Ernakulam News

  • റോ റോ വെസൽ യാർഡിലേക്ക് മാറ്റി; ഇനി എന്ന് ഇറങ്ങുമെന്ന ചോദ്യവുമായി നാട്ടുകാർ

    റോ റോ വെസൽ യാർഡിലേക്ക് മാറ്റി; ഇനി എന്ന് ഇറങ്ങുമെന്ന ചോദ്യവുമായി നാട്ടുകാർ

    ഫോർട്ട്കൊച്ചി: കൊച്ചി അഴിമുഖത്തെ ഫോർട്ട്കൊച്ചി-വൈപ്പിൻ തീരങ്ങളെ ബന്ധിപ്പിച്ച് സർവിസ് നടത്തുന്ന രണ്ട് റോ-റോ വെസലുകളിൽ ഒന്നായ സേതുസാഗർ രണ്ട് അറ്റകുറ്റപ്പണിക്കായി യാർഡിലേക്ക് മാറ്റി. ഈ വെസൽ ഇനി എന്ന് സർവിസിനിറങ്ങുമെന്ന് ഒരു വ്യക്തതയുമില്ലാത്തതിനാൽ ഇരുകരക്കാരും ആശങ്കയിലാണ്. സേതുസാഗർ ഒന്ന് മാത്രമാണ് ഇപ്പോൾ അഴിമുഖത്ത് സർവിസ് നടത്തുന്നത്. കുണ്ടന്നൂർ, അലക്സാണ്ടർ പറമ്പിത്തറ പാലങ്ങൾ അടച്ചതോടെ ആളുകൾ നഗരത്തിലെത്താൻ റോ റോ സർവിസിനെയാണ് ആശ്രയിക്കുന്നത്. എന്നാൽ ഒരു റോ റോ മാത്രം സർവിസ് നടത്തുന്നതോടെ യാത്രാദുരിതം പതിമടങ്ങായി വർധിച്ചു. മണിക്കൂറുകൾ…

    read more

  • സ്കൂൾ കായിക മേള;കിരീടമുറപ്പിച്ച് 
ആതിഥേയർ

    സ്കൂൾ കായിക മേള;കിരീടമുറപ്പിച്ച് ആതിഥേയർ

    കോതമംഗലം: ജില്ല സ്‌കൂള്‍ മീറ്റിന്റെ രണ്ടാംദിനത്തിലും അജയ്യരായി കോതമംഗലം ഉപജില്ല. രണ്ടാംദിനം 12 സ്വര്‍ണംകൂടി നേടിയ ആതിഥേയരായ കോതമംഗലം, 231 പോയന്റ് നേടി കിരീടം ഉറപ്പിച്ചു. ആകെ 26 സ്വര്‍ണവും 30 വെള്ളിയും 12 വെങ്കലവും ഇതുവരെ നേടി. 10 സ്വര്‍ണവും ഒമ്പതുവീതം വെള്ളിയും വെങ്കലവുമായി രണ്ടാം സ്ഥാനത്തുള്ള അങ്കമാലി 86 പോയന്റുമായി ഏറെ പിന്നിലാണ്. 50 പോയന്റുള്ള പെരുമ്പാവൂർ ഉപജില്ലയാണ് മൂന്നാം സ്ഥാനത്ത്. ആറ് സ്വര്‍ണവും അഞ്ചുവീതം വെള്ളിയും വെങ്കലവുമായി ആലുവ (37) നാലാം സ്ഥാനത്തും…

    read more

  • ലൈറ്റുകള്‍ പ്രവര്‍ത്തനരഹിതം; വല്ലം ജങ്ഷൻ ഇരുട്ടിൽ

    ലൈറ്റുകള്‍ പ്രവര്‍ത്തനരഹിതം; വല്ലം ജങ്ഷൻ ഇരുട്ടിൽ

    പെരുമ്പാവൂർ: തെരുവുവിളക്കുകൾ തകരാറിലായതോടെ രാത്രി വല്ലം ജങ്ഷൻ കൂരിരുട്ടിൽ. ഹൈമാസ്റ്റ് ലൈറ്റുകൾ ഉൾപ്പെടെ പൂര്‍ണമായും പ്രവർത്തനരഹിതമാണ്. സാങ്കേതിക തകരാർമൂലം ഹൈമാസ്റ്റ് ലൈറ്റുകൾ തകരാറിലായിട്ട് ആഴ്ചകളായെന്ന് വ്യാപാരികൾ പറയുന്നു. ഇരുട്ടിയാൽ ജങ്ഷനിലൂടെ പോകുന്ന വഴിയാത്രക്കാരും വാഹനങ്ങളും ഏറെ ബുദ്ധിമുട്ടുന്ന സ്ഥിതിയാണ്. കാലടി പാലം കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ഗതാഗതക്കുരുക്കുള്ള സ്ഥലമാണ് എം.സി റോഡിലെ വല്ലം ജങ്ഷൻ. 24 മണിക്കൂറും ദീര്‍ഘദൂര ബസുകളും മറ്റ് വാഹനങ്ങളും കടന്നുപോകുന്നതുകൊണ്ട് രാത്രി വെളിച്ചമില്ലാത്തത് പ്രധാന പ്രശ്‌നമാണ്. വൈകീട്ട് ആറുമുതൽ രാത്രി ഒമ്പതുവരെ രണ്ട്…

    read more

  • തുറക്കുമോ? ഈ വില്ലേജ് ഓഫിസ് ക്വാർട്ടേഴ്സ്

    തുറക്കുമോ? ഈ വില്ലേജ് ഓഫിസ് ക്വാർട്ടേഴ്സ്

    മൂവാറ്റുപുഴ: കെട്ടിട നമ്പർ ലഭിക്കാത്തതിനെ തുടർന്ന് ലക്ഷങ്ങൾ ചെലവഴിച്ച് വർഷങ്ങൾക്ക് മുമ്പ് നിർമാണം പൂർത്തിയായ വില്ലേജ് ഓഫിസ് ക്വാർട്ടേഴ്സ് ഇനിയും തുറന്നില്ല. കെട്ടിട നമ്പർ ഇട്ടു നൽകാൻ ആവശ്യമായ സൈറ്റ് പ്ലാൻ പൊതുമരാമത്ത് ബിൽഡിങ്സ് വിഭാഗം ഇതുവരെ നൽകിയിട്ടില്ല. പലവട്ടം ഇക്കാര്യം ആവശ്യപ്പെട്ട് പൊതുമരാമത്ത് വിഭാഗം എക്‌സിക്യൂട്ടിവ് എൻജിനീയർ ഉൾപ്പെടെയുള്ളവർക്കു പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ല. 20 ലക്ഷം രൂപയോളം ചെലവഴിച്ചാണ് കല്ലൂർക്കാട് വില്ലേജ് ഓഫിസ് ക്വാർട്ടേഴ്‌സ് നിർമിച്ചത്. നിർമാണം പൂർത്തിയാക്കി വർഷങ്ങൾ കഴിഞ്ഞിട്ടും കെട്ടിടം ഉപയോഗിക്കാൻ…

    read more

  • വിഭാഗീയത രൂക്ഷം; സി.പി.എം ഏഴിക്കര ലോക്കൽ സമ്മേളനം നിർത്തിവെച്ചു

    വിഭാഗീയത രൂക്ഷം; സി.പി.എം ഏഴിക്കര ലോക്കൽ സമ്മേളനം നിർത്തിവെച്ചു

    പറവൂർ: അഴിമതി ആരോപണങ്ങളും വിഭാഗീയതയും രൂക്ഷമായതിനെത്തുടർന്ന് തർക്കത്തിലും ബഹളത്തിലും നടപടികൾ മുന്നോട്ട് കൊണ്ടുപോകാനാകാതെ സി.പി.എം ഏഴിക്കര ലോക്കൽ സമ്മേളനം നിർത്തിവെച്ചു. ബ്രാഞ്ച് സമ്മേളനങ്ങളിലും ഇതായിരുന്നു സ്ഥിതി. നിർത്തിവെച്ച നാല് ബ്രാഞ്ച് സമ്മേളനം റദ്ദാക്കി. ബ്രാഞ്ച് കമ്മിറ്റി അംഗമായ പി. തമ്പിയെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത് ലോക്കൽ സമ്മേളനത്തിൽ ചർച്ചയായി. ചില നേതാക്കളുടെ ഭീഷണിയും വ്യക്തിഹത്യയുമാണ് മരണത്തിന് കാരണമെന്ന് ആരോപണമുണ്ട്. ഇതിനുപുറമെ ചില നേതാക്കളുടെ പാർട്ടിവിരുദ്ധ പ്രവർത്തനങ്ങളും സാമ്പത്തിക ഇടപാടുകളും ചർച്ചയായതോടെയാണ് തർക്കവും ബഹളവും ഉടലെടുത്തത്. ഔദ്യോഗികപക്ഷം ഇതിനെ പ്രതിരോധിക്കാൻ…

    read more

  • എൻജിൻ നിലച്ചു; റോ റോ നിയന്ത്രണംവിട്ട് ഒഴുകി

    എൻജിൻ നിലച്ചു; റോ റോ നിയന്ത്രണംവിട്ട് ഒഴുകി

    വൈപ്പിൻ: വൈപ്പിൻ-ഫോർട്ട്കൊച്ചി റോ റോ സർവിസിലെ സേതു സാഗർ രണ്ട് എൻജിൻ തകരാറിലായതിനെത്തുടർന്ന് നിയന്ത്രണംവിട്ട് ഒഴുകി. ഉടൻ ജങ്കാർ കരയിലെത്തിച്ച് തകരാർ പരിഹരിക്കാൻ ശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല. എൻജിനിലേക്ക് വെള്ളം കയറുന്നതാണ് തകരാറിന് കാരണമായി പറയുന്നത്. തകരാർ പരിഹരിക്കാൻ ദിവസങ്ങളെടുക്കും. റോ റോ സർവിസ് അടിക്കടി നിലക്കുന്നതിൽ നാട്ടുകാർ പ്രതിഷേധത്തിലാണ്. രാവിലെയും വൈകീട്ടും മറുകര പറ്റാന്‍ വാഹനങ്ങളും യാത്രക്കാരും ജങ്കാര്‍ ജെട്ടികളില്‍ മണിക്കൂറുകളോളമാണ് കാത്തുകിടക്കുന്നത്. ഇതിനിടയിൽ ഒരു റോ റോ മാത്രം സർവിസ് നടത്തുന്നത് യാത്രക്കാരെ…

    read more

  • പായലിനെ പിടികൂടാൻ വീഡ് ഹാർവെസ്റ്റർ ‘കായലിലിറങ്ങി’

    പായലിനെ പിടികൂടാൻ വീഡ് ഹാർവെസ്റ്റർ ‘കായലിലിറങ്ങി’

    കൊച്ചി: കനാലുകളിൽ അടിഞ്ഞുകൂടുന്ന മാലിന്യവും പായലും എളുപ്പത്തിൽ മാറ്റാനുള്ള ആംഫിബിയൻ വീഡ് ഹാർവെസ്റ്റർ കൊച്ചിയിലെ കായലുകളിലെത്തി. ജലാശയങ്ങളെ സംരക്ഷിക്കുകയും ജലജീവികളെ ഉപദ്രവിക്കാത്ത തരത്തിൽ പ്രവർത്തിക്കുകയും ചെയ്യുന്ന മെഷീന്‍റെ പ്രവർത്തനം കൊച്ചി വടുതല ടി.പി കനാലിൽ തിങ്കളാഴ്ച തുടങ്ങി. 4.82 കോടി രൂപ വിലയുള്ള ഹാർവെസ്റ്റർ സി.എസ്.എം.എൽ ആണ് കഴിഞ്ഞദിവസം കൊച്ചി കോർപറേഷന് കൈമാറിയത്. മെയിന്‍റനൻസിനും ഓപറേഷനുമായി 9.10 കോടിയും വകയിരുത്തിയാണ് മെഷീൻ കൈമാറിയത്. തോടുകളിൽ ഏറ്റവും കൂടുതൽ നേരിടുന്ന മലിനീകരണ പ്രശ്‌നത്തിന് മെഷീന്‍റെ വരവോടെ പരിഹാരം കാണാനാകുമെന്ന…

    read more

  • തകർന്നടിഞ്ഞ് മാനസിക, ശാരീരികാരോഗ്യം

    കൊച്ചി: പലതരം മയക്കുമരുന്നുകളുടെ ഒഴുക്ക് ജില്ലയിലേക്ക് വർധിക്കുമ്പോൾ ശാരീരിക, മാനസീകാരോഗ്യം തകർക്കപ്പെട്ട് ലഹരിക്കടിപ്പെട്ടവർ. മയക്കുമരുന്ന് കിട്ടാതെ ഉറക്കമില്ലായ്മ മുതൽ മാനസിക വിഭ്രാന്തി വരെ അനുഭവിച്ച് ചികിത്സ തേടുന്നവരുടെ എണ്ണം അനുദിനം വർധിക്കുന്നതാണ് കാഴ്ച. കൗൺസലിങ് സെന്‍ററുകളിലെത്തുന്നവരിൽ വലിയൊരു ശതമാനം യുവജനങ്ങളാണെന്ന് മേഖലയിലുള്ളവർ വ്യക്തമാക്കുന്നു. വിമുക്തി മിഷന് കീഴിലുള്ള ജില്ലയിലെ ഡീ അഡിക്ഷൻ സെന്‍ററിൽ സംസ്ഥാനത്താകെ 1,27,683 പേർ ഒ.പിയിലും 10,548 പേർ കിടത്തി ചികിത്സക്കും എത്തിയിട്ടുണ്ട്. ഇതിൽ വലിയൊരു ശതമാനം എറണാകുളം ജില്ലയിലാണ്. എറണാകുളത്ത് വിമുക്തിയുടെ കൗൺസിലിങിന്…

    read more

  • വർഷങ്ങൾ നീണ്ട കാത്തിരിപ്പ്; 
മുറിക്കല്ല് ബൈപാസിന്‍റെ സ്ഥലം ഏറ്റെടുക്കൽ പൂർത്തിയായി

    വർഷങ്ങൾ നീണ്ട കാത്തിരിപ്പ്; മുറിക്കല്ല് ബൈപാസിന്‍റെ സ്ഥലം ഏറ്റെടുക്കൽ പൂർത്തിയായി

    മൂവാറ്റുപുഴ: കാത്തിരിപ്പിന് വിരാമം; മുറിക്കല്ല് ബൈപാസ് നിർമാണത്തിനുള്ള ഭൂമി ഏറ്റെടുക്കൽ പൂർത്തിയായി. എന്നാൽ, ട്രഷറി നിയന്ത്രണം തുടരുന്നതിനാൽ കുറച്ചുപേർക്ക് പണം നൽകാത്തതിനാൽ ഭൂമിയുടെ കൈമാറ്റം നടന്നിട്ടില്ല. ഇത് പൂർത്തിയാക്കി താമസിയാതെ ഭൂമി കെ.ആർ.എഫ്.ഇക്ക് വിട്ടുകൊടുക്കാനാണ് റവന്യൂ വകുപ്പ് നീക്കം നടത്തുന്നത്. കടാതിയിൽ നിന്ന് ആരംഭിച്ച് 130 ൽ എം.സി.റോഡുമായി സ ന്ധിക്കുന്ന മൂന്ന് കിലോമീറ്റർ ബൈപാസിനായി 80 പേരിൽ നിന്ന് രണ്ട് ഹെക്ടർ ഭൂമിയാണ് ഏറ്റെടുത്തത്. മുഴുവൻ പേരുടെയും ഭൂമി ഏറ്റെടുക്കൽ കഴിഞ്ഞ ദിവസമാണ് പൂർത്തിയായത്. എന്നാൽ,…

    read more

  • മട്ടാഞ്ചേരി മെട്രോ വാട്ടർ ജെട്ടി ഉദ്ഘാടനം വീണ്ടും നീളുന്നു

    മട്ടാഞ്ചേരി മെട്രോ വാട്ടർ ജെട്ടി ഉദ്ഘാടനം വീണ്ടും നീളുന്നു

    മട്ടാഞ്ചേരി: മട്ടാഞ്ചേരി ജലമെട്രോ ജെട്ടി ഉദ്ഘാടനം വീണ്ടും നീളുന്നു. കോടതി ഇടപെടലിനെ തുടർന്ന് സെപ്റ്റംബർ മാസം ഉദ്ഘാടനം ചെയ്യുമെന്ന് പ്രഖ്യാപിച്ച് നിർമാണം തുടങ്ങിയ ജെട്ടി ഡിസംബറിൽ പുർത്തിയാക്കാനാകുമെന്നാണ് അധികൃതരുടെ ഇപ്പോഴത്തെ കണക്കുകൂട്ടൽ. ആദ്യ നിർമാണ പട്ടികയിൽ ഇടം പിടിച്ച മെട്രോ ജെട്ടി നിർമാണം കരാറുകാരന്‍റെ നടപടികളെ തുടർന്ന് അനന്തമായി നീണ്ടു. നാട്ടുകാർ സമരങ്ങൾ നടത്തി മടുത്തതോടെ കോടതിയെ സമീപിച്ചു. തുടർന്നാണ് ജെട്ടി നിർമാണം വേഗത്തിലായത്. എന്നാൽ സെപ്റ്റംബറിൽ പൂർത്തീകരിക്കാനാകുമെന്ന പ്രഖ്യാപനം വീണ്ടും പാളി. പുതുവത്സര സമ്മാനമായി ജെട്ടി…

    read more