Ernakulam News

  • എല്‍.ഡി.എഫ് കൗണ്‍സിലര്‍മാര്‍ നഗരസഭ സെക്രട്ടറിയെ ഉപരോധിച്ചു

    എല്‍.ഡി.എഫ് കൗണ്‍സിലര്‍മാര്‍ നഗരസഭ സെക്രട്ടറിയെ ഉപരോധിച്ചു

    പെരുമ്പാവൂര്‍: നഗരത്തിലെ തകര്‍ന്ന റോഡുകള്‍ നന്നാക്കാത്തതില്‍ പ്രതിഷേധിച്ച് എല്‍.ഡി.എഫ് കൗണ്‍സിലര്‍മാര്‍ മുനിസിപ്പല്‍ സെക്രട്ടറിയെ ഉപരോധിച്ചു. കാളച്ചന്ത, തൊട്ടുങ്ങല്‍, പ്രൈവറ്റ് ബസ് സ്റ്റാന്‍ഡ്, ജി.കെ. പിള്ള, പച്ചക്കറി മാര്‍ക്കറ്റ് ഉൾപ്പെടെ നഗരത്തിലെ പ്രധാന ഇടറോഡുകളും വിവിധ വാര്‍ഡുകളിലെ പ്രധാന റോഡുകളും തകർന്നിട്ട് മാസങ്ങള്‍ പിന്നിട്ടിട്ടും നന്നാക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു പ്രതിഷേധം. കാളച്ചന്ത റോഡില്‍ വാഹനങ്ങള്‍ മറിഞ്ഞ് അപകടമുണ്ടായി. കോണ്‍ട്രാക്ടര്‍മാരുടെ യോഗം വിളിക്കാനും അടിയന്തരമായി റോഡ് പണി നടത്താനുമുള്ള നടപടി സ്വീകരിക്കാമെന്ന ഉറപ്പില്‍ സമരം അവസാനിപ്പിച്ചു. പ്രതിപക്ഷ കൗണ്‍സിലര്‍മാരായ സി.കെ. രൂപേഷ്‌കുമാര്‍,…

    read more

  • തൃക്കാക്കര പൊലീസ് സ്റ്റേഷനിലെ ‘കാവൽക്കാരൻ ടൈഗർ’ ഇനിയില്ല

    തൃക്കാക്കര പൊലീസ് സ്റ്റേഷനിലെ ‘കാവൽക്കാരൻ ടൈഗർ’ ഇനിയില്ല

    കാക്കനാട്: തൃക്കാക്കര പൊലീസ് സ്റ്റേഷനിലെ വളർത്തുനായ് ‘ടൈഗർ’ ഇനിയില്ല. കാറിടിച്ചായിരുന്നു അന്ത്യം. നീണ്ട 10വർഷം പൊലീസ് ഓഫിസർമാരോടൊപ്പം സ്റ്റേഷനിലെ ഒരംഗമെന്ന നിലയിൽ കൂടെ ഉണ്ടായിരുന്നു. പൊലീസ് നായ് അല്ലെങ്കിലും തൃക്കാക്കര സ്റ്റേഷനിലെ നിറ സാന്നിധ്യമായിരുന്നു ടൈഗർ. കേസുകൾ ഉൾപ്പെടെ എന്ത് ആവശ്യങ്ങൾക്കും പൊലീസ് സംഘം ഇറങ്ങിയാൽ കൂടെ ടൈഗറും ഉണ്ടാകും. കലക്ടറേറ്റ് കവാടത്തിലെ സമര വേദികളിൽ പൊലീസിനൊപ്പം ടൈഗർ സ്ഥിര സാന്നിധ്യമാണ്. എത്ര പൊലീസുകാർ കൂട്ടം കൂടി നിന്നാലും തൃക്കാക്കര സ്റ്റേഷനിലെ പൊലീസുകാരെ തിരിച്ചറിഞ്ഞ് അവർക്കരികിൽ അവൻ…

    read more

  • ഇൻഫോപാർക്ക് ഫേസ് രണ്ടിലേക്കുള്ള കിഴക്കേ കവാടം: പ്രമേയം പാസാക്കി ഭരണസമിതി; എതിർത്ത് പ്രതിപക്ഷം

    ഇൻഫോപാർക്ക് ഫേസ് രണ്ടിലേക്കുള്ള കിഴക്കേ കവാടം: പ്രമേയം പാസാക്കി ഭരണസമിതി; എതിർത്ത് പ്രതിപക്ഷം

    പള്ളിക്കര: ഇൻഫോപാർക്ക് ഫേസ് രണ്ടിലേക്കുള്ള കിഴക്കേ കവാടത്തിനുള്ള സ്ഥലം വിട്ടുനൽകാമെന്ന് ചൂണ്ടിക്കാട്ടി കുന്നത്തുനാട് പഞ്ചായത്ത് ഭരണസമിതി പ്രമേയം പാസാക്കി. ഈ ആവശ്യമുന്നയിച്ച് തദ്ദേശവാസികൾ മുഖ്യമന്ത്രിക്കും എം.എൽ.എ, എം.പി തുടങ്ങിയവർക്കും പരാതി നൽകിയിരുന്നു. നേരത്തേ നാട്ടുകാർ മുഖ്യമന്ത്രിയുടെ നവകേരള സദസ്സിലും പരാതിയും നൽകിയിരുന്നു. പിണർമുണ്ട-ബ്രഹ്മപുരം റോഡിലെ ഫേസ് രണ്ടിലെ കിഴക്കുവശത്തെ ഗേറ്റുമായി ബന്ധിപ്പിക്കുന്ന 12 മീ. വഴിയാണ് റവന്യൂ വകുപ്പ് ഇൻഫോപാർക്കിന് വിട്ടുനൽകേണ്ടത്. ഇൻഫോപാർക്ക് ഫേസ് രണ്ടിലേക്ക് ജോലിക്കായി പോകുന്നവർക്കും അടുത്തുള്ള സ്കൂളിലെ വിദ്യാർഥികൾക്കും പ്രയോജനപ്പെടുന്ന റോഡാണിത്. കൂടാതെ…

    read more

  • 50 ദിവസത്തെ പ്രതിഷേധം; ഒടുവിൽ മാലിന്യം നീക്കിത്തുടങ്ങി

    50 ദിവസത്തെ പ്രതിഷേധം; ഒടുവിൽ മാലിന്യം നീക്കിത്തുടങ്ങി

    മൂവാറ്റുപുഴ: പ്രതിഷേധത്തിനൊടുവിൽ കല്ലൂർക്കാട് ടൗണിനു സമീപം തള്ളിയ ലോഡ് കണക്കിന് മാലിന്യം നീക്കംചെയ്യൽ ആരംഭിച്ചു. ജനങ്ങളെ ദുരിതത്തിലാക്കി കല്ലൂർക്കാട് മൂവാറ്റുപുഴ- തേനി റോഡിനു സമീപം അനധികൃതമായി തള്ളിയ മാലിന്യമാണ് 50 ദിവസത്തെ പ്രതിഷേധത്തിനുശേഷം നീക്കംചെയ്യാൻ ആരംഭിച്ചത്. മാലിന്യം തള്ളിയ സ്ഥാപനം തന്നെയാണ് നീക്കിത്തുടങ്ങിയത്. ഇവിടെ തള്ളിയ മാലിന്യത്തിൽനിന്ന് കണ്ടെടുത്ത തെളിവിന്‍റെ അടിസ്ഥാനത്തിൽ പാലാരിവട്ടത്ത് പ്രവർത്തിക്കുന്ന സ്വകാര്യ സ്ഥാപനത്തിന് ഏഴുദിവസത്തിനകം മാലിന്യം നീക്കി പഞ്ചായത്തിൽ 70,000 രൂപ അടയ്ക്കാൻ പഞ്ചായത്ത് അസിസ്‌റ്റന്‍റ് സെക്രട്ടറി നോട്ടീസ് നൽകിയിരുന്നു. മാലിന്യം നീക്കാനും…

    read more

  • മൂന്ന് അന്തര്‍സംസ്ഥാന മോഷ്ടാക്കള്‍ പിടിയില്‍

    മൂന്ന് അന്തര്‍സംസ്ഥാന മോഷ്ടാക്കള്‍ പിടിയില്‍

    പെരുമ്പാവൂര്‍: മൂന്ന് അന്തര്‍സംസ്ഥാന മോഷ്ടാക്കള്‍ പിടിയിലായി. മൊബൈല്‍ മോഷ്ടിച്ച ബിഹാര്‍ സ്വദേശികളായ ലാല്‍ജി കുമാര്‍ (25), രാകേഷ് കുമാര്‍ (27), ആളൊഴിഞ്ഞ ഹോട്ടലില്‍ മോഷണം നടത്തിയ വെസ്റ്റ് ബംഗാള്‍ മുര്‍ഷിദാബാദ് സ്വദേശി അനാറുല്‍ ഷേഖ് (53) എന്നിവരെയാണ് പൊലീസ് പിടികൂടിയത്. വല്ലം കൊച്ചങ്ങാടിയിലെ പ്ലൈവുഡ് കമ്പനിയില്‍ നിന്നാണ് മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചത്. ഇവര്‍ രണ്ടുദിവസം ഇവിടെ ജോലി ചെയ്തിരുന്നു. തൊഴിലാളികളുടെ മുറിയില്‍നിന്ന് ഫോണ്‍ മോഷ്ടിച്ച് കടന്നുകളയുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രി 11.30ന് പ്രൈവറ്റ് ബസ് സ്റ്റാന്‍ഡില്‍ സംശയാസ്പദ…

    read more

  • ആറ് കിലോ കഞ്ചാവുമായി രണ്ട് പശ്ചിമ ബംഗാള്‍ സ്വദേശികള്‍ പിടിയില്‍

    ആറ് കിലോ കഞ്ചാവുമായി രണ്ട് പശ്ചിമ ബംഗാള്‍ സ്വദേശികള്‍ പിടിയില്‍

    പെരുമ്പാവൂര്‍: ആറ് കിലോ കഞ്ചാവുമായി രണ്ട് പശ്ചിമ ബംഗാള്‍ സ്വദേശികള്‍ പിടിയിലായി. മൂര്‍ഷിദാബാദ് ബുധാര്‍പാറയില്‍ കാജോള്‍ ഷെയ്ക്ക് (22), മധുബോണയില്‍ നവാജ് ശരീഫ് ബിശ്വാസ് (29) എന്നിവരെയാണ് പെരുമ്പാവൂര്‍ എ.എസ്.പിയുടെ പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. ബംഗാളില്‍ നിന്ന് വാങ്ങുന്ന കഞ്ചാവ് പെരുമ്പാവൂരിലും സമീപപ്രദേശങ്ങളിലും എത്തിച്ച് വില്പന നടത്തിവരികയായിരുന്നു. തിങ്കളാഴ്ച പുലര്‍ച്ചെ പശ്ചിമ ബംഗാളിൽ നിന്ന് ആലുവയില്‍ ട്രെയിന്‍ മാര്‍ഗം എത്തിയ പ്രതികള്‍ ഓട്ടോറിക്ഷയില്‍ വരുന്ന വഴി പാലക്കാട്ടുതാഴം ഭാഗത്തുവെച്ചാണ് പിടിയിലായത്. കഞ്ചാവ് അന്തര്‍ സംസ്ഥാന തൊഴിലാളികള്‍ക്കിടയിലാണ്…

    read more

  • ബുക്കും പേപ്പറും ഒന്നും വേണ്ട; റോഡിലൂടെ പറന്ന് ഇരുചക്ര വാഹനങ്ങൾ

    ബുക്കും പേപ്പറും ഒന്നും വേണ്ട; റോഡിലൂടെ പറന്ന് ഇരുചക്ര വാഹനങ്ങൾ

    മൂവാറ്റുപുഴ: ആർ.സി ബുക്ക് അടക്കം രേഖകളില്ലാത്ത ഇരുചക്ര വാഹനങ്ങൾ നഗരത്തിൽ വ്യാപകമാകുന്നു. അന്തർസംസ്ഥാന തൊഴിലാളികളാണ് കുറഞ്ഞ വിലക്ക് ലഭിക്കുന്ന ഈ വാഹനങ്ങൾ വ്യാപകമായി ഉപയോഗിക്കുന്നത്. ഗതാഗത നിയമങ്ങളൊന്നും പാലിക്കാതെ അമിതവേഗതയിൽ പായുന്ന ഈ വാഹനങ്ങൾ സൃഷ്ടിക്കുന്ന അപകടങ്ങളും വ്യാപകമാകുകയാണ്. ഇത്തരം വാഹനങ്ങൾക്ക് ഇൻഷുറൻസോ മറ്റു നഷ്ടപരിഹാരമോ കിട്ടാനുള്ള മാർഗമില്ല. സ്വന്തം നിലക്ക് ചികിത്സിക്കേണ്ട അവസ്ഥയാണ്. ഇൻഷുറൻസ് ഇല്ലെങ്കിൽ നഷ്ടപരിഹാരം നൽകേണ്ട ബാധ്യത വാഹന ഉടമക്കാണ്. എന്നാൽ, ഒരു പേപ്പറും ഇല്ലാത്ത വാഹനങ്ങളായതിനാൽ ആര് നഷ്ടപരിഹാരം നൽകും എന്നതും…

    read more

  • ഭക്ഷണത്തിന്‍റെ പണം ചോദിച്ചതിന് വടിവാൾ കാട്ടി ഭീഷണി; പ്രതി അറസ്റ്റിൽ

    ഭക്ഷണത്തിന്‍റെ പണം ചോദിച്ചതിന് വടിവാൾ കാട്ടി ഭീഷണി; പ്രതി അറസ്റ്റിൽ

    കൊച്ചി: കടവന്ത്ര ഗാന്ധിനഗറിലുള്ള ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചതിന്റെ പണം ചോദിച്ചതിലുള്ള വിരോധത്തിൽ വടിവാൾ കാണിച്ച് ഭീഷണിപ്പെടുത്തിയ കേസിലെ പ്രതി അറസ്റ്റിൽ. ഗാന്ധി നഗർ ചേമ്പിൻകാട് കോളനി ഹൗസ് നമ്പർ 58 ൽ ദേവനെയാണ് (33) കടവന്ത്ര പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കൊച്ചി സിറ്റിയിലെ പതിനഞ്ചോളം അടിപിടി, പിടിച്ചു പറി, മയക്കു മരുന്ന് കേസുകളിൽ പ്രതിയാണ്. കടവന്ത്ര പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള പ്രതി കാപ്പ നിയമപ്രകാരമുള്ള കരുതൽ തടങ്കലിന് ശേഷം കഴിഞ്ഞ മാസമാണ്…

    read more

  • സൈബർ കൃത്യങ്ങൾ കൊച്ചി സിറ്റി പൊലീസ്‌
വീണ്ടെടുത്തത്‌ 1.84 കോടി

    സൈബർ കൃത്യങ്ങൾ കൊച്ചി സിറ്റി പൊലീസ്‌ വീണ്ടെടുത്തത്‌ 1.84 കോടി

    കൊച്ചി: വിവിധ സൈബർ തട്ടിപ്പുകളിലൂടെ പരാതിക്കാർക്ക് നഷ്ടപ്പെടുന്ന വൻതുക വീണ്ടെടുത്ത് കൊച്ചി സിറ്റി പൊലീസ്‌. രണ്ട്‌ പ്രത്യേക പരിശോധനകളിലൂടെ 1.84 കോടി രൂപയാണ് വീണ്ടെടുത്തതെന്ന്‌ സിറ്റി പൊലീസ്‌ കമീഷണർ പുട്ട വിമലാദിത്യ വാർത്താസമ്മേളനത്തിൽ പറഞ്ഞു. രണ്ടര മാസത്തിനിടെയാണ്‌ ഇത്രയും തുക വീണ്ടെടുത്തത്‌. ആദ്യ പരിശോധനയിൽ 29,80,000 രൂപയും രണ്ടാം ഘട്ട പരിശോധനയിൽ 1.55 കോടിയും വീണ്ടെടുത്തു. ജനുവരി മുതൽ നവംബർ വരെയുള്ള കണക്കാണിത്‌. വിവിധ സൈബർ കേസുകളിലായി അമ്പതോളം പേരെ അറസ്‌റ്റ്‌ ചെയ്തു. തട്ടിപ്പ്‌ നടത്തിയ അക്കൗണ്ടുകൾ…

    read more

  • സീപോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡ് രണ്ടാംഘട്ട വികസനത്തിന് 18.77 കോടി

    സീപോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡ് രണ്ടാംഘട്ട വികസനത്തിന് 18.77 കോടി

    കൊച്ചി: സീപോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡ് രണ്ടാംഘട്ട നിർമാണത്തിന് എച്ച്.എം.ടിയുടെ ഭൂമി ലഭിക്കാൻ കെട്ടിവെക്കേണ്ട 18,77,27,000 രൂപ സര്‍ക്കാര്‍ അനുവദിച്ചു. രണ്ടാംഘട്ട നിർമാണത്തിന് എച്ച്.എം.ടിയുടെ 1.6352 ഹെക്ടര്‍ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്. റോഡ് വികസനത്തിന് തുക കെട്ടിവെച്ച് ഭൂമി വിട്ടുനല്‍കണമെന്ന് സുപ്രീംകോടതി ഇടക്കാല ഉത്തരവിട്ടിരുന്നു. എൻ.എ.ഡിയുടെ ഭൂമി ലഭിക്കാനുള്ള 23 കോടിയും ഉടന്‍ അനുവദിക്കുമെന്ന് വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു. രണ്ട് ഘട്ടങ്ങളിലായി നടപ്പാക്കുന്ന 25.8 കിലോമീറ്റര്‍ സീപോര്‍ട്ട് – എയര്‍പോര്‍ട്ട് റോഡിന്‍റെ ആദ്യഘട്ടം ഇരുമ്പനം മുതല്‍ കളമശ്ശേരി വരെയും…

    read more