Ernakulam News

  • മൂവാറ്റുപുഴയാറിനെ മാലിന്യമുക്തമാക്കാൻ നടപടികളുമായി നഗരസഭ

    മൂവാറ്റുപുഴയാറിനെ മാലിന്യമുക്തമാക്കാൻ നടപടികളുമായി നഗരസഭ

    മൂവാറ്റുപുഴ: മാലിന്യവാഹിനിയായി മാറിയ മൂവാറ്റുപുഴയാറിനെ മാലിന്യമുക്തമാക്കാൻ നടപടികളുമായി നഗരസഭ. മാലിന്യം തള്ളുന്നത് തടയാൻ പ്രത്യേക സ്ക്വാഡിന് രൂപം നൽകുമെന്ന് ചെയർമാൻ പി.പി. എല്‍ദോസ് പറഞ്ഞു. മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച ശിൽപ്പശാലയിലാണ് പുഴയിൽ മാലിന്യ തള്ളുന്നത് തടയാൻ പ്രത്യേക സ്ക്വാഡിന് രൂപംനൽകാൻ തീരുമാനിച്ചത്. പാതയോരങ്ങളില്‍ മാലിന്യം തള്ളുന്നവരെ പിടികൂടാൻ ജനകീയ പങ്കാളിത്തത്തോടെ പ്രത്യേക വിഭാഗം രാപകൽ വ്യത്യാസമില്ലാതെ പ്രവർത്തിക്കും. മാലിന്യ മുക്ത മൂവാറ്റുപുഴ എന്ന ലക്ഷ്യം കൈവരിക്കാൻ വിപുല പദ്ധതിക്ക് ശില്പശാല രൂപംനൽകി. കക്കൂസ് മാലിന്യം…

    read more

  • പത്തുവയസ്സുകാരന് പീഡനം: പ്രതിക്ക് 72 വർഷം കഠിന തടവ്

    പത്തുവയസ്സുകാരന് പീഡനം: പ്രതിക്ക് 72 വർഷം കഠിന തടവ്

    കൊച്ചി: പത്തുവയസ്സുകാരനെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 72 വർഷം കഠിനതടവും 1.75 ലക്ഷം രൂപ പിഴയും ശിക്ഷ. ഉദയംപേരൂർ സ്വദേശി കെ.എ. അഖിലിനെയാണ് (31) സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമം പരിഗണിക്കുന്ന പ്രത്യേക കോടതി ജഡ്ജി കെ. സോമൻ ശിക്ഷിച്ചത്. സ്കൂൾ വാനി‍െൻറ ഡ്രൈവറായിരുന്നു പ്രതി. പോക്സോ വകുപ്പനുസരിച്ചുള്ള മൂന്ന് കുറ്റങ്ങളിൽ 20 വർഷം വീതം കഠിനതടവാണ് വിധിച്ചത്. ഇന്ത്യൻ ശിക്ഷാനിയമം അനുസരിച്ചുള്ള വകുപ്പുകളിൽ രണ്ടുവർഷവും പത്തുവർഷവും അടക്കമാണ് 72 വർഷത്തെ ശിക്ഷ വിധിച്ചത്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ…

    read more

  • ഈടാക്കിയത് 495.02 കോടി പിഴ; ക്വാറികളിൽ നിയമ ലംഘനങ്ങളുടെ ഖനനം

    കൊച്ചി: സംസ്ഥാനത്തെ ക്വാറികളിൽ നിയമലംഘനം വ്യാപകമെന്ന് തെളിയിച്ച് മൈനിങ് ആൻഡ് ജിയോളജി വകുപ്പി‍െൻറ കണക്കുകൾ. ഏഴ് വർഷത്തിനിടെ ക്വാറികളിലെ നിയമലംഘനത്തിന് 495.02 കോടി രൂപയാണ് പിഴയീടാക്കിയത്. 2020 മുതൽ 2023 വരെ മൂന്നുവർഷം പിഴത്തുകയിൽ വൻ വർധനയാണ് ഉണ്ടായത്. 2020-21 വർഷത്തിൽ 67.11 കോടിയായിരുന്ന പിഴ 2021-22 ആയപ്പോൾ 80.40 കോടിയായി. 2022-23ൽ ഇരട്ടിയും കടന്ന് 173.50 കോടിയായി. പിഴത്തുക ഏറ്റവും കൂടുതൽ എറണാകുളം ജില്ലയിൽനിന്നാണ് -98.09 കോടി. അനുവദനീയമായതിൽ കൂടുതലുള്ള ഖനനം, മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള പ്രവർത്തനം,…

    read more

  • മൂത്തകുന്നം ഗവ. എൽ.പി സ്‌കൂളിനായി സ്ഥലം ഏറ്റെടുക്കും

    മൂത്തകുന്നം ഗവ. എൽ.പി സ്‌കൂളിനായി സ്ഥലം ഏറ്റെടുക്കും

    പറവൂർ: ദേശീയപാത 66 നിർമാണത്തിന് സ്‌ഥലം ഏറ്റെടുത്തതിനെ തുടർന്ന് പ്രതിസന്ധിയിലായ മൂത്തകുന്നം ഗവ. എൽ.പി സ്‌കൂളിന്ന് പുതിയ സ്‌ഥലം ഏറ്റെടുക്കാൻ സർക്കാർ തീരുമാനിച്ചു. തിരുവനന്തപുരത്ത് മന്ത്രി വി. ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് പുതിയ സ്ഥലം വാങ്ങാനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ തീരുമാനമായത്. ഇതിനായി സർക്കാർ പ്രത്യേക ഉത്തരവിറക്കും. കേരള വിദ്യാഭ്യാസ ചട്ടം (കെ.ഇ.ആർ) പ്രകാരം സ്‌കൂൾ പ്രവർത്തിക്കാൻ കുറഞ്ഞത് 98 സെന്‍റ് സ്‌ഥലം ആവശ്യമാണ്. സ്‌കൂളിനായി മടപ്ലാതുരുത്തിൽ 34 സെന്റ് സ്‌ഥലം കണ്ടെത്തിയിട്ടുണ്ട്. കെ.ഇ.ആർ പ്രകാരമുള്ള സ്ഥലം…

    read more

  • മെട്രോ കാക്കനാട്ടേക്ക്; പണിയിൽ കുടുങ്ങി പാലാരിവട്ടം

    മെട്രോ കാക്കനാട്ടേക്ക്; പണിയിൽ കുടുങ്ങി പാലാരിവട്ടം

    കൊച്ചി: മെട്രോ കാക്കനാട്ടേക്ക് നീട്ടുന്നതിന്‍റെ ഭാഗമായുള്ള മുന്നൊരുക്ക ജോലികൾ പുരോഗമിക്കുന്നതിനിടെ പാലാരിവട്ടം മുതൽ കാക്കനാട് വരെ ഗതാഗതക്കുരുക്ക് രൂക്ഷമാവുന്നു. പാലാരിവട്ടം ബൈപാസ് കഴിഞ്ഞ് കാക്കനാട് ഭാഗത്തേക്കുള്ള സിവിൽ ലൈൻ റോഡിൽ ചിറ്റേത്തുകര വരെയാണ് റോഡ് വീതികൂട്ടലും ടാറിടലും നടക്കുന്നത്. ഒരു വശത്താണ് ജോലി നടക്കുന്നതെങ്കിലും ഇതുമായി ബന്ധപ്പെട്ട് സ്വതവേ വീതി കുറഞ്ഞ റോഡിൽ കുരുക്ക് രൂക്ഷമായി. വൈകീട്ടും രാവിലെയുമുള്ള തിരക്കേറിയ നേരങ്ങളിൽ വാഹനങ്ങളുടെ നീണ്ട നിര ഈ ഭാഗത്ത് ഏറെ നേരം കുരുങ്ങിക്കിടക്കുന്നതു കാണാം. കാക്കനാട് റൂട്ടിൽ…

    read more

  • ഓട്ടോറിക്ഷയിൽനിന്ന് വീണ കുട്ടിക്ക് കാറിടിച്ച് ഗുരുതര പരിക്ക്

    ഓട്ടോറിക്ഷയിൽനിന്ന് വീണ കുട്ടിക്ക് കാറിടിച്ച് ഗുരുതര പരിക്ക്

    ആലുവ: ഓട്ടോറിക്ഷയിൽനിന്ന് വീണ ഏഴു വയസ്സുകാരന് കാറിടിച്ച് ഗുരുതര പരിക്ക്. വാഴക്കുളം പ്രേം നിവാസില്‍ പ്രീജിത്തിന്റെ മകന്‍ നിഷികാന്ത് പി.നായര്‍ക്കാണ് പരിക്കേറ്റത്. കുട്ടിയെ ഇടിച്ച കാര്‍ നിർത്താതെ പോയി. ചൊവ്വാഴ്ച രാവിലെ പത്തോടെ ആലുവ കുട്ടമശേരി ആനിക്കാട് ആയിരുന്നു സംഭവം. പരിക്കേറ്റ കുട്ടി ആലുവ രാജഗിരി ആശുപത്രിയില്‍ വെന്‍റിലേറ്ററില്‍ ചികിത്സയിലാണ്. ഓട്ടോയില്‍ നിന്ന് തെറിച്ചു വീണപ്പോള്‍ സംഭവിച്ച പരിക്കാണെന്നാണ് ഒപ്പമുണ്ടായിരുന്നവര്‍ കരുതിയത്. ഓട്ടോയില്‍നിന്ന് വീണാല്‍ ഇത്ര ഗുരുതര പരിക്ക് ഉണ്ടാകാനിടയില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. വിശദമായി അന്വേഷിച്ചപ്പോഴാണ് പ്രദേശത്തെ…

    read more

  • വെടിമറയിലെ മാലിന്യ സംഭരണകേന്ദ്രത്തിൽ ബയോമൈനിങ് വൈകുന്നത് ഭീതി വളർത്തുന്നു

    വെടിമറയിലെ മാലിന്യ സംഭരണകേന്ദ്രത്തിൽ ബയോമൈനിങ് വൈകുന്നത് ഭീതി വളർത്തുന്നു

    പറവൂർ: നഗരസഭ പത്താം വാർഡ് വെടിമറയിലെ മാലിന്യ സംഭരണകേന്ദ്രത്തിൽ വർഷങ്ങളായി കുന്നുകൂടിയ മാലിന്യം ശാസ്ത്രീയമായി സംസ്കരിക്കാനുള്ള ബയോ മൈനിങ് വൈകുന്നത് നഗരവാസികളിൽ ഭീതി വളർത്തുന്നു. 150 ഓളം ടൺ മാലിന്യം ഇവിടെ കെട്ടിക്കിടക്കുന്നതായാണ് നിഗമനം. വേനൽ കടുത്തതോടെ തീപിടിത്ത ഭീഷണി നിലനിൽക്കുന്നു. നേരത്തെ ഇവിടത്തെ മാലിന്യത്തിന് തീപിടിച്ചിരുന്നു. ലോക ബാങ്ക് സഹായത്തോടെ കേരള സോളിഡ് വേസ്റ്റ് മാനേജ്മെൻറ് പ്രോജക്ടാണ് ഇവിടെ ബയോ മൈനിങ് നടപ്പാക്കുന്നത്. കഴിഞ്ഞ ഒക്ടോബറിൽ ബയോ മൈനിങ് പൂർത്തിയാക്കുമെന്ന വാഗ്ദാനം പാലിക്കപ്പെട്ടില്ല. നഗരസഭയുടെ നിരന്തര…

    read more

  • ‘108’ ആംബുലന്‍സ് അവശനായ കിഡ്‌നി രോഗിയെ അവഗണിച്ചു

    ‘108’ ആംബുലന്‍സ് അവശനായ കിഡ്‌നി രോഗിയെ അവഗണിച്ചു

    പെരുമ്പാവൂര്‍: അവശനായ രോഗിയെ 108 ആംബുലന്‍സ് ഡ്രൈവർ അവഗണിച്ചതായി പരാതി. ഇത് സംബന്ധിച്ച് മാറമ്പള്ളി കൂത്തുപറമ്പ് വീട്ടില്‍ കെ.എ. മുബീര്‍ ആരോഗ്യ മന്ത്രി, ഡി.എം.ഒ, എം.എല്‍.എ എന്നിവര്‍ക്ക് പരാതി നല്‍കി. കഴിഞ്ഞ ശനിയാഴ്ച രാവിലെ എട്ടിന് പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയില്‍ ഡയാലിസിസ് ചെയ്തുകൊണ്ടിരിക്കെ കിഡ്‌നി രോഗിയായ മുബീറിന് പെട്ടെന്ന് ശ്വാസ തടസ്സവും ഛർദിയും ചുമയും അനുഭവപ്പെടുകയായിരുന്നു. ഡയാലിസിസ് നിര്‍ത്തിവെച്ച് വിദഗ്ധ ചികിത്സക്ക് നിലവില്‍ ചികിത്സ നടത്തിവരുന്ന മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലേക്ക് പോകാന്‍ ഡ്യൂട്ടി ഡോക്ടര്‍ നിര്‍ദേശിച്ചു. താലൂക്ക്…

    read more

  • മണ്ണ് മാഫിയ വീണ്ടും സജീവം

    മണ്ണ് മാഫിയ വീണ്ടും സജീവം

    കാലടി: മേഖലയില്‍ ഇടവേളക്ക് ശേഷം മണ്ണ് മാഫിയ വീണ്ടും സജീവം. പൊലീസ്, വില്ലേജ്, റവന്യൂ തുടങ്ങിയ ഉദ്യോഗസ്ഥര്‍ തെഞ്ഞടുപ്പുമായി ബന്ധപ്പെട്ട് സഥലം മാറി പോവുകയും പുതിയ ഉദ്യോഗസ്ഥര്‍ ചുമതല ഏൽക്കുകയും ചെയ്യുന്ന സമയത്താണ് അനധികൃത മണ്ണ് അടിക്കല്‍ നടക്കുന്നത്. തഹസില്‍ദാര്‍ ഉള്‍പ്പെടെയുളളവരുടെ സ്ഥലം മാറ്റം മണ്ണ് കച്ചവടക്കാര്‍ മുതലെടുക്കുകയാണ്. നാലാം വാര്‍ഡില്‍ പാട്രിക് ലിങ്ക് റോഡില്‍ (പുഞ്ച ഭാഗത്ത്) പാടശേഖരങ്ങള്‍ നികത്തുന്നുണ്ട്. പുളിയേലിപ്പടി, നെട്ടിനംപ്പിളളി, കുഴിയംപാടം, മാണിക്ക്യമംഗലം, മലയാറ്റൂര്‍, പാറപ്പുറം പൊതിയക്കര, കുറ്റിലക്കര തുടങ്ങിയ ഭാഗങ്ങളില്‍ രാപ്പകല്‍…

    read more

  • നടുക്കം വിട്ടുമാറാതെ

    നടുക്കം വിട്ടുമാറാതെ

    കൊച്ചി: ചൂരക്കാട് പടക്ക സ്ഫോടന വിവരം വാർത്തയായതോടെ വൻ ജനക്കൂട്ടമാണ് ഇവിടേക്കെത്തിയത്. ഇതോടെ തൃപ്പൂണിത്തുറ-പുതിയകാവ് റോഡിൽ ഗതാഗതവും സ്തംഭിച്ചു. വിവരമറിഞ്ഞയുടൻ അഗ്നിരക്ഷാ സേനയും പൊലീസും അടക്കം സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചു. പൊട്ടാതെ കിടന്ന പടക്കങ്ങൾ നിർവീര്യമാക്കലായിരുന്നു ഇവർക്ക് ഏറെ ദുർഘട ജോലി. ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ അപകടസ്ഥലം വള്ളികെട്ടി തിരിച്ചു. തുടർന്ന് ജീപ്പിലൂടെ മൈക്ക് കെട്ടി ജനങ്ങൾക്ക് ജാഗ്രത നിർദേശവും നൽകി. സമീപ വീടുകളിൽനിന്ന് ആളുകളെ ഒഴിപ്പിച്ചതോടൊപ്പം ശാരീരാകാസ്വാസ്ഥ്യം അനുഭവപ്പെട്ടവരെ ആശുപത്രിയിലുമെത്തിച്ചു. ഇതിനോടകം സിറ്റി പൊലീസ് കമീഷണർ, കലക്ടർ…

    read more