All news

  • കെ ഫൈ-കേരള വൈ ഫൈ ജില്ലയിൽ 221 ലൊക്കേഷനിൽ

    കെ ഫൈ-കേരള വൈ ഫൈ ജില്ലയിൽ 221 ലൊക്കേഷനിൽ

    കൊച്ചി: കേരളാ സ്റ്റേറ്റ് ഐ.ടി മിഷന്‍റെ നേതൃത്വത്തിൽ പൊതുഇടങ്ങളിൽ സൗജന്യ വൈഫൈ ലഭ്യമാക്കുന്ന കെ വൈഫൈ പദ്ധതി പ്രകാരം നിലവിൽ ജില്ലയിലെ 221 ലൊക്കേഷനുകളിൽ സൗജന്യ വൈഫൈ സേവനം ലഭ്യമാകും. സംസ്ഥാനമൊട്ടാകെ 2023 പൊതു ഇടങ്ങളിലാണ് സൗജന്യ വൈഫൈ ലഭിക്കുന്നത്. എല്ലാ ജില്ലകളിലെയും തെരഞ്ഞെടുത്ത പൊതുഇടങ്ങളിൽ സൗജന്യ വൈഫൈ ലഭിക്കും. ബസ് സ്റ്റാൻഡുകൾ, ജില്ലാ ഭരണകേന്ദ്രങ്ങൾ, പഞ്ചായത്തുകൾ, പാർക്കുകൾ, പ്രധാന സർക്കാർ ഓഫിസുകൾ, സർക്കാർ ആശുപത്രികൾ, കോടതികൾ, ജനസേവന കേന്ദ്രങ്ങൾ തുടങ്ങി ജില്ലാ ഭരണകൂടം തെരഞ്ഞെടുത്ത ഇടങ്ങളിൽ…

    read more

  • മുനമ്പത്തേത് വഖഫ് ഭൂമിയെന്ന രേഖകളുമായി ബോർഡ്; ഭൂമിയുടെ നാൾവഴികൾ വിശദീകരിച്ചത് മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ

    മുനമ്പത്തേത് വഖഫ് ഭൂമിയെന്ന രേഖകളുമായി ബോർഡ്; ഭൂമിയുടെ നാൾവഴികൾ വിശദീകരിച്ചത് മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ

    തിരുവനന്തപുരം: മുനമ്പത്തേത് വഖഫ് ഭൂമിയാണെന്ന് രേഖകൾ നിരത്തി വഖഫ് ബോർഡ്. മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗത്തിൽ വഖഫ് ബോർഡ് ചെയർമാൻ അഡ്വ.എം.കെ. സക്കീറാണ് ഭൂമിയുടെ നാൾവഴികൾ രേഖകളുടെ പിൻബലത്തിൽ വിശദീകരിച്ചത്. വഖഫ് ഭൂമി തട്ടിയെടുത്ത രേഖകൾ ഉൾപ്പെടെ ഹാജരാക്കിയാണ് പ്രശ്നത്തിന്‍റെ പശ്ചാത്തലം ചെയർമാൻ യോഗത്തിൽ അവതരിപ്പിച്ചത്. വഖഫ് ഭൂമി ആയിരിക്കുമ്പോഴും ഭൂമി വാങ്ങി വർഷങ്ങളായി താമസിക്കുന്നവരുടെ പ്രശ്നം തീർപ്പാക്കാനുള്ള നിയമ വഴി അന്വേഷിക്കണമെന്ന യോഗത്തിലെ അഭിപ്രായ പ്രകാരമാണ് കമീഷൻസ് ഓഫ് എൻക്വയറി ആക്ട് പ്രകാരം ഹൈകോടതി മുൻ…

    read more

  • ഫാറൂഖ് കോളജിന്‍റെ അപ്പീലുകൾ ട്രൈബ്യൂണൽ മാറ്റി; വഖഫ് ഭൂമിയല്ലെന്ന് കോളജ് മാനേജ്മെന്‍റ് വാദം

    ഫാറൂഖ് കോളജിന്‍റെ അപ്പീലുകൾ ട്രൈബ്യൂണൽ മാറ്റി; വഖഫ് ഭൂമിയല്ലെന്ന് കോളജ് മാനേജ്മെന്‍റ് വാദം

    കോഴിക്കോട്: മുനമ്പം വഖഫ് ഭൂമി പ്രശ്നത്തിൽ സംസ്ഥാന വഖഫ് ബോർഡ് നടപടിക്കെതിരെയടക്കം ഫാറൂഖ് കോളജ് മാനേജ്മെന്റ് നൽകിയ രണ്ട് അപ്പീലുകളും വഖഫ് ട്രൈബ്യൂണൽ ഡിസംബർ ആറിന് മാറ്റി. കൂടുതൽ രേഖകളും മറ്റും ഹാജരാക്കാനാണ് മാറ്റിയത്. മുനമ്പത്തേത് വഖഫ് ഭൂമിയാണെന്ന ബോർഡിന്റെ 2019ലെ ഉത്തരവും തുടർന്ന് സ്ഥലം വഖഫ് രജിസ്റ്ററിൽ ഉൾപ്പെടുത്താനുള്ള രണ്ടാമത്തെ ഉത്തരവും റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഫാറൂഖ് കോളജിന്റെ അപ്പീലുകൾ. നിസാർ കമീഷന്റെ റിപ്പോർട്ട് വന്നതോടെ സർവേയടക്കമുള്ള തുടർ നടപടിയെടുക്കാതെ സ്വമേധയാ ബോർഡ് സ്ഥലമേറ്റെടുത്തെന്നാണ് വാദം. ബോർഡിലുള്ള അടിസ്ഥാന…

    read more

  • എറണാകുളത്തപ്പന്‍ ഗ്രൗണ്ട്: ഇടക്കാല ഉത്തരവിൽ ഇടപെടില്ലെന്ന് സുപ്രീംകോടതി

    എറണാകുളത്തപ്പന്‍ ഗ്രൗണ്ട്: ഇടക്കാല ഉത്തരവിൽ ഇടപെടില്ലെന്ന് സുപ്രീംകോടതി

    ന്യൂഡല്‍ഹി : എറണാകുളത്തപ്പന്‍ ഗ്രൗണ്ടിന്റെ ഉടമസ്ഥാവകാശം കൊച്ചിന്‍ ദേവസ്വം ബോർഡിനാണെന്ന കേരള ഹൈകോടതിയുടെ ഇടക്കാല ഉത്തരവില്‍ ഇടപെടാനില്ലെന്ന് സുപ്രീം കോടതി. ജസ്റ്റിസുമാരായ ബേല എം. ത്രിവേദി, സതീഷ് ശര്‍മ എന്നിവരടങ്ങിയ ബെഞ്ച് നിലപാട് വ്യക്തമാക്കിയത്. ഗ്രൗണ്ടിന്റെ ഉടമസ്ഥാവകാശ തർക്കത്തിൽ അന്തിമ ഉത്തരവ് ഇറങ്ങിയിട്ടില്ലെന്ന് പറഞ്ഞാണ് ഹൈകോടതിയുടെ ഇടക്കാല ഉത്തരവിനെതിരെ എറണാകുളം ക്ഷേത്ര ക്ഷേമ സമിതി സമർപ്പിച്ച ഹരജി നൽകിയത്. എറണാകുളത്തപ്പന്‍ ഗ്രൗണ്ട് സ്ഥിതി ചെയ്യുന്ന മൂന്നര ഏക്കര്‍ ഭൂമി കൊച്ചി കോര്‍പറേഷനില്‍ നിന്ന് 4.33 കോടി രൂപക്ക്…

    read more

  • ഒരു സര്‍ട്ടിഫിക്കറ്റിന് 1000 രൂപ കൈക്കൂലി: 20,000 കൈക്കൂലി വാങ്ങുന്നതിനിടെ അസിസ്റ്റന്റ് ലേബര്‍ കമ്മീഷണര്‍ പിടിയില്‍

    ഒരു സര്‍ട്ടിഫിക്കറ്റിന് 1000 രൂപ കൈക്കൂലി: 20,000 കൈക്കൂലി വാങ്ങുന്നതിനിടെ അസിസ്റ്റന്റ് ലേബര്‍ കമ്മീഷണര്‍ പിടിയില്‍

    കൊച്ചി: ഒരു സര്‍ട്ടിഫിക്കറ്റിന് 1000 രൂപ നിരക്കിൽ കൈക്കൂലി വാങ്ങുന്നതിനിടെ അസിസ്റ്റന്റ് ലേബര്‍ കമ്മീഷണര്‍ പിടിയില്‍. ഉത്തര്‍പ്രദേശ് സ്വദേശിയായ അജിത് കുമാറാണ് കൊച്ചിയിൽ വിജിലന്‍സിന്റെ പിടിയിലായത്. കേന്ദ്ര സർക്കാർ സ്ഥാപനമായ  ഭാരത് പെട്രോളിയം കോർപറേഷൻ ലിമിറ്റഡിൽ (ബി.പി.സി.എൽ)  തൊഴിലാളികളെ നിയമിക്കാനാണ് കൈക്കൂലി വാങ്ങിയത്. 20 പേരില്‍ നിന്ന് അസിസ്റ്റന്റ് ലേബര്‍ കമ്മീഷണര്‍ 20000 രൂപയാണ് കൈക്കൂലിയായി വാങ്ങിയത്. കാക്കനാട് ഓലിമുകളിലെ കേന്ദ്ര ഡെപ്യൂട്ടി ചീഫ് ലേബര്‍ കമ്മീഷന്‍ ഓഫിസില്‍ വച്ച് വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. തുടര്‍ന്ന് ഓഫിസിലും…

    read more

  • ഒന്നരക്കിലോ കഞ്ചാവുമായി അന്തർ സംസ്ഥാന തൊഴിലാളി പിടിയിൽ

    ഒന്നരക്കിലോ കഞ്ചാവുമായി അന്തർ സംസ്ഥാന തൊഴിലാളി പിടിയിൽ

    മൂവാറ്റുപുഴ: മാർക്കറ്റിനു സമീപം കാളചന്ത റോഡിൽ വിൽപനക്കായി എത്തിച്ച ഒന്നരക്കിലോ കഞ്ചാവുമായി അന്തർ സംസ്ഥാന തൊഴിലാളി പിടിയിൽ. പശ്ചിമ ബംഗാൾ മുർഷിദാബാദ് മേരംപൂർ അംജദ് ശൈഖി (47)നെയാണ് പിടികൂടിയത്. 12 വർഷമായി മൂവാറ്റുപുഴ മാർക്കറ്റിൽ താമസിച്ച് സവാള മൊത്ത വ്യാപാര സ്ഥാപനത്തിൽ ജോലി ചെയ്യുന്നയാളാണ് പ്രതി. കഞ്ചാവ് കൊണ്ടുവന്ന സ്ഥലത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചു. പ്രതിയുമായി ഇടപാടുകൾ നടത്തിയവരെ അന്വേഷണസംഘം നിരീക്ഷിച്ചുവരികയാണ്. ക്രൈം സ്‌ക്വാഡിന്‍റെ നിരീക്ഷണത്തിലായിരുന്നു പ്രതി. ഇൻസ്‌പെക്ടർ എസ്. ജയകൃഷ്ണന്റെ മേൽനോട്ടത്തിലുള്ള അന്വേഷണ സംഘത്തിൽ എസ്.ഐമാരായ…

    read more

  • മുറിക്കല്ല് ബൈപാസ്; വേണ്ടത് ഉയരപ്പാത

    മുറിക്കല്ല് ബൈപാസ്; വേണ്ടത് ഉയരപ്പാത

    മൂവാറ്റുപുഴ: സ്ഥലമെടുപ്പ് നടപടികൾ പൂർത്തിയായിവരുന്ന മുറിക്കല്ല് ബൈപാസില്‍ ഉയരപ്പാത പരിഗണിക്കണമെന്ന ആവശ്യം ഉയരുന്നു. 2009 ല്‍ ഭരണാനുമതി ലഭിച്ച പദ്ധതിക്ക് സ്ഥലമെടുപ്പ് നടപടികള്‍ അവസാന ഘട്ടത്തിലെത്തിയിരിക്കയാണ്. മാറാടി വില്ലേജില്‍ ഉള്‍പ്പെടുന്ന പാടഭാഗത്ത് ഉയരപ്പാത പരിഗണിക്കണമെന്നാണ് ആവശ്യം. ബൈപാസ് നിര്‍മാണത്തിനുള്ള 80 ശതമാനത്തിലധികം ഭൂമി ഇതിനോടകം സര്‍ക്കാര്‍ ഏറ്റെടുത്ത് നിർമാണ ചുമതലയുള്ള കെ.ആർ.എഫ്.ബിക്ക് കൈമാറിയിട്ടുണ്ട്. നിലവിൽ നിര്‍മാണത്തിനുള്ള വിശദ പദ്ധതി റിപ്പോർട്ട് (ഡി.പി.ആർ) തയാറാക്കുന്ന ജോലി ആരംഭിച്ചതായാണ് സൂചന. പാടശേഖരം വരുന്ന ഭാഗത്ത് മണ്ണിട്ട് പൊക്കി ഇരുവശവും കോണ്‍ക്രീറ്റ്…

    read more

  • കളമശ്ശേരിയിൽ വാതക ടാങ്കർ മറിഞ്ഞു; ഒഴിവായത് വൻ ദുരന്തം

    കളമശ്ശേരിയിൽ വാതക ടാങ്കർ മറിഞ്ഞു; ഒഴിവായത് വൻ ദുരന്തം

    കളമശ്ശേരി: ദേശീയപാതയിൽ വളവ് തിരിയുന്നതിനിടെ നിയന്ത്രണംവിട്ട് ഗ്യാസ് ടാങ്കർ ലോറി മറിഞ്ഞു. അടുത്തിടെ ഗതാഗത പരിഷ്കാരം നടപ്പാക്കിയ ടി.വി.എസ് ജങ്ഷനിൽ ബുധനാഴ്ച രാത്രി 11ഓടെയാണ് അപകടം. അമ്പലമേട്ടിലെ ബി.പി.സി.എല്ലിൽനിന്ന് ഗുജറാത്തിലേക്ക് പോവുകയായിരുന്ന ബുള്ളറ്റ് ടാങ്കർ ലോറിയാണ് മറിഞ്ഞത്. റോക്കറ്റിന് ഉപയോഗിച്ചുവരുന്ന വാതകം കയറ്റിയ ടാങ്കർ എച്ച്.എം.ടി ജങ്ഷനിൽനിന്ന് ആലുവ ഭാഗത്തേക്ക് പോകാൻ ടി.വി.എസ് ജങ്ഷനിൽനിന്ന് വലത്തേക്ക് തിരിക്കുന്നതിനിടെ നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. നിറ ടാങ്കാണെങ്കിലും ചോർച്ച ഉണ്ടാകാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. പൊലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി അപകടം ഒഴിവാക്കാനുള്ള…

    read more

  • നഗര സംരക്ഷണം ഏറെ പിന്നിൽ; കൊച്ചിയുടെ പ്രൗഢി നിലനിർത്താൻ ശക്തമായി ഇടപെടും -ഹൈകോടതി

    നഗര സംരക്ഷണം ഏറെ പിന്നിൽ; കൊച്ചിയുടെ പ്രൗഢി നിലനിർത്താൻ ശക്തമായി ഇടപെടും -ഹൈകോടതി

    കൊച്ചി: കൊച്ചിയെ അതിന്‍റെ മനോഹരമായ പ്രൗഢിയിൽ നിലനിർത്താൻ ശക്തമായി ഇടപെടുമെന്ന് ഹൈകോടതി. കായലും കടലോരവും ദ്വീപുകളും കപ്പൽശാലയുമൊക്കെയുള്ള മനോഹരനഗരം കൊച്ചിയെപ്പോലെ മറ്റൊന്ന് കാണില്ലെങ്കിലും സംരക്ഷണ കാര്യത്തിൽ ഏറെ പിന്നിലാണ്. മഹാത്മാഗാന്ധിയുടെ പേരിലുള്ള പ്രധാന പാതയോടനുബന്ധിച്ച നടപ്പാതയുടെ സുരക്ഷപോലും ഉറപ്പുവരുത്താനായിട്ടില്ല. കച്ചേരിപ്പടിയിൽ നടപ്പാതയില്ലാത്ത ഭാഗമുണ്ട്. ബസ് കാത്തുനിൽക്കുന്ന വിദ്യാർഥികളുടെ സുരക്ഷയിൽ കോടതിക്ക് ആശങ്കയുണ്ട്. നോർത്തിലെ ഒരുഭാഗത്ത് നടപ്പാത റോഡ് നിരപ്പിനെക്കാൾ താഴെയായതിനാൽ മഴ വന്നാൽ നടക്കാനാവില്ലെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചൂണ്ടിക്കാട്ടി. റോഡുകളുടെ ശോച്യാവസ്ഥയുമായി ബന്ധപ്പെട്ട ഹരജികൾ പരിഗണിക്കുകയായിരുന്നു…

    read more

  • മൂവാറ്റുപുഴ നഗരസഭയിൽ ഇനി 30 വാർഡ്

    മൂവാറ്റുപുഴ നഗരസഭയിൽ ഇനി 30 വാർഡ്

    മൂവാറ്റുപുഴ: നഗരസഭയിൽ ഇനി 30 വാർഡ്. നിലവിൽ 28 വാർഡാണ് ഉള്ളത്. പുതുതായി രണ്ട് വാർഡുകൾ കൂട്ടിച്ചേർത്ത് കരട് വിജ്‌ഞാപനം ഇറങ്ങി. ഇതോടെ തീക്കൊള്ളിപ്പാറ, മുനിസിപ്പൽ കോളനി വാർഡുകൾ നഗരസഭയുടെ ഭൂപടത്തിൽ നിന്നില്ലാതായി. പകരം തൃക്ക, മണിയംകുളം, മിനി സിവിൽ സ്‌റ്റേഷൻ, വാഴപ്പിള്ളി വെസ്‌റ്റ് എന്നീ പേരുകളിൽ വാർഡുകൾ നിലവിൽ വന്നു. അതേസമയം നഗരസഭ ഭരിക്കുന്ന യു.ഡി.എഫിന് രാഷ്ട്രീയമായി അനുകൂലമായ നിലയിലാണ് വാർഡുകളുടെ അതിർത്തി പുനർനിർണയവും പുതിയ വാർഡുകളും രൂപവത്കരണവും നടന്നിരിക്കുന്നതെന്ന് ബി.ജെ.പിയും സി.പി.എമ്മും ആരോപിച്ചു. ഇതുമായി…

    read more