Ernakulam News

  • കളമശ്ശേരിയിൽ വാതക ടാങ്കർ മറിഞ്ഞു; ഒഴിവായത് വൻ ദുരന്തം

    കളമശ്ശേരിയിൽ വാതക ടാങ്കർ മറിഞ്ഞു; ഒഴിവായത് വൻ ദുരന്തം

    കളമശ്ശേരി: ദേശീയപാതയിൽ വളവ് തിരിയുന്നതിനിടെ നിയന്ത്രണംവിട്ട് ഗ്യാസ് ടാങ്കർ ലോറി മറിഞ്ഞു. അടുത്തിടെ ഗതാഗത പരിഷ്കാരം നടപ്പാക്കിയ ടി.വി.എസ് ജങ്ഷനിൽ ബുധനാഴ്ച രാത്രി 11ഓടെയാണ് അപകടം. അമ്പലമേട്ടിലെ ബി.പി.സി.എല്ലിൽനിന്ന് ഗുജറാത്തിലേക്ക് പോവുകയായിരുന്ന ബുള്ളറ്റ് ടാങ്കർ ലോറിയാണ് മറിഞ്ഞത്. റോക്കറ്റിന് ഉപയോഗിച്ചുവരുന്ന വാതകം കയറ്റിയ ടാങ്കർ എച്ച്.എം.ടി ജങ്ഷനിൽനിന്ന് ആലുവ ഭാഗത്തേക്ക് പോകാൻ ടി.വി.എസ് ജങ്ഷനിൽനിന്ന് വലത്തേക്ക് തിരിക്കുന്നതിനിടെ നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. നിറ ടാങ്കാണെങ്കിലും ചോർച്ച ഉണ്ടാകാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. പൊലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി അപകടം ഒഴിവാക്കാനുള്ള…

    read more

  • നഗര സംരക്ഷണം ഏറെ പിന്നിൽ; കൊച്ചിയുടെ പ്രൗഢി നിലനിർത്താൻ ശക്തമായി ഇടപെടും -ഹൈകോടതി

    നഗര സംരക്ഷണം ഏറെ പിന്നിൽ; കൊച്ചിയുടെ പ്രൗഢി നിലനിർത്താൻ ശക്തമായി ഇടപെടും -ഹൈകോടതി

    കൊച്ചി: കൊച്ചിയെ അതിന്‍റെ മനോഹരമായ പ്രൗഢിയിൽ നിലനിർത്താൻ ശക്തമായി ഇടപെടുമെന്ന് ഹൈകോടതി. കായലും കടലോരവും ദ്വീപുകളും കപ്പൽശാലയുമൊക്കെയുള്ള മനോഹരനഗരം കൊച്ചിയെപ്പോലെ മറ്റൊന്ന് കാണില്ലെങ്കിലും സംരക്ഷണ കാര്യത്തിൽ ഏറെ പിന്നിലാണ്. മഹാത്മാഗാന്ധിയുടെ പേരിലുള്ള പ്രധാന പാതയോടനുബന്ധിച്ച നടപ്പാതയുടെ സുരക്ഷപോലും ഉറപ്പുവരുത്താനായിട്ടില്ല. കച്ചേരിപ്പടിയിൽ നടപ്പാതയില്ലാത്ത ഭാഗമുണ്ട്. ബസ് കാത്തുനിൽക്കുന്ന വിദ്യാർഥികളുടെ സുരക്ഷയിൽ കോടതിക്ക് ആശങ്കയുണ്ട്. നോർത്തിലെ ഒരുഭാഗത്ത് നടപ്പാത റോഡ് നിരപ്പിനെക്കാൾ താഴെയായതിനാൽ മഴ വന്നാൽ നടക്കാനാവില്ലെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചൂണ്ടിക്കാട്ടി. റോഡുകളുടെ ശോച്യാവസ്ഥയുമായി ബന്ധപ്പെട്ട ഹരജികൾ പരിഗണിക്കുകയായിരുന്നു…

    read more

  • മൂവാറ്റുപുഴ നഗരസഭയിൽ ഇനി 30 വാർഡ്

    മൂവാറ്റുപുഴ നഗരസഭയിൽ ഇനി 30 വാർഡ്

    മൂവാറ്റുപുഴ: നഗരസഭയിൽ ഇനി 30 വാർഡ്. നിലവിൽ 28 വാർഡാണ് ഉള്ളത്. പുതുതായി രണ്ട് വാർഡുകൾ കൂട്ടിച്ചേർത്ത് കരട് വിജ്‌ഞാപനം ഇറങ്ങി. ഇതോടെ തീക്കൊള്ളിപ്പാറ, മുനിസിപ്പൽ കോളനി വാർഡുകൾ നഗരസഭയുടെ ഭൂപടത്തിൽ നിന്നില്ലാതായി. പകരം തൃക്ക, മണിയംകുളം, മിനി സിവിൽ സ്‌റ്റേഷൻ, വാഴപ്പിള്ളി വെസ്‌റ്റ് എന്നീ പേരുകളിൽ വാർഡുകൾ നിലവിൽ വന്നു. അതേസമയം നഗരസഭ ഭരിക്കുന്ന യു.ഡി.എഫിന് രാഷ്ട്രീയമായി അനുകൂലമായ നിലയിലാണ് വാർഡുകളുടെ അതിർത്തി പുനർനിർണയവും പുതിയ വാർഡുകളും രൂപവത്കരണവും നടന്നിരിക്കുന്നതെന്ന് ബി.ജെ.പിയും സി.പി.എമ്മും ആരോപിച്ചു. ഇതുമായി…

    read more

  • പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട് പീഡനം; യുവാവ് അറസ്റ്റില്‍

    പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട് പീഡനം; യുവാവ് അറസ്റ്റില്‍

    കാലടി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട് ലൈംഗികമായി ഉപദ്രവിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. മൂവാറ്റുപുഴ ഓണക്കൂര്‍ സ്വദേശിയായ 20കാരനെയാണ് കാലടി പൊലീസ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയുമായി നിരന്തരം ചാറ്റ് ചെയ്ത ഇയാള്‍ പ്രണയം ഭാവിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ ഫോട്ടോ മോര്‍ഫ് ചെയ്ത് നഗ്‌നചിത്രമാക്കി പെണ്‍കുട്ടിയുടെ കൂട്ടുകാരിക്ക് അയച്ചുകൊടുത്തു. തുടര്‍ന്ന് ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. ഇന്‍സ്‌പെക്ടര്‍ അനില്‍ കുമാര്‍. ടി. മേപ്പിള്ളി, എസ്.ഐമാരായ ജോസി. എം. ജോണ്‍സന്‍, വി.എസ്. ഷിജു, റെജിമോന്‍, എ.എസ്.ഐമാരായ പ്രീജ, ലത സീനിയര്‍ സി.പി.ഒ ഷിജോ പോള്‍…

    read more

  • സോഫ്റ്റ്വെയർ തിരിമറിയിലൂടെ ലക്ഷങ്ങൾ തട്ടിയ യുവാവ് അറസ്റ്റിൽ

    സോഫ്റ്റ്വെയർ തിരിമറിയിലൂടെ ലക്ഷങ്ങൾ തട്ടിയ യുവാവ് അറസ്റ്റിൽ

    കൊച്ചി: സോഫ്റ്റ്വെയറിൽ തിരിമറി നടത്തി ലക്ഷങ്ങൾ കൈക്കലാക്കി മുങ്ങിയ പ്രതിയെ എറണാകുളം സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്തു. ക്വിക്ക് കൺവീനിയൻസ് സ്റ്റോറിന്‍റെ അബാദ് മറൈൻ പ്ലാസ സൂപ്പർമാർക്കറ്റിലെ അക്കൗണ്ടൻറായിരുന്ന, കടവന്ത്ര ലെയിൻ 14 വിനായക് നിവാസിൽ നാഗരാജാണ് (26) അറസ്റ്റിലായത്. മൂന്നുവർഷമായി സോഫ്റ്റ്വെയർ തിരിമറി നടത്തി പണം കൈക്കലാക്കി 20 ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടാക്കിയെന്നാണ് കേസ്. സംഭവത്തിന് ശേഷം മുങ്ങിയെ പ്രതിയെ ചിലവന്നൂർ ഭാഗത്ത് നിന്നാണ് പിടികൂടിയത്. ചോദ്യംചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചെന്ന് പൊലീസ് അറിയിച്ചു. എറണാകുളം…

    read more

  • ജിഡ ഓഫിസിൽ പ്രതിഷേധവുമായി താന്തോണി തുരുത്തുകാർ

    ജിഡ ഓഫിസിൽ പ്രതിഷേധവുമായി താന്തോണി തുരുത്തുകാർ

    കൊച്ചി: ദുരിത ജീവിതത്തിനറുതി തേടി വീണ്ടും ജിഡ ഓഫിസിലെത്തി താന്തോണി തുരുത്തുകാർ. കൊച്ചി നഗരത്തിൽനിന്ന് വിളിപ്പാടകലെയുളള തുരുത്തിൽ വേലിയേറ്റം പതിവായതോടെ പ്രദേശവാസികൾ ചൊവ്വാഴ്ച പുലർച്ച മൂന്നുമുതൽ വളളത്തിലും മറ്റുമായി ജിഡ ഓഫിസിൽ എത്തുകയായിരുന്നു. കഴിഞ്ഞ ദിവസങ്ങളിലെല്ലാം രാത്രികാലങ്ങളിൽ ഇരച്ചെത്തിയ കായൽ വെളളം ഇവർക്ക് തീരാദുരിതമാണ് നൽകിയത്. കായൽ വെളളത്തിൽനിന്ന് സംരക്ഷണമേകാൻ സംരക്ഷണ ഭിത്തി കെട്ടുന്നതിനുളള പദ്ധതി അടിയന്തരമായി നടപ്പാക്കണമെന്നതാണ് ഇവരുടെ ആവശ്യം. ഒരു പതിറ്റാണ്ട് മുമ്പ് ഫണ്ട് അനുവദിച്ച പദ്ധതി ഇപ്പോഴും ചുവപ്പ് നാടയിൽ കുരുങ്ങി കിടക്കുകയാണെന്നും…

    read more

  • കുറുവ സാന്നിധ്യം: കുണ്ടന്നൂർ പാലത്തിനടിയിലെ കുട്ടവഞ്ചിക്കാരെ ഒഴിപ്പിക്കുന്നു; 48 മണിക്കൂർ സമയം നൽകി മരട് നഗരസഭ

    കുറുവ സാന്നിധ്യം: കുണ്ടന്നൂർ പാലത്തിനടിയിലെ കുട്ടവഞ്ചിക്കാരെ ഒഴിപ്പിക്കുന്നു; 48 മണിക്കൂർ സമയം നൽകി മരട് നഗരസഭ

    മരട് (കൊച്ചി): കുണ്ടന്നൂർ പാലത്തിനടിയിൽ താമസിക്കുന്ന കുട്ടവഞ്ചിക്കാർക്ക് ഒഴിയാൻ രണ്ടുദിവസം കൂടി സമയം അനുവദിച്ച് മരട് നഗരസഭ. ഇവർക്കിടയിൽ കുറുവ മോഷണ സംഘത്തിന്റെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. മരട് നഗരസഭ ആരോഗ്യവിഭാഗത്തിൻറെ നേതൃത്വത്തിൽ ഇന്ന് വൈകിട്ട് നാലുമണിയോടെ ഒഴിപ്പിക്കൽ നടപടികൾ ആരംഭിച്ചിരുന്നു. പ്രദേശത്തെ പരമ്പരാഗത മത്സ്യത്തൊഴിലാളികളും ഇവരെ ഒഴിപ്പിക്കണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു. ഇവരെ നഗരസഭയുടെ സെന്ററിലേക്ക് മാറ്റാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ, രണ്ടുദിവസത്തിനകം സ്വയം ഒഴിഞ്ഞ് പോകാം എന്ന് ഇവർ അറിയിച്ചു. കൂടാതെ, ഇവരുടെ കൂടെയുള്ള കുട്ടികളെയും…

    read more

  • കള്ളൻമാരേ സൂക്ഷിച്ചോ‍…!
പൊലീസ് പിന്നാലെയുണ്ട്

    കള്ളൻമാരേ സൂക്ഷിച്ചോ‍…! പൊലീസ് പിന്നാലെയുണ്ട്

    മരട്: കുണ്ടന്നൂർ പാലത്തിനടിയിൽ നിന്ന് കുറുവ സംഘാംഗത്തെ പിടികൂടിയതിനെ തുടർന്ന് പാലത്തിനടിയിൽ പാർപ്പുറപ്പിച്ചവരെ ഒഴിപ്പിക്കുന്നതിനിടെ മോഷണക്കേസ് പ്രതികളെ പൊലീസ് പിടികൂടി. വയനാട് മടക്കിമല കണ്ടത്ത് ജയിംസ് (34), ഇടുക്കി നെടുങ്കണ്ടം പുത്തൻപറമ്പത്ത് ശിവാനന്ദൻ (32), ശിവാനന്ദന്‍റെ ഭാര്യ മഹേശ്വരി എന്നിവരെയാണ് മരട് പൊലീസ് പിടികൂടിയത്. ഇരുവരുടെയും പേരിൽ കളമശ്ശേരി, വടക്കേക്കര പൊലീസ് സ്റ്റേഷനുകളിൽ മോഷണക്കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളതായി പൊലീസ് അറിയിച്ചു. ഇവരെ വടക്കേക്കര പൊലീസിന് കൈമാറി. മഅദ്നിയുടെ എളമക്കരയിലെ വീട്ടിൽ മോഷണം; പ്രതി പിടിയിൽ കൊച്ചി: പി.ഡി.പി…

    read more

  • വേലിയേറ്റത്തിൽ വലഞ്ഞ് 
താന്തോണിത്തുരുത്തുകാർ

    വേലിയേറ്റത്തിൽ വലഞ്ഞ് താന്തോണിത്തുരുത്തുകാർ

    കൊച്ചി: വൃശ്ചിക വേലിയേറ്റത്തെ തുടർന്ന് താന്തോണിതുരുത്തുകാർ ദുരിതക്കയത്തിൽ. വേലിയേറ്റത്തെ തുടർന്ന് കൊച്ചിക്കായലിന്‍റെ തീരത്ത് താമസിക്കുന്ന ഇവിടത്തെ 62 കുടുംബങ്ങളിലാണ് വെള്ളം കയറിയത്. തിങ്കഴാഴ്ച പുലർച്ചെ ഒരുമണിയോടെ കായൽ കവിഞ്ഞെത്തിയ വെള്ളം പതിയെ ഉയരുകയായിരുന്നു. വേലിയേറ്റ സൂചനയുളളതിനാൽ പ്രദേശവാസികൾ ഉറക്കമിളച്ച് കാവലിരുന്നതിനെ തുടർന്ന് മറ്റ് അനിഷ്ട സംഭവങ്ങളുണ്ടായില്ല. എന്നാൽ പല വീടുകളിലെയും ഇലക്ട്രോണിക്സ് ഉപകരണങ്ങളും മറ്റ് വീട്ടുസാമഗ്രികളും വെള്ളത്തിൽ നശിച്ചു. പുലർച്ചെ നാലോടെയാണ് വീടുകളിൽ നിന്ന് വെള്ളമിറങ്ങിയത്. ഇതോടെ വീടുകളിൽ അടിഞ്ഞ ചെളിയും മാലിന്യങ്ങളും നീക്കുന്ന തിരക്കിലായിരുന്നു തുരുത്തിലെ…

    read more

  • മാപ്പ് എവിടെ, പറയൂ?

    മാപ്പ് എവിടെ, പറയൂ?

    വൈപ്പിൻ : തീരദേശ പരിപാലന നിയമം ഇളവുകളോടെ കേന്ദ്രം അനുമതി നൽകിയ പുതിയ മാപ്പ് പ്രസിദ്ധീകരിക്കാത്തതിൽ പ്രതിഷേധം. ഒക്ടോബർ 16നാണ് കേന്ദ്രം പുതിയ മാപ്പിന് അനുമതി നൽകിയത്. അതേ ദിവസം മുതൽ പുതിയ മാപ്പ് പ്രകാരമുള്ള ആനുകൂല്യങ്ങൾ നൽകണമെന്നുമായിരുന്നു നിർദേശം. എന്നാൽ അതോറിറ്റിയുടെ ഭാഗത്തുനിന്ന് ഇത് സംബന്ധിച്ച് യാതൊരുവിധ നടപടിയും ഉണ്ടായിട്ടില്ലെന്നാണ് പരാതി. 2019 വിജ്ഞാപന പ്രകാരം മാപ്പ് നിർമിച്ച് വേലിയേറ്റ രേഖയും തൂമ്പുകളും അടയാളപ്പെടുത്തി കരട് മാപ്പ് പ്രസിദ്ധീകരിച്ചത് 2023 മേയ്‌ മാസത്തിലാണ്. തുടർന്ന് നടന്ന…

    read more