Ernakulam News

  • തൃപ്പൂണിത്തുറ മെട്രോ സ്റ്റേഷൻ
സർവിസിനുള്ള ഒരുക്കം അവസാന ഘട്ടത്തിൽ

    തൃപ്പൂണിത്തുറ മെട്രോ സ്റ്റേഷൻ സർവിസിനുള്ള ഒരുക്കം അവസാന ഘട്ടത്തിൽ

    കൊച്ചി: കൊച്ചി മെട്രോയുടെ ആദ്യ ഘട്ടത്തിലെ അവസാന സ്റ്റേഷനായ തൃപ്പൂണിത്തുറ ടെർമിനൽ സ്റ്റേഷനിലെ നിർമാണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിൽ. എസ്.എൻ ജങ്ഷൻ-തൃപ്പൂണിത്തുറ റൂട്ടിൽ പരീക്ഷണയോട്ടം നടന്നുവരുകയാണ്. തൃപ്പൂണിത്തുറ സ്റ്റേഷനിൽ ചീഫ് മെട്രോ റെയിൽ സുരക്ഷ കമീഷണറുടെ പരിശോധനക്ക് തുടക്കമായി. പരിശോധനകൾ ചൊവ്വാഴ്ചയും തുടരും. യാത്രക്കാർക്കായി ഒരുക്കിയ സൗകര്യങ്ങൾ, സിഗ്നലിങ്, ട്രാക്ക് തുടങ്ങിയവ ചീഫ് മെട്രോ റെയിൽ സുരക്ഷ കമീഷണർ പരിശോധിക്കുന്നുണ്ട്. തൃപ്പൂണിത്തുറ മെട്രോ സ്റ്റേഷൻ പ്രവർത്തനമാരംഭിക്കുന്നതിനുമുമ്പ് ലഭിക്കേണ്ട പ്രധാന അനുമതിയാണ് ചീഫ് മെട്രോ റെയിൽ സുരക്ഷ കമീഷണറുടേത്.…

    read more

  • തൃക്കാക്കരയിൽ രണ്ടുതരം ബജറ്റ്;
വാക്കേറ്റവും കൈയാങ്കളിയും

    തൃക്കാക്കരയിൽ രണ്ടുതരം ബജറ്റ്; വാക്കേറ്റവും കൈയാങ്കളിയും

    കാക്കനാട്: തൃക്കാക്കര നഗരസഭ വൈസ് ചെയർമാനും നഗരസഭ സെക്രട്ടറിയും രണ്ടുതരം ബജറ്റുകൾ അവതരിപ്പിച്ചത് വിവാദമായി. ഇതേതുടർന്നു ഭരണ പ്രതിപക്ഷാംഗങ്ങൾ തമ്മിൽ വാഗ്വാദവും കൈയേറ്റവും അരങ്ങേറി. നഗരസഭ യോഗം തുടങ്ങിയപ്പോൾതന്നെ സെക്രട്ടറി ടി.കെ. സന്തോഷ് ബജറ്റ് മേശപ്പുറത്ത് വെച്ചു. അപകടം മനസ്സിലാക്കിയ ചെയർപേഴ്സൻ രാധാമണി പിള്ള ബജറ്റ് അവതരിപ്പിക്കാൻ വൈസ് ചെയർമാൻ പി.എം. യൂനുസിനെ ക്ഷണിച്ചെങ്കിലും പ്രതിപക്ഷം സമ്മതിച്ചില്ല. ബജറ്റ് വായിക്കാൻ എഴുന്നേറ്റ യുനുസിനെ അവർ തള്ളി മാറ്റാൻ ശ്രമിച്ചു. യൂനുസിനെ രക്ഷിക്കാനെത്തിയ ഭരണപക്ഷ കൗൺസിലർമാരുമായി ഇതോടെ പ്രതിപക്ഷം…

    read more

  • അനധികൃത പടക്ക സംഭരണ കേന്ദ്രത്തിൽ സ്‌ഫോടനം; രണ്ടു മരണം

    അനധികൃത പടക്ക സംഭരണ കേന്ദ്രത്തിൽ സ്‌ഫോടനം; രണ്ടു മരണം

    തൃപ്പൂണിത്തുറ (കൊച്ചി): അനധികൃത സ്ഫോടകവസ്തു സംഭരണ കെട്ടിടത്തിലുണ്ടായ വൻ സ്ഫോടനത്തിൽ രണ്ടുമരണം. 25 പേർക്ക് പരിക്കേറ്റു. നാലുപേരുടെ നില ഗുരുതരമാണ്. തൃപ്പൂണിത്തുറ പുതിയകാവ് ഭഗവതി ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് വടക്കേ ചേരുവാരത്തിന്‍റെ താലപ്പൊലി ആഘോഷത്തിന് കൊണ്ടുവന്ന വെടിക്കോപ്പുകളാണ് പൊട്ടിത്തെറിച്ചത്. തിങ്കളാഴ്ച രാവിലെ 10.30ഓടെയാണ് നഗരത്തെ നടുക്കിയ ഉഗ്രസ്ഫോടനം. കെട്ടിടം പൂർണമായും തകർന്നു. സ്ഫോടനത്തിന്‍റെ ആഘാതത്തിൽ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള കെട്ടിടങ്ങൾക്കും നാശനഷ്ടം സംഭവിച്ചു. സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ അറസ്റ്റ് ചെയ്തു. വെടിക്കോപ്പുകൾ കൊണ്ടുവന്ന വാഹനത്തിന്‍റെ ഡ്രൈവർ തിരുവനന്തപുരം…

    read more

  • പടക്കപ്പുരയുടെ പ്രവർത്തനം അനുമതിയില്ലാതെ; സ്ഫോടനത്തിൽ തകർന്നത് നിരവധി വീടുകൾ

    തൃപ്പൂണിത്തുറ: ഉഗ്ര സ്ഫോടനത്തിൽ ഒരാൾ മരിക്കുകയും നിരവധി പേർക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്ത തൃപ്പൂണിത്തുറ ചൂരക്കാട്ട പടക്കപ്പുര പ്രവൃത്തിച്ച അനുമതിയില്ലാതെ. അപേക്ഷ നൽകിയിരുന്നെങ്കിലും അധികൃതർ അനുവദിച്ചിരുന്നില്ല. സുരക്ഷാ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് അനുമതി നിഷേധിച്ചിരുന്നത്. പുതിയകാവ് ക്ഷേത്രത്തിന് സമീപത്തെ പടക്കപ്പുരയിൽ ഇന്ന് രാവിലെ 10.30ഓടെയാണ് ഉഗ്ര സ്ഫോടനം ഉണ്ടായത്. പാലക്കാട് നിന്ന് എത്തിച്ച പടക്കങ്ങൾ വാഹനത്തിൽനിന്നും ഇറക്കി അടുത്തുള്ള കോൺക്രീറ്റ് കെട്ടിടത്തിലേക്ക് മാറ്റുന്നതിനിടെയായിരുന്നു അപകടം. തിരുവനന്തപുരം ഉള്ളൂർ സ്വദേശി വിഷ്ണുവാണ് മരിച്ചത്. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. പലരുടെയും നില…

    read more

  • തരിശുഭൂമിയിൽ വിത്തിറക്കി
യുവകൂട്ടായ്മ

    തരിശുഭൂമിയിൽ വിത്തിറക്കി യുവകൂട്ടായ്മ

    ആലുവ: പ്രഭാത നടത്തത്തിനൊപ്പമുള്ള കൃഷിപ്പണി ആരോഗ്യരക്ഷക്കും വിഷരഹിത പച്ചക്കറി ലഭിക്കാനും ഗുണപ്രദമാകുമെന്ന് തെളിയിക്കുകയാണ് ഉളിയന്നൂരിലെ യുവ കൂട്ടായ്മ. ഉളിയന്നൂർ ജുമാമസ്ജിദിന്‍റെ കീഴിലുള്ള തരിശ് ഭൂമിയിലാണ് ഇവർ മാതൃക പച്ചക്കറിത്തോട്ടം ഒരുക്കിയിരിക്കുന്നത്. രാവിലെ വ്യായാമത്തിന് ശേഷം ചായക്കടയിൽ ഒത്തുകൂടിയിരുന്ന യുവാക്കളാണ് വാർഡ് അംഗം സിയാദ് പറമ്പത്തോടത്തിന്‍റെ നേതൃത്വത്തിൽ ഈ ആശയത്തിന് മുന്നിട്ടിറങ്ങിയത്. സ്ഥലം ആവശ്യപ്പെട്ട് ഉളിയന്നൂർ ജുമാമസ്ജിദ് ഭാരവാഹികളായ യൂസുഫ് മൂപ്പുകണ്ടത്തിലിനെയും ബക്കർ മൂലോളിയെയും സമീപിച്ചപ്പോൾ വേണ്ട സഹായസഹകരണങ്ങൾ അവർ നൽകി. കടുങ്ങല്ലൂർ കൃഷിഭവന്‍റെ ഉദ്യോഗസ്ഥരുടെ മാർഗ നിർദേശത്തോടെയാണ്…

    read more

  • ചെറിയൊരു തീപ്പൊരി മതി കത്തിപ്പടരാന്‍

    ചെറിയൊരു തീപ്പൊരി മതി കത്തിപ്പടരാന്‍

    കൊച്ചി: താപനില ഉയർന്നതോടെ പൊള്ളുന്ന ചൂടിൽ തീപിടിത്തം വ്യാപകമായിരിക്കുകയാണ്. ഏതാനും ആഴ്ചകൾക്കുള്ളിൽ പത്തിലധികം തീപിടിത്തങ്ങളാണ് ജില്ലയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. ജില്ലയിൽ സമീപ ദിവസങ്ങളിൽ ഏറ്റവുമധികം ചൂട് രേഖപ്പെടുത്തിയിരിക്കുന്നത് ചൂണ്ടിയിലാണ്. ഇവിടുത്തെ ഉയർന്ന താപനില 40 ഡിഗ്രിയും കടന്നിരിക്കുകയാണ്. അലക്ഷ്യമായി മാലിന്യത്തിനും പുല്ലിനുമൊക്കെ തീയിടുന്നതടക്കം ശ്രദ്ധയില്ലായ്മയാണ് തീപിടിത്തത്തിന് പ്രധാനമായും വഴിവെക്കുന്നത്. മാലിന്യം കത്തിച്ചതിൽനിന്ന് പടർന്ന തീ നഗരത്തിലെ വർക്ഷോപ്പിലേക്ക് വ്യാപിച്ച് 17 ഓട്ടോറിക്ഷകളും ഉപകരണങ്ങളും കത്തിനശിച്ച സംഭവം ഏതാനും ദിവസങ്ങൾക്ക് മുമ്പാണുണ്ടായത്. ലക്ഷ‍ങ്ങളുടെ നാശനഷ്ടമാണ് അവിടെ റിപ്പോർട്ട് ചെയ്യപ്പെട്ടത്.…

    read more

  • ധനസഹായ പദ്ധതി നിലച്ചു;
വൃക്കരോഗികൾ ദുരിതത്തിൽ

    ധനസഹായ പദ്ധതി നിലച്ചു; വൃക്കരോഗികൾ ദുരിതത്തിൽ

    മരട്: നഗരസഭയുടെ സൗജന്യ ചികിത്സ സഹായ പദ്ധതി നിലച്ചതോടെ ദുരിതത്തിലായി മരടിലെ വൃക്കരോഗികൾ. 2012 ൽ അഡ്വ. ടി.കെ. ദേവരാജൻ ചെയർമാനായിരുന്നപ്പോൾ സംസ്ഥാനത്തിന് തന്നെ മാതൃകയായി തുടങ്ങിയ പദ്ധതി നിലച്ചിട്ട് മൂന്ന് വർഷമായി. കുണ്ടന്നൂരിലെ സ്വകാര്യ ആശുപത്രിയുമായി ചേർന്ന് മരടിലെ വൃക്ക രോഗികൾക്ക് സൗജന്യമായി ഡയാലിസിസ് ചെയ്യുന്ന പദ്ധതിയാണിത്. നഗരസഭ മൂന്ന് ലക്ഷത്തിലധികം രൂപ കൊടുക്കാനുള്ളത് കൊണ്ടാണ് ആശുപത്രി ഇത് നിർത്തിവെച്ചത്. 26 രോഗികൾ സ്ഥിരമായി ഡയാലിസ് ചെയ്തിരുന്നു. 1,000 രൂപ വീതം മാസം പരമാവധി 4,000…

    read more

  • ചെങ്ങമനാട് ദാസൻ നായർക്ക് കിടങ്ങൂർ വേണു സ്മാരക വാദ്യകലാനിധി പുരസ്കാരം

    ചെങ്ങമനാട് ദാസൻ നായർക്ക് കിടങ്ങൂർ വേണു സ്മാരക വാദ്യകലാനിധി പുരസ്കാരം

    അങ്കമാലി: വാദ്യകലാരത്നം കിടങ്ങൂർ വേണു സ്മാരക വാദ്യകലാനിധി പുരസ്കാരത്തിന് പ്രശസ്ത വാദ്യകലാകാരനും ഇലത്താളം വിദഗ്ധനുമായ ചെങ്ങമനാട് ദാസൻ നായർ അർഹനായി. 10001 രൂപയും ഫലകവും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്കാരം. അരനൂറ്റാണ്ടിലധികമായി വാദ്യകലാരംഗത്ത് തനതായ വ്യക്തിമുദ്ര പതിപ്പിച്ച മികവുറ്റ സേവനമാണ് ഇദ്ദേഹത്തെ പുരസ്കാരത്തിനർഹനാക്കിയത്. നാലര പതിറ്റാണ്ടുകാലം വാദ്യകലാരംഗത്ത് തിളങ്ങിനിന്ന ഇലത്താളം പ്രമാണി കിടങ്ങൂർ വേണുവിന്റെ സ്മരണാർഥം ഏർപ്പെടുത്തിയതാണ് പുരസ്കാരം. വെള്ളിയാഴ്ച വൈകീട്ട് ആറിന് അങ്കമാലി കിടങ്ങൂർ കുളപ്പുരക്കാവ് കുംഭഭരണി മഹോൽസവത്തോടനുബന്ധിച്ച് ക്ഷേത്രത്തിൽ സംഘടിപ്പിക്കുന്ന കിടങ്ങൂർ വേണു അനുസ്മരണ സമ്മേളനത്തിൽ…

    read more

  • അതിക്രമങ്ങൾക്കെതിരെ പ്രതിരോധം തീർത്ത് ‘സ്നേഹിത’

    അതിക്രമങ്ങൾക്കെതിരെ പ്രതിരോധം തീർത്ത് ‘സ്നേഹിത’

    കൊച്ചി: അതിക്രമങ്ങൾക്കിരയാകുന്ന സ്ത്രീകൾക്കും കുട്ടികൾക്കും കൈത്താങ്ങായി മാറി ‘സ്നേഹിത’. രണ്ടു വർഷത്തിനിടെ ജില്ലയിൽ രജിസ്റ്റർ ചെയ്തത് രണ്ടായിരത്തോളം കേസുകൾ. കുടുംബശ്രീ മിഷന് കീഴിൽ സംസ്ഥാനത്താദ്യമായി ‘സ്നേഹിത’ ജെൻഡർ ഹെൽപ് ഡെസ്ക് പ്രവർത്തനമാരംഭിച്ച ജില്ലകളിലൊന്ന് എറണാകുളമായിരുന്നു. രൂപീകൃതമായി ഒരു പതിറ്റാണ്ട് പിന്നിടുമ്പോൾ സംസ്ഥാനത്തിന് തന്നെ മാതൃകയായ പ്രവർത്തനമാണ് ഇവർ കാഴ്ച വെക്കുന്നത്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ മാത്രം ജില്ലയിൽ ‘സ്നേഹിത’ കൈകാര്യം ചെയ്തത് സ്ത്രീകളും കുട്ടികളും വിവിധ തരത്തിൽ ഇരകളാക്കപ്പെട്ട 1724 കേസുകളാണ്. ഇതിൽ 435 കേസുകൾ നേരിട്ടും…

    read more

  • വീട് കുത്തിത്തുറന്ന് 18 പവനും 12,500 രൂപയും കവർന്നു

    ആലുവ: കുട്ടമശ്ശേരിയിൽ വീട് കുത്തിത്തുറന്ന് കവർച്ച. കുട്ടമശ്ശേരി ചെങ്ങനാലിൽ മുഹമ്മദലിയുടെ വീട് കുത്തിത്തുറന്നാണ് 18 പവനും 12500 രൂപയും കവർന്നത്. വെള്ളിയാഴ്ച രാത്രി പത്തരയോടെയാണ് സംഭവം. ബൈക്കിലെത്തിയ രണ്ടുപേർ വീട് കുത്തി തുറക്കുന്ന ദൃശ്യങ്ങൾ സി.സി.ടി.വിയിൽ പതിഞ്ഞിട്ടുണ്ട്. വീടിന്‍റെ പിന്നിലെ ഗ്രില്ലും കതകും കമ്പിപ്പാര ഉപയോഗിച്ച് തകർത്താണ് മോഷ്ടാക്കൾ അകത്തു കടന്നത്. വൈകീട്ടോടെ വീട്ടുകാർ മൂവാറ്റുപുഴയിലെ ബന്ധുവീട്ടിൽ പോയിരുന്നു. ശനിയാഴ്ച രാവിലെ തിരിച്ചെത്തുമ്പോഴാണ് സംഭവമറിഞ്ഞത്. സി.സി.ടി.വിയിൽ നിന്നാണ് മോഷണ വിവരങ്ങൾ ലഭിച്ചത്. പ്രതിയെന്ന് സംശയിക്കുന്നയാളുടെ സി.സി.ടി.വി ദൃശ്യം…

    read more