Ernakulam News

  • മൂന്നരവർഷത്തിനിടെ അന്തർസംസ്ഥാന മോഷ്ടാക്കൾക്കെതിരെ 1378 കേസുകൾ

    മൂന്നരവർഷത്തിനിടെ അന്തർസംസ്ഥാന മോഷ്ടാക്കൾക്കെതിരെ 1378 കേസുകൾ

    കൊച്ചി: അന്തർസംസ്ഥാന മോഷ്ടാക്കൾക്കെതിരെ കഴിഞ്ഞ മൂന്നര വർഷത്തിനിടെ കേരളത്തിൽ രജിസ്റ്റർ ചെയ്തത് 1378 കേസുകൾ. വീടുകളിലും സ്ഥാപനങ്ങളിലും തിരക്കേറിയ കേന്ദ്രങ്ങളിലുമൊക്കെ മോഷണങ്ങൾ നടന്നിട്ടുണ്ട്. സി.സി ടി.വി അടക്കം സുരക്ഷ സംവിധാനങ്ങളുണ്ടായിരുന്ന കൊച്ചിയിലെ സംഗീത പരിപാടിക്കിടെ 22 ഐഫോണുകളും 13 ആൻഡ്രോയ്ഡ് ഫോണുകളും മോഷണംപോയ സംഭവത്തിലും അന്വേഷണം നീളുന്നത് കേരളത്തിന് പുറത്തേക്കാണെന്ന് പൊലീസ് വ്യക്തമാക്കുന്നു. 2021 മുതൽ 2024 സെപ്റ്റംബർ 29 വരെയുള്ള കണക്കുകൾ പ്രകാരം കേസുകളുമായി ബന്ധപ്പെട്ട് 1325 പേർ അറസ്റ്റിലായിട്ടുണ്ടെന്ന് ആഭ്യന്തര വകുപ്പ് വ്യക്തമാക്കുന്നു. 1044…

    read more

  • ചുമട്ടുതൊഴിലാളി കൂലിത്തർക്കം;
മൂവാറ്റുപുഴയിലെ പലചരക്ക് 
വ്യാപാരമേഖല സ്‌തംഭനത്തിലേക്ക്

    ചുമട്ടുതൊഴിലാളി കൂലിത്തർക്കം; മൂവാറ്റുപുഴയിലെ പലചരക്ക് വ്യാപാരമേഖല സ്‌തംഭനത്തിലേക്ക്

    മൂവാറ്റുപുഴ: കൂലി വർധനയുമായി ബന്ധപ്പെട്ടുണ്ടാക്കിയ കരാർ പാലിക്കാൻ ചുമട്ടുതൊഴിലാളികൾ തയാറായില്ലെങ്കിൽ വ്യാപാര സ്ഥാപനങ്ങൾ അടച്ചിടുമെന്ന മുന്നറിയിപ്പുമായി വ്യാപാരികൾ. ചുമട്ടുതൊഴിലാളികളുടെ കൂലിവർധന നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ക്ഷേമനിധി ബോർഡുമായുള്ള ചർച്ചയിലെ ധാരണപ്രകാരം തയാറാക്കിയ കരാറനുസരിച്ച് ജോലി ചെയ്യാൻ ചുമട്ടുതൊഴിലാളികൾ തയാറായില്ലെങ്കിൽ മൂവാറ്റുപുഴയിലെ പലചരക്ക് വിപണി അടക്കമുള്ള വ്യാപാരശാലകൾ അടച്ച് പ്രതിഷേധിക്കുമെന്ന് മർച്ചന്‍റ്സ് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. കേരള ചുമട്ടുതൊഴിലാളി ക്ഷേമ ബോർഡിന്‍റെ കീഴിലുള്ള മൂവാറ്റുപുഴ പൂളിലെ കയറ്റിറക്ക് തൊഴിലാളികളുടെ കൂലിവർധന നടപ്പാക്കാൻ സെപ്റ്റംബർ ഏഴിന് കേരള ചുമട്ടുതൊഴിലാളി ക്ഷേമ ബോർഡ്…

    read more

  • നടപ്പാക്കണം, 2013ലെ നിയമം

    നടപ്പാക്കണം, 2013ലെ നിയമം

    കൊച്ചി: അങ്കമാലി-കുണ്ടന്നൂർ ബൈപാസിനായി സ്വത്തും സ്ഥലവും വിട്ടുകൊടുക്കുമ്പോൾ 2013ലിറങ്ങിയ ആർ.എഫ്.സി.ടി.എൽ.എ.ആർ.ആർ ആക്ട് പ്രകാരമുള്ള നഷ്ടപരിഹാരം തങ്ങൾക്ക് ലഭിക്കണമെന്നാണ് പദ്ധതിക്കുവേണ്ടി കുടിയൊഴിപ്പിക്കാനിടയുള്ളവരുടെ പ്രധാന ആവശ്യം. പ്രസ്തുത നിയമപ്രകാരം കെട്ടിടങ്ങളുടെ കാലപ്പഴക്കം നോക്കിയല്ല നഷ്ടപരിഹാരത്തുക നിർണയിക്കുന്നതെന്നതാണ് ഇതിന്‍റെ പ്രധാന കാരണങ്ങളിലൊന്ന്. ഏറ്റെടുക്കുന്ന ഭൂമിക്ക് മാർക്കറ്റ് വില നിശ്ചയിക്കുമ്പോൾ കാലപരിധിയും സ്ഥലപരിമിതിയും നിശ്ചയിക്കാതെ അതത് പ്രദേശങ്ങളിൽ നടന്നിട്ടുള്ള കൂടിയ ആധാരങ്ങളും മാർക്കറ്റ് വിലയും അടിസ്ഥാനമാക്കണമെന്നും ആക്ഷൻ കൗൺസിലുകാർ ആവശ്യപ്പെടുന്നു. പൊളിക്കുന്നത് ഒരുവർഷം മുമ്പ് നിർമിച്ച വീടാണെങ്കിലും 25 വർഷം പഴക്കമുള്ള വീടാണെങ്കിലും…

    read more

  • അസം സ്വദേശിയുടെ മരണം 
കൊലപാതകമെന്ന് പൊലീസ്

    അസം സ്വദേശിയുടെ മരണം കൊലപാതകമെന്ന് പൊലീസ്

    മൂവാറ്റുപുഴ: മുടവൂർ തവളക്കവലയിലെ വാടകവീടിന്‍റെ ടെറസിൽ അഴുകിയ നിലയിൽ അസം സ്വദേശിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകം എന്ന് പൊലീസ്. കളമശ്ശേരി മെഡിക്കൽ കോളജിൽ ചൊവ്വാഴ്ച നടത്തിയ പോസ്റ്റ്മോർട്ടത്തിലാണ് കൊലപാതകമാണെന്ന സൂചനകൾ ലഭിച്ചത്. കഴുത്തിലെ ആഴത്തിലുള്ള മുറിവും ശരീരത്തിൽ ഉണ്ടായിരുന്ന മുറിവുകളും ക്ഷതങ്ങളും മരണത്തിന് കാരണമായെന്നാണ് പോസ്‌റ്റ്‌മോർട്ടം റിപ്പോർട്ടിൽനിന്ന് ലഭിക്കുന്ന സൂചന. മുടവൂർ തവളക്കവലയിലെ വീടിന്‍റെ ടെറസിൽ തിങ്കളാഴ്ച രാവിലെയാണ് അസം സ്വദേശി ബാബുൽ ഹുസൈന്‍റെ (40) മൃതദേഹം പുഴുവരിച്ചനിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് അഞ്ചുദിവസം പഴക്കമുണ്ടായിരുന്നു. സംഭവത്തെ…

    read more

  • യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവം; ലഹരിസംഘത്തിന് പങ്കെന്ന് രക്ഷിതാക്കൾ

    യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവം; ലഹരിസംഘത്തിന് പങ്കെന്ന് രക്ഷിതാക്കൾ

    മൂവാറ്റുപുഴ: ഡീഅഡിക്ഷൻ സെന്‍ററിൽനിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ലഹരിസംഘങ്ങളുടെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് രക്ഷിതാക്കൾ രംഗത്ത്. കഴിഞ്ഞ ശനിയാഴ്ച കളമശ്ശേരിയിലെ സ്വകാര്യ ലഹരിവിമുക്ത കേന്ദ്രത്തിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന മൂവാറ്റുപുഴ സ്വദേശിയായ യുവാവിനെയാണ് കാറിലെത്തിയ സംഘം കടത്തിക്കൊണ്ടുപോയത്. പൊലീസ് സ്റ്റേഷനിലെത്തി പരാതിപ്പെട്ടെങ്കിലും കേസ് രജിസ്‌റ്റർ ചെയ്യാൻ തയാറായില്ലെന്നും രക്ഷിതാക്കൾ പറഞ്ഞു. യുവാവിന്‍റെ സുഹൃത്തുക്കളാണ് ഇയാളെ ആശുപത്രിയിൽനിന്ന് കടത്തിക്കൊണ്ടുപോയതെന്നും ഇവർ ലഹരിസംഘത്തിൽപെട്ടവരാണെന്നും രക്ഷിതാക്കൾ ആരോപിച്ചു. സംഭവത്തെതുടർന്ന് പൊലീസ് ഇവർ വന്ന കാർ പിടിച്ചെടുത്തെങ്കിലും വിട്ടുകൊടുത്തെന്നും രക്ഷിതാക്കൾ പറയുന്നു. ഈ സാഹചര്യത്തിൽ മൂവാറ്റുപുഴയിലെ…

    read more

  • പെരുമ്പാവൂരിലെ റോഡുകള്‍ക്കും പാലങ്ങള്‍ക്കും 171.337 കോടി അനുവദിച്ചു

    പെരുമ്പാവൂരിലെ റോഡുകള്‍ക്കും പാലങ്ങള്‍ക്കും 171.337 കോടി അനുവദിച്ചു

    പെരുമ്പാവൂര്‍: നിയോജക മണ്ഡലത്തിലെ റോഡുകളുടെയും പാലങ്ങളുടേയും നിര്‍മാണത്തിന് കേന്ദ്രം 171.337 കോടി അനുവദിച്ചു. പ്രധാനമന്ത്രി ഗ്രാമീണ സഡക്ക് യോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തി 2024 മുതല്‍ 2029 വരെയുള്ള കാലയളവില്‍ ഇടറോഡുകളും പാലങ്ങളും നിര്‍മിക്കുന്നതിനും നവീകരണം നടത്തുന്നതിനുമാണ് തുക അനുവദിച്ചതെന്ന് ബന്നി ബഹന്നാന്‍ എം.പിയും, എല്‍ദോസ് കുന്നപ്പള്ളി എം.എല്‍.എയും അറിയിച്ചു. മുടക്കുഴ, വേങ്ങൂര്‍, കൂവപ്പടി, ഒക്കല്‍, രായമംഗലം, അശമന്നൂര്‍, വെങ്ങോല പഞ്ചായത്തുകളുടെ പരിധിയില്‍ വരുന്ന റോഡുകളും ഒപ്പം താന്നിപ്പുഴയില്‍ അടക്കം രണ്ടുപാലത്തിനുമായി 45 നിർദേശങ്ങള്‍ എം.എല്‍.എ സമര്‍പ്പിച്ചിരുന്നു. ഐമുറി…

    read more

  • ആശങ്കകളുടെ ഗ്രീൻഫീൽഡ്…

    ജില്ലയിൽ അങ്കമാലി മുതൽ അരൂർ വരെ ദേശീയപാതയിലെ ഗതാഗതക്കുരുക്കിനും വാഹനബാഹുല്യത്തിനും അറുതി വരുത്താൻ വിഭാവനം ചെയ്ത പദ്ധതിയാണ് അങ്കമാലി-കുണ്ടന്നൂർ ബൈപാസ്. അങ്കമാലി കരയാംപറമ്പിൽ നിന്ന് ആരംഭിച്ച് കുണ്ടന്നൂരിനടുത്ത് നെട്ടൂരിൽ അവസാനിക്കുന്ന 44.7 കി.മീ ഗ്രീൻഫീൽഡ് ഹൈവേ ജില്ലയുടെ വികസന വഴിയിലെ നാഴികക്കല്ലാകും. എന്നാൽ പദ്ധതിയുടെ നടപടിക്രമങ്ങളുമായി നാഷനൽ ഹൈവേ അതോറിറ്റിയും ജില്ല ഭരണകൂടവും മുന്നോട്ടുപോവുമ്പോൾ സ്ഥലമേറ്റെടുപ്പ്, നഷ്ടപരിഹാര വിഷയങ്ങളിൽ ആശങ്കയിലാണ്ട ഒരു കൂട്ടം സാധാരണക്കാർ ഈ നിർദിഷ്ട പാതയുടെ ഇരുവശത്തും താമസിക്കുന്നുണ്ട്. അവരുടെ ആശങ്കകളും ആധിയും കണ്ടറിയാനോ…

    read more

  • കേബിളിൽ കുരുങ്ങി ബൈക്ക് യാത്രികന് പരിക്ക്; കേബിൾ വലിക്കാൻ അനുമതി നൽകിയിട്ടുണ്ടോ? 
 റിപ്പോർട്ട് തേടി മനുഷ്യാവകാശ കമീഷൻ

    കേബിളിൽ കുരുങ്ങി ബൈക്ക് യാത്രികന് പരിക്ക്; കേബിൾ വലിക്കാൻ അനുമതി നൽകിയിട്ടുണ്ടോ? റിപ്പോർട്ട് തേടി മനുഷ്യാവകാശ കമീഷൻ

    കളമശ്ശേരി: കേബിളിൽ കുരുങ്ങി ബൈക്ക് യാത്രികനായ കളമശ്ശേരി ഇഖറ മസ്ജിദ് ഇമാമിന് പരിക്കേറ്റ സംഭവത്തിൽ പോസ്റ്റിൽ കേബിൾ വലിക്കാൻ കെ.എസ്.ഇ.ബി അനുമതി നൽകിയിട്ടുണ്ടെങ്കിൽ അതിന്‍റെ വിവരങ്ങൾ ഉൾക്കൊള്ളിച്ച് വിശദ റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമീഷൻ ചെയർപേഴ്സൻ ജസ്റ്റിസ് അലക്സാണ്ടർ തോമസ്. കെ.എസ്.ഇ.ബി ആലുവ ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയർക്കാണ് കമീഷൻ നിർദേശം നൽകിയത്. അനധികൃതമായി സ്ഥാപിച്ച കേബിൾ ആരുടേതാണെന്ന് കണ്ടെത്താൻ കഴിഞ്ഞില്ലെന്നും നഗരസഭ സെക്രട്ടറി അറിയിച്ചു. കേബിളിന്‍റെ ഉടമസ്ഥനെ കണ്ടെത്താൻ കളമശ്ശേരി എസ്.എച്ച്.ഒ അയച്ച കത്തിന് കെ.എസ്.ഇ.ബി അധികൃതർ…

    read more

  • സിപിഎം പ്രവർത്തകരുടെ കൂട്ടത്തല്ല്; ആറുപേർ റിമാൻഡിൽ

    സിപിഎം പ്രവർത്തകരുടെ കൂട്ടത്തല്ല്; ആറുപേർ റിമാൻഡിൽ

    തൃപ്പൂണിത്തുറ: സി.പി.എം പൂണിത്തുറ ലോക്കൽ കമ്മിറ്റി യോഗത്തോടനുബന്ധിച്ചുണ്ടായ പാർട്ടി ഭാരവാഹികളുടെ കൂട്ടത്തല്ലിൽ പ്രതികളായ ആറ് പേർ അറസ്റ്റിൽ. മജിസ്ട്രേറ്റിന് മുമ്പിൽ ഹാജരാക്കിയ ആറ് പേരെയും റിമാൻഡ് ചെയ്തു. സിപിഎം ബ്രാഞ്ച് സെക്രട്ടറിമാരായ ബൈജു (35), സൂരജ് ബാബു (36), പാർട്ടിയംഗങ്ങളായ കെ.ബി. സൂരജ്, സുരേഷ് ബാബു, പ്രസാദ്, ബാബു എന്നിവരെയാണ് മരട് പൊലീസ് അറസ്റ്റ് ചെയ്തത്. സംഘത്തിലെ സനീഷ്. കെ.എസ്, സുനിൽ കുമാർ എന്നിവർ ഒളിവിലാണ്. പാർട്ടി ലോക്കൽ കമ്മിറ്റിയംഗമായ പൂണിത്തുറ കൊട്ടാരം റോഡ് മഠത്തിപ്പറമ്പ് മഠം…

    read more

  • ബസിൽ സ്ത്രീകളെ ഉപദ്രവിച്ചു, കണ്ടക്ടർക്ക് മർദനം; മൂന്നു പേർ കൂടി പിടിയിൽ

    ബസിൽ സ്ത്രീകളെ ഉപദ്രവിച്ചു, കണ്ടക്ടർക്ക് മർദനം; മൂന്നു പേർ കൂടി പിടിയിൽ

    കൊച്ചി: സ്വകാര്യ ബസിൽ സ്ത്രീകളെ ശല്യം ചെയ്യുകയും പുകവലിക്കുകയും ഇത് ചോദ്യം ചെയ്ത കണ്ടക്ടറെ മർദിക്കുകയും ചെയ്ത കേസിലെ മൂന്നു പ്രതികൾ കൂടി പിടിയിലായി. വൈപ്പിൻ വളപ്പ് മണിയന്തറ വീട്ടിൽ എം.എസ്. സനീഷ്(29), ചേരാനല്ലൂർ കച്ചേരിപ്പടി വാരിയത്ത് ഹൗസ് അരുൾ സെബാസ്റ്റ്യൻ (25), ചേരാനല്ലൂർ കുന്നുംപുറം പടിപ്പുരക്കൽ പി.ജെ. ജിതീഷ് (27) എന്നിവരാണ് എറണാകുളം സെൻട്രൽ പൊലീസിന്‍റെ പിടിയിലായത്. സംഭവത്തിൽ പുതുവൈപ്പ് സ്വദേശി ജോബി ജോസഫ്(30), കാക്കനാട് സ്വദേശി സി.എസ്. ഷാജി (27) എന്നിവരെ സംഭവദിവസം തന്നെ…

    read more