Ernakulam News

  • വൃക്കരോഗം ബാധിച്ച മൂന്നുവയസ്സുകാരൻ ചികിത്സ സഹായം തേടുന്നു

    വൃക്കരോഗം ബാധിച്ച മൂന്നുവയസ്സുകാരൻ ചികിത്സ സഹായം തേടുന്നു

    വൈപ്പിൻ: ഗുരുതര വൃക്കരോഗം ബാധിച്ച മൂന്നു വയസ്സുകാരൻ ചികിത്സാസഹായം തേടുന്നു. എടവനക്കാട് നികത്തിത്തറ മിഥുൻരാജിന്റെയും അലീനയുടെയും മകൻ അലംകൃതാണ് വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് സഹായം തേടുന്നത്. ജനിക്കുമ്പോൾതന്നെ വൃക്ക തകരാർ ഉണ്ടായിരുന്ന കുട്ടിക്ക് ഒരുവയസ്സുള്ളപ്പോൾ അർബുദം കണ്ടെത്തിയെങ്കിലും വൈകാതെ വൃക്ക പ്രവർത്തനരഹിതമായി. ഇതേതുടർന്ന് രണ്ടര വർഷത്തോളമായി ഡയാലിസിസ് നടത്തിവരുകയാണ്.ഇനി വൃക്ക മാറ്റിവെക്കൽ മാത്രമാണ് പരിഹാരമെന്നാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്. ഇതിന് 25 ലക്ഷത്തിലേറെ രൂപ ചെലവ് വരും. വീടില്ലാത്ത കുടുംബം വാടകക്കാണ് കഴിയുന്നത്. പെയിന്റിങ് തൊഴിലാളിയായ മിഥുൻരാജിന് ചികിത്സക്കുള്ള…

    read more

  • തെരുവിൽ അലഞ്ഞ അന്തർസംസ്ഥാന യുവതിയും കുഞ്ഞും പീസ് വാലിയിലൂടെ വീടണഞ്ഞു

    തെരുവിൽ അലഞ്ഞ അന്തർസംസ്ഥാന യുവതിയും കുഞ്ഞും പീസ് വാലിയിലൂടെ വീടണഞ്ഞു

    കോതമംഗലം: മാനസിക വിഭ്രാന്തിയുമായി തെരുവിൽ അലഞ്ഞിരുന്ന അന്തർസംസ്ഥാന യുവതിയും കുഞ്ഞും പീസ് വാലിയിലൂടെ വീടണഞ്ഞു. രണ്ടുമാസം മുമ്പാണ് എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷൻ പരിസരത്ത് മാനസിക വിഭ്രാന്തിയുമായി അലഞ്ഞുനടന്ന യുവതിയെയും നാലുവയസ്സ് തോന്നിക്കുന്ന കുഞ്ഞിനെയും പൊലീസ് കണ്ടെത്തുന്നത്. തുടർന്ന് ശിശുക്ഷേമ സമിതിവഴി ചികിത്സക്കും പരിചരണത്തിനുമായി കോതമംഗലം പീസ് വാലിയെ ഏൽപിച്ചു. പീസ് വാലിക്ക് കീഴിലെ നിർഭയ കേന്ദ്രത്തിലും സൈക്യാട്രി ഹോസ്പിറ്റലിലുമായി നൽകിയ വിദഗ്ധ ചികിത്സയിലൂടെ യുവതി പതിയെ സാധാരണ മാനസികാവസ്ഥ കൈവരിച്ചു. അമ്മ ചികിത്സയിൽ കഴിഞ്ഞിരുന്ന നാളുകളിൽ…

    read more

  • വികസനം വി.ഐ.പികൾക്ക് മാത്രമോ? -ഹൈകോടതി

    വികസനം വി.ഐ.പികൾക്ക് മാത്രമോ? -ഹൈകോടതി

    കൊച്ചി: വി.ഐ.പികൾ താമസിക്കുന്നിടത്ത് മാത്രമേ വികസനം നടപ്പാക്കുകയുള്ളോയെന്ന് ഹൈകോടതി. പണിതീരാത്ത മുല്ലശ്ശേരി കനാൽ പദ്ധതിയും ചോർന്നൊലിക്കുന്ന പി ആൻഡ് ടി ഫ്ലാറ്റ് പദ്ധതിയുമായി ബന്ധപ്പെട്ട് സർക്കാ‌ർ സംവിധാനങ്ങളെ നിശിതമായി വിമർശിച്ചാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഇക്കാര്യം ആരാഞ്ഞത്. സ‌ർക്കാർ സംവിധാനങ്ങൾ പിന്നാലെ നിന്നിട്ടും ഭരണനിർവഹണ സംവിധാനം സഹകരിക്കാത്ത അവസ്ഥയാണ്. ഈ പദ്ധതികളുടെ കാര്യത്തിൽ ജില്ല കലക്ടർ പ്രത്യേക ശ്രദ്ധ പുലർത്തണമെന്നും രണ്ടാഴ്ചക്കകം സമഗ്ര റിപ്പോർട്ട് നൽകണമെന്നും കോടതി നിർദേശിച്ചു. മാസങ്ങൾക്കകം പൂർത്തിയാക്കുമെന്ന് പറഞ്ഞ മുല്ലശ്ശേരി കനാൽ നവീകരണം…

    read more

  • ആലുവ നഗരസഭ സ്റ്റേഡിയം; ടർഫാക്കുന്നതിനെതിരെ ഹൈകോടതിയിൽ ഹരജി

    ആലുവ നഗരസഭ സ്റ്റേഡിയം; ടർഫാക്കുന്നതിനെതിരെ ഹൈകോടതിയിൽ ഹരജി

    ആലുവ: നഗരസഭ സ്റ്റേഡിയം ടർഫ് ആക്കി മാറ്റാനുള്ള നഗരസഭ തീരുമാനത്തിനെതിരെ ഹൈകോടതിയിൽ ഹരജി. സി.പി.എം ആലുവ ഏരിയ കമ്മിറ്റി അംഗവും നഗരസഭ മുൻ കൗൺസിലറുമായ രാജീവ് സഖറിയയാണ് പൊതുസ്റ്റേഡിയം ടർഫ് ആക്കുന്നതിനെതിരെ ഹൈകോടതിയെ സമീപിച്ചത്. ഹരജിയിൽ കോടതി നഗരസഭയുടെ വിശദീകരണം തേടി. പ്രായഭേദമന്യേ എല്ലാവിഭാഗം ജനങ്ങളും കായിക വിനോദത്തിനും വ്യായാമത്തിനും പരിശീലനത്തിനും മത്സരങ്ങൾക്കും ആശ്രയിക്കുന്നത് നഗരസഭ സ്റ്റേഡിയത്തെയാണെന്ന് പരാതിക്കാരൻ പറയുന്നു. പ്രകൃതിദത്ത പുൽത്തകിടി മാറ്റി സിന്തറ്റിക് ടർഫ് പാകി ഫുട്‌ബാളിന് മാത്രമായി ഉപയോഗിക്കാനാണ് നഗരസഭയുടെ നീക്കമെന്ന് ഹരജിയിൽ…

    read more

  • വേണം പേഴക്കാപ്പിള്ളി കവല കേന്ദ്രീകരിച്ച് പൊലീസ് സ്റ്റേഷൻ

    വേണം പേഴക്കാപ്പിള്ളി കവല കേന്ദ്രീകരിച്ച് പൊലീസ് സ്റ്റേഷൻ

    മൂവാറ്റുപുഴ: ജില്ലയിലെ വലിയ പഞ്ചായത്തായ പായിപ്ര പഞ്ചായത്തിലെ പേഴക്കാപ്പിള്ളി കവല കേന്ദ്രീകരിച്ച് പുതിയ പൊലീസ് സ്റ്റേഷൻ ആരംഭിക്കണമെന്ന ആവശ്യം ശക്തമാകുന്നു. 2017ൽ ഇവിടം കേന്ദ്രീകരിച്ച് സ്റ്റേഷൻ ആരംഭിക്കാൻ നടപടികൾ ആരംഭിച്ചിരുന്നെങ്കിലും പഞ്ചായത്തിന്‍റെ നിസ്സഹകരണംമൂലം സർക്കാർ നീക്കം നടന്നില്ല. അഞ്ചുവർഷം മുമ്പ് നടപടിക്രമങ്ങൾ പൂർത്തിയാക്കി തുടങ്ങാൻ തീരുമാനിച്ച പൊലീസ് സ്റ്റേഷനാണ് ഇതുവഴി നഷ്ടമായത്. റൂറല്‍ ജില്ലയില്‍ പ്രവര്‍ത്തന പരിധികൊണ്ടും വിസ്തൃതികൊണ്ടും മുന്നിലാണ് മൂവാറ്റുപുഴ സ്റ്റേഷൻ. വര്‍ധിച്ചുവരുന്ന ക്രിമിനല്‍ കേസുകള്‍, ട്രാഫിക് സംബന്ധമായ കേസുകള്‍ എന്നിവ കണക്കാക്കിയാണ് വിഭജനം നടത്തി…

    read more

  • സീപോർട്ട് – എയർപോർട്ട് റോഡ് രണ്ടാംഘട്ടം; സ്ഥലമെടുപ്പിന് തുക അനുവദിച്ചു

    സീപോർട്ട് – എയർപോർട്ട് റോഡ് രണ്ടാംഘട്ടം; സ്ഥലമെടുപ്പിന് തുക അനുവദിച്ചു

    ആലുവ: സീപോർട്ട് – എയർപോർട്ട് റോഡിന്‍റെ രണ്ടാംഘട്ട നിർമാണത്തിനുള്ള സ്ഥലമെടുപ്പിനടക്കം തുക അനുവദിച്ചു. രണ്ടാംഘട്ടമായ എൻ.എ.ഡി മുതൽ മഹിളാലയം പാലം വരെ ഭാഗത്തിന്‍റെ നിർമാണത്തിനാണ് തുക അനുവദിച്ചത്. ആവശ്യമായ ഭൂമി ഏറ്റെടുക്കുന്നതിനും പൊളിച്ചുമാറ്റേണ്ട വീടുകൾക്കും വ്യാപാരസ്ഥാപനങ്ങൾക്കും നഷ്ടപരിഹാരം നൽകുന്നതിനുമായി 5,69,34,85,606 കോടി രൂപയാണ് അനുവദിച്ചത്. നിർവഹണ ഏജൻസിയായ റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപറേഷന് കിഫ്‌ബി ഈ പണം കൈമാറി. എൻ.എ.ഡി മുതൽ മഹിളാലയം പാലം വരെ ഭാഗത്തിന്‍റെ നിർമാണത്തിനായുള്ള സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നോട്ടിഫിക്കേഷൻ വന്നിട്ട് 22 വർഷത്തോളമായി.…

    read more

  • ജില്ലയിൽ 42,000 കടന്ന് സിറ്റി ഗ്യാസ് പൈപ്പ് ലൈൻ കണക്ഷൻ

    കൊച്ചി: ജില്ലയിൽ 42,000 കടന്ന് സിറ്റി ഗ്യാസ് കണക്ഷൻ. കളമശ്ശേരി, എറണാകുളം, തൃക്കാക്കര, തൃപ്പൂണിത്തുറ, ആലുവ നിയമസഭാ മണ്ഡലങ്ങളിലും ഏലൂർ, മരട് നഗരസഭകളിലുമായാണ് 42,030 കണക്ഷൻ നൽകിയത്. ഇതിൽ എറണാകുളം മണ്ഡലത്തിൽ മാത്രം 15,868 കണക്ഷൻ നൽകിയിട്ടുണ്ട്. നഗരങ്ങളിൽ പൈപ്പ് ലൈനിലൂടെ ഗ്യാസ് വിതരണം നടപ്പാക്കുന്നതിന് ഇന്ത്യൻ ഓയിൽ-അദാനി ഗ്യാസ് കമ്പനിക്ക് 2015 ഒക്ടോബറിലാണ് കേന്ദ്ര പെട്രോളിയം ആൻഡ് പ്രകൃതിവാതക നിയന്ത്രണ ബോർഡ് അംഗീകാരം നൽകിയത്. തുടർന്നാണ് കൊച്ചിയിൽ പദ്ധതിയുടെ പ്രവർത്തനങ്ങൾ ആരംഭിച്ചത്. ആറ് വർഷം; ഇഴഞ്ഞുനീങ്ങി…

    read more

  • അന്തർ സംസ്ഥാന തൊഴിലാളികളെ ആക്രമിച്ച് കവർച്ച നടത്തിയ സംഭവം; ഒരാൾ അറസ്റ്റിൽ

    അന്തർ സംസ്ഥാന തൊഴിലാളികളെ ആക്രമിച്ച് കവർച്ച നടത്തിയ സംഭവം; ഒരാൾ അറസ്റ്റിൽ

    ആലുവ: അന്തർ സംസ്ഥാന തൊഴിലാളികളെ ആക്രമിച്ച് കവർച്ച നടത്തിയ കേസിൽ ഒരാൾ അറസ്റ്റിൽ. വടക്കേകര പട്ടണംകവല പുത്തൂരം പറമ്പിൽ സോബിൻ കുമാർ (34)നെയാണ് അലുവ പൊലീസ് അറസ്റ്റ് ചെയ്തത്. ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി വധശ്രമം, കവർച്ച, മോഷണം തുടങ്ങി പതിനഞ്ചിലേറെ കേസുകളിൽ പ്രതിയാണ്. ഏപ്രിലിൽ ആലങ്ങാട് പൊലീസ് കവർച്ചക്കേസിൽ അറസ്റ്റ് ചെയ്ത ഇയാളെ വിയ്യൂർ സെൻട്രൽ ജയിലിൽ റിമാൻഡ് ചെയ്തിരുന്നു. ജയിലിൽ നിന്നിറങ്ങിയ പ്രതി മറ്റ് രണ്ട് പേരുമായി ചേർന്ന് അന്തർ സംസ്ഥാന തൊഴിലാളികളെ ആക്രമിച്ച് കവർച്ച…

    read more

  • മൂവാറ്റുപുഴ നഗരവികസനം; കെ.എസ്.ഇ.ബി ലൈനുകൾ ഭൂമിക്കടിയിലൂടെ

    മൂവാറ്റുപുഴ നഗരവികസനം; കെ.എസ്.ഇ.ബി ലൈനുകൾ ഭൂമിക്കടിയിലൂടെ

    മൂവാറ്റുപുഴ: നഗര റോഡ് വികസനവുമായി ബന്ധപ്പെട്ട് കെ.എസ്.ഇ.ബി ലൈനുകൾ ഭൂമിക്കടിയിലൂടെ കേബിൾ വഴി സ്ഥാപിക്കാൻ നടപടികൾ പൂർത്തിയായി. ഇതിന്‍റെ ഭാഗമായി പി.ഒ ജങ്ഷൻ മുതൽ അരമനപ്പടി വരെയുള്ള വൈദ്യുത കണക്ഷനുകൾ പുതുതായി വലിച്ചിരിക്കുന്ന ഏരിയൽ ബഞ്ചഡ് കേബിളുകളിലേക്ക് (എ.ബി.സി) മാറ്റി നൽകുന്ന പ്രവർത്തനങ്ങൾക്ക് അടുത്ത ദിവസം തുടക്കമാകുമെന്ന് മാത്യു കുഴൽനാടൻ എം.എൽ.എ അറിയിച്ചു. കേബിളുകൾ ഈ രീതിയിൽ മാറ്റി സ്ഥാപിക്കുക വഴി നഗരത്തിൽ കെ.എസ്.ഇ.ബിക്ക് എവിടെയെങ്കിലും ജോലികൾ നടത്തേണ്ടി വന്നാൽ ആ ഭാഗത്തെ വൈദ്യുതി വിതരണം മാത്രം…

    read more

  • പരിമിതികളെ അതിജയിക്കാൻ

    പരിമിതികളെ അതിജയിക്കാൻ

    കൊച്ചി: ആത്മവിശ്വാസവും ഇച്ഛാശക്തിയും കൈമുതലാക്കി പരിമിതികളെ മറികടക്കാൻ പ്രാപ്തരാകുന്നത് 8523 കുരുന്നുകൾ. ജില്ലയിലെ വിവിധ വിദ്യാലയങ്ങളിലാണ് എലെമന്‍ററി, സെക്കൻഡറി വിഭാഗങ്ങളിലായി ഇവരുടെ പോരാട്ടം. ഇക്കൂട്ടത്തിൽ തീർത്തും കിടപ്പിലായ 381 കുരുന്നുകളുമുണ്ട്. സമഗ്രശിക്ഷ കേരളയുടെ നേതൃത്വത്തിൽ പ്രത്യേക പരിശീലനം ലഭിച്ച സ്പെഷൽ എജുക്കേറ്റർമാരും അധ്യാപകരുമാണ് ശാരീരിക പരിമിതികളെ അതിജീവിക്കാൻ ഇവർക്ക് കരുത്തേകുന്നത്. കൈത്താങ്ങായി സേവനപദ്ധതികൾ മെഡിക്കൽ ക്യാമ്പുകൾ, വീൽചെയർ, ക്രച്ചസ്, ശ്രവണ സഹായി അടക്കമുള്ള സഹായ ഉപകരണങ്ങളുടെ വിതരണം, കലോത്സവങ്ങൾ, കായികമേളകൾ, വിനോദയാത്രകൾ അടക്കം ശാരീരിക പരിമിതിയുള്ള വിദ്യാർഥികൾക്കായി…

    read more