Ernakulam News

  • വാർഡ് വിഭജനത്തിൽ പരാതിയുമായി ജനപ്രതിനിധികളും രാഷ്ട്രീയ പാർട്ടികളും

    വാർഡ് വിഭജനത്തിൽ പരാതിയുമായി ജനപ്രതിനിധികളും രാഷ്ട്രീയ പാർട്ടികളും

    കോതമംഗലം: വാർഡ് വിഭജനത്തിൽ പരാതികളുമായി ജനപ്രതിനിധികളും രാഷ്ട്രീയ നേതൃത്വങ്ങളും. നഗരസഭയിലെയും ഗ്രാമപഞ്ചായത്തുകളിലെയും വാർഡ് വിഭജനത്തിന്‍റെ കരട് വിജ്ഞാപനം പുറത്തുവന്നതോടെയാണ് അപാകതകൾ ചൂണ്ടിക്കാട്ടി ജനപ്രതിനിധികളും രാഷ്ട്രീയ നേതൃത്വങ്ങളും രംഗത്ത് വന്നത്. വിജ്ഞാപനം ഇറങ്ങി ആദ്യദിനങ്ങളിൽ പരാതി കുറവായിരുന്നുവെങ്കിലും വാർഡുകളുടെ ഡിജിറ്റൽ മാപ്പ് പരിശോധിച്ച് തുടങ്ങിയതോടെയാണ് വ്യാപക പരാതി ഉയർന്നത്. ഒരോ വാർഡിലും കണക്കാക്കേണ്ട വീടുകളുടെയും വോട്ടർമാരുടെയും എണ്ണത്തിനനുസരിച്ച് വാർഡ് വിഭജനം നടത്തി എന്നതാണ് ചൂണ്ടിക്കാണിക്കുന്നത്. നേരത്തേ വാർഡുകളെ തിരിച്ചിരുന്ന ഭൂമിശാസ്ത്രപരമായ അതിരുകൾ ഇല്ലാത്തതും തിരിച്ചടിയായി. നഗരസഭയിലെ വാർഡ് വിഭജനം…

    read more

  • കിഴക്കമ്പലം –നെല്ലാട് റോഡിൽ അപകടക്കുഴി

    കിഴക്കമ്പലം –നെല്ലാട് റോഡിൽ അപകടക്കുഴി

    പള്ളിക്കര: കിഴക്കമ്പലം നെല്ലാട് റോഡിൽ തട്ടാമുകളിൽ പള്ളിക്ക് സമീപത്തെ കുഴി അപകടഭീഷണിയാവുന്നു. ദിനംപ്രതി ഇരുചക്ര വാഹന യാത്രികർ ഉൾപ്പെടെ അപകടത്തിൽപ്പെടുന്നത് പതിവാണെന്ന് നാട്ടുകാർ പറയുന്നു. കുറച്ചുഭാഗം കട്ടവിരിച്ചിട്ടുണ്ടെങ്കിലും ബാക്കിയുള്ള ഭാഗത്താണ് വലിയ കുഴി രൂപപ്പെട്ടത്. രാത്രി പലപ്പോഴും വലിയ വാഹനങ്ങൾ വരെ അപകടത്തിൽ പെടുന്നത് പതിവാണെന്നാണ് നാട്ടുകാർ പറയുന്നത്. റോഡിന്‍റെ പല ഭാഗത്തും ഇത്തരത്തിൽ കുഴികളുണ്ട്. മഴയുടെ പേര് പറഞ്ഞ് കരാറുകാരൻ റോഡ് നിർമാണം നീട്ടുകയാണ്. കിഴക്കമ്പലം മുതൽ നെല്ലാട് വരെയുള്ള 14.4 കിലോമീറ്റർ പ്രദേശത്താണ് അറ്റകുറ്റപണി…

    read more

  • ചാർജാവാതെ കെ.എസ്.ഇ.ബി വാഹന ചാർജിങ് സ്റ്റേഷൻ

    ചാർജാവാതെ കെ.എസ്.ഇ.ബി വാഹന ചാർജിങ് സ്റ്റേഷൻ

    പറവൂർ: കെ.എസ്.ഇ.ബി മന്നം 66 കെ.വി സബ് സ്റ്റേഷനോടനുബന്ധിച്ചുള്ള വാഹന ചാർജിങ് കേന്ദ്രം പ്രവർത്തനരഹിതമായിട്ട് രണ്ടു മാസം. അപകടത്തെത്തുടർന്ന് താൽക്കാലികമായി അടച്ച സ്റ്റേഷൻ പിന്നീട് തുറന്നിട്ടില്ല. ഒരേ സമയം നാല് വാഹനങ്ങൾ ചാർജ് ചെയ്യാനുള്ള സംവിധാനം ഇവിടെയുണ്ട്. കെ.എസ്.ഇ.ബി അധികൃതരുടെ അനാസ്ഥയാണ് കേന്ദ്രം തുറക്കാതിരിക്കാൻ കാരണമെന്ന് പരാതി ഉയരുന്നുണ്ട്. സെപ്റ്റംബർ 23ന് ഇവിടെ വൈദ്യുതി കാർ ചാർജ് ചെയ്യുന്നതിനിടെ മുൻ നഗരസഭ കൗൺസിലർ കെ.എൽ. സ്വപ്നക്ക് മെഷീനിൽ നിന്ന് ഷോക്കേറ്റിരുന്നു. തെറിച്ചുവീണ സ്വപ്നക്ക് ശ്വാസ തടസ്സവും തലകറക്കവുമുണ്ടായി.…

    read more

  • കെ ഫൈ-കേരള വൈ ഫൈ ജില്ലയിൽ 221 ലൊക്കേഷനിൽ

    കെ ഫൈ-കേരള വൈ ഫൈ ജില്ലയിൽ 221 ലൊക്കേഷനിൽ

    കൊച്ചി: കേരളാ സ്റ്റേറ്റ് ഐ.ടി മിഷന്‍റെ നേതൃത്വത്തിൽ പൊതുഇടങ്ങളിൽ സൗജന്യ വൈഫൈ ലഭ്യമാക്കുന്ന കെ വൈഫൈ പദ്ധതി പ്രകാരം നിലവിൽ ജില്ലയിലെ 221 ലൊക്കേഷനുകളിൽ സൗജന്യ വൈഫൈ സേവനം ലഭ്യമാകും. സംസ്ഥാനമൊട്ടാകെ 2023 പൊതു ഇടങ്ങളിലാണ് സൗജന്യ വൈഫൈ ലഭിക്കുന്നത്. എല്ലാ ജില്ലകളിലെയും തെരഞ്ഞെടുത്ത പൊതുഇടങ്ങളിൽ സൗജന്യ വൈഫൈ ലഭിക്കും. ബസ് സ്റ്റാൻഡുകൾ, ജില്ലാ ഭരണകേന്ദ്രങ്ങൾ, പഞ്ചായത്തുകൾ, പാർക്കുകൾ, പ്രധാന സർക്കാർ ഓഫിസുകൾ, സർക്കാർ ആശുപത്രികൾ, കോടതികൾ, ജനസേവന കേന്ദ്രങ്ങൾ തുടങ്ങി ജില്ലാ ഭരണകൂടം തെരഞ്ഞെടുത്ത ഇടങ്ങളിൽ…

    read more

  • മുനമ്പത്തേത് വഖഫ് ഭൂമിയെന്ന രേഖകളുമായി ബോർഡ്; ഭൂമിയുടെ നാൾവഴികൾ വിശദീകരിച്ചത് മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ

    മുനമ്പത്തേത് വഖഫ് ഭൂമിയെന്ന രേഖകളുമായി ബോർഡ്; ഭൂമിയുടെ നാൾവഴികൾ വിശദീകരിച്ചത് മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ

    തിരുവനന്തപുരം: മുനമ്പത്തേത് വഖഫ് ഭൂമിയാണെന്ന് രേഖകൾ നിരത്തി വഖഫ് ബോർഡ്. മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗത്തിൽ വഖഫ് ബോർഡ് ചെയർമാൻ അഡ്വ.എം.കെ. സക്കീറാണ് ഭൂമിയുടെ നാൾവഴികൾ രേഖകളുടെ പിൻബലത്തിൽ വിശദീകരിച്ചത്. വഖഫ് ഭൂമി തട്ടിയെടുത്ത രേഖകൾ ഉൾപ്പെടെ ഹാജരാക്കിയാണ് പ്രശ്നത്തിന്‍റെ പശ്ചാത്തലം ചെയർമാൻ യോഗത്തിൽ അവതരിപ്പിച്ചത്. വഖഫ് ഭൂമി ആയിരിക്കുമ്പോഴും ഭൂമി വാങ്ങി വർഷങ്ങളായി താമസിക്കുന്നവരുടെ പ്രശ്നം തീർപ്പാക്കാനുള്ള നിയമ വഴി അന്വേഷിക്കണമെന്ന യോഗത്തിലെ അഭിപ്രായ പ്രകാരമാണ് കമീഷൻസ് ഓഫ് എൻക്വയറി ആക്ട് പ്രകാരം ഹൈകോടതി മുൻ…

    read more

  • ഫാറൂഖ് കോളജിന്‍റെ അപ്പീലുകൾ ട്രൈബ്യൂണൽ മാറ്റി; വഖഫ് ഭൂമിയല്ലെന്ന് കോളജ് മാനേജ്മെന്‍റ് വാദം

    ഫാറൂഖ് കോളജിന്‍റെ അപ്പീലുകൾ ട്രൈബ്യൂണൽ മാറ്റി; വഖഫ് ഭൂമിയല്ലെന്ന് കോളജ് മാനേജ്മെന്‍റ് വാദം

    കോഴിക്കോട്: മുനമ്പം വഖഫ് ഭൂമി പ്രശ്നത്തിൽ സംസ്ഥാന വഖഫ് ബോർഡ് നടപടിക്കെതിരെയടക്കം ഫാറൂഖ് കോളജ് മാനേജ്മെന്റ് നൽകിയ രണ്ട് അപ്പീലുകളും വഖഫ് ട്രൈബ്യൂണൽ ഡിസംബർ ആറിന് മാറ്റി. കൂടുതൽ രേഖകളും മറ്റും ഹാജരാക്കാനാണ് മാറ്റിയത്. മുനമ്പത്തേത് വഖഫ് ഭൂമിയാണെന്ന ബോർഡിന്റെ 2019ലെ ഉത്തരവും തുടർന്ന് സ്ഥലം വഖഫ് രജിസ്റ്ററിൽ ഉൾപ്പെടുത്താനുള്ള രണ്ടാമത്തെ ഉത്തരവും റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഫാറൂഖ് കോളജിന്റെ അപ്പീലുകൾ. നിസാർ കമീഷന്റെ റിപ്പോർട്ട് വന്നതോടെ സർവേയടക്കമുള്ള തുടർ നടപടിയെടുക്കാതെ സ്വമേധയാ ബോർഡ് സ്ഥലമേറ്റെടുത്തെന്നാണ് വാദം. ബോർഡിലുള്ള അടിസ്ഥാന…

    read more

  • എറണാകുളത്തപ്പന്‍ ഗ്രൗണ്ട്: ഇടക്കാല ഉത്തരവിൽ ഇടപെടില്ലെന്ന് സുപ്രീംകോടതി

    എറണാകുളത്തപ്പന്‍ ഗ്രൗണ്ട്: ഇടക്കാല ഉത്തരവിൽ ഇടപെടില്ലെന്ന് സുപ്രീംകോടതി

    ന്യൂഡല്‍ഹി : എറണാകുളത്തപ്പന്‍ ഗ്രൗണ്ടിന്റെ ഉടമസ്ഥാവകാശം കൊച്ചിന്‍ ദേവസ്വം ബോർഡിനാണെന്ന കേരള ഹൈകോടതിയുടെ ഇടക്കാല ഉത്തരവില്‍ ഇടപെടാനില്ലെന്ന് സുപ്രീം കോടതി. ജസ്റ്റിസുമാരായ ബേല എം. ത്രിവേദി, സതീഷ് ശര്‍മ എന്നിവരടങ്ങിയ ബെഞ്ച് നിലപാട് വ്യക്തമാക്കിയത്. ഗ്രൗണ്ടിന്റെ ഉടമസ്ഥാവകാശ തർക്കത്തിൽ അന്തിമ ഉത്തരവ് ഇറങ്ങിയിട്ടില്ലെന്ന് പറഞ്ഞാണ് ഹൈകോടതിയുടെ ഇടക്കാല ഉത്തരവിനെതിരെ എറണാകുളം ക്ഷേത്ര ക്ഷേമ സമിതി സമർപ്പിച്ച ഹരജി നൽകിയത്. എറണാകുളത്തപ്പന്‍ ഗ്രൗണ്ട് സ്ഥിതി ചെയ്യുന്ന മൂന്നര ഏക്കര്‍ ഭൂമി കൊച്ചി കോര്‍പറേഷനില്‍ നിന്ന് 4.33 കോടി രൂപക്ക്…

    read more

  • ഒരു സര്‍ട്ടിഫിക്കറ്റിന് 1000 രൂപ കൈക്കൂലി: 20,000 കൈക്കൂലി വാങ്ങുന്നതിനിടെ അസിസ്റ്റന്റ് ലേബര്‍ കമ്മീഷണര്‍ പിടിയില്‍

    ഒരു സര്‍ട്ടിഫിക്കറ്റിന് 1000 രൂപ കൈക്കൂലി: 20,000 കൈക്കൂലി വാങ്ങുന്നതിനിടെ അസിസ്റ്റന്റ് ലേബര്‍ കമ്മീഷണര്‍ പിടിയില്‍

    കൊച്ചി: ഒരു സര്‍ട്ടിഫിക്കറ്റിന് 1000 രൂപ നിരക്കിൽ കൈക്കൂലി വാങ്ങുന്നതിനിടെ അസിസ്റ്റന്റ് ലേബര്‍ കമ്മീഷണര്‍ പിടിയില്‍. ഉത്തര്‍പ്രദേശ് സ്വദേശിയായ അജിത് കുമാറാണ് കൊച്ചിയിൽ വിജിലന്‍സിന്റെ പിടിയിലായത്. കേന്ദ്ര സർക്കാർ സ്ഥാപനമായ  ഭാരത് പെട്രോളിയം കോർപറേഷൻ ലിമിറ്റഡിൽ (ബി.പി.സി.എൽ)  തൊഴിലാളികളെ നിയമിക്കാനാണ് കൈക്കൂലി വാങ്ങിയത്. 20 പേരില്‍ നിന്ന് അസിസ്റ്റന്റ് ലേബര്‍ കമ്മീഷണര്‍ 20000 രൂപയാണ് കൈക്കൂലിയായി വാങ്ങിയത്. കാക്കനാട് ഓലിമുകളിലെ കേന്ദ്ര ഡെപ്യൂട്ടി ചീഫ് ലേബര്‍ കമ്മീഷന്‍ ഓഫിസില്‍ വച്ച് വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. തുടര്‍ന്ന് ഓഫിസിലും…

    read more

  • ഒന്നരക്കിലോ കഞ്ചാവുമായി അന്തർ സംസ്ഥാന തൊഴിലാളി പിടിയിൽ

    ഒന്നരക്കിലോ കഞ്ചാവുമായി അന്തർ സംസ്ഥാന തൊഴിലാളി പിടിയിൽ

    മൂവാറ്റുപുഴ: മാർക്കറ്റിനു സമീപം കാളചന്ത റോഡിൽ വിൽപനക്കായി എത്തിച്ച ഒന്നരക്കിലോ കഞ്ചാവുമായി അന്തർ സംസ്ഥാന തൊഴിലാളി പിടിയിൽ. പശ്ചിമ ബംഗാൾ മുർഷിദാബാദ് മേരംപൂർ അംജദ് ശൈഖി (47)നെയാണ് പിടികൂടിയത്. 12 വർഷമായി മൂവാറ്റുപുഴ മാർക്കറ്റിൽ താമസിച്ച് സവാള മൊത്ത വ്യാപാര സ്ഥാപനത്തിൽ ജോലി ചെയ്യുന്നയാളാണ് പ്രതി. കഞ്ചാവ് കൊണ്ടുവന്ന സ്ഥലത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചു. പ്രതിയുമായി ഇടപാടുകൾ നടത്തിയവരെ അന്വേഷണസംഘം നിരീക്ഷിച്ചുവരികയാണ്. ക്രൈം സ്‌ക്വാഡിന്‍റെ നിരീക്ഷണത്തിലായിരുന്നു പ്രതി. ഇൻസ്‌പെക്ടർ എസ്. ജയകൃഷ്ണന്റെ മേൽനോട്ടത്തിലുള്ള അന്വേഷണ സംഘത്തിൽ എസ്.ഐമാരായ…

    read more

  • മുറിക്കല്ല് ബൈപാസ്; വേണ്ടത് ഉയരപ്പാത

    മുറിക്കല്ല് ബൈപാസ്; വേണ്ടത് ഉയരപ്പാത

    മൂവാറ്റുപുഴ: സ്ഥലമെടുപ്പ് നടപടികൾ പൂർത്തിയായിവരുന്ന മുറിക്കല്ല് ബൈപാസില്‍ ഉയരപ്പാത പരിഗണിക്കണമെന്ന ആവശ്യം ഉയരുന്നു. 2009 ല്‍ ഭരണാനുമതി ലഭിച്ച പദ്ധതിക്ക് സ്ഥലമെടുപ്പ് നടപടികള്‍ അവസാന ഘട്ടത്തിലെത്തിയിരിക്കയാണ്. മാറാടി വില്ലേജില്‍ ഉള്‍പ്പെടുന്ന പാടഭാഗത്ത് ഉയരപ്പാത പരിഗണിക്കണമെന്നാണ് ആവശ്യം. ബൈപാസ് നിര്‍മാണത്തിനുള്ള 80 ശതമാനത്തിലധികം ഭൂമി ഇതിനോടകം സര്‍ക്കാര്‍ ഏറ്റെടുത്ത് നിർമാണ ചുമതലയുള്ള കെ.ആർ.എഫ്.ബിക്ക് കൈമാറിയിട്ടുണ്ട്. നിലവിൽ നിര്‍മാണത്തിനുള്ള വിശദ പദ്ധതി റിപ്പോർട്ട് (ഡി.പി.ആർ) തയാറാക്കുന്ന ജോലി ആരംഭിച്ചതായാണ് സൂചന. പാടശേഖരം വരുന്ന ഭാഗത്ത് മണ്ണിട്ട് പൊക്കി ഇരുവശവും കോണ്‍ക്രീറ്റ്…

    read more