Ernakulam News

  • 206 കുടുംബങ്ങൾക്ക് പാർപ്പിടമൊരുക്കി ഔവർ ലേഡീസ് സ്കൂൾ

    206 കുടുംബങ്ങൾക്ക് പാർപ്പിടമൊരുക്കി ഔവർ ലേഡീസ് സ്കൂൾ

    മട്ടാഞ്ചേരി: ഭവന രഹിതർക്കായി ഭരണ സംവിധാനങ്ങൾ പ്രഖ്യാപിക്കുന്ന പാർപ്പിട പദ്ധതികൾ പോലും എങ്ങുമെത്താതെ നിൽക്കുമ്പോൾ ‘ഹൗസ് ചലഞ്ച്’ പദ്ധതിയുടെ വിജയഗാഥയിലൂടെ വേറിട്ട മാതൃകയാകുകയാണ് തോപ്പുംപടി ഔവർ ലേഡീസ് കോൺവെന്‍റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ. വിദ്യാർഥികളുടെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും സഹകരണത്തോടെ സ്കൂൾ തുടങ്ങിവെച്ച പദ്ധതിയിൽ ഇതിനകം പൂർത്തിയാക്കി കൈമാറിയത് 207 വീടുകൾ. പാർപ്പിടമില്ലായ്മയാണ് കൊച്ചി നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നമെന്ന് തിരിച്ചറിഞ്ഞ് സ്കൂളിലെ പ്രിൻസിപ്പൽ ആയിരുന്ന സിസ്റ്റർ ലിസി ചക്കാലക്കലിന്‍റെ നേതൃത്വത്തിലാണ് ‘ഹൗസ് ചലഞ്ച്’ പദ്ധതി തുടങ്ങിയത്.…

    read more

  • സ്‌കൂട്ടര്‍ യാത്രക്കാരിയുടെ മാല പൊട്ടിച്ചയാൾ പിടിയിൽ

    സ്‌കൂട്ടര്‍ യാത്രക്കാരിയുടെ മാല പൊട്ടിച്ചയാൾ പിടിയിൽ

    പെരുമ്പാവൂര്‍: മോഷ്ടിച്ച ബൈക്കിലെത്തി സ്‌കൂട്ടര്‍ യാത്രക്കാരിയുടെ മാല പൊട്ടിച്ച് കടന്നയാളെ മണിക്കൂറുകള്‍ക്കകം വലയിലാക്കി. തോപ്പുംപടി മുണ്ടംവേലിപ്പാലം പള്ളിപ്പറമ്പില്‍ വീട്ടില്‍ ആന്റണി അഭിലാഷിനെയാണ് (27) പെരുമ്പാവൂര്‍ പൊലീസ് പിന്തുടര്‍ന്ന് പിടികൂടിയത്. വെള്ളിയാഴ്ച വൈകീട്ട് മൂന്നിനായിരുന്നു സംഭവം. പോഞ്ഞാശ്ശേരി കനാല്‍ ജങ്ഷനിലെ സൂപ്പര്‍മാര്‍ക്കറ്റിലെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോയ കുറ്റിപ്പാടം സ്വദേശിനിയുടെ മൂന്നുപവന്റെ മാലയാണ് പൊട്ടിച്ചെടുത്തത്. ബൈക്കില്‍ പിന്തുടര്‍ന്ന് ഓട്ടത്തിനിടയില്‍ സ്‌കൂട്ടര്‍ തള്ളിവീഴ്ത്തി പരിക്കേല്‍പിച്ച് മാല കവരുകയായിരുന്നു. തുടര്‍ന്ന് പൊലീസിന്റെ പ്രത്യേക ടീം പിന്തുടര്‍ന്ന് മണിക്കൂറുകള്‍ക്കകം പെരുമ്പാവൂര്‍ ടൗണില്‍നിന്ന് പ്രതിയെ…

    read more

  • ബ്ലേഡ്കൊണ്ട്‌ മുറിവേൽപിച്ച്‌ മൊബൈൽ ഫോൺ കവർന്ന നാലുപേർ പിടിയിൽ

    ബ്ലേഡ്കൊണ്ട്‌ മുറിവേൽപിച്ച്‌ മൊബൈൽ ഫോൺ കവർന്ന നാലുപേർ പിടിയിൽ

    കൊച്ചി: യുവാവിനെ ബ്ലേഡ്കൊണ്ട് ആക്രമിച്ച് മൊബൈൽ ഫോൺ കവർന്ന കേസിൽ നാലംഗ സംഘം പിടിയിൽ. കോട്ടയം പരിപ്പ് സ്വദേശിനി ബിജി (27), കൊല്ലം ചെമ്പനരുവി സ്വദേശി രതീഷ് (24), ആലുവ എടത്തല സ്വദേശി ആതുല്‍ (21), പ്രായപൂർത്തിയാകാത്ത അരൂർ സ്വദേശി എന്നിവരെയാണ് നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തത്‌. അറസ്‌റ്റിലായവർ വിവിധ കേസുകളിലെ പ്രതികളാണ്‌. എറണാകുളം നോർത്ത് മേൽപ്പാലത്തിന് താഴെ ശനിയാഴ്ച പുലർച്ച 2.30നാണ്‌ ഹോട്ടൽ ജീവനക്കാരൻ കൊല്ലം സ്വദേശി പ്രവീണിനെ ആക്രമിച്ച് 58,000 രൂപ വില വരുന്ന…

    read more

  • കുളം നവീകരണം; അഴിമതി അന്വേഷിക്കണമെന്ന് വിജിലന്‍സ് കോടതി

    കുളം നവീകരണം; അഴിമതി അന്വേഷിക്കണമെന്ന് വിജിലന്‍സ് കോടതി

    പെരുമ്പാവൂര്‍: ജില്ല പഞ്ചായത്തിന്റെ പദ്ധതി വിഹിതത്തില്‍നിന്ന് 20 ലക്ഷം മുടക്കി വെങ്ങോല പഞ്ചായത്ത് 12ാം വാര്‍ഡിലെ വാരിക്കാട് ആക്കാച്ചേരി പൊട്ടക്കുളം നവീകരിച്ചതില്‍ ഗുരുതര ക്രമക്കേട് നടന്നതായ പരാതിയില്‍ പ്രാഥമികാന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മുവാറ്റുപുഴ വിജിലന്‍സ് കോടതി ഉത്തരവിട്ടു. വെങ്ങോല സ്വദേശിയായ പൊതുപ്രവര്‍ത്തകന്‍ എം.എസ്. അനൂപ് സമര്‍പ്പിച്ച ഹരജിയിലാണ് ഇതുസംബന്ധിച്ച് വിജിലന്‍സ് എറണാകുളം യൂനിറ്റിനോട് അന്വേഷണം നടത്താന്‍ കോടതി ഉത്തരവിട്ടത്. വാര്‍ഡ് മെംബര്‍ തെറ്റായ വിവരങ്ങള്‍ ഉള്‍പ്പെടുത്തി വ്യാജ കത്ത് പഞ്ചായത്ത് ഭരണസമിതിക്ക് സമര്‍പ്പിച്ചതായി പരാതിക്കാരന്‍ പറയുന്നു.…

    read more

  • അശാസ്ത്രീയ മണ്ണെടുപ്പ്; കനത്ത മഴയിൽ വീടുകളിലേക്ക് മണ്ണ് കുത്തിയൊലിച്ചു

    അശാസ്ത്രീയ മണ്ണെടുപ്പ്; കനത്ത മഴയിൽ വീടുകളിലേക്ക് മണ്ണ് കുത്തിയൊലിച്ചു

    കളമശ്ശേരി: കനത്ത മഴയിൽ കുന്നിടിച്ച് നിരപ്പാക്കിയിടത്തുനിന്ന് മണ്ണും ചളിയും സമീപത്തെ കുത്തിയൊലിച്ച് രണ്ടു വീടുകളിലും സ്ഥാപനത്തിലും വൻ നാശനഷ്ടം. നോർത്ത് കളമശ്ശേരി കരിപ്പായി റോഡിൽ ജോസ് വില്ലയിൽ എം.ആർ. ജോസ്, പാലക്കീഴിൽ ബേബി എന്നിവരുടെ വീടുകളിലും സമീപത്തെ എ.സി, ഫ്രിഡ്ജ് സർവീസ് നടത്തുന്ന നൈസ് ഫ്രീസിലേക്കും ചളിയും മണ്ണും ഇരച്ചുകയറി. ശനിയാഴ്ച രാത്രി ഏഴ് മണിയോടെ പെയ്ത കനത്ത മഴയെത്തുടർന്നാണ് സംഭവം. ഉരുൾപൊട്ടിയതുപോലെയാണ് വീടിനുള്ളിലേക്ക് മണ്ണ് വന്നടിഞ്ഞത്. സാധന സാമഗ്രികളും ഭക്ഷ്യവസ്തുക്കളും നശിച്ചു. പത്താം പിയൂസ് പള്ളിക്ക്…

    read more

  • ജമാഅത്തെ ഇസ്‌ലാമി അമീർ വരാപ്പുഴ അതിരൂപത ആർച് ബിഷപ്പിനെ സന്ദർശിച്ചു

    ജമാഅത്തെ ഇസ്‌ലാമി അമീർ വരാപ്പുഴ അതിരൂപത ആർച് ബിഷപ്പിനെ സന്ദർശിച്ചു

    കൊച്ചി: ജമാഅത്തെ ഇസ്‌ലാമി കേരള അമീർ പി. മുജീബ് റഹ്മാൻ വരാപ്പുഴ അതിരൂപത ആർച്ബിഷപ് ജോസഫ് കളത്തിപ്പറമ്പിലിനെ സന്ദർശിച്ചു. മനുഷ്യന് നീതിയും സമാധാനവും ഉറപ്പുവരുത്തുകയാണ് മതങ്ങളുടെ ലക്ഷ്യമെന്നും ഇതിനായി എല്ലാ വിഭാഗങ്ങളും കൈകോർക്കണമെന്നും അമീർ അഭിപ്രായപ്പെട്ടു. സങ്കുചിത രാഷ്ട്രീയ താൽപര്യങ്ങൾക്കായി സാമുദായിക ധ്രുവീകരണം നടത്തുന്നവർക്കെതിരെ ജാഗ്രത വേണം. സമൂഹത്തിൽ തെറ്റിദ്ധാരണയുണ്ടാക്കാൻ ശ്രമിക്കുന്നവരെ തിരിച്ചറിയണം. മുനമ്പം വിഷയം രമ്യമായി പരിഹരിക്കാൻ സർക്കാർ ഇടപെടലുണ്ടാകണമെന്നതടക്കമുള്ള കാര്യങ്ങളും പങ്കുവെച്ചു. ജില്ല പ്രസിഡന്‍റ് ജമാൽ പാനായിക്കുളം, കെ. നജാത്തുല്ല, ഷക്കീൽ മുഹമ്മദ് എന്നിവരും…

    read more

  • പറവൂരിൽ ഇഴഞ്ഞുനീങ്ങി ബയോ മൈനിങ്

    പറവൂരിൽ ഇഴഞ്ഞുനീങ്ങി ബയോ മൈനിങ്

    പറവൂർ: ലോക ബാങ്കിന്‍റെ സഹായത്തോടെ നഗരസഭയിലെ ഡംപിങ് ഗ്രൗണ്ടിൽ ബയോ മൈനിങ് വൈകുന്നതിൽ നഗരവാസികളിൽ ആശങ്ക. കഴിഞ്ഞ വർഷം ഒക്ടോബറിലും പിന്നീട് ജനുവരിയിലും പൂർത്തിയാക്കുമെന്ന് പ്രഖ്യാപിച്ച ബയോ മൈനിങ് എപ്പോൾ പൂർത്തീകരിക്കാൻ ആകുമെന്നതിൽ നിശ്ചയമില്ല. പത്താം വാർഡിലെ മൂന്ന് ഏക്കർ വരുന്ന ഡംപിങ് ഗ്രൗണ്ടിലാണ് ബയോ മൈനിങ് നടത്തേണ്ടത്. 150ഓളം ടൺ പ്ലാസ്റ്റിക്, ജൈവ മാലിന്യം ഇവിടെ കെട്ടിക്കിടക്കുന്നതായാണ് കണക്ക്. ശാസ്ത്രീയമായി ഇവ ബയോ മൈനിങ്ങിന് വിധേയമാക്കേണ്ടതുണ്ട്. മാലിന്യം സംസ്കരിച്ച് സ്ഥലം നിരപ്പാക്കിയെടുക്കുകയാണ് ലക്ഷ്യം. ബ്രഹ്മപുരത്തിന് സമാനമായ…

    read more

  • സി.പി.എം സമ്മേളനങ്ങളില്‍ അര്‍ബന്‍ ബാങ്ക് തട്ടിപ്പ് ചർച്ചയായില്ല

    സി.പി.എം സമ്മേളനങ്ങളില്‍ അര്‍ബന്‍ ബാങ്ക് തട്ടിപ്പ് ചർച്ചയായില്ല

    പെരുമ്പാവൂര്‍: സി.പി.എം സമ്മേളനങ്ങളില്‍ അര്‍ബന്‍ ബാങ്കിലെ നിക്ഷേപത്തട്ടിപ്പ് വിഷയം ചര്‍ച്ചയായില്ല. ഇതുവരെ നടന്ന ബ്രാഞ്ച്, ലോക്കല്‍ സമ്മേളനങ്ങളില്‍ വിഷയം ഗൗരവകരമായി ചര്‍ച്ച ചെയ്യാതെ പോയതിൽ പ്രവര്‍ത്തക്കിടയിൽ മുറുമുറുപ്പുണ്ട്. യു.ഡി.എഫ് ഭരിക്കുന്ന ബാങ്കിൽ 100 കോടിക്ക് മുകളില്‍ വെട്ടിപ്പ് നടന്നതായി ആരോപിച്ച് നിക്ഷേപ സംരക്ഷണ സമിതി പ്രതിഷേധത്തിലാണ്. സി.പി.എമ്മും പേരിന് മാത്രം പ്രതിഷേധം സംഘടിപ്പിച്ചു. ഇതോടെ ബാങ്ക് വിഷയം സി.പി.എം ഏറ്റെടുക്കുന്നുവെന്ന പ്രതീതിയുണ്ടായി. എന്നാല്‍, ചെറിയൊരു പ്രതിഷേധത്തില്‍ എല്ലാം അവസാനിപ്പിക്കുകയാണുണ്ടായത്. ഒരു പാര്‍ട്ടിയുടെയും പിന്തുണ ഇല്ലാതെയാണ് നിക്ഷേപ സംരക്ഷണ…

    read more

  • കീച്ചേരിപ്പടി ജങ്ഷൻ വികസനത്തിന് നടപടിയില്ല; മൂവാറ്റുപുഴയിൽ ഗതാഗതക്കുരുക്ക് മുറുകുന്നു

    കീച്ചേരിപ്പടി ജങ്ഷൻ വികസനത്തിന് നടപടിയില്ല; മൂവാറ്റുപുഴയിൽ ഗതാഗതക്കുരുക്ക് മുറുകുന്നു

    മൂവാറ്റുപുഴ: ഗതാഗതക്കുരുക്ക് രൂക്ഷമായ മൂവാറ്റുപുഴയിലെ തിരക്കേറിയ കീച്ചേരിപ്പടി ജങ്ഷന്‍ വികസനത്തിന് ഇനിയും നടപടിയായില്ല. രണ്ട് വർഷം മുമ്പ് മൂവാറ്റുപുഴ നഗരസഭ ചെയര്‍മാന്‍ പി.പി. എല്‍ദോസ് കീച്ചേരിപ്പടി ജങ്ഷൻ വികസനത്തിന് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പൊതുമരാമത്ത് മന്ത്രിക്ക് നൽകിയ നിവേദനത്തെ തുടർന്ന് ഉടൻ നടപടി സ്വീകരിക്കാൻ പൊതു മരാമത്ത് ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കിയിരുന്നു. എന്നാൽ ഗതാഗത തടസം മൂലം വീർപ്പുമുട്ടുന്ന കവലയുടെ വികസന പ്രശ്നം പരിഹരിക്കാൻ വർഷങ്ങൾ കഴിഞ്ഞിട്ടും നടപടി ഉണ്ടായില്ല. നഗരസഭാ പ്രദേശത്തെ ഏറ്റവും തിരക്കേറിയതും വാണിജ്യ-…

    read more

  • ബസുകളുടെ ഓവര്‍ടേക്കിങ്; വല്ലം ജങ്ഷനില്‍ ഗതാഗതക്കുരുക്ക്

    ബസുകളുടെ ഓവര്‍ടേക്കിങ്; വല്ലം ജങ്ഷനില്‍ ഗതാഗതക്കുരുക്ക്

    പെരുമ്പാവൂര്‍: സ്വകാര്യ ബസുകളുടെ ഓവര്‍ടേക്കിങ് മൂലം വല്ലം ജങ്ഷനിലെ ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നതായി ആക്ഷേപം. നൂറുകണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന എം.സി റോഡിലെ പ്രധാന ജങ്ഷനിലൂടെ രണ്ട് വരികളായി കടന്നുപോകേണ്ട വലിയ വാഹനങ്ങള്‍ മിക്കപ്പോഴും മൂന്ന് വരികളായി പോകുന്നത് കുരുക്കിന് പ്രധാന കാരണമായി മാറുകയാണ്. ബസുകള്‍ നിര പാലിക്കാതെ പോകുന്നതും റോഡിന്റെ മധ്യത്തില്‍ നിര്‍ത്തി യാത്രക്കാരെ കയറ്റുന്നതും കുരുക്ക് വര്‍ധിപ്പിക്കുന്നു. പെരുമ്പാവൂര്‍ ഭാഗത്തുനിന്ന് കാലടി ഭാഗത്തേക്ക് പോകുന്ന ബസുകളാണ് പലപ്പോഴും പ്രശ്‌നക്കാരാകുന്നതെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു. മത്സരയോട്ടം നടത്തുന്ന ബസുകള്‍ മറ്റ്…

    read more