Ernakulam News

  • ലഹരിവ്യാപനം; ജനജാഗ്രത സമിതി രൂപവത്കരിച്ചു

    ലഹരിവ്യാപനം; ജനജാഗ്രത സമിതി രൂപവത്കരിച്ചു

    മൂവാറ്റുപുഴ: മൂവാറ്റുപുഴ മേഖലയിൽ വർധിച്ചുവരുന്ന ലഹരി ഉപയോഗം തടയാൻ ജാഗ്രത സമിതി രൂപവത്കരിച്ചു. മൂവാറ്റുപുഴ സെൻട്രൽ ക്ലബിന്റെ ആഭിമുഖ്യത്തിൽ നടന്ന പരിപാടിയിൽ മയക്കുമരുന്ന് ലഹരി മാഫിയ സംഘങ്ങളെ അമർച്ച ചെയ്യുന്നതിന് നടപടി സ്വീകരിക്കണമെന്ന ആവശ്യവും ശക്തമായി. കൊച്ചക്കോൻ ഓഡിറ്റോറിയത്തിൽ നടന്ന ജനജാഗ്രത സദസ്സിൽ വിദ്യാർഥികൾ, യുവാക്കൾ, വനിതകൾ, വിവിധ ക്ലബുകൾ, റെസിഡന്‍റ്സ് അസോസിയേഷനുകൾ, രാഷ്ട്രീയപാർട്ടികൾ, മത-സാമുദായിക സംഘടനകൾ, പൊലീസ്, എക്സൈസ് ഉദ്യോഗസ്ഥർ തുടങ്ങി സമൂഹത്തിലെ വിവിധ തലങ്ങളിലുള്ളവർ പങ്കെടുത്തു. ബോധവത്കരണത്തിനു പുറമെ, ലഹരിവ്യാപനം തടയുക, വിൽപന സംഘങ്ങളെ…

    read more

  • പൊതുസ്ഥലത്തെ മാലിന്യനിക്ഷേപം; എട്ടര മാസത്തിനിടെ പിഴ 2.66 കോടി

    പൊതുസ്ഥലത്തെ മാലിന്യനിക്ഷേപം; എട്ടര മാസത്തിനിടെ പിഴ 2.66 കോടി

    കൊച്ചി: രാത്രി വാഹനങ്ങളിൽ വഴിയോരത്തും ജലാശയങ്ങളിലും മാലിന്യം തള്ളുന്നവർ, ചെറിയ പാക്കറ്റുകൾ മുതൽ വലിയ ചാക്കുകളിൽ വരെ മാലിന്യം പൊതുസ്ഥലത്തിടുന്നവർ, പ്രകൃതിക്കും വന്യജീവികൾക്കും ഭീഷണിയാകും വിധം വനമേഖലകളിൽ പ്ലാസ്റ്റിക് ഉൾപ്പെടെ മാലിന്യം നിക്ഷേപിക്കുന്നവർ എന്നിങ്ങനെ നീളുകയാണ് പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിച്ച് കുടുങ്ങിയവരുടെ വിവരങ്ങൾ. നടപടികൾ കർശനമാക്കി തദ്ദേശ സ്ഥാപനങ്ങൾ രംഗത്തെത്തിയതോടെ ഇത്തരക്കാരിൽനിന്ന് പിഴയായി സർക്കാറിലെത്തിയത് 2,66,95,541 രൂപയാണ്. പൊതുസ്ഥലത്തെ മാലിന്യനിക്ഷേപത്തിന് 2739 കേസും രജിസ്റ്റർ ചെയ്തു. 2024 ജനുവരി ഒന്നുമുതൽ സെപ്റ്റംബർ 15 വരെയുള്ള കണക്കാണിത്. ഇത്തരക്കാർക്ക്…

    read more

  • അകക്കണ്ണിന്‍റെ വെളിച്ചത്തിൽ അക്ഷരലോകത്തേക്കൊരുങ്ങി കാഴ്ചപരിമിതർ

    അകക്കണ്ണിന്‍റെ വെളിച്ചത്തിൽ അക്ഷരലോകത്തേക്കൊരുങ്ങി കാഴ്ചപരിമിതർ

    കൊച്ചി: അകക്കണ്ണിന്‍റെ വെളിച്ചത്തിൽ അക്ഷരലോകത്ത് പിച്ചവെക്കാനായി അവരെത്തുന്നു. സംസ്ഥാന സാക്ഷരത മിഷന് കീഴിൽ നടപ്പാക്കുന്ന ദീപ്തി ബ്രെയിലി സാക്ഷരത പദ്ധതിയുടെ ഭാഗമായാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിലായുള്ള നൂറോളം കാഴ്ചപരിമിതർ അക്ഷരലോകത്തേക്ക് എത്തുന്നത്. ഈ മാസം അവസാന വാരത്തോടെ ജില്ലയിൽ പദ്ധതി പ്രവർത്തനം ആരംഭിക്കും. സംസ്ഥാനത്ത് 1514 പേരാണ് ബ്രെയിലി സാക്ഷരത പഠനത്തിന് താൽപര്യമറിയിച്ചിരിക്കുന്നത്. ഇക്കൂട്ടത്തിൽ ജില്ലയിൽനിന്ന് നൂറോളം പേർ വരും. കാഴ്ചപരിമിതരുടെ ശാക്തീകരണം ലക്ഷ്യം കാഴ്ചപരിമിതർക്ക് വിദ്യാഭ്യസത്തിനുള്ള അവസരമില്ലായ്മ പിന്നാക്കാവസ്ഥക്ക് വഴിവെക്കുന്നുവെന്ന കാഴ്ചപ്പാടിൽനിന്നാണ് ബ്രെയിലി സാക്ഷരത പദ്ധതിക്ക്…

    read more

  • കുണ്ടന്നൂർ-തേവര പാലം അറ്റകുറ്റപ്പണി; യാത്രാദുരിതത്തിൽ പശ്ചിമകൊച്ചി നിവാസികൾ

    കുണ്ടന്നൂർ-തേവര പാലം അറ്റകുറ്റപ്പണി; യാത്രാദുരിതത്തിൽ പശ്ചിമകൊച്ചി നിവാസികൾ

    മട്ടാഞ്ചേരി: തേവര-കുണ്ടന്നൂർ പാലം അടച്ചുപൂട്ടിയതിനെത്തുടർന്ന് ഗതാഗതക്കുരുക്കിൽ വലഞ്ഞ് കൊച്ചിക്കാർ. അറ്റകുറ്റപ്പണികൾക്കായി പാലങ്ങൾ അടച്ചതോടെ രാവിലെ വാഹനങ്ങൾ മണിക്കുറുകൾ നീണ്ട ഗതാഗതക്കുരുക്കിൽപ്പെടുകയാണ്. തോപ്പുംപടിയിൽനിന്ന് തേവര കടന്ന് നഗരത്തിലെത്താൻ ചൊവ്വാഴ്ച രാവിലെ രണ്ടു മണിക്കൂർ വരെ സമയമെടുത്തു. ഇരുചക്ര വാഹനങ്ങളടക്കം ഗതാഗത കുരുക്കിൽപ്പെട്ടതോടെ യാത്ര ദുരിതം ഏറി. ചൊവ്വാഴ്ച മുതലാണ് അറ്റകുറ്റപ്പണികൾക്കായി കുണ്ടന്നൂർ, അലക്സാണ്ടർ പറമ്പിത്തറ എന്നീ പാലങ്ങൾ ഒരു മാസത്തേക്ക് അടച്ചത്. ഓഫിസുകളിൽ സമയത്തിനെത്താൻ കഴിഞ്ഞില്ലെന്നാണ് യാത്രക്കാരുടെ പരാതി. ദിവസ വേതന ജോലിക്കാർക്ക് സമയത്തിന് ജോലി സ്ഥലത്ത് എത്താൻ…

    read more

  • ഉന്നത ഉദ്യോഗസ്ഥൻ ചമഞ്ഞ് തട്ടിപ്പ്: മട്ടാഞ്ചേരി സ്വദേശി അറസ്റ്റിൽ

    ഉന്നത ഉദ്യോഗസ്ഥൻ ചമഞ്ഞ് തട്ടിപ്പ്: മട്ടാഞ്ചേരി സ്വദേശി അറസ്റ്റിൽ

    മട്ടാഞ്ചേരി: ഐ.ആർ.എസ്, കസ്റ്റംസ് തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരുടെ വ്യാജ ഐ.ഡി കാർഡുകൾ ഉപയോഗിച്ച് തട്ടിപ്പ് നടത്തിയയാൾ പിടിയിൽ. മട്ടാഞ്ചേരിയിൽ കപ്പലണ്ടിമുക്ക് സ്വദേശി കൃപേഷ് മല്യയെയാണ് (41) മട്ടാഞ്ചേരി അസി. പൊലീസ് കമീഷണർ പി.ബി. കിരണിന്‍റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ആനവാതിലിന് സമീപം വാടകവീട്ടിലാണ് ഇയാൾ താമസിച്ചിരുന്നത്. വ്യാജ ഐ.ഡി ഉപയോഗിച്ച് ഇടപാടുകൾ നടത്തുന്നതായി രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിൽ പൊലീസ് ഇയാളുടെ താമസസ്ഥലത്ത് പരിശോധന നടത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. വിവിധ കേന്ദ്ര-സംസ്ഥാന സ്ഥാപനങ്ങളുടെ പേരിലുള്ള സീലുകൾ,…

    read more

  • കുസാറ്റ്: മോണരോഗത്തിന് ഫലപ്രദമായ ചികിത്സയുമായി ഗവേഷകർ

    കുസാറ്റ്: മോണരോഗത്തിന് ഫലപ്രദമായ ചികിത്സയുമായി ഗവേഷകർ

    കളമശ്ശേരി: പ്രായമായവരിൽ പല്ല് കൊഴിയുന്നതിനുള്ള കാരണമായ മോണരോഗത്തിന് ചികിത്സയുമായി ഗവേഷകർ. തിരുവനന്തപുരം പി.എം.എസ് ഡെന്റൽ കോളജിലെ മോണരോഗ വിദഗ്ധരും കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ ഗവേഷകരും നടത്തിയ ഗവേഷണമാണ് വിജയം കണ്ടിരിക്കുന്നത്. മോണയിലേക്ക് മരുന്ന് നിയന്ത്രിതമായി പുറത്തുവിടുന്നതും പല്ലിനും മോണക്കും ഇടയിൽ വെക്കാവുന്നതുമായ നൂതനവും ബയോ-കംപാറ്റിബിളുമായ ഫിലിം മെട്രിക്സ് വികസിപ്പിച്ചിരിക്കുകയാണ് ഗവേഷകർ. അതിന്റെ പേറ്റന്റും കരസ്ഥമാക്കി. മരുന്ന് പുറത്ത് വിടുന്നതിന് പാർശ്വഫലങ്ങൾ ഒന്നും ഇല്ലാതെ ഡീഗ്രേഡ് ചെയ്തുപോകുന്ന ഒന്നാണ് ഫിലിം മെട്രിക്സ്. ബയോഡിഗ്രേഡബിളായ പോളിമറുകളുടെ പാളികൾ ഉപയോഗിച്ചാണ്…

    read more

  • കുന്നത്തുനാട് പഞ്ചായത്ത്; ട്വന്‍റി20 സ്വന്തം പ്രസിഡന്‍റിനെതിരെ കൊണ്ടുവന്ന അവിശ്വാസം വിജയിച്ചു

    കുന്നത്തുനാട് പഞ്ചായത്ത്; ട്വന്‍റി20 സ്വന്തം പ്രസിഡന്‍റിനെതിരെ കൊണ്ടുവന്ന അവിശ്വാസം വിജയിച്ചു

    പള്ളിക്കര: ട്വന്‍റി20 ഭരിക്കുന്ന കുന്നത്തുനാട് പഞ്ചായത്തിൽ സ്വന്തം പ്രസിഡന്‍റിനെതിരെ ട്വന്‍റി20 അംഗങ്ങൾ കൊണ്ടുവന്ന അവിശ്വാസ പ്രമേയം വിജയിച്ചു. സെപ്റ്റംബർ 30നാണ് ട്വന്‍റി20യിലെ 10 അംഗങ്ങൾ ഒപ്പിട്ട് അവിശ്വാസത്തിന് നോട്ടീസ് നൽകിയത്. 12ാം വാർഡിലെ എൽ.ഡി.എഫ് അംഗത്തെ അയോഗ്യനാക്കിയ നടപടി അട്ടിമറിക്കാൻ പ്രസിഡന്‍റ് കൂട്ടുനിന്നു, ലക്ഷങ്ങളുടെ സാമ്പത്തിക ഇടപാട്, റിയൽ എസ്റ്റേറ്റ് കച്ചവടത്തിന്‍റെ മറവിലും അനധികൃത ഗോഡൗൺ നിർമാണത്തിന്‍റെ മറവിലും മണ്ണ് മാഫിയയുമായുള്ള ബന്ധവും ചൂണ്ടിക്കാട്ടി ഗുരുതര സാമ്പത്തിക ഇടപാടുകൾ തുടങ്ങിയ ആരോപണം ഉന്നയിച്ചാണ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ്…

    read more

  • കൊച്ചിക്കിതാ സൂപ്പർ സ്മാർട്ട് മാർക്കറ്റുകൾ

    കൊച്ചിക്കിതാ സൂപ്പർ സ്മാർട്ട് മാർക്കറ്റുകൾ

    കൊച്ചി: പൊട്ടിപ്പൊളിഞ്ഞ കെട്ടിട സമുച്ചയവും ചീഞ്ഞളിഞ്ഞ പരിസരവുമുള്ള പഴയ മാർക്കറ്റുകളല്ല, ഇനി കൊച്ചിയിലുള്ളത് മികച്ച രൂപകൽപനയിൽ അത്യാധുനിക രീതിയിൽ നിർമിച്ച പുത്തൻ പുതിയ മാർക്കറ്റുകൾ. എറണാകുളം മാർക്കറ്റിലെ പുതിയ മാർക്കറ്റും കലൂർ മാർക്കറ്റുമാണ് നിർമാണം പൂർത്തിയായത്. മൾട്ടിലെവൽ പാർക്കിങ്ങുമായി എറണാകുളം മാർക്കറ്റ് ബഹുനിലകളിൽ നിർമിച്ച എറണാകുളം മാർക്കറ്റിന്‍റെ ഉദ്ഘാടനം നവംബറിൽ നടന്നേക്കും. പഴയ മാർക്കറ്റ് പൊളിച്ചുനീക്കിയ സ്ഥലത്ത് 2022 ജൂണിൽ സി.എസ്.എം.എൽ ആരംഭിച്ച നിർമാണം അവസാനഘട്ടത്തിലാണ്. നാലുനിലയിൽ അത്യാധുനിക സൗകര്യവും സംവിധാനവും ഉൾപ്പെടെ ഒരുക്കിയാണ് 19,990 ചതുരശ്രമീറ്റർ…

    read more

  • പ്രതിഷേധത്തിനും കാത്തിരിപ്പിനും വിരാമം; മൂവാറ്റുപുഴയിൽ മൂന്ന് റോഡുകളുടെ നവീകരണത്തിന് തുടക്കം

    പ്രതിഷേധത്തിനും കാത്തിരിപ്പിനും വിരാമം; മൂവാറ്റുപുഴയിൽ മൂന്ന് റോഡുകളുടെ നവീകരണത്തിന് തുടക്കം

    മൂവാറ്റുപുഴ: നഗരത്തിൽ തകർന്ന മൂന്ന് റോഡുകളുടെ നവീകരണത്തിന് തുടക്കമായി. കീച്ചേരിപ്പടി-ആസാദ് റോഡ്, കാവുങ്കര മാർക്കറ്റ് റോഡ്, കിഴക്കേക്കര-ആശ്രമം റോഡുകളുടെ നിർമാണ പ്രവർത്തനങ്ങൾക്കാണ് തിങ്കളാഴ്ച തുടക്കമായത്. കീച്ചേരിപ്പടി ആസാദ് റോഡ് ഒരു കി.മീ. നീളവും 5.5 കിലോമീറ്റർ വീതിയുണ്ട്. കാവുങ്കര-മാർക്കറ്റ് റോഡിന് 316 മീറ്റർ നീളവും 7.5 മീറ്റർ വീതിയുമാണുള്ളത്. ആശ്രമം കുന്ന് റോഡ് ഒരു കി.മീ. ദൂരവും 5.5 മീ. വീതിയുമുണ്ട്. നാളുകളായി തകർന്നുകിടക്കുന്ന റോഡ് ടാർ ചെയ്ത് നവീകരിക്കുന്നതിന് ബജറ്റിൽ അഞ്ച് കോടി രൂപ വകയിരുത്തിയിരുന്നു.…

    read more

  • സി.പി.എം സമ്മേളനങ്ങളില്‍ ആരോപണങ്ങളും വെട്ടിനിരത്തലും സജീവം

    സി.പി.എം സമ്മേളനങ്ങളില്‍ ആരോപണങ്ങളും വെട്ടിനിരത്തലും സജീവം

    പെരുമ്പാവൂര്‍: മേഖലയിൽ ബ്രാഞ്ച് സമ്മേളനങ്ങള്‍ കഴിഞ്ഞ് ലോക്കല്‍ സമ്മേളനങ്ങളിലേക്ക് കടക്കുമ്പോള്‍ സി.പി.എമ്മില്‍ ആരോപണങ്ങളും വെട്ടിനിരത്തലും ചര്‍ച്ചകളും സജീവം. ഏരിയ സെക്രട്ടറിയുടെ പ്രവര്‍ത്തനം മികച്ചതല്ലെന്ന ആരോപണം മിക്ക ബ്രാഞ്ചിലും ഉയര്‍ന്നു. ഓഫിസ് സെക്രട്ടറിയാണ് കാര്യങ്ങള്‍ നിയന്ത്രിക്കുന്നതെന്ന ആക്ഷേപമുണ്ടായി. ഏരിയ സെക്രട്ടറിയെ മാറ്റണമെന്ന അഭിപ്രായങ്ങള്‍ സമ്മേളനങ്ങള്‍ക്കുമുമ്പേ ഉയര്‍ന്നിരുന്നു. എന്നാല്‍, പകരം ആരെന്ന ഉത്തരം ആരോപണമുന്നയിക്കുന്നവര്‍ക്കുമില്ല. മുന്‍ഗണനയും യോഗ്യതയമുള്ളവരില്‍ പലരും ആരോപണ വിധേയരാണെന്ന കാരണം ഉയരുമ്പോള്‍തന്നെ സെക്രട്ടറി സ്ഥാനം പിടിച്ചെടുക്കാനുള്ള നീക്കങ്ങള്‍ ഒരുഭാഗത്ത് നടക്കുന്നുവെന്നാണ് സൂചന. കഴിഞ്ഞ സമ്മേളന സമയത്ത് ഏരിയ…

    read more