Ernakulam News

  • കൊച്ചിയിൽ സിന്തറ്റിക് ലഹരി ഉപയോഗത്തിൽ വർധന: രണ്ട് വർഷം നഗരത്തിൽ പിടികൂടിയത് 539 കിലോ കഞ്ചാവ്

    കൊച്ചിയിൽ സിന്തറ്റിക് ലഹരി ഉപയോഗത്തിൽ വർധന: രണ്ട് വർഷം നഗരത്തിൽ പിടികൂടിയത് 539 കിലോ കഞ്ചാവ്

    കൊച്ചി: ഈ വർഷം ഇതുവരെ നഗരത്തിലേക്ക് ഒഴുകിയ ലഹരിയുടെ അളവിലും രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണത്തിലും വർധനയുണ്ടായെന്ന് കണക്കുകൾ. ഈ വർഷം ഒക്ടോബർ 15വരെ 1996 കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കഞ്ചാവും ഹഷീഷും കീഴടക്കിയ സ്ഥാനത്ത് ഇപ്പോൾ എം.ഡി.എം.എയാണ് പിടികൂടുന്നതിൽ മുന്നിലാണ്. എം.ഡി.എം.എ മാത്രം ഇക്കാലയളവിൽ ഒന്നര കിലോയിലേറെ പൊലീസ് പിടികൂടി. 74.79 ഗ്രാം ബ്രൗൺഷുഗറും പിടികൂടിയിട്ടുണ്ട്. മുൻ വർഷങ്ങളെ സംബന്ധിച്ച് കഞ്ചാവ് പിടികൂടുന്നതിന്‍റെ അളവിലും വലിയ വർധനയാണ് ഉണ്ടായിട്ടുള്ളത്. 213.657 കിലോ കഞ്ചാവാണ് ഇതുവരെ പിടിച്ചെടുത്തത്.…

    read more

  • മയക്കുമരുന്നുമായി മൂന്നുപേർ പിടിയിൽ

    മയക്കുമരുന്നുമായി മൂന്നുപേർ പിടിയിൽ

    അങ്കമാലി: ലക്ഷങ്ങൾ വിലവരുന്ന മയക്കുമരുന്ന് കടത്തുന്നതിനിടെ മൂന്ന് പേർ പൊലീസ് പിടിയിൽ. സൗത്ത് ഏഴിപ്രത്ത് താമസിക്കുന്ന മുരിങ്ങൂർ കരുവപ്പടി മേലൂർ തച്ചൻ കുളം വീട്ടിൽ വിനു (38), അടിമാലി പണിക്കൻമാവുടി വീട്ടിൽ സുധീഷ് (23), തൃശൂർ അഴീക്കോട് അക്കൻ വീട്ടിൽ ശ്രീക്കുട്ടി (22) എന്നിവരാണ് 200 ഗ്രാം എം.ഡി.എം.എയും 10 ഗ്രാം എക്സ്റ്റസിയുമായി പിടിയിലായത്. അമിത വേഗത്തിലെത്തിയ ബൊലേറൊ വാഹനം ടി.ബി ജങ്ഷനിൽ കാത്തുനിൽക്കുകയായിരുന്ന പൊലീസ് തടഞ്ഞു. പ്രതികൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും കീഴ്പ്പെടുത്തി. ഡ്രൈവർ സീറ്റിന്…

    read more

  • കായലിലും കടൽതീരത്തും നിറഞ്ഞ് പായൽക്കൂട്ടം; ദുരിതത്തിൽ മത്സ്യത്തൊഴിലാളികൾ

    കായലിലും കടൽതീരത്തും നിറഞ്ഞ് പായൽക്കൂട്ടം; ദുരിതത്തിൽ മത്സ്യത്തൊഴിലാളികൾ

    മട്ടാഞ്ചേരി: ഫോർട്ട്കൊച്ചി കടൽതീരത്ത് കാൽകുത്താൻ ഇടമില്ലാത്ത വിധം പായലുകൾ നിറഞ്ഞിരിക്കയാണ്. തീരക്കടലിലും പായൽക്കൂട്ടം തിങ്ങിനിറഞ്ഞിരിക്കയാണ്. ഉണങ്ങി തീരത്തടിയുന്ന പായലുകളിലാകട്ടെ വിഷമേറിയ പാമ്പുകളുടെ വർധിച്ച സാന്നിധ്യവുമുണ്ട്. തീരത്തിന്റെ മനോഹാരിത ആസ്വദിക്കാൻ വരുന്ന സഞ്ചാരികൾ പായൽ നിറഞ്ഞ് മലിനമായ കടപ്പുറം കണ്ട് നിരാശരായി മടങ്ങുകയാണ്. പായലിനു മുകളിലേക്ക് ഇറങ്ങുന്നവർക്ക് ലൈഫ് ഗാർഡുകൾ പാമ്പുകളെ സൂക്ഷിക്കാൻ മുന്നറിയിപ്പുകൾ നൽകുന്നുണ്ട്. പായൽ കൂട്ടമായെത്തി തീരത്തും സമീപത്തും അടിയുന്നതോടെ വലയിറക്കാൻ ആകാതെ ചീനവല തൊഴിലാളികളും പ്രതിസന്ധിയിലാണ്. നേരത്തെ പായൽ കൂട്ടമിടിച്ച് ചീനവല തകർന്ന സംഭവവുമുണ്ടായിട്ടുണ്ട്.…

    read more

  • ക്രെഡിറ്റ് കാർഡിന് അധിക തുക; ബാങ്കിന് 1.10 ലക്ഷം രൂപ പിഴ

    ക്രെഡിറ്റ് കാർഡിന് അധിക തുക; ബാങ്കിന് 1.10 ലക്ഷം രൂപ പിഴ

    കൊച്ചി: ഒളിഞ്ഞിരിക്കുന്ന നിരക്കുകളോ വാർഷിക ചാർജുകളോ ഉണ്ടാവില്ലെന്ന ഉറപ്പിൽ ക്രെഡിറ്റ് കാർഡ് വിൽപന നടത്തി, വാഗ്ദാന ലംഘനം നടത്തിയ ബാങ്ക് ഇടപാടുകാരന് 1.10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ജില്ല ഉപഭോക്തൃ തർക്ക പരിഹാര കോടതി. എറണാകുളം കൂവപ്പടി സ്വദേശി എം.ആർ. അരുൺ, മഹാരാഷ്ട്ര ആസ്ഥാനമായ ആർ.ബി.എൽ ബാങ്കിനെതിരെ സമർപിച്ച പരാതിയിലാണ് ഉത്തരവ്. കാർഡ് വഴി അമ്പതിനായിരം രൂപ പെട്രോൾ പമ്പിൽ ഉപയോഗിച്ച പരാതിക്കാരന് 40 ദിവസം കഴിഞ്ഞിട്ടും പണം അടക്കുന്നതുമായി ബന്ധപ്പെട്ട് ഒരു സന്ദേശവും ബാങ്കിൽ…

    read more

  • ഗുണ്ട സംഘങ്ങളുടെ ഏറ്റുമുട്ടൽ; മൂന്നുപേർകൂടി പിടിയിൽ

    ഗുണ്ട സംഘങ്ങളുടെ ഏറ്റുമുട്ടൽ; മൂന്നുപേർകൂടി പിടിയിൽ

    കോതമംഗലം: കോതമംഗലത്ത് ബാറിൽ ഗുണ്ട സംഘങ്ങൾ ഏറ്റുമുട്ടിയ സംഭവത്തിൽ മൂന്നുപേർകൂടി പിടിയിലായി. നാലുപേർ നേരത്തേ പിടിയിലായിരുന്നു. കീഴ്മാട് ചാലക്കൽ കരിയാംപറമ്പ് മനാഫ് (36), നെല്ലിക്കുഴി വികാസ് കോളനി കുഴിക്കാട്ടിൽ ജിജോ ജോഷി (20), വികാസ് കോളനി കണ്ണങ്കേരിപ്പറമ്പിൽ ഹരികൃഷ്ണൻ (21) എന്നിവരാണ് അറസ്റ്റിലായത്. അയിരൂർപാടം സ്വദേശി സിബി ചന്ദ്രൻ, ഓടക്കാലി സ്വദേശി റഫീഖ്, കോതമംഗലം സ്വദേശികളായ അഭിനന്ദ്, ദേവിഷ് എന്നിവർ നേരത്തേ പിടിയിലായിരുന്നു. മൂന്നുപേരെക്കൂടി പിടികൂടാനുണ്ട്. കന്നി 20 പെരുന്നാളുമായി ബന്ധപ്പെട്ട് അമ്യൂസ്മെൻറ് പാർക്ക് നടത്തിപ്പുമായി ബന്ധപ്പെട്ട…

    read more

  • മീഡിയന്‍ പ്രോജക്ട്; പിന്മാറുമെന്ന് റെസിഡന്റ്സ് അസോസിയേഷന്‍

    മീഡിയന്‍ പ്രോജക്ട്; പിന്മാറുമെന്ന് റെസിഡന്റ്സ് അസോസിയേഷന്‍

    കാലടി: എം.സി റോഡിലെ രൂക്ഷമായ ഗതാഗതക്കുരിക്കിന് പരിഹാരമായി ശ്രീശങ്കര പാലം മുതല്‍ മറ്റൂര്‍ ജങ്ഷന്‍ വരെ സ്ഥാപിച്ച മീഡിയന്‍ പ്രോജക്ടില്‍ നിന്ന് അധികൃതരുടെ നിസഹകരണം മൂലം പിന്മാറുകയാണെന്ന് കാലടി ടൗണ്‍ റെസിഡന്റ്സ് അസോസിയേഷന്‍ അറിയിച്ചു. ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാര്‍ നേരിട്ടെത്തി നൽകിയ നിർദേശങ്ങളെ തുടര്‍ന്നാണ് മൂന്നുമാസം മുമ്പ് മീഡിയനുകള്‍ സ്ഥാപിച്ചത്. രണ്ടു കിലോമീറ്റര്‍ ദൂരത്തില്‍ 20 ലക്ഷം രൂപ ചെലവില്‍ 380 മീഡിയനുകള്‍ സ്ഥാപിച്ചിരുന്നു. മീഡിയന് പുറമെ ബോര്‍ഡുകള്‍, എല്ലാ മീഡിയനുകള്‍ക്ക് മുകളിലും റിഫ്ലക്ടറുകള്‍,…

    read more

  • തെരുവുനായ് ആക്രമണം പതിവായി; നഗരവാസികളും യാത്രക്കാരും ഭീതിയിൽ

    തെരുവുനായ് ആക്രമണം പതിവായി; നഗരവാസികളും യാത്രക്കാരും ഭീതിയിൽ

    ആലുവ: നഗര പരിധിയിൽ തെരുവ് നായ ആക്രമണം പതിവായി. സമീപ ദിവസങ്ങളിൽ പല ഭാഗങ്ങളിലും യാത്രക്കാരടക്കം നിരവധിയാളുകൾക്കാണ് കടിയേറ്റത്. ഇതോടെ നഗരവാസികളും യാത്രക്കാരും ഭീതിയിലാണ്. തോട്ടക്കാട്ടുകര, യു.സി കോളജ് പോസ്റ്റ് ഓഫിസ് എന്നിവിടങ്ങളിലാണ് കഴിഞ്ഞ ദിവസം ആക്രമണമുണ്ടായത്. തോട്ടക്കാട്ടുകരയിൽ മിനി മാർക്കറ്റിനകത്ത് എ.സി മെക്കാനിക് ഷോപ്പ് നടത്തുന്നയാൾക്കും റോഡിൽ സിഗ്നൽ കാത്തുനിന്ന ഇരുചക്ര വാഹന യാത്രക്കാരനുമാണ് കടിയേറ്റത്. യു.സി കോളജ് പോസ്റ്റ് ഓഫിസ് പരിസരത്ത് ഇരുചക്ര വാഹന യാത്രക്കാർക്കടക്കം നിരവധിയാളുകൾക്ക് കടിയേറ്റു. ഇരുചക്ര വാഹന യാത്രക്കാരെ പിന്തുടർന്ന്…

    read more

  • മികവിന്‍റെ കേന്ദ്രങ്ങളാകാനൊരുങ്ങി ആയുഷ് സ്ഥാപനങ്ങൾ

    മികവിന്‍റെ കേന്ദ്രങ്ങളാകാനൊരുങ്ങി ആയുഷ് സ്ഥാപനങ്ങൾ

    കൊച്ചി: എൻ.എ.ബി.എച്ച് അക്രഡിറ്റേഷനൊരുങ്ങി ജില്ലയിലെ ആയുഷ് സ്ഥാപനങ്ങൾ. നാഷണൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ ഹോസ്പിറ്റലിന്‍റെ പട്ടികയിൽ ഇടം പിടിക്കാനാണ് ജില്ലയിലെ ആയുർവേദ-ഹോമി‍യോ ആശുപത്രികളൊരുങ്ങുന്നത്. ആയുഷ് മിഷന് കീഴിൽ ജില്ലയിൽ 105 ആയുർവേദ ആശുപത്രികളും 104 ഹോമിയോ ആശുപത്രികളുമാണ് പ്രവർത്തിക്കുന്നത്. അടിസ്ഥാന സൗകര്യങ്ങളും രോഗീ സൗഹൃദ പ്രവർത്തനങ്ങളും വർധിപ്പിച്ചാണ് മികവിന്‍റെ കേന്ദ്രങ്ങളാകാൻ ഇവ ഒരുങ്ങുന്നത്. ആദ്യഘട്ടത്തിൽ 12 ആയുഷ് സ്ഥാപനങ്ങൾ ദേശീയ ആയുഷ് മിഷനുമായി സഹകരിച്ച് സംസ്ഥാനത്തെ 100 ആയുഷ് ഹെൽത്ത് ആൻറ് വെൽനസ് കേന്ദ്രങ്ങളെ എൻ.എ.ബി.എച്ച് നിലവാരത്തിലേക്ക്…

    read more

  • തെരുവുവിളക്കുകൾ എൽ.ഇ.ഡിയിലേക്ക്; ഡിസംബറോടെ പൂർത്തിയാകും

    തെരുവുവിളക്കുകൾ എൽ.ഇ.ഡിയിലേക്ക്; ഡിസംബറോടെ പൂർത്തിയാകും

    കൊച്ചി: ഡിസംബറോടെ കോർപറേഷൻ പരിധിയിലെ തെരുവ് വിളക്കുകൾ എൽ.ഇ.ഡിയിലേക്ക് മാറ്റുന്ന പ്രവർത്തി പൂർത്തിയാകുമെന്ന് മേയർ എം. അനിൽകുമാർ പറഞ്ഞു. 30000ൽ ഏറെ എൽ.ഇ.ഡി വിളക്കുകൾ സ്ഥാപിച്ചു. 40000 എൽ.ഇ.ഡി സ്ഥാപിക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും മേയർ പറഞ്ഞു. സ്ഥാപിച്ചതെല്ലാം ഗുണനിലവാരമുള്ളതാണ്. ഇവയിൽ വൈദ്യുതി ഉപഭോഗം, പ്രവർത്തന സമയം എന്നിവ അറിയാനുള്ള ഉപകരണങ്ങളും ഘടിപ്പിക്കും. ഇതുവഴി വൈദ്യുതി ചെലവ് ഉൾപ്പെടെ നിയന്ത്രിക്കാനും ഈ ഇനത്തിൽ കാര്യമായ കുറവ് വരുത്താനും കോർപറേഷന് കഴിയും. ഫാർമസി ജങ്ഷൻ മുതൽ നോർത്ത് മേൽപാലം വരെ കേബിൾ…

    read more

  • വല്ലം-പാറപ്പുറം പാലം; അശാസ്ത്രീയ നിര്‍മാണം

    വല്ലം-പാറപ്പുറം പാലം; അശാസ്ത്രീയ നിര്‍മാണം

    പെരുമ്പാവൂര്‍: പാലത്തിന്റെ അശാസ്ത്രീയ നിര്‍മാണം അപകടങ്ങള്‍ക്ക് കാരണമാകുന്നതായി ആക്ഷപം. വല്ലം-പാറപ്പുറം പാലത്തിന്റെ വല്ലംഭാഗത്തെ റോഡ് നിര്‍മാണവും ഓവുങ്ങത്തോടിന് കുറുകെ കല്‍വര്‍ട്ട് നിര്‍മാണത്തിലെ അലൈന്‍മെന്റ് മാറ്റവുമാണ് കാരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ചൊവ്വാഴ്ച വൈകീട്ട് ഈ ഭാഗത്ത് അപകടമുണ്ടായി ഒരാള്‍ മരിക്കുകയും ഒരാള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. പാലം നിര്‍മാണവേളയില്‍ ഈ വിഷയം ചൂണ്ടിക്കാട്ടി അന്നത്തെ കൗണ്‍സിലറും നിലവിലെ നഗരസഭ ചെയര്‍മാനുമായ പോള്‍ പാത്തിക്കല്‍ പൊതുമരാമത്ത് മന്ത്രിക്ക് പരാതി നല്‍കിയിരുന്നു. 2023 ഏപ്രില്‍ 25ന് ചേര്‍ന്ന കൗണ്‍സില്‍ യോഗത്തില്‍ പാലത്തിന്റെ വല്ലം…

    read more