Ernakulam News

  • ആറ് കിലോ കഞ്ചാവുമായി രണ്ട് പശ്ചിമ ബംഗാള്‍ സ്വദേശികള്‍ പിടിയില്‍

    ആറ് കിലോ കഞ്ചാവുമായി രണ്ട് പശ്ചിമ ബംഗാള്‍ സ്വദേശികള്‍ പിടിയില്‍

    പെരുമ്പാവൂര്‍: ആറ് കിലോ കഞ്ചാവുമായി രണ്ട് പശ്ചിമ ബംഗാള്‍ സ്വദേശികള്‍ പിടിയിലായി. മൂര്‍ഷിദാബാദ് ബുധാര്‍പാറയില്‍ കാജോള്‍ ഷെയ്ക്ക് (22), മധുബോണയില്‍ നവാജ് ശരീഫ് ബിശ്വാസ് (29) എന്നിവരെയാണ് പെരുമ്പാവൂര്‍ എ.എസ്.പിയുടെ പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. ബംഗാളില്‍ നിന്ന് വാങ്ങുന്ന കഞ്ചാവ് പെരുമ്പാവൂരിലും സമീപപ്രദേശങ്ങളിലും എത്തിച്ച് വില്പന നടത്തിവരികയായിരുന്നു. തിങ്കളാഴ്ച പുലര്‍ച്ചെ പശ്ചിമ ബംഗാളിൽ നിന്ന് ആലുവയില്‍ ട്രെയിന്‍ മാര്‍ഗം എത്തിയ പ്രതികള്‍ ഓട്ടോറിക്ഷയില്‍ വരുന്ന വഴി പാലക്കാട്ടുതാഴം ഭാഗത്തുവെച്ചാണ് പിടിയിലായത്. കഞ്ചാവ് അന്തര്‍ സംസ്ഥാന തൊഴിലാളികള്‍ക്കിടയിലാണ്…

    read more

  • ബുക്കും പേപ്പറും ഒന്നും വേണ്ട; റോഡിലൂടെ പറന്ന് ഇരുചക്ര വാഹനങ്ങൾ

    ബുക്കും പേപ്പറും ഒന്നും വേണ്ട; റോഡിലൂടെ പറന്ന് ഇരുചക്ര വാഹനങ്ങൾ

    മൂവാറ്റുപുഴ: ആർ.സി ബുക്ക് അടക്കം രേഖകളില്ലാത്ത ഇരുചക്ര വാഹനങ്ങൾ നഗരത്തിൽ വ്യാപകമാകുന്നു. അന്തർസംസ്ഥാന തൊഴിലാളികളാണ് കുറഞ്ഞ വിലക്ക് ലഭിക്കുന്ന ഈ വാഹനങ്ങൾ വ്യാപകമായി ഉപയോഗിക്കുന്നത്. ഗതാഗത നിയമങ്ങളൊന്നും പാലിക്കാതെ അമിതവേഗതയിൽ പായുന്ന ഈ വാഹനങ്ങൾ സൃഷ്ടിക്കുന്ന അപകടങ്ങളും വ്യാപകമാകുകയാണ്. ഇത്തരം വാഹനങ്ങൾക്ക് ഇൻഷുറൻസോ മറ്റു നഷ്ടപരിഹാരമോ കിട്ടാനുള്ള മാർഗമില്ല. സ്വന്തം നിലക്ക് ചികിത്സിക്കേണ്ട അവസ്ഥയാണ്. ഇൻഷുറൻസ് ഇല്ലെങ്കിൽ നഷ്ടപരിഹാരം നൽകേണ്ട ബാധ്യത വാഹന ഉടമക്കാണ്. എന്നാൽ, ഒരു പേപ്പറും ഇല്ലാത്ത വാഹനങ്ങളായതിനാൽ ആര് നഷ്ടപരിഹാരം നൽകും എന്നതും…

    read more

  • ഭക്ഷണത്തിന്‍റെ പണം ചോദിച്ചതിന് വടിവാൾ കാട്ടി ഭീഷണി; പ്രതി അറസ്റ്റിൽ

    ഭക്ഷണത്തിന്‍റെ പണം ചോദിച്ചതിന് വടിവാൾ കാട്ടി ഭീഷണി; പ്രതി അറസ്റ്റിൽ

    കൊച്ചി: കടവന്ത്ര ഗാന്ധിനഗറിലുള്ള ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചതിന്റെ പണം ചോദിച്ചതിലുള്ള വിരോധത്തിൽ വടിവാൾ കാണിച്ച് ഭീഷണിപ്പെടുത്തിയ കേസിലെ പ്രതി അറസ്റ്റിൽ. ഗാന്ധി നഗർ ചേമ്പിൻകാട് കോളനി ഹൗസ് നമ്പർ 58 ൽ ദേവനെയാണ് (33) കടവന്ത്ര പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കൊച്ചി സിറ്റിയിലെ പതിനഞ്ചോളം അടിപിടി, പിടിച്ചു പറി, മയക്കു മരുന്ന് കേസുകളിൽ പ്രതിയാണ്. കടവന്ത്ര പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള പ്രതി കാപ്പ നിയമപ്രകാരമുള്ള കരുതൽ തടങ്കലിന് ശേഷം കഴിഞ്ഞ മാസമാണ്…

    read more

  • സൈബർ കൃത്യങ്ങൾ കൊച്ചി സിറ്റി പൊലീസ്‌
വീണ്ടെടുത്തത്‌ 1.84 കോടി

    സൈബർ കൃത്യങ്ങൾ കൊച്ചി സിറ്റി പൊലീസ്‌ വീണ്ടെടുത്തത്‌ 1.84 കോടി

    കൊച്ചി: വിവിധ സൈബർ തട്ടിപ്പുകളിലൂടെ പരാതിക്കാർക്ക് നഷ്ടപ്പെടുന്ന വൻതുക വീണ്ടെടുത്ത് കൊച്ചി സിറ്റി പൊലീസ്‌. രണ്ട്‌ പ്രത്യേക പരിശോധനകളിലൂടെ 1.84 കോടി രൂപയാണ് വീണ്ടെടുത്തതെന്ന്‌ സിറ്റി പൊലീസ്‌ കമീഷണർ പുട്ട വിമലാദിത്യ വാർത്താസമ്മേളനത്തിൽ പറഞ്ഞു. രണ്ടര മാസത്തിനിടെയാണ്‌ ഇത്രയും തുക വീണ്ടെടുത്തത്‌. ആദ്യ പരിശോധനയിൽ 29,80,000 രൂപയും രണ്ടാം ഘട്ട പരിശോധനയിൽ 1.55 കോടിയും വീണ്ടെടുത്തു. ജനുവരി മുതൽ നവംബർ വരെയുള്ള കണക്കാണിത്‌. വിവിധ സൈബർ കേസുകളിലായി അമ്പതോളം പേരെ അറസ്‌റ്റ്‌ ചെയ്തു. തട്ടിപ്പ്‌ നടത്തിയ അക്കൗണ്ടുകൾ…

    read more

  • സീപോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡ് രണ്ടാംഘട്ട വികസനത്തിന് 18.77 കോടി

    സീപോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡ് രണ്ടാംഘട്ട വികസനത്തിന് 18.77 കോടി

    കൊച്ചി: സീപോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡ് രണ്ടാംഘട്ട നിർമാണത്തിന് എച്ച്.എം.ടിയുടെ ഭൂമി ലഭിക്കാൻ കെട്ടിവെക്കേണ്ട 18,77,27,000 രൂപ സര്‍ക്കാര്‍ അനുവദിച്ചു. രണ്ടാംഘട്ട നിർമാണത്തിന് എച്ച്.എം.ടിയുടെ 1.6352 ഹെക്ടര്‍ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്. റോഡ് വികസനത്തിന് തുക കെട്ടിവെച്ച് ഭൂമി വിട്ടുനല്‍കണമെന്ന് സുപ്രീംകോടതി ഇടക്കാല ഉത്തരവിട്ടിരുന്നു. എൻ.എ.ഡിയുടെ ഭൂമി ലഭിക്കാനുള്ള 23 കോടിയും ഉടന്‍ അനുവദിക്കുമെന്ന് വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു. രണ്ട് ഘട്ടങ്ങളിലായി നടപ്പാക്കുന്ന 25.8 കിലോമീറ്റര്‍ സീപോര്‍ട്ട് – എയര്‍പോര്‍ട്ട് റോഡിന്‍റെ ആദ്യഘട്ടം ഇരുമ്പനം മുതല്‍ കളമശ്ശേരി വരെയും…

    read more

  • ഭക്ഷണത്തിന്റെ പണം ചോദിച്ച ഹോട്ടലുടമക്കു നേരെ വടിവാൾ വീശിയ യുവാവ് പിടിയിൽ

    ഭക്ഷണത്തിന്റെ പണം ചോദിച്ച ഹോട്ടലുടമക്കു നേരെ വടിവാൾ വീശിയ യുവാവ് പിടിയിൽ

    കൊച്ചി: കഴിച്ച ഭക്ഷണത്തിന്റെ പണം ചോദിച്ചതിന് ഹോട്ടലുടമയെ വടിവാൾ വീശി ഭീഷണിപ്പെടുത്തിയ യുവാവ് അറസ്റ്റിൽ. കടവന്ത്ര ഗാന്ധിനഗറിൽ പ്രവർത്തിക്കുന്ന ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ച ദേവൻ എന്നയാളാണ് പിടിയിലായത്. ഭക്ഷണത്തിന്റെ പണം ചോദിച്ചപ്പോഴാണ് ഇയാൾ വടിവാളുയർത്തി ഹോട്ടലുടമയെ ഭീഷണിപ്പെടുത്തിയത്. കാപ്പ കേസിലുൾപ്പെടെ പ്രതിയാണ് ദേവൻ. ഞായറാഴ്ച രാത്രി ഒമ്പതു മണിക്കാണ് സംഭവം. ഭക്ഷണം കഴിക്കാനായി ഹോട്ടലിലെത്തിയ ദേവനും സുഹൃത്തും ബിരിയാണി ഓർഡർ ചെയ്തു. ഇടക്കിടെ അവർ ഇതേ ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ എത്താറുണ്ട്. ഭക്ഷണം കഴിച്ച ശേഷം…

    read more

  • ഇളന്തിക്കര-കോഴിത്തുരുത്ത് ബണ്ട് നിർമാണം വൈകുന്നു; കർഷകർ ആശങ്കയിൽ

    ഇളന്തിക്കര-കോഴിത്തുരുത്ത് ബണ്ട് നിർമാണം വൈകുന്നു; കർഷകർ ആശങ്കയിൽ

    പറവൂർ: പെരിയാറിൽനിന്ന് ചാലക്കുടി പുഴയിലേക്ക് ഉപ്പ് വെള്ളം കയറി കൃഷിനാശവും കുടിവെള്ള വിതരണവും മുടങ്ങാതിരിക്കാനായി താൽക്കാലികമായി നിർമിക്കുന്ന മണൽ ബണ്ടിന്‍റെ നിർമാണം വൈകുന്നു. പുത്തൻവേലിക്കര പഞ്ചായത്തിലെ ഇളന്തിക്കര, കോഴിത്തുരുത്ത് കരകളെ ബന്ധിപ്പിക്കുന്ന ബണ്ടിന്‍റെ നിർമാണം വൈകുന്നതിൽ കർഷകർക്ക് ആശങ്കയുണ്ട്. നിർമാണ ചുമതല ഇറിഗേഷൻ വകുപ്പിനാണ്. ഈ വർഷം ബണ്ട് നിർമാണത്തിന് 24.37 ലക്ഷവും സിവിൽ പ്രവൃത്തികൾക്ക് 6.42 ലക്ഷവും ഒരു മാസം മുമ്പ് അനുവദിച്ചിട്ടുണ്ട്. വേനൽ ശക്തമാകുന്നതോടെ ഉപ്പ് വെള്ളം കയറിയുള്ള പ്രതിസന്ധി ഒഴിവാക്കാണ് ഇത്തവണ നേരത്തെ…

    read more

  • അനാശാസ്യ കേന്ദ്രത്തില്‍ റെയ്ഡ്; മൂന്നു പേര്‍ പിടിയില്‍

    അനാശാസ്യ കേന്ദ്രത്തില്‍ റെയ്ഡ്; മൂന്നു പേര്‍ പിടിയില്‍

    പെരുമ്പാവൂര്‍: അനാശാസ്യ കേന്ദ്രത്തില്‍ നടന്ന റെയ്ഡില്‍ നടത്തിപ്പുകാരന്‍ ഉള്‍പ്പടെ മൂന്നു പേര്‍ പിടിയിലായി. ബി.ഒ.സി റോഡില്‍ പുത്തുക്കാടന്‍ വീട്ടില്‍ പരീത് (69), സഹായികളായ മൂര്‍ഷിദാബാദ് മദന്‍ പൂരില്‍ ഇമ്രാന്‍ സേഖ് (30), ബിലാസ്പൂരില്‍ ഇനാമുള്‍ സേഖ് (32) എന്നിവരെയാണ് പെരുമ്പാവൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. പരീതായിരുന്നു നടത്തിപ്പുകാരൻ. പശ്ചിമബംഗാള്‍ സ്വദേശിനികളായ യുവതികളായിരുന്നു ഇരകള്‍. ബി.ഒ.സി റെസിഡന്‍ഷ്യല്‍ ഏരിയയിലെ വീട്ടില്‍ പരീത് അനാശാസ്യ കേന്ദ്രം നടത്തിവരികയായിരുന്നുവെന്നും ഇതുസംബന്ധിച്ച് നാട്ടുകാരുടെ പരാതി ലഭിച്ചിരുന്നതായും പൊലീസ് പറഞ്ഞു. ഇന്‍സ്‌പെക്ടര്‍ ടി.എം. സൂഫിയുടെ…

    read more

  • അപകടങ്ങൾ തുടർക്കഥ; തടിലോറികൾക്ക് മാർഗനിർദേശവുമായി ഗതാഗത വകുപ്പ്

    അപകടങ്ങൾ തുടർക്കഥ; തടിലോറികൾക്ക് മാർഗനിർദേശവുമായി ഗതാഗത വകുപ്പ്

    മൂവാറ്റുപുഴ: അപകടം തുടർക്കഥയായതോടെ തടിലോറികൾക്ക് മാർഗനിർദേശവുമായി ഗതാഗത വകുപ്പ്. പെരുമ്പാവൂര്‍-മൂവാറ്റുപുഴ മേഖലയില്‍ എം.സി റോഡിലെയും പരിസര പ്രദേശങ്ങളിലെയും പ്ലൈവുഡ് മില്ലുകളിലേക്ക് മറ്റ് ജില്ലകളില്‍നിന്ന് തടി കയറ്റിവരുന്ന വാഹനങ്ങള്‍ക്കാണ് എറണാകുളം എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒ മാർഗനിർദേശം നൽകിയത്. അമിത ഭാരവും അപകടകരമായ വിധത്തില്‍ ലോറിക്ക് പുറത്തേക്ക് തടികള്‍ തള്ളിനില്‍ക്കുന്നതും ഒഴിവാക്കണം. വാഹനത്തില്‍ ലോഡ് കയറ്റുമ്പോള്‍ പരിചയസമ്പത്തുള്ളവരെക്കൊണ്ട് ബലമുള്ള കയറുകളാല്‍ ബന്ധിച്ച് സുരക്ഷിതമാക്കണം. കയറുകള്‍ വാഹനത്തിന്റെ അരികുകളില്‍ ഉരഞ്ഞ് പൊട്ടുന്നത് ഒഴിവാക്കാന്‍ ഇടക്കിടെ വാഹനം നിര്‍ത്തി പരിശോധിക്കണം. തടി കയറ്റിവരുന്ന വാഹനങ്ങള്‍…

    read more

  • എറണാകുളം-തൊടുപുഴ റൂട്ടിലെ യാത്രാക്ലേശം: കേസെടുത്ത് മനുഷ്യാവകാശ കമീഷൻ

    എറണാകുളം-തൊടുപുഴ റൂട്ടിലെ യാത്രാക്ലേശം: കേസെടുത്ത് മനുഷ്യാവകാശ കമീഷൻ

    കൊച്ചി: എറണാകുളം -തൊടുപുഴ റൂട്ടിലെ യാത്രക്ലേശത്തിൽ കേസെടുത്ത് മനുഷ്യാവകാശ കമീഷൻ. കെ.എസ്.ആർ.ടി.സി മാത്രം സർവിസ് നടത്തുന്ന എറണാകുളം-മൂവാറ്റുപുഴ-തൊടുപുഴ റൂട്ടിൽ ബസുകളുടെ സമയകൃത്യതയില്ലായ്മയും ഷെഡ്യൂളുകളിലെ അപാകതയും പരാതിയായ സാഹചര്യത്തിലാണ് കമീഷൻ കേസെടുത്തത്. കഴിഞ്ഞ 16ന് വൈകീട്ട് 5.30ന് എറണാകുളം സ്റ്റാൻഡിൽനിന്ന് തൊടുപുഴക്ക് ബസ് പോയ ശേഷം പിന്നീട് ബസ് എത്തിയത് രാത്രി എട്ടിനാണ്. ശനിയാഴ്ച വൈകീട്ടായതിനാൽ സ്ത്രീകളും വിദ്യാർഥികളുമടക്കം നൂറുകണക്കിന് യാത്രക്കാരാണ് ഇതുമൂലം വലഞ്ഞത്. പ്രതിഷേധിച്ച യത്രക്കാർ സ്റ്റേഷൻ മാസ്റ്ററെ ഉപരോധിക്കുകയും അധികൃതർക്ക് പരാതി നൽകുകയും ചെയ്തിരുന്നു. തുടർന്നാണ്…

    read more