Ernakulam News

  • കൊച്ചിയിൽ കറങ്ങി മോഷ്ടാക്കൾ…

    കൊച്ചിയിൽ കറങ്ങി മോഷ്ടാക്കൾ…

    കൊച്ചി: നഗരത്തിൽ ഒരിടവേളക്കുശേഷം മോഷ്ടാക്കൾ വിലസുന്നു. പട്ടാപ്പകല്‍പോലും നഗരത്തില്‍ ഏതെങ്കിലുമൊരിടത്ത്‌ മോഷണം നടക്കുന്നുവെന്ന രീതിയിലാണ് ഇപ്പോൾ കാര്യങ്ങൾ. അടുത്തിടെ നഗരത്തിൽ നടന്ന കൂട്ട മൊബൈൽ ഫോൺ മോഷണവും വിവിധയിടങ്ങളിൽ നടന്ന ബൈക്ക് മോഷണവുമൊക്കെ വിരൽചൂണ്ടുന്നത് നഗരത്തിൽ തമ്പടിക്കുന്ന മോഷണ സംഘങ്ങളെക്കുറിച്ചാണ്. നഗരത്തിൽ അടുത്തിടെയായി ബൈക്കുകൾ കാണാതാകുന്ന സംഭവങ്ങൾ ആവർത്തിക്കപ്പെടുകയാണ്. മോഷണം വർധിച്ചതോടെ പരിശോധനകൾ കടുപ്പിച്ചിരിക്കുകയാണ് പൊലീസ്. കൊച്ചിയില്‍നിന്ന് നാലുലക്ഷം രൂപയുടെ ബൈക്ക് മോഷ്ടിച്ച സംഭവത്തിൽ രണ്ടുപേരാണ് തിങ്കളാഴ്ച അറസ്റ്റിലായത്. ബൈക്ക് മോഷണവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത ഭൂരിഭാഗം…

    read more

  • കൗതുകമായി ഫ്രഞ്ച് സഹോദരങ്ങളുടെ സമ്മാനകൈമാറ്റം

    കൗതുകമായി ഫ്രഞ്ച് സഹോദരങ്ങളുടെ സമ്മാനകൈമാറ്റം

    ഫോർട്ട്കൊച്ചി: ഫ്രഞ്ചുകാരനായ മാക്സിം കിമ്പ് സഹോദരി ജൂലിയറ്റിന് ഒരുക്കിയ സമ്മാനം ശ്രദ്ധേയമായി. ഒരു ടാസ്കിലൂടെയാണ് ജൂലിയറ്റ് ഒളിപ്പിച്ചുവെച്ച സമ്മാനം കണ്ടെത്തിയത്. കഴിഞ്ഞ വാരം കൊച്ചി സന്ദർശിച്ച് മടങ്ങുമ്പോൾ അടുത്ത ദിവസം കൊച്ചി കാണാനെത്തുന്ന സഹോദരിക്ക് ഫോർട്ട്കൊച്ചിയിൽ ഒരിടത്ത് സമ്മാനം ഒളിപ്പിച്ച് പൂട്ടി താക്കോലുമായാണ് മാക്സിം മടങ്ങിയത്. ഫ്രാൻസിലെത്തിയ മാക്സിം താക്കോൽ സഹോദരിക്ക് കൈമാറുകയും എവിടെയാണ് സമ്മാനം സൂക്ഷിച്ചിരിക്കുന്നതെന്നറിയാൻ തെളിവായി ആ സ്ഥലത്ത് സർവസാധാരണമായി ഉയർന്നുകേൾക്കുന്ന ശബ്ദത്തിന്‍റെ വിഡിയോയും നൽകിയിരുന്നു. ഇവിടെ വലിയൊരു വൃക്ഷത്തിനുള്ളിലാണ് സമ്മാനമെന്നും പറഞ്ഞിരുന്നു. കൊച്ചിയിൽ…

    read more

  • പോസ്റ്റിലെ അനധികൃത കേബിളുകൾ നീക്കാൻ നടപടിയുമായി കെ.എസ്.ഇ.ബി

    പോസ്റ്റിലെ അനധികൃത കേബിളുകൾ നീക്കാൻ നടപടിയുമായി കെ.എസ്.ഇ.ബി

    കളമശ്ശേരി: വാഹന യാത്രികർക്കും കാൽനടക്കാർക്കും ഭീഷണിയാകും വിധം റോഡിൽ കേബിളുകൾ പൊട്ടിവീണ് കിടക്കുന്നതും തുടർക്കഥയാകുന്ന സാഹചര്യത്തിൽ തടയാൻ വൈദ്യുതി ബോർഡ് നടപടിക്കൊരുങ്ങുന്നു. പോസ്റ്റിൽ കേബിൾ വലിക്കാൻ വൈദ്യുതി ബോർഡ് അനുമതി നൽകിയിട്ടുണ്ടെങ്കിൽ അതിന്റെ വിവരങ്ങൾ ഉൾക്കൊള്ളിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ കഴിഞ്ഞ ആഴ്ചയിൽ മനുഷ്യാവകാശ കമ്മീഷൻ ബോർഡിന്റെ ആലുവ ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയർക്ക് നിർദ്ദേശം നൽകിയിരുന്നു. അതിന്‍റെ അടിസ്ഥാനത്തിലാണ് ബോർഡ് കർശന നടപടിക്കൊരുങ്ങുന്നത്. അപകടകരമായ നിലയിലും അനധികൃതമായും നിലവാരമില്ലാതെയും വലിച്ചിരിക്കുന്ന കേബിളുകൾ 24 മണിക്കൂറിനകം അഴിച്ചുമാറ്റി സ്റ്റാൻഡേർഡ്…

    read more

  • പതിനഞ്ചുകാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച സംഭവത്തിൽ ബിഹാർ സ്വദേശി പിടിയിൽ

    പതിനഞ്ചുകാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച സംഭവത്തിൽ ബിഹാർ സ്വദേശി പിടിയിൽ

    കോലഞ്ചേരി: ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പതിനഞ്ചുകാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച സംഭവത്തിൽ ബീഹാർ സ്വദേശി പിടിയിൽ. ബീഹാർ വെസ്റ്റ് ചമ്പാരൻ സ്വദേശി ചന്ദൻ കുമാർ (21) നെയാണ് പുത്തൻകുരിശ് പൊലീസ് പിടികൂടിയത്. നാലാം തീയതിയാണ് അസം സ്വദേശിനിയായ പെൺകുട്ടിയെ കോലഞ്ചേരിയിൽനിന്ന് കാണാതായത്. മാതാപിതാക്കൾ പൊലീസിൽ പരാതി നൽകി. ജില്ല പോലീസ് മേധാവി ഡോ വൈഭവ് സക്സേനയുടെ മേൽനോട്ടത്തിൽ പ്രത്യേക സംഘം രൂപവത്കരിച്ച് നടത്തിയ അന്വേഷണത്തിൽ വിജയവാഡയിൽനിന്നാണ് യുവാവിനൊപ്പം കണ്ടെത്തിയത്. ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പത്താം ക്ലാസുകാരിയെ പ്രലോഭിപ്പിച്ച്…

    read more

  • കുന്നത്തുനാട് പഞ്ചായത്തിൽ അവിശ്വാസപ്രമേയ ചർച്ച നാളെ

    കുന്നത്തുനാട് പഞ്ചായത്തിൽ അവിശ്വാസപ്രമേയ ചർച്ച നാളെ

    പള്ളിക്കര: കുന്നത്തുനാട് പഞ്ചായത്തിൽ ട്വന്‍റി 20യുടെ നേതൃത്വത്തിൽ സ്വന്തം പ്രസിഡൻറിനെതിരെ കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിൽ ചൊവ്വാഴ്ച ചർച്ചയും വോട്ടെടുപ്പും നടത്തും. സെപ്റ്റംബർ 30 നാണ് ട്വൻറി 20 യുടെ 10 അംഗങ്ങൾ ഒപ്പിട്ട് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയത്. 12 ാം വാർഡിലെ എൽ.ഡി.എഫ് അംഗത്തെ അയോഗ്യനാക്കിയ നടപടി അട്ടിമറിക്കാൻ പ്രസിഡന്‍റ് കൂട്ട് നിന്നു, റിയൽ എസ്റ്റേറ്റ് കച്ചവടത്തിന്‍റെ മറവിലും അനധികൃത ഗോഡൗൺ നിർമാണത്തിന്‍റെ മറവിലും ലക്ഷങ്ങളുടെ സാമ്പത്തിക ഇടപാട്, മണ്ണ് മാഫിയകളുമായുള്ള ബന്ധം തുടങ്ങിയ ആരോപണങ്ങൾ…

    read more

  • കൈയടി നേടി കുട്ടിപ്പൊലീസിന്‍റെ അക്ഷര കൃഷി

    കൈയടി നേടി കുട്ടിപ്പൊലീസിന്‍റെ അക്ഷര കൃഷി

    എടവനക്കാട്: വൈപ്പിൻ ദ്വീപിന്‍റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന 87 വർഷം പാരമ്പര്യമുള്ള വിദ്യാലയമാണ് എടവനക്കാട് എസ്.ഡി.പി.വൈ കെ.പി.എം ഹൈസ്കൂൾ. അഞ്ച് മുതൽ 10 വരെ ക്ലാസുകളിലായി 1300ന് മുകളിൽ വിദ്യാർഥികൾ പഠിക്കുന്ന ഇവിടെ നേവൽ എൻ.സി.സി, സ്റ്റുഡൻറ് പൊലീസ്, ജൂനിയർ റെഡ്ക്രോസ്, ലിറ്റിൽ കൈറ്റ്സ്, സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് തുടങ്ങിയ കാഡറ്റ് വിഭാഗങ്ങളുടെ യൂനിറ്റുകളുണ്ട്. കാഡറ്റ് വിഭാഗങ്ങളുടെ മേൽ ഘടകങ്ങളിൽനിന്നുള്ള നിർദേശങ്ങൾക്കനുസരിച്ചുള്ള പ്രവർത്തനങ്ങൾക്ക് പുറമെ തനത് പദ്ധതികൾ ആവിഷ്കരിച്ച് സമൂഹത്തിൽ ഇടപെടലുകൾ നടത്തുന്നും എന്നതും ഈ വിദ്യാലയത്തിന്‍റെ പ്രത്യേകതയാണ്.…

    read more

  • ഭീതി കാടിറങ്ങുന്നു…

    കൊച്ചി: ഏതാനും വർഷങ്ങൾക്കിടെ നിരവധി പേർക്ക് ജില്ലയിൽ വന്യമൃഗ ആക്രമണത്തിൽ ജീവൻ നഷ്ടപ്പെടുകയും പരിക്കേൽക്കുകയും ചെയ്തത് നിരവധി പേർക്ക്. കൃഷി ഉൾപ്പെടെ വസ്തുക്കൾ നശിപ്പിച്ച സംഭവങ്ങളും ധാരാളം. ജനവാസ കേന്ദ്രങ്ങളിലെ വന്യമൃഗ ആക്രമണങ്ങൾ തടയാൻ വനം വകുപ്പ് നടപടികൾ സ്വീകരിക്കുമ്പോഴും കാട്ടുപന്നി മുതൽ കാട്ടാന വരെ വീടുകൾക്ക് സമീപം എത്തുന്ന സംഭവങ്ങൾ ആവർത്തിക്കുന്നു. അങ്കമാലി നിയമസഭ മണ്ഡലത്തിന് കീഴിൽ മലയാറ്റൂർ ഡിവിഷനിലെ കാലടി റേഞ്ചിലുള്ള മലയാറ്റൂർ-നീലീശ്വരം, അയ്യമ്പുഴ പഞ്ചായത്തുകളുടെ വനമേഖലയോട് ചേർന്ന പ്രദേശങ്ങളിൽ വന്യജീവി ശല്യം കൂടുതലായി…

    read more

  • തൃക്കാക്കര നഗരസഭ സ്ഥാപിച്ച പ്ലാസ്റ്റിക് ബോട്ടില്‍ ബൂത്തില്‍ കുപ്പികൾ കുറയുന്നു, മാലിന്യം നിറയുന്നു

    തൃക്കാക്കര നഗരസഭ സ്ഥാപിച്ച പ്ലാസ്റ്റിക് ബോട്ടില്‍ ബൂത്തില്‍ കുപ്പികൾ കുറയുന്നു, മാലിന്യം നിറയുന്നു

    കാക്കനാട്: തൃക്കാക്കര നഗരസഭ ലക്ഷങ്ങള്‍ ചെലവഴിച്ച് സ്ഥാപിച്ച പ്ലാസ്റ്റിക് ബോട്ടില്‍ ബൂത്തില്‍ കുപ്പികൾക്ക് പകരം മറ്റു മാലിന്യങ്ങൾ നിറയുന്നു. കാക്കനാട് എൻ.ജി.ഒ ക്വാർട്ടേഴ്സിലെ ബസ് സ്റ്റോപ്പിന് സമീപം ബോട്ടിൽ ബൂത്തിലാണ് മാലിന്യ കാഴ്ച. ബസ് കാത്തിരിക്കുന്നവർ മൂക്കുപൊത്തി ഇരിക്കേണ്ട അവസ്ഥയാണ്. ജലാശയങ്ങളിലും കാനകളിലും തടസ്സങ്ങളുണ്ടാക്കാൻ കാരണമാകുന്ന കാലിയായ പ്ലാസ്റ്റിക് കുപ്പികള്‍ തള്ളാൻ കുപ്പി മാതൃകയില്‍ ഇരുമ്പില്‍ നിര്‍മിച്ച ബൂത്തുകളിലാണ് നാട്ടിലെ സകല മാലിന്യവും കൊണ്ട് നിറച്ചിരിക്കുന്നത്. വീട്ടിലെ ഭക്ഷ്യമാലിന്യം ഉള്‍പ്പെടെ പ്ലാസ്റ്റിക് കവറില്‍ കെട്ടി ഇതിൽ തള്ളിയിരിക്കുകയാണ്.…

    read more

  • കൊച്ചി സൈബർ പൊലീസ് സംഘം ബംഗളൂരുവിൽ തമ്പടിച്ചത് ഒമ്പതുദിവസം

    കൊച്ചി സൈബർ പൊലീസ് സംഘം ബംഗളൂരുവിൽ തമ്പടിച്ചത് ഒമ്പതുദിവസം

    കാക്കനാട്: ടൊവിനോ ചിത്രമായ എ.ആർ.എമ്മിന്‍റെ വ്യാജപതിപ്പിനു പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്താൻ കൊച്ചി സൈബർ പൊലീസ് സംഘം ബംഗളൂരുവിൽ തമ്പടിച്ചത് ഒമ്പതു ദിവസം. പൊലീസ് സംഘം ബംഗളൂരുവിലെ ഗോപാലൻ മാളിലെ തിയറ്ററിൽ രജനികാന്തിന്‍റെ വേട്ടയ്യൻ സിനിമ ഷൂട്ട് ചെയ്തിറങ്ങിയ പ്രതികളെ വലയിലാക്കുകയായിരുന്നു. പ്രദർശനദിവസം തന്നെ തിയറ്ററുകളിൽ എത്തി സിനിമ ഷൂട്ടു ചെയ്ത് സമൂഹമാധ്യമങ്ങളിലടക്കം പോസ്റ്റ് ചെയ്ത് പണം സമ്പാദിക്കുന്ന രീതിയായിരുന്നു പ്രതികളുടേത്. കോയമ്പത്തൂരിലെ തിയറ്ററിൽ പ്രതികൾ എ.ആർ.എം സിനിമയുടെ വ്യാജപതിപ്പ് ഷൂട്ടുചെയ്യുമ്പോൾ സിനിമ കാണാനുണ്ടായിരുന്നത് ആറുപേർ മാത്രമായിരുന്നു. തുടർന്ന്…

    read more

  • കുണ്ടന്നൂർ-തേവര പാലം ഒരുമാസം അടച്ചിടും

    കുണ്ടന്നൂർ-തേവര പാലം ഒരുമാസം അടച്ചിടും

    മരട്: കുണ്ടന്നൂർ-തേവര പാലം ഒരുമാസത്തേക്ക് അടച്ചിടുമെന്ന് അറിയിപ്പ്. ഈ മാസം 15 മുതൽ നവംബർ 15 വരെ പാലം അടച്ചിട്ട് അറ്റകുറ്റപ്പണി നടത്താനാണ് തീരുമാനം. പാലം തകർന്നിട്ട് വർഷങ്ങളായി. പലതവണ അറ്റകുറ്റപ്പണി നടത്തിയെങ്കിലും ഒരുദിവസം പോലും നിന്നില്ല. കരാർ എടുത്ത് കാലാവധി തീരുന്ന അവസാന ഘട്ടത്തിലാണ് അറ്റകുറ്റപ്പണി ആരംഭിക്കുന്നത്. പാലത്തിലെ കുഴിയിൽ വീണുണ്ടായ അപകടത്തിൽ നിരവധി പേർക്ക് ജീവൻ നഷ്ടപ്പെടുകയും പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ നിരവധി സമരങ്ങളും അരങ്ങേറിയിട്ടുണ്ട്. ജർമൻ സാങ്കേതികവിദ്യ ഉപയോഗിച്ച് പണി പൂർത്തിയാക്കുമെന്ന് സർക്കാർ…

    read more