Ernakulam News

  • യുവതി കുളിമുറിയിൽ മരിച്ച നിലയിൽ; ഒപ്പം താമസിച്ചിരുന്ന സുഹൃത്ത് കസ്റ്റഡിയിൽ

    യുവതി കുളിമുറിയിൽ മരിച്ച നിലയിൽ; ഒപ്പം താമസിച്ചിരുന്ന സുഹൃത്ത് കസ്റ്റഡിയിൽ

    ആലുവ: സുഹൃത്തിനൊപ്പം താമസിച്ചിരുന്ന യുവതിയെ താമസസ്ഥലത്ത് കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. സ്ഥലത്തുനിന്നും ലഭിച്ച ആധാർ കാർഡ് വിവരത്തിൽ ഒറ്റപ്പാലം സ്വദേശിനി റംസിയയാണ് മരിച്ചതെന്ന് കരുതുന്നതായി പൊലീസ് പറഞ്ഞു. എന്നാൽ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ആലുവ ബിനാനിപുരം സ്റ്റേഷൻ അതിർത്തിയിൽപ്പെട്ട കാരോത്തുകുന്നിലെ താമസസ്ഥലത്താണ് മൃതദേഹം കണ്ടത്. യുവതിക്കൊപ്പം ലിവിങ്ടുഗതർ ജീവിതം നയിച്ചിരുന്ന പറവൂർ സ്വദേശി സൂര്യനാഥിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ കുറേ നാളായി ഇവിടെ ഉണ്ടായിരുന്നില്ലെന്നാണ് മൊഴിനൽകിയിട്ടുള്ളത്. ശനിയാഴ്ച രാത്രി 10 മണിയോടെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കുളിമുറി…

    read more

  • കോടതി ഇടപെടൽ;
ശിവരാത്രി വ്യാപാരമേള അനിശ്ചിതത്വത്തിൽ

    കോടതി ഇടപെടൽ; ശിവരാത്രി വ്യാപാരമേള അനിശ്ചിതത്വത്തിൽ

    ആലുവ: വ്യാപാരമേള നടത്തിപ്പിനുള്ള നഗരസഭയുടെ കരാറിൽ കോടതി ഇടപെട്ടതോടെ ശിവരാത്രി വ്യാപാരമേള അനിശ്ചിതത്വത്തിലായി. മണപ്പുറത്ത് വ്യാപാരമേളയും അമ്യൂസ്മന്‍റ് പാർക്കും നടത്താനുള്ള കരാറിന്‍റെ ഇ -ടെൻഡർ നടപടികളിൽ ക്രമക്കേടുണ്ടോയെന്ന് അന്വേഷിക്കാനാണ് സർക്കാറിനോട് ഹൈകോടതി നിർദേശിച്ചിരിക്കുന്നത്. അന്വേഷണ ഉത്തരവിന് പുറമെ ഇ- ടെൻഡറിൽ കൂടിയ തുക ക്വോട്ട് ചെയ്ത ഷാസ് എന്‍റർടെയ്ൻമെന്‍റ് കമ്പനിക്ക് കരാർ നൽകാനും നിർദേശിച്ചു. ഇവരെ മറികടന്ന് ഫൺ വേൾഡിന് കരാർ നൽകിയത് റദ്ദാക്കിയാണ് കോടതി നിർദേശം. ശിവരാത്രിക്ക് മൂന്നാഴ്ച മാത്രമാണ് ശേഷിക്കുന്നത്. കരാർ ലഭിച്ചിരുന്ന ഫൺ…

    read more

  • ചൂരക്കാട് സ്ഫോടനം;
ഒളിവിലുള്ള പ്രതികൾ ഉടൻ പിടിയിലാകുമെന്ന് അന്വേഷണസംഘം

    ചൂരക്കാട് സ്ഫോടനം; ഒളിവിലുള്ള പ്രതികൾ ഉടൻ പിടിയിലാകുമെന്ന് അന്വേഷണസംഘം

    തൃപ്പൂണിത്തുറ: പുതിയകാവ് ഭഗവതി ക്ഷേത്രോത്സവത്തോടനുബന്ധിച്ച് കഴിഞ്ഞ തിങ്കളാഴ്ച ചൂരക്കാട് വടക്കേ ചേരുവാരം നായർ കരയോഗം വക സ്ഥലത്ത് ഉണ്ടായ സ്ഫോടനത്തിലെ ഒളിവിൽ കഴിയുന്ന പ്രതികളെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കി. ഹിൽപാലസ് പൊലീസ് സ്റ്റേഷനിലെയും സ്ക്വാഡ് ടീമിലെ അംഗങ്ങൾ ഉൾപ്പെടെ പതിനൊന്നംഗ ഉദ്യോഗസ്ഥരാണ് പ്രത്യേക അന്വേഷണ സംഘത്തിലുള്ളത്. പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ തിങ്കളാഴ്ച കോടതി പരിഗണിക്കാനിരിക്കേ, അതിന് മുമ്പ് ഇവരെ പിടികൂടാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. വെടിമരുന്ന് സ്ഫോടനത്തിലെ പടക്കനിർമാണ തൊഴിലാളികളായ ആനന്ദൻ, വിനോദ്, വിനീത്, വടക്കേ ചേരുവാരം…

    read more

  • സ്‌കൂട്ടറില്‍ ബസിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു

    സ്‌കൂട്ടറില്‍ ബസിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു

    പെരുമ്പാവൂര്‍: കെ.എസ്.ആര്‍.ടി.സി ബസ് സ്‌കൂട്ടറില്‍ ഇടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു. കോതമംഗലം കുത്തുകുഴി വലിയപാറ വടക്കേക്കര വീട്ടില്‍ കുഞ്ഞുമോന്‍റെ മകന്‍ അജേഷ്‌കുമാര്‍ (31), കുത്തുകുഴി മേലേത്തുവീട്ടില്‍ ദേവസ്യയുടെ മകന്‍ ദീപു എം. ദേവസ്യ (32) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് ഓടക്കാലി ജങ്ഷനും കളമ്പാടന്‍തൊണ്ടിനും ഇടക്കായിരുന്നു അപകടം. സുഹൃത്തുക്കളായ ഇരുവരും ആക്ടിവ സ്‌കൂട്ടറില്‍ കോതമംഗലത്തുനിന്ന് പെരുമ്പാവൂരിലേക്ക് പോകുമ്പോള്‍ എതിര്‍ദിശയില്‍നിന്ന് കുമളിക്കുപോയ ബസ് ഇടിക്കുകയായിരുന്നു. ബസ് ഓട്ടോറിക്ഷയെ മറികടക്കുന്നതിനിടെയാണ് അപകടം. അജേഷ് സംഭവസ്ഥലത്തും ദീപു ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴിയുമാണ്…

    read more

  • 26 ലക്ഷത്തിന്‍റെ സ്വർണം തട്ടിയ സംഭവം; ബാങ്ക് മാനേജരുടെ കെട്ടുകഥ

    26 ലക്ഷത്തിന്‍റെ സ്വർണം തട്ടിയ സംഭവം; ബാങ്ക് മാനേജരുടെ കെട്ടുകഥ

    മൂവാറ്റുപുഴ: ബാങ്ക് മാനേജരുടെ കണ്ണിൽ മുളക്പൊടി എറിഞ്ഞ് 26 ലക്ഷത്തിന്‍റെ സ്വർണം തട്ടിയ സംഭവത്തിൽ വഴിത്തിരിവ്. പരാതി ബാങ്ക് മാനേജർ കെട്ടിച്ചമച്ചതാണെന്ന് അന്വേഷണത്തിൽ തെളിഞ്ഞു. സ്വർണം പൊലീസ് കണ്ടെടുത്തു. മൂവാറ്റുപുഴ വാഴപ്പിള്ളിയിലെ സ്വകാര്യ ബാങ്കിങ് സ്ഥാപനത്തിലെ മാനേജർ വെള്ളൂർക്കുന്നം സ്വദേശി രാഹുല്‍ മറ്റൊരു ബാങ്കില്‍ നിന്ന് ഏറ്റെടുത്ത 26 ലക്ഷത്തിന്‍റെ സ്വര്‍ണവുമായി തന്‍റെ സ്ഥാപനത്തിലേക്ക് തൃക്കഅമ്പലം റോഡിലൂടെ ഇരുചക്രവാഹനത്തില്‍ പോകുന്നതിനിടെ എതിർ ദിശയിൽ നിന്ന് ഹെൽമറ്റ് ധരിച്ച് ബൈക്കിലെത്തിയ രണ്ടംഗ സംഘം മുഖത്ത് മുളകുപൊടിയെറിഞ്ഞ് തട്ടിയെടുത്തെന്നായിരുന്നു പരാതി.…

    read more

  • തട്ടിക്കൊണ്ടു പോയി പണവും മൊബൈൽ ഫോണും കവർന്ന കേസ്: പ്രധാന പ്രതി അറസ്റ്റിൽ

    തട്ടിക്കൊണ്ടു പോയി പണവും മൊബൈൽ ഫോണും കവർന്ന കേസ്: പ്രധാന പ്രതി അറസ്റ്റിൽ

    ആലുവ: അന്തർ സംസ്ഥാന തൊഴിലാളിയെ തട്ടിക്കൊണ്ട് പോയി മർദിച്ച് പണവും മൊബൈൽ ഫോണും കവർന്ന കേസിൽ പ്രധാന പ്രതി അറസ്റ്റിൽ. മലപ്പുറം അലിപ്പറമ്പ കൂട്ടുവിലാക്കൽ അജ്മൽ റഷീദിനെയാണ് (26) ആലുവ പൊലീസ് അറസ്റ്റ് ചെയ്തത്. പെരിന്തൽമണ്ണ തെക്കേപ്പുറം നിലയാളിക്കൽ വീട്ടിൽ മുഹമ്മദ് മുർഷിദ്, വയനാട് വെൺമണി കൈതക്കൽ വീട്ടിൽ റോപ്സൺ, പള്ളുരുത്തി കൊഷ്ണം വേലിപ്പറമ്പിൽ സബീർ എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. മുട്ടം ഭാഗത്ത് ചായക്കട നടത്തുന്ന ബംഗാൾ സ്വദേശി മുഹമ്മദ് സബീറിനെയാണ് രണ്ടിന് രാത്രി 10…

    read more

  • കാട്ടുപന്നിയിടിച്ച് ബൈക്ക് യാത്രക്കാരന് പരിക്ക്

    കാട്ടുപന്നിയിടിച്ച് ബൈക്ക് യാത്രക്കാരന് പരിക്ക്

    പെരുമ്പാവൂര്‍: പാണിയേലി- കുറുപ്പംപടി റോഡില്‍ കാട്ടുപന്നിയിടിച്ച് ബൈക്ക് യാത്രക്കാരന് പരിക്കേറ്റു. കൊച്ചുപുരയ്ക്കല്‍ കടവ് ഈശ്വരന്‍കുടി വീട്ടില്‍ ജോര്‍ജ് മത്തായിക്കാണ് (സലി- 52) പരിക്കേറ്റത്. വ്യാഴാഴ്ച പുലർച്ചെ അഞ്ചരയോടെയാണ് സംഭവം. കുത്തുങ്കല്‍ പളളിക്ക് മുമ്പുളള ഭാഗത്ത് റോഡിന് കുറുകെ ഓടിയ പന്നി ബൈക്കില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ അഘാതത്തില്‍ റോഡില്‍ തെറിച്ചുവീണ ജോര്‍ജിന്റെ കൈകാലുകള്‍ പൊട്ടി. ബൈക്കിനും കേടുപറ്റി. കുറുപ്പംപടിയില്‍ ആശുപത്രിപ്പടിയില്‍ മാംസ വ്യാപാരിയാണ് ജോര്‍ജ്. ദിവസവും പതിവായി പുലർച്ചെ ടൗണിലേക്ക് ബൈക്കിലാണ് പോകുന്നത്.വന്യമൃഗ ശല്യമുളളതിനാല്‍ മുമ്പത്തേതിനേക്കാള്‍ വൈകിയാണ് കുറച്ചുകാലമായി…

    read more

  • കോർപറേഷൻ കൗൺസിൽ അഴിമതിക്കാരനെ സംരക്ഷിക്കുന്നു -പ്രതിപക്ഷം

    കോർപറേഷൻ കൗൺസിൽ അഴിമതിക്കാരനെ സംരക്ഷിക്കുന്നു -പ്രതിപക്ഷം

    കൊച്ചി: മാലിന്യ ശേഖരത്തിന് യൂസര്‍ഫീ പിരിക്കുന്നതുമായി ബന്ധപ്പെട്ട് വന്‍ അഴിമതി നടത്തിയതായി വിജിലന്‍സ് കണ്ടെത്തിയ ജീവനക്കാരനെ കോർപറേഷൻ സംരക്ഷിക്കുകയാണെന്ന് കൗൺസിൽ യോഗത്തിൽ പ്രതിപക്ഷം ചൂണ്ടിക്കാട്ടി. വിജിലൻസ് കുറ്റക്കാരനാണെന്ന് റിപ്പോർട്ട് ചെയ്ത ഹെൽത്ത് ഇൻസ്‌പെക്ടർ സി.എ. പ്രസന്നനെ പ്രധാനപ്പെട്ട തസ്തികയിൽ നിയമിച്ചത് അഴിമതിക്കാരൻ ഇടതുപക്ഷ സംഘടനയിലുള്ള ആളായതുകൊണ്ടാണെന്ന് പ്രതിപക്ഷ നേതാവ് ആന്റണി കുരീത്തറ, പാർലമെന്ററി പാർട്ടി സെക്രട്ടറി എം.ജി. അരിസ്റ്റോട്ടിൽ എന്നിവർ ആരോപിച്ചു. ഇയാളെ കൊച്ചി കോർപ്പറേഷന് പുറത്തുള്ള തദ്ദേശ സ്ഥാപനത്തിൽ നിയമിക്കണമെന്ന സെക്രട്ടറിയുടെ നിർദേശവും അംഗീകരിച്ചില്ലെന്നും പ്രതിപക്ഷം…

    read more

  • ചൂരക്കാട് സ്ഫോടനം: കരയോഗം ഭാരവാഹികൾ അറസ്റ്റിൽ

    ചൂരക്കാട് സ്ഫോടനം: കരയോഗം ഭാരവാഹികൾ അറസ്റ്റിൽ

    തൃപ്പൂണിത്തുറ: രണ്ടുപേരുടെ മരണത്തിനിടയാക്കിയ ചൂരക്കാട് അനധികൃത പടക്ക സംഭരണ കെട്ടിടത്തിലുണ്ടായ സ്ഫോടനത്തെതുടർന്ന് ഒളിവിൽ പോയ കരയോഗം ഭാരവാഹികളെ തൃപ്പൂണിത്തുറ ഹിൽപാലസ് പൊലീസ് പിടികൂടി. പുതിയകാവ് ഭഗവതി ക്ഷേത്രത്തിൽ താലപ്പൊലിയോടനുബന്ധിച്ച് ഞായറാഴ്ച വെടിക്കെട്ട് നടത്തിയ തെക്കുപുറം കരയോഗം ഭാരവാഹികളും കൂടെയുണ്ടായവരുമായ ഒമ്പതു പേരാണ് അറസ്റ്റിലായത്. കരയോഗം പ്രസിഡന്റ് ഉദയംപേരൂർ പുത്തൻപുരയിൽ അനിൽ കുമാർ (64), സെക്രട്ടറി മേക്കര ചാലിയാത്ത് സന്തോഷ് (49), ട്രഷറർ തെക്കുംഭാഗം രേവതിയിൽ കൃഷ്ണൻകുട്ടി നായർ (70), അംഗങ്ങളായ ചൂരക്കാട് ലക്ഷ്മി ഹൗസിൽ സുനിൽ (46),…

    read more

  • ചിൽഡ്രൻസ് സയൻസ് പാർക്ക് തടാകം മലിനീകരണം; കമ്പനികൾക്കെതിരെ നഗരസഭ പൊലീസിൽ

    ചിൽഡ്രൻസ് സയൻസ് പാർക്ക് തടാകം മലിനീകരണം; കമ്പനികൾക്കെതിരെ നഗരസഭ പൊലീസിൽ

    കളമശ്ശേരി: കൊച്ചിൻ ചിൽഡ്രൻസ് സയൻസ് പാർക്കിന് സമീപം ശുദ്ധജല തടാകത്തിലേക്ക് മാലിന്യം ഒഴുക്കി മലിനമാക്കിയ സംഭവത്തിൽ നഗരസഭ പൊലീസിൽ പരാതി നൽകി. കിൻഫ്രയിലെ ഗോൾഡ് സൂക്ക് പാർക്കിൽ പ്രവർത്തിക്കുന്ന 34 കമ്പനികൾക്കെതിരെ നടപടി സ്വീകരിക്കാൻ ആവശ്യപ്പെട്ടാണ് കളമശ്ശേരി നഗരസഭ പരാതി നൽകിയത്. ഒരു മാസം മുമ്പാണ് സയൻസ് പാർക്കിന്റെ കൂടെ ഉടമസ്ഥതയിലുളള തടാകത്തിലേക്ക് ഗോൾഡ് സൂക്ക് പാർക്കിൽനിന്ന് കാന കീറി രാസമാലിന്യവും സെപ്റ്റിക് മാലിന്യവും അടങ്ങിയ മലിനജലം ഒഴുക്കിയത്. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ നഗരസഭ കഴിഞ്ഞ 25 ന്…

    read more