Ernakulam News

  • നടപ്പാതയിലെ വൈദ്യുതി പോസ്റ്റ് നീക്കി

    നടപ്പാതയിലെ വൈദ്യുതി പോസ്റ്റ് നീക്കി

    വൈപ്പിൻ: കാൽനടക്കാർക്ക് അപകടകരമായ രീതിയിൽ തടസ്സം സൃഷ്ടിച്ചിരുന്ന പോസ്റ്റ് നീക്കം ചെയ്തു. കഴിഞ്ഞദിവസം റോഡുകളുടെ ശോച്യാവസ്ഥ സംബന്ധിച്ച് ‘മാധ്യമം’ പ്രസിദ്ധീകരിച്ച വാർത്തയെത്തുടർന്നാണ് നടപടി. എടവനക്കാട് ഹൈസ്കൂൾ സ്റ്റോപ്പിന് സമീപത്തെ പോസ്റ്റാണ് മാറ്റിയത്. പോസ്റ്റുകളും സ്റ്റേ കമ്പികളും ട്രാൻസ്ഫോർമറും നടപ്പാതയുടെ ഒത്ത നടുവിൽ നിൽക്കുന്ന സ്ഥിതിയായിരുന്നു. നടപ്പാതയിൽ നിൽക്കുന്ന പോസ്റ്റിന് താങ്ങായി മറ്റൊരു പോസ്റ്റും ഉണ്ടായിരുന്നു. ഇവക്കിടയിലൂടെ കടന്നുപോകുന്നവർ രണ്ട് പോസ്റ്റിനും ഇടയിൽ കുടുങ്ങുന്ന സാഹചര്യം ചിത്രം സഹിതം പ്രസിദ്ധീകരിച്ചിരുന്നു. സൗന്ദര്യവത്കരണ പദ്ധതിയുടെ ഭാഗമായി സംസ്ഥാന പാതയോരത്ത് നടപ്പാത…

    read more

  • മൂന്നര വയസ്സുകാരനെ ക്രൂരമായി മർദിച്ച അധ്യാപികയെ പിരിച്ചുവിട്ടു

    മൂന്നര വയസ്സുകാരനെ ക്രൂരമായി മർദിച്ച അധ്യാപികയെ പിരിച്ചുവിട്ടു

    മട്ടാഞ്ചേരി: മൂന്നര വയസ്സുകാരനായ പ്ലേ സ്കൂൾ വിദ്യാർഥിയുടെ മുതുകിൽ ചൂരൽ കൊണ്ട് ക്രൂരമായി അടിച്ച് പരിക്കേൽപിച്ച അധ്യാപികയെ പിരിച്ചുവിട്ടു. താൽക്കാലിക അധ്യാപികയെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടതായി സ്കൂൾ അധികൃതരാണ് അറിയിച്ചത്. ചോദ്യത്തിന് ഉത്തരം നൽകാത്തതിനെ തുടർന്നായിരുന്നു വിദ്യാർഥിക്ക് നേരെയുള്ള അധ്യാപികയുടെ മർദനം. മട്ടാഞ്ചേരി പാലസ് റോഡിലെ സ്വകാര്യ സ്മാർട്ട് കിഡ് പ്ലേ സ്കൂളിൽ ബുധനാഴ്ചയുണ്ടായ സംഭവത്തിൽ കുട്ടിയുടെ അമ്മയുടെ പരാതിയിൽ അധ്യാപിക മട്ടാഞ്ചേരി ആനവാതിൽ സ്വദേശിനി സീതാലക്ഷ്മിയെ (35) മട്ടാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ചൂരൽ കൊണ്ടുള്ള…

    read more

  • മൂന്നര വയസ്സുകാരനെ ക്രൂരമായി മർദിച്ചു; കൊച്ചിയിൽ പ്ലേ സ്കൂൾ അധ്യാപിക അറസ്റ്റിൽ

    മൂന്നര വയസ്സുകാരനെ ക്രൂരമായി മർദിച്ചു; കൊച്ചിയിൽ പ്ലേ സ്കൂൾ അധ്യാപിക അറസ്റ്റിൽ

    കൊച്ചി: മട്ടാഞ്ചേരിയിൽ എൽ.കെ.ജി വിദ്യാർഥിയായ മൂന്നരവയസ്സുകാരനെ ക്രൂരമായി മർദിച്ച പ്ലേ സ്കൂൾ അധ്യാപികയെ അറസ്റ്റ് ചെയ്തു. രക്ഷിതാക്കളുടെ പരാതിയിലാണ് അധ്യാപികയായ സീതാലക്ഷ്മിയെ അറസ്റ്റ് ചെയ്തത്. ചോദ്യങ്ങൾക്ക് ഉത്തരം പറയാത്തതിനാണ് അധ്യാപിക കുട്ടിയുടെ മുതുകിൽ ചൂരൽ കൊണ്ട് തല്ലി പരിക്കേൽപിച്ചത്. ഇവരെ കോടതിയിൽ ഹാജരാക്കും. കുട്ടി വീട്ടിലെത്തിയപ്പോഴാണ് രക്ഷിതാക്കൾ ശരീരത്തിലെ പാടുകൾ ശ്രദ്ധിച്ചത്. തുടർന്ന് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രി അധികൃതരാണ് വിവരം പൊലീസിനെ അറിയിച്ചത്. മട്ടാഞ്ചേരി പാലസ് റോഡിലെ സ്മാർട്ട് കിഡ് എന്ന സ്ഥാപനത്തിലാണ് സംഭവം. കുട്ടിയെ…

    read more

  • വൈദ്യുതി കേബിളിലെ തകരാർ പരിഹരിച്ചു; കൊച്ചിയിലെ കുടിവെള്ള ക്ഷാമത്തിന് പരിഹാരം

    വൈദ്യുതി കേബിളിലെ തകരാർ പരിഹരിച്ചു; കൊച്ചിയിലെ കുടിവെള്ള ക്ഷാമത്തിന് പരിഹാരം

    ആലുവ: കൊച്ചിയിലെ കുടിവെള്ള ക്ഷാമത്തിന് പരിഹാരമായി. ആലുവ ജലശുദ്ധീകരണ ശാലയിലേക്കുള്ള ഭൂഗർഭ വൈദ്യുതി കേബിളിലെ തകരാർ പരിഹരിച്ചതോടെയാണ് ജലവിതരണം പുനരാരംഭിക്കാനായത്. കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരാണ് തകരാർ പരിഹരിച്ചത്. ഭൂഗർഭ കേബിളിലെ തകരാർ മൂലമാണ് ജലവിതരണം നിലച്ചത്. ചൊവ്വാഴ്ച ഉച്ചക്ക് 1.30 ഓടെയാണ് പമ്പിങ് നിലച്ചത്. പമ്പിങ് നിലച്ച് ഒരു മണിക്കൂറിനുള്ളിൽതന്നെ കൊച്ചി കോർപറേഷൻ പരിധിയിലും ആലുവ, ഏലൂർ, കളമശ്ശേരി, തൃക്കാക്കര നഗരസഭകളിലും കുടിവെള്ളം മുടങ്ങി. കെ.എസ്.ഇ.ബി അധികൃതര്‍ നടത്തിയ പരിശോധനയില്‍ ആലുവ പൊലീസ് സ്‌റ്റേഷനും കെ.എസ്.ഇ.ബി പഴയ ക്വാര്‍ട്ടേഴ്‌സിനുമിടയിലാണ്…

    read more

  • തട്ടേക്കാട് പക്ഷിസങ്കേതം: ജനവാസമേഖല ഒഴിവാക്കലിൽ വിവാദം

    തട്ടേക്കാട് പക്ഷിസങ്കേതം: ജനവാസമേഖല ഒഴിവാക്കലിൽ വിവാദം

    കോതമംഗലം: തട്ടേക്കാട് പക്ഷിസങ്കേതത്തിന്‍റെ അതിർത്തി പുനർനിർണയം സംബന്ധിച്ച് വിവാദം. കോതമംഗലം എം.എൽ.എ ആന്‍റണി ജോണും പരിസ്ഥിതി സംഘടനകളുമാണ് വിരുദ്ധ വാദങ്ങളുമായി രംഗത്തെത്തിയത്. ബുധനാഴ്ച ചേർന്ന ദേശീയ വന്യജീവി ബോർഡ് യോഗത്തിൽ തട്ടേക്കാട് പക്ഷിസങ്കേത വിഷയം പരിഗണനക്കെത്തിയെന്നും തത്ത്വത്തിൽ അംഗീകാരമായെന്നുമാണ് എം.എൽ.എ പറയുന്നത്. എന്നാൽ, ഇക്കാര്യം പരിഗണിച്ചിട്ടില്ലെന്നാണ് പരിസ്ഥിതി സംഘടനകൾ യോഗത്തിന്‍റെ അജണ്ട അടക്കം പുറത്തുവിട്ട് വ്യക്തമാക്കുന്നത്. ബുധനാഴ്ച ചേർന്ന യോഗത്തിൽ വിഷയം പരിഗണനക്ക് എത്താതിരുന്നത് സംസ്ഥാന സർക്കാറിന്‍റെ വീഴ്ചയാണെന്നും പരിസ്ഥിതി സംഘടനകൾ കുറ്റപ്പെടുത്തുന്നു. തട്ടേക്കാട് പക്ഷി സങ്കേതത്തിന്‍റെ…

    read more

  • മൂന്നരവർഷത്തിനിടെ അന്തർസംസ്ഥാന മോഷ്ടാക്കൾക്കെതിരെ 1378 കേസുകൾ

    മൂന്നരവർഷത്തിനിടെ അന്തർസംസ്ഥാന മോഷ്ടാക്കൾക്കെതിരെ 1378 കേസുകൾ

    കൊച്ചി: അന്തർസംസ്ഥാന മോഷ്ടാക്കൾക്കെതിരെ കഴിഞ്ഞ മൂന്നര വർഷത്തിനിടെ കേരളത്തിൽ രജിസ്റ്റർ ചെയ്തത് 1378 കേസുകൾ. വീടുകളിലും സ്ഥാപനങ്ങളിലും തിരക്കേറിയ കേന്ദ്രങ്ങളിലുമൊക്കെ മോഷണങ്ങൾ നടന്നിട്ടുണ്ട്. സി.സി ടി.വി അടക്കം സുരക്ഷ സംവിധാനങ്ങളുണ്ടായിരുന്ന കൊച്ചിയിലെ സംഗീത പരിപാടിക്കിടെ 22 ഐഫോണുകളും 13 ആൻഡ്രോയ്ഡ് ഫോണുകളും മോഷണംപോയ സംഭവത്തിലും അന്വേഷണം നീളുന്നത് കേരളത്തിന് പുറത്തേക്കാണെന്ന് പൊലീസ് വ്യക്തമാക്കുന്നു. 2021 മുതൽ 2024 സെപ്റ്റംബർ 29 വരെയുള്ള കണക്കുകൾ പ്രകാരം കേസുകളുമായി ബന്ധപ്പെട്ട് 1325 പേർ അറസ്റ്റിലായിട്ടുണ്ടെന്ന് ആഭ്യന്തര വകുപ്പ് വ്യക്തമാക്കുന്നു. 1044…

    read more

  • ചുമട്ടുതൊഴിലാളി കൂലിത്തർക്കം;
മൂവാറ്റുപുഴയിലെ പലചരക്ക് 
വ്യാപാരമേഖല സ്‌തംഭനത്തിലേക്ക്

    ചുമട്ടുതൊഴിലാളി കൂലിത്തർക്കം; മൂവാറ്റുപുഴയിലെ പലചരക്ക് വ്യാപാരമേഖല സ്‌തംഭനത്തിലേക്ക്

    മൂവാറ്റുപുഴ: കൂലി വർധനയുമായി ബന്ധപ്പെട്ടുണ്ടാക്കിയ കരാർ പാലിക്കാൻ ചുമട്ടുതൊഴിലാളികൾ തയാറായില്ലെങ്കിൽ വ്യാപാര സ്ഥാപനങ്ങൾ അടച്ചിടുമെന്ന മുന്നറിയിപ്പുമായി വ്യാപാരികൾ. ചുമട്ടുതൊഴിലാളികളുടെ കൂലിവർധന നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ക്ഷേമനിധി ബോർഡുമായുള്ള ചർച്ചയിലെ ധാരണപ്രകാരം തയാറാക്കിയ കരാറനുസരിച്ച് ജോലി ചെയ്യാൻ ചുമട്ടുതൊഴിലാളികൾ തയാറായില്ലെങ്കിൽ മൂവാറ്റുപുഴയിലെ പലചരക്ക് വിപണി അടക്കമുള്ള വ്യാപാരശാലകൾ അടച്ച് പ്രതിഷേധിക്കുമെന്ന് മർച്ചന്‍റ്സ് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. കേരള ചുമട്ടുതൊഴിലാളി ക്ഷേമ ബോർഡിന്‍റെ കീഴിലുള്ള മൂവാറ്റുപുഴ പൂളിലെ കയറ്റിറക്ക് തൊഴിലാളികളുടെ കൂലിവർധന നടപ്പാക്കാൻ സെപ്റ്റംബർ ഏഴിന് കേരള ചുമട്ടുതൊഴിലാളി ക്ഷേമ ബോർഡ്…

    read more

  • നടപ്പാക്കണം, 2013ലെ നിയമം

    നടപ്പാക്കണം, 2013ലെ നിയമം

    കൊച്ചി: അങ്കമാലി-കുണ്ടന്നൂർ ബൈപാസിനായി സ്വത്തും സ്ഥലവും വിട്ടുകൊടുക്കുമ്പോൾ 2013ലിറങ്ങിയ ആർ.എഫ്.സി.ടി.എൽ.എ.ആർ.ആർ ആക്ട് പ്രകാരമുള്ള നഷ്ടപരിഹാരം തങ്ങൾക്ക് ലഭിക്കണമെന്നാണ് പദ്ധതിക്കുവേണ്ടി കുടിയൊഴിപ്പിക്കാനിടയുള്ളവരുടെ പ്രധാന ആവശ്യം. പ്രസ്തുത നിയമപ്രകാരം കെട്ടിടങ്ങളുടെ കാലപ്പഴക്കം നോക്കിയല്ല നഷ്ടപരിഹാരത്തുക നിർണയിക്കുന്നതെന്നതാണ് ഇതിന്‍റെ പ്രധാന കാരണങ്ങളിലൊന്ന്. ഏറ്റെടുക്കുന്ന ഭൂമിക്ക് മാർക്കറ്റ് വില നിശ്ചയിക്കുമ്പോൾ കാലപരിധിയും സ്ഥലപരിമിതിയും നിശ്ചയിക്കാതെ അതത് പ്രദേശങ്ങളിൽ നടന്നിട്ടുള്ള കൂടിയ ആധാരങ്ങളും മാർക്കറ്റ് വിലയും അടിസ്ഥാനമാക്കണമെന്നും ആക്ഷൻ കൗൺസിലുകാർ ആവശ്യപ്പെടുന്നു. പൊളിക്കുന്നത് ഒരുവർഷം മുമ്പ് നിർമിച്ച വീടാണെങ്കിലും 25 വർഷം പഴക്കമുള്ള വീടാണെങ്കിലും…

    read more

  • അസം സ്വദേശിയുടെ മരണം 
കൊലപാതകമെന്ന് പൊലീസ്

    അസം സ്വദേശിയുടെ മരണം കൊലപാതകമെന്ന് പൊലീസ്

    മൂവാറ്റുപുഴ: മുടവൂർ തവളക്കവലയിലെ വാടകവീടിന്‍റെ ടെറസിൽ അഴുകിയ നിലയിൽ അസം സ്വദേശിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകം എന്ന് പൊലീസ്. കളമശ്ശേരി മെഡിക്കൽ കോളജിൽ ചൊവ്വാഴ്ച നടത്തിയ പോസ്റ്റ്മോർട്ടത്തിലാണ് കൊലപാതകമാണെന്ന സൂചനകൾ ലഭിച്ചത്. കഴുത്തിലെ ആഴത്തിലുള്ള മുറിവും ശരീരത്തിൽ ഉണ്ടായിരുന്ന മുറിവുകളും ക്ഷതങ്ങളും മരണത്തിന് കാരണമായെന്നാണ് പോസ്‌റ്റ്‌മോർട്ടം റിപ്പോർട്ടിൽനിന്ന് ലഭിക്കുന്ന സൂചന. മുടവൂർ തവളക്കവലയിലെ വീടിന്‍റെ ടെറസിൽ തിങ്കളാഴ്ച രാവിലെയാണ് അസം സ്വദേശി ബാബുൽ ഹുസൈന്‍റെ (40) മൃതദേഹം പുഴുവരിച്ചനിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് അഞ്ചുദിവസം പഴക്കമുണ്ടായിരുന്നു. സംഭവത്തെ…

    read more

  • യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവം; ലഹരിസംഘത്തിന് പങ്കെന്ന് രക്ഷിതാക്കൾ

    യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവം; ലഹരിസംഘത്തിന് പങ്കെന്ന് രക്ഷിതാക്കൾ

    മൂവാറ്റുപുഴ: ഡീഅഡിക്ഷൻ സെന്‍ററിൽനിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ലഹരിസംഘങ്ങളുടെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് രക്ഷിതാക്കൾ രംഗത്ത്. കഴിഞ്ഞ ശനിയാഴ്ച കളമശ്ശേരിയിലെ സ്വകാര്യ ലഹരിവിമുക്ത കേന്ദ്രത്തിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന മൂവാറ്റുപുഴ സ്വദേശിയായ യുവാവിനെയാണ് കാറിലെത്തിയ സംഘം കടത്തിക്കൊണ്ടുപോയത്. പൊലീസ് സ്റ്റേഷനിലെത്തി പരാതിപ്പെട്ടെങ്കിലും കേസ് രജിസ്‌റ്റർ ചെയ്യാൻ തയാറായില്ലെന്നും രക്ഷിതാക്കൾ പറഞ്ഞു. യുവാവിന്‍റെ സുഹൃത്തുക്കളാണ് ഇയാളെ ആശുപത്രിയിൽനിന്ന് കടത്തിക്കൊണ്ടുപോയതെന്നും ഇവർ ലഹരിസംഘത്തിൽപെട്ടവരാണെന്നും രക്ഷിതാക്കൾ ആരോപിച്ചു. സംഭവത്തെതുടർന്ന് പൊലീസ് ഇവർ വന്ന കാർ പിടിച്ചെടുത്തെങ്കിലും വിട്ടുകൊടുത്തെന്നും രക്ഷിതാക്കൾ പറയുന്നു. ഈ സാഹചര്യത്തിൽ മൂവാറ്റുപുഴയിലെ…

    read more