ്റി പരിധിയിൽ മാത്രം 587 ജീവൻ നഷ്ടമായി

    കുറയാതെ അപകടങ്ങൾ; 2021 മുതൽ 2024 ആഗസ്റ്റ് വരെ കൊച്ചി സിറ്റി പരിധിയിൽ മാത്രം 587 ജീവൻ നഷ്ടമായി

    കൊച്ചി: ആലപ്പുഴ ജില്ലയിലെ കളർകോട് ആറ് ജീവനുകൾ പൊലിഞ്ഞ അപകടത്തിന്‍റെ നടുക്കത്തിലാണ് കേരളം. ഓരോ ദിവസവും പലവിധ കാരണങ്ങളാൽ നിരവധി അപകടങ്ങൾക്ക് നമ്മുടെ നാട്ടിലെ നിരത്തുകൾ സാക്ഷ്യംവഹിക്കുന്നു. തിരക്കേറിയതും അല്ലാത്തതുമായ പാതകളിൽ ഒട്ടേറെ അപകടങ്ങൾ എറണാകുളം ജില്ലയിലും സമീപകാലങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ആളുകൾക്ക് പരിക്കേൽക്കുകയും ജീവൻ നഷ്ടമാകുകയും ചെയ്ത സംഭവങ്ങൾ നോവായി ബാക്കിയാകുന്നു. 2021 മുതൽ 2024 ആഗസ്റ്റ് വരെ കൊച്ചി സിറ്റി പരിധിയിലുണ്ടായ 9009 അപകടങ്ങളിൽ 587 പേർക്കാണ് ജീവൻ നഷ്ടമായതെന്ന് പൊലീസിന്‍റെ കണക്കുകൾ വ്യക്തമാക്കുന്നു.…

    read more

  • പശ്ചിമ ബംഗാൾ സ്വദേശിയെ കൊലപ്പെടുത്തിയ കേസിൽ പ്രതി കുറ്റക്കാരൻ

    പശ്ചിമ ബംഗാൾ സ്വദേശിയെ കൊലപ്പെടുത്തിയ കേസിൽ പ്രതി കുറ്റക്കാരൻ

    മൂവാറ്റുപുഴ: അന്തർസംസ്ഥാന തൊഴിലാളിയെ കൊലപ്പെടുത്തിയ കേസിൽ പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. കുന്നത്തുനാട് പിണർമുണ്ട ചെമ്മഞ്ചേരി മൂലഭാഗത്ത് പശ്ചിമ ബംഗാൾ സ്വദേശി ബിശ്വജിത് മിത്രയുടെ (36) കൊലപാതകവുമായി ബന്ധപ്പെട്ടാണ് പ്രതി ഉത്പാൽ ബാല (34) കുറ്റക്കാരനെന്ന് മൂവാറ്റുപുഴ അഡീ. ഡിസ്ട്രിക്ട് സെഷൻസ് ജഡ്ജി ടോമി വർഗീസ് കണ്ടെത്തിയത്. 2021 ജനുവരി 31നാണ് കേസിനാസ്പദമായ സംഭവം. പ്രതി ഉത്പൽ ബാലയും മരണപ്പെട്ട ബിശ്വജിത് മിത്രയും പശ്ചിമ ബംഗാൾ ഗായ്ഗട്ട സ്വദേശികളാണ്. ചെമ്മഞ്ചേരി മൂല ഭാഗത്തുള്ള തൊഴിലുടമയുടെ കെട്ടിടത്തിലായിരുന്നു ഇരുവരും…

    read more

  • പെരുമ്പാവൂര്‍ നഗരസഭ; ബില്ലുകളുടെ കാലതാമസം; പ്രവൃത്തികള്‍ ബഹിഷ്‌കരിച്ച് കരാറുകാര്‍

    പെരുമ്പാവൂര്‍ നഗരസഭ; ബില്ലുകളുടെ കാലതാമസം; പ്രവൃത്തികള്‍ ബഹിഷ്‌കരിച്ച് കരാറുകാര്‍

    പെരുമ്പാവൂര്‍: കരാറുകാര്‍ക്ക് യഥാസമയം ബില്ലുകള്‍ ലഭിക്കാത്തതിനാല്‍ നഗരസഭക്ക് കീഴിലെ റോഡ് പണി ഉൾപ്പെടെയുള്ള നിര്‍മാണ പ്രവൃത്തികള്‍ പ്രതിസന്ധിയില്‍. മാസങ്ങളായി കരാറുകാര്‍ ബഹിഷ്‌കരണം നടത്തിയതോടെ നഗരത്തിലെ തകര്‍ന്ന റോഡുകളുടെ അറ്റകുറ്റപ്പണി വൈകുകയാണ്. മറ്റുള്ള തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കീഴിലെ ജോലികള്‍ തീര്‍ന്നാല്‍ ഉടൻ ബില്ലുകള്‍ ലഭിക്കുമ്പോള്‍ പെരുമ്പാവൂര്‍ നഗരസഭയില്‍ കാലതാമസം വരുന്നതായി കരാറുകാര്‍ പറയുന്നു. ബന്ധപ്പെട്ട വിഭാഗങ്ങള്‍ ഫയല്‍ ഒപ്പിട്ട് നല്‍കിയാലും എൻജിനീയറിങ് സെക്ഷനിലെ ചില ഉദ്യോഗസ്ഥര്‍ ഉദാസീനത കാട്ടുകയാണെന്നാണ് ആക്ഷേപം. കഴിഞ്ഞ ദിവസം കരാറുകാര്‍, മുനിസിപ്പല്‍ സെക്രട്ടറി, എൻജിനീയര്‍…

    read more

  • കൊച്ചി ജല മെട്രോക്ക് ദേശീയ അവര്‍ഡ്

    കൊച്ചി ജല മെട്രോക്ക് ദേശീയ അവര്‍ഡ്

    കൊച്ചി: പ്രവര്‍ത്തനം, സാങ്കേതിക വൈദഗ്ധ്യം, സേവനം തുടങ്ങിയവയിലെ മികവിന് സ്‌കോച്ച് ഗ്രൂപ്പ് നല്‍കുന്ന ദേശീയ അവാര്‍ഡ് കൊച്ചി ജല മെട്രോക്ക് ലഭിച്ചു. മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുകയും ജനങ്ങള്‍ക്ക് മികച്ച സേവനം ലഭ്യമാക്കുകയും ചെയ്യുന്ന ഗതാഗത മേഖലയിലെ പദ്ധതിക്കുള്ള ഗോള്‍ഡ് മെഡലാണ് ലഭിച്ചത്. ന്യൂഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിനുവേണ്ടി ഡയറക്ടര്‍ പ്രോജക്ട്‌സ് ഡോ. എം.പി. രാംനവാസ്, സ്‌കോച്ച് ഗ്രൂപ്പ് വൈസ് ചെയര്‍മാന്‍ ഡോ. ഗുര്‍ഷരണ്‍ ധന്‍ജാലില്‍ നിന്ന് അവാര്‍ഡ് സ്വീകരിച്ചു. സ്കോച്ച് ഗ്രൂപ്പ് ചെയർമാൻ…

    read more

  • വൃക്കരോഗം ബാധിച്ച മൂന്നുവയസ്സുകാരൻ ചികിത്സ സഹായം തേടുന്നു

    വൃക്കരോഗം ബാധിച്ച മൂന്നുവയസ്സുകാരൻ ചികിത്സ സഹായം തേടുന്നു

    വൈപ്പിൻ: ഗുരുതര വൃക്കരോഗം ബാധിച്ച മൂന്നു വയസ്സുകാരൻ ചികിത്സാസഹായം തേടുന്നു. എടവനക്കാട് നികത്തിത്തറ മിഥുൻരാജിന്റെയും അലീനയുടെയും മകൻ അലംകൃതാണ് വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് സഹായം തേടുന്നത്. ജനിക്കുമ്പോൾതന്നെ വൃക്ക തകരാർ ഉണ്ടായിരുന്ന കുട്ടിക്ക് ഒരുവയസ്സുള്ളപ്പോൾ അർബുദം കണ്ടെത്തിയെങ്കിലും വൈകാതെ വൃക്ക പ്രവർത്തനരഹിതമായി. ഇതേതുടർന്ന് രണ്ടര വർഷത്തോളമായി ഡയാലിസിസ് നടത്തിവരുകയാണ്.ഇനി വൃക്ക മാറ്റിവെക്കൽ മാത്രമാണ് പരിഹാരമെന്നാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്. ഇതിന് 25 ലക്ഷത്തിലേറെ രൂപ ചെലവ് വരും. വീടില്ലാത്ത കുടുംബം വാടകക്കാണ് കഴിയുന്നത്. പെയിന്റിങ് തൊഴിലാളിയായ മിഥുൻരാജിന് ചികിത്സക്കുള്ള…

    read more

  • തെരുവിൽ അലഞ്ഞ അന്തർസംസ്ഥാന യുവതിയും കുഞ്ഞും പീസ് വാലിയിലൂടെ വീടണഞ്ഞു

    തെരുവിൽ അലഞ്ഞ അന്തർസംസ്ഥാന യുവതിയും കുഞ്ഞും പീസ് വാലിയിലൂടെ വീടണഞ്ഞു

    കോതമംഗലം: മാനസിക വിഭ്രാന്തിയുമായി തെരുവിൽ അലഞ്ഞിരുന്ന അന്തർസംസ്ഥാന യുവതിയും കുഞ്ഞും പീസ് വാലിയിലൂടെ വീടണഞ്ഞു. രണ്ടുമാസം മുമ്പാണ് എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷൻ പരിസരത്ത് മാനസിക വിഭ്രാന്തിയുമായി അലഞ്ഞുനടന്ന യുവതിയെയും നാലുവയസ്സ് തോന്നിക്കുന്ന കുഞ്ഞിനെയും പൊലീസ് കണ്ടെത്തുന്നത്. തുടർന്ന് ശിശുക്ഷേമ സമിതിവഴി ചികിത്സക്കും പരിചരണത്തിനുമായി കോതമംഗലം പീസ് വാലിയെ ഏൽപിച്ചു. പീസ് വാലിക്ക് കീഴിലെ നിർഭയ കേന്ദ്രത്തിലും സൈക്യാട്രി ഹോസ്പിറ്റലിലുമായി നൽകിയ വിദഗ്ധ ചികിത്സയിലൂടെ യുവതി പതിയെ സാധാരണ മാനസികാവസ്ഥ കൈവരിച്ചു. അമ്മ ചികിത്സയിൽ കഴിഞ്ഞിരുന്ന നാളുകളിൽ…

    read more

  • വികസനം വി.ഐ.പികൾക്ക് മാത്രമോ? -ഹൈകോടതി

    വികസനം വി.ഐ.പികൾക്ക് മാത്രമോ? -ഹൈകോടതി

    കൊച്ചി: വി.ഐ.പികൾ താമസിക്കുന്നിടത്ത് മാത്രമേ വികസനം നടപ്പാക്കുകയുള്ളോയെന്ന് ഹൈകോടതി. പണിതീരാത്ത മുല്ലശ്ശേരി കനാൽ പദ്ധതിയും ചോർന്നൊലിക്കുന്ന പി ആൻഡ് ടി ഫ്ലാറ്റ് പദ്ധതിയുമായി ബന്ധപ്പെട്ട് സർക്കാ‌ർ സംവിധാനങ്ങളെ നിശിതമായി വിമർശിച്ചാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഇക്കാര്യം ആരാഞ്ഞത്. സ‌ർക്കാർ സംവിധാനങ്ങൾ പിന്നാലെ നിന്നിട്ടും ഭരണനിർവഹണ സംവിധാനം സഹകരിക്കാത്ത അവസ്ഥയാണ്. ഈ പദ്ധതികളുടെ കാര്യത്തിൽ ജില്ല കലക്ടർ പ്രത്യേക ശ്രദ്ധ പുലർത്തണമെന്നും രണ്ടാഴ്ചക്കകം സമഗ്ര റിപ്പോർട്ട് നൽകണമെന്നും കോടതി നിർദേശിച്ചു. മാസങ്ങൾക്കകം പൂർത്തിയാക്കുമെന്ന് പറഞ്ഞ മുല്ലശ്ശേരി കനാൽ നവീകരണം…

    read more