Ernakulam News

  • കൂട്ടുകാരുമൊത്ത് പെരിയാറിൽ കുളിക്കാനിറങ്ങിയ എൻജിനീയറിങ് വിദ്യാർഥി മുങ്ങിമരിച്ചു

    കൂട്ടുകാരുമൊത്ത് പെരിയാറിൽ കുളിക്കാനിറങ്ങിയ എൻജിനീയറിങ് വിദ്യാർഥി മുങ്ങിമരിച്ചു

    ആലുവ: കൂട്ടുകാരുമൊത്ത് പെരിയാറിൽ കുളിക്കാനിറങ്ങിയ എൻജിനീയറിങ് വിദ്യാർഥി മുങ്ങിമരിച്ചു. മുപ്പത്തടം പൊന്നാരം കവലയിൽ കപ്പിത്താൻ പറമ്പിൽ വി.ജി. ലൈജുവിന്‍റെ മകൻ വൈഷ്ണവാണ് (18) മരിച്ചത്. ഞായറാഴ്ച്ച രാവിലെ 11 ഓടെ കിഴക്കെ കടുങ്ങല്ലൂർ പുന്നേലിക്കടവിലായിരുന്നു സംഭവം. ആലുവയിലെ ടർഫ് കോർട്ടിൽ ഫുട്ബാൾ കളി കഴിഞ്ഞ് മടങ്ങുംവഴി കൂട്ടുകാരുമൊത്ത് കുളിക്കാനിറങ്ങിയതായിരുന്നു. നീന്തൽ വശമില്ലാത്ത വൈഷ്ണവ് മുങ്ങിത്താഴുന്നത് കണ്ട് കൂടെയുണ്ടായ സുഹൃത്ത് രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. വിദ്യാർഥികൾ ഒച്ചവെച്ചതോടെ പ്രദേശവാസികൾ സ്ഥലത്ത് എത്തുകയും ആലുവ അഗ്നിരക്ഷാ സേനയെയും ഉളിയന്നൂർ സ്കൂബ…

    read more

  • ദേശീയപാത നിർമാണം; ചളിക്കുണ്ടായി വടക്കേക്കര അടിപ്പാത

    ദേശീയപാത നിർമാണം; ചളിക്കുണ്ടായി വടക്കേക്കര അടിപ്പാത

    പറവൂർ: ദേശീയപാത 66 വികസനത്തിന്‍റെ ഭാഗമായി വടക്കേക്കര പഴയ ദേശീയപാത പാലത്തിന് സമീപം അടിപ്പാതയിൽ ചളിയും വെള്ളക്കെട്ടും. വടക്കേക്കര ഗ്രാമ പഞ്ചായത്ത് 12ാം വാർഡിലെ ഓണത്തുക്കാട് പഴയ ദേശീയ പാത പാലത്തിന് സമീപം അടിപ്പാതയിൽ 17 കുടുംബങ്ങൾ ദുരിതത്തിലായിട്ട് ദിവസങ്ങളായി. ഇതുവഴി കാൽനട പോലും ദുസ്സഹമായിരിക്കുകയാണ്. സഞ്ചാര പാത ചളിക്കുണ്ടായതോടെ ബദൽ മാർഗമില്ലാതെ വിദ്യാർഥികളും പ്രായമായവരും ഉൾപ്പെടെയുള്ളവർ ദുരിതത്തിലാണ്. സർവിസ് റോഡിൽ യാത്രക്ക് ബദൽ സംവിധാനമൊരുക്കാത്തതിൽ പ്രതിഷേധം ഉയർന്നിട്ടുണ്ട്. സൈക്കിളും ഇരുചക്രവാഹനങ്ങളും ഉൾപ്പെടെ ഒരു വാഹനത്തിനും കടന്നുപോകാൻ…

    read more

  • പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ ബംഗാൾ സ്വദേശി പിടിയിൽ

    പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ ബംഗാൾ സ്വദേശി പിടിയിൽ

    അങ്കമാലി: പ്രണയം നടിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കടത്തിക്കൊണ്ടുപോയ കേസിൽ യുവാവിനെ മൂർഷിദാബാദിൽ നിന്ന് പിടികൂടി. പശ്ചിമ ബംഗാൾ മൂർഷിദാബാദ് ജാലങ്കി സ്വദേശി സബൂജിനെയാണ് (22) സംഭവം നടന്ന് ദിവസങ്ങൾക്കകം അങ്കമാലി പൊലീസ് പിടികൂടിയത്. അങ്കമാലി ഭാഗത്ത് വാടകക്ക് താമസിക്കുന്ന ഉത്തർപ്രദേശ് സ്വദേശികളായ ദമ്പതികളുടെ മകളെ കാണാതായതായി കഴിഞ്ഞ ഞായറാഴ്ച പൊലീസ് സ്റ്റേഷനിൽ പരാതി ലഭിച്ചു. അന്വേഷണത്തിൽ പ്രതി പെൺകുട്ടിയേയും കൊണ്ട് ബസിൽ ബംഗളുരുവിലെത്തിയതായും അവിടെ നിന്ന് വിമാനമാർഗം കൊൽക്കത്തയിലേക്ക് കടന്നതായും അറിഞ്ഞു. സബ് ഇൻസ്പെക്ടർ കെ. പ്രദീപ്…

    read more

  • പുല്ലുവഴി ഡബിള്‍ പാലം നിര്‍മാണം അടുത്ത മാസം

    പുല്ലുവഴി ഡബിള്‍ പാലം നിര്‍മാണം അടുത്ത മാസം

    പെരുമ്പാവൂര്‍: എം.സി റോഡിലെ പുല്ലുവഴി ഡബിള്‍ പാലം നിര്‍മാണം നവംബര്‍ പകുതിയോടെ ആരംഭിക്കാന്‍ തീരുമാനം. ഇതുമായി ബന്ധപ്പെട്ട യോഗം രായമംഗലം പഞ്ചായത്ത് ഹാളില്‍ ചേര്‍ന്നു. രായമംഗലം ഗ്രാമപഞ്ചായത്തിലൂടെ പോകുന്ന തായ്ക്കര ഭാഗത്തെ തായ്ക്കരച്ചിറ പാലം രണ്ട് പ്രത്യേക പാലങ്ങളായാണ് നിർമിച്ചിട്ടുള്ളത്. അതില്‍ പഴയ പാലത്തിന്റെ സ്പാന്‍ 7.70 മീറ്ററും വീതി 7.60 മീറ്ററുമാണ്. പഴയ പാലം പുനര്‍നിര്‍മിക്കുന്നതിനായി 2023 നവംബര്‍ 28ന് 200 ലക്ഷം രൂപയുടെ ഭരണാനുമതി ലഭ്യമായിരുന്നു. സാങ്കേതികാനുമതി ലഭ്യമാക്കി 182.64 ലക്ഷത്തിന് ഈ മാസം…

    read more

  • മലയാളത്തിന്‍റെ സാംസ്കാരിക മുഖത്തിന് 98ന്‍റെ നിറവ്

    മലയാളത്തിന്‍റെ സാംസ്കാരിക മുഖത്തിന് 98ന്‍റെ നിറവ്

    കൊച്ചി: മലയാളത്തിന്‍റെ സാംസ്കാരിക മുഖത്തിന് ഇന്ന് 98 വയസ്സിന്‍റെ ചെറുപ്പം. തളരാത്ത ഊർജവുമായി സാഹിത്യ, സാംസ്കാരിക വേദികളിലെ നിറസാന്നിധ്യമായി മുന്നിൽ നിൽക്കുന്ന പ്രഫ. എം.കെ. സാനുവിനാണ് ഇന്ന് ജന്മദിനം. രാഷ്ട്രീയ, കലാസാംസ്കാരിക, സാമൂഹിക വേദികളിൽ യുവത്വത്തിന്‍റെ പ്രസരിപ്പോടെ സജീവമാണ് ഈ പ്രായത്തിലും അദ്ദേഹം. അക്ഷരങ്ങളെ ചേർത്തുപിടിക്കുന്നതാണ് സാനു മാഷിന്‍റെ പിറന്നാൾ ദിനവും. അദ്ദേഹം രചിച്ച ‘അന്തിമേഘങ്ങളിലെ വർണഭേദങ്ങൾ’ എന്ന പുസ്തകം ഇന്ന് പ്രകാശനം ചെയ്യപ്പെടും. സാഹിത്യവിമർശകനും എഴുത്തുകാരനുമായ എം.കെ. സാനുവിന്‍റെ ഓരോ പ്രഭാതവും തിരക്കേറിയതാണ്. സാഹിത്യരചന സാമൂഹിക…

    read more

  • പറക്കോട് മേഖലയിൽ മഞ്ഞപ്പിത്തം പടരുന്നു

    പറക്കോട് മേഖലയിൽ മഞ്ഞപ്പിത്തം പടരുന്നു

    പള്ളിക്കര: പറക്കോട് മേഖലയിൽ മഞ്ഞപ്പിത്തം പടരുന്നു. രണ്ടാഴ്ചക്കുള്ളിൽ അഞ്ചു വീടുകളിൽ മഞ്ഞപ്പിത്തം സ്ഥിരീകരിച്ചിട്ടുണ്ട്. പറക്കോട്, പുത്തൻ പള്ളി മേഖലയിലാണ് രോഗം പടരുന്നത്. പറക്കോട് ആശേരിമൂല റോഡിലുള്ള മൂന്ന് വീട്ടുകാർ ഒരേ കിണറിൽ നിന്നാണ് കുടിവെള്ളം എടുക്കുന്നത്. ഈ മൂന്ന് വീട്ടിലും മഞ്ഞപ്പിത്തമുണ്ട്. പരിസരത്തെ മറ്റൊരു വീട്ടിലുമുണ്ട്. പുത്തൻ പള്ളിയിൽ മഞ്ഞപ്പിത്തം കണ്ടെത്തിയ വീട്ടിൽ കഴിഞ്ഞ ദിവസം സൽക്കാരം നടന്നിരുന്നു. അവിടെ നിന്നാണോ പടർന്നത് എന്നാണ് സംശയം. ഇതേ തുടർന്ന് ശനിയാഴ്ച ആരോഗ്യവകുപ്പിൻറെ നേതൃത്വത്തിൽ ബോധവത്കരണം നടത്തുന്നുണ്ട്. ചർദ്ദിയും…

    read more

  • ഹോട്ടലുകളിൽനിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തു

    ഹോട്ടലുകളിൽനിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തു

    കാക്കനാട്: തൃക്കാക്കര നഗരസഭാ പരിധിയിലെ ഹോട്ടലുകളിലും ഷോപ്പുകളിലും ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ നടത്തിയ മിന്നൽ പരിശോധനയിൽ പഴകിയ ഭക്ഷണങ്ങളും നിരോധിത പുകയില, പ്ലാസ്റ്റിക് ഉൽപന്നങ്ങൾ എന്നിവ പിടിച്ചെടുത്തു. കാക്കനാട് ജങ്ഷനിലെ ഹോട്ടൽ പാരഡൈസ്, മീഡിയ അക്കാദമിക്ക് സമീപത്തെ പാർക്ക് റെസിഡൻസി ബാർ ഹോട്ടൽ എന്നിവിടങ്ങളിൽനിന്നും പിടിച്ചെടുത്ത പഴകിയ ഭക്ഷ്യവസ്തുക്കൾ മുഴുവൻ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ നഗരസഭ അങ്കണത്തിൽ എത്തിച്ചു. ഹോട്ടലിന്റെ പേരടക്കം ഇവ പരസ്യമായി പ്രദർശിപ്പിക്കുകയും ചെയ്തശേഷം കുഴിച്ചുമൂടി. രണ്ട് ഹോട്ടലുകൾക്കും നിരോധിത പുകയില ഉൽപന്നങ്ങൾ വിറ്റ…

    read more

  • റോഡിനിരുവശവും അനധികൃത പാർക്കിങ്

    റോഡിനിരുവശവും അനധികൃത പാർക്കിങ്

    കാക്കനാട്: തൃക്കാക്കരയിലെ തിരക്കേറിയ റോഡുകളിൽ അനധികൃത പാർക്കിങ്കാൽനട യാത്രക്കാർക്കും വാഹനയാത്രക്കാർക്കും ദുരിതമാകുന്നു. കാക്കനാട് സീപോർട്ട് എയർപോർട്ട് റോഡിലെ സഹകരണ ആശുപത്രിക്ക് സമീപവും, സീപോർട്ട് റോഡിലെ ഇരുവശത്തുമാണ് അനധികൃത പാർക്കിങ് മൂലം യാത്രക്കാർ കൂടുതൽ ദുരിതമനുഭവിക്കുന്നത്. കാക്കനാട് മുനിസിപ്പല്‍ സ്റ്റാന്‍ഡ് മുതല്‍ ജില്ല പഞ്ചായത്ത് ഓഫിസിന്റെ പടിഞ്ഞാറെ കവാടം വരെ നിരവധി വാഹനങ്ങളാണ് സീപോര്‍ട്ട് റോഡില്‍ പാര്‍ക്ക് ചെയ്തിരിക്കുന്നത്. കാക്കനാട് നിന്ന് ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്ക് സര്‍വീസ് നടത്തുന്ന ബസുകളാണ് ഇവിടെ പാര്‍ക്ക് ചെയ്തിരിക്കുന്നതില്‍ ഏറെയും. കൂടാതെ പാർക്കിങ്…

    read more

  • റോഡിന്‍റെ വീതി കുറച്ച് നവീകരണം

    റോഡിന്‍റെ വീതി കുറച്ച് നവീകരണം

    ഫോർട്ട്കൊച്ചി: കൊച്ചിൻ സ്മാർട്ട് മിഷൻ ലിമിറ്റഡിന്‍റെ നവീകരണത്തെ തുടർന്ന് റോഡിന് വീതി കുറഞ്ഞതായി നാട്ടുകാരുടെ പരാതി. ഫോർട്ട്കൊച്ചി റോ റോ ജെട്ടി മുതൽ ആസ്പിൻ വാൾ കവല വരെയുള്ള റോഡിന്റെ നിർമാണത്തിലാണ് വ്യാപക പരാതി ഉയർന്നിരിക്കുന്നത്. നിലവിൽ റോ റോ വെസലിലേക്ക് കയറാനുള്ള ഊഴം കാത്ത് കാറുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ ഈ റോഡരികിലാണ് കാത്തുകിടക്കുന്നത്. ഇങ്ങനെ ടേൺ കാത്ത് കിടക്കുന്ന വാഹനങ്ങൾ കാരണം റോഡിലൂടെ വാഹനങ്ങൾ കടന്നുപോകുന്നതിന് പ്രയാസം നേരിട്ടു വരികയാണ്. ഇതുമൂലം സ്ഥിരമായി വലിയ ഗതാഗതക്കുരുക്കം…

    read more

  • കായൽ കാഴ്ചകളിലേക്ക് ഉല്ലാസയാത്ര ഒരുക്കി ’ഇന്ദ്ര’

    കായൽ കാഴ്ചകളിലേക്ക് ഉല്ലാസയാത്ര ഒരുക്കി ’ഇന്ദ്ര’

    കൊച്ചി: കൊച്ചിയുടെ കായൽ കാഴ്ചകളിലേക്ക് ഉല്ലാസ യാത്ര ഒരുക്കി ജലഗതാഗത വകുപ്പിന്‍റെ ‘ഇന്ദ്ര’ ബോട്ട് സർവീസ്. എറണാകുളം ബോട്ട് ജെട്ടിയിൽ സർവീസ് നടത്തുന്ന, രാജ്യത്തെ ഏറ്റവും വലിയ സൗരോർജ ബോട്ടായ ഇന്ദ്ര കൊച്ചിയിലെ ഏറ്റവും ചെലവ് കുറഞ്ഞ ഉല്ലാസയാത്ര ബോട്ടാണെന്ന് ജലഗതാഗത വകുപ്പ് അധികൃതർ പറഞ്ഞു. ശീതീകരിച്ച താഴത്തെ നിലയിൽ ഇരുന്നും, മുകളിൽ നിന്നും രണ്ട് മണിക്കൂറോളം കായൽ കാഴ്ചകൾ ആസ്വദിക്കാം. അഞ്ചു മുതൽ 12 വയസ്സ് വരെയുള്ളവർക്ക് 150 രൂപയും മുതിർന്നവർക്ക് 300 രൂപയുമാണ് നിരക്ക്.…

    read more