Ernakulam News

  • വളപ്പിൽ മുള്‍വാലന്‍ ചുണ്ടന്‍കാടയും ഉപ്പൂപ്പനും

    വളപ്പിൽ മുള്‍വാലന്‍ ചുണ്ടന്‍കാടയും ഉപ്പൂപ്പനും

    വൈപ്പിൻ: വളപ്പ് കടലോരത്ത് വീണ്ടും ദേശാടനപ്പക്ഷികളെത്തി. പിന്‍ ടെയില്‍ഡ് സ്‌നൈപ് എന്നറിയപ്പെടുന്ന മുള്‍വാലന്‍ ചുണ്ടന്‍കാടയും കോമണ്‍ ഹൂപ്പേയെന്ന ഉപ്പൂപ്പനുമാണ് ഇക്കുറി ആദ്യമെത്തിയവരില്‍ പ്രമുഖര്‍. കൂടാതെ പുതുവൈപ്പ് കടലോര മേഖലയില്‍ പെയിന്റഡ് സ്റ്റോര്‍ക്കെന്ന മുപ്പതോളം വര്‍ണക്കൊക്കുകളും എത്തിയിട്ടുണ്ട്. ദേശാടനപ്പക്ഷികളുടെ ഗണത്തിൽപെട്ട മുള്‍വാലന്‍ ചുണ്ടന്‍കാട രണ്ടാഴ്ച മുമ്പും ഉപ്പൂപ്പന്‍ കഴിഞ്ഞാഴ്ചയുമാണ് വിരുന്നെത്തിയത്. രണ്ടിനത്തിലുംപെട്ട ഓരോ പക്ഷികളെ മാത്രമാണ് കാണാന്‍ കഴിഞ്ഞതെന്ന് പക്ഷി നിരീക്ഷകര്‍ പറയുന്നു. ഓറഞ്ച് നിറത്തിലുള്ള തൂവല്‍കൊണ്ടുള്ള കിരീടമാണ് ഉപ്പൂപ്പന്റെ പ്രത്യേകത. പുയ്യാപ്ലക്കിളിയെന്നും ഇതിന് പേരുണ്ട്. സമൂഹമാധ്യമങ്ങളിലും പക്ഷിനിരീക്ഷകരുടെ…

    read more

  • മുളകുപൊടി സ്പ്രേ ചെയ്ത് പണവും സ്വർണമാലയും കവർന്നു

    മുളകുപൊടി സ്പ്രേ ചെയ്ത് പണവും സ്വർണമാലയും കവർന്നു

    തൃപ്പൂണിത്തുറ: സ്വകാര്യ ചിട്ടി സ്ഥാപന ഉടമയെ മുളക് പൊടി സ്പ്രേ ചെയ്ത് മർദിച്ച് പണവും സ്വർണമാലയും കവർന്നു. തൃപ്പൂണിത്തുറ പഴയ ബസ്സ്റ്റാൻഡിൽ മിനിസിവിൽ സ്റ്റേഷനു സമീപം പ്രവർത്തിക്കുന്ന സാൻ പ്രീമിയർ ചിട്ട് ഫണ്ട്സ് പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപനത്തിൽ ബുധനാഴ്ച രാവിലെയാണ് സംഭവം. ലയൺസ് ക്ലബ് റോഡിൽ കീഴത്ത് വീട്ടിൽ കെ.എൻ. സുകുമാരമേനോനെയാണ് (75) പർദ ധരിച്ചയാൾ ആക്രമിച്ച് സ്വർണമാലയും ലോക്കറ്റും ഉൾപ്പെടെ മൂന്ന് പവനും 10,000 രൂപയും തട്ടിയെടുത്ത് കടന്നുകളഞ്ഞത്. ദിവസവും രാവിലെ പത്തിന് ജീവനക്കാർ വരുന്നതിന്…

    read more

  • വെടികൊണ്ടത് എ.എസ്.പിയുടെ ചെവിക്ക് സമീപം; ആലുവ സ്ക്വാഡ് ചാടി വീണ് പ്രതിയെ കീഴടക്കി

    അജ്മീറിൽ കേരള, രാജസ്ഥാൻ പൊലീസിന് നേരെ നടന്ന വെടിവെപ്പിൽ പ്രതികളെ പിടികൂടിയത് ‘ആലുവ സ്ക്വാഡ്

    ആലുവ: രാജസ്ഥാനിലെ അജ്മീറിൽ കേരള, രാജസ്ഥാൻ പൊലീസിന് നേരെ നടന്ന വെടിവെപ്പിൽ പ്രതികളെ പിടികൂടിയത് ‘ആലുവ സ്ക്വാഡ്’. കേരളത്തിൽ നടന്ന മോഷണക്കേസിലെ പ്രതികളെ പിടികൂടുന്നതിനിടെയായിരുന്നു ഇന്നലെ രാത്രി കൊച്ചിയിൽ നിന്നെത്തിയ കേരള പൊലീസിനും സഹായത്തിനെത്തിയ രാജസ്ഥാൻ പൊലീസിനും നേരെ വെടിവെപ്പ് നടന്നത്. കമാലി ഗേറ്റിന് സമീപത്തെ ദർഗക്കഎ സമീപമാണ് സംഭവം. സ്ഥിരം കുറ്റവാളികളായതിനാൽ പ്രതികൾ നിറതോക്കുകളുമായാണ് നടന്നിരുന്നത്. ഇതൊന്നും നോക്കാതെ പൊലീസ് സംഘം പ്രതികളെ പിടികൂടുകയായിരുന്നു. ഒരാളെ ഉടൻ വിലങ്ങ് അണിയിച്ചതിനാൽ അയാൾക്ക് തോക്കെടുക്കാനായില്ല. എന്നാൽ, ഇതിനിടയിൽ…

    read more

  • എസ്.എസ്.എല്‍.സി പരീക്ഷക്ക് എറണാകുളം ജില്ലയിൽ 32,530 പേര്‍

    എസ്.എസ്.എല്‍.സി പരീക്ഷക്ക് എറണാകുളം ജില്ലയിൽ 32,530 പേര്‍

    കൊച്ചി: ഇത്തവണ ജില്ലയിൽനിന്ന് സ്റ്റേറ്റ് സിലബസിൽ എസ്.എസ്.എൽ.സി പരീക്ഷ എഴുതാൻ 32,530 പേർ. എറണാകുളം, ആലുവ, മൂവാറ്റുപുഴ, കോതമംഗലം വിദ്യാഭ്യാസ ജില്ലകളിലായാണ് ഇത്രയും റെഗുലര്‍ കുട്ടികളും ഒമ്പത് സ്വകാര്യ വിദ്യാര്‍ഥികളും പരീക്ഷ എഴുതുന്നത്. ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷ മാര്‍ച്ച് നാലിന് ആരംഭിച്ച് 25ന് അവസാനിക്കും. രാവിലെ 9.30നാണ് പരീക്ഷ. പരീക്ഷ നടത്തിപ്പിന് അധ്യാപകരെ നിയോഗിക്കുന്ന നടപടികള്‍ പൂര്‍ത്തിയായി വരുന്നു. 51 ക്ലസ്റ്ററുകളിലായി (എറണാകുളം- 17, ആലുവ- 17, മൂവാറ്റുപുഴ- ഒമ്പത്, കോതമംഗലം- എട്ട്) തിരിച്ചിട്ടുള്ള പരീക്ഷ…

    read more

  • എറണാകുളം ജില്ലയിൽ 22 പാലങ്ങളുടെ അറ്റകുറ്റപ്പണിക്ക് 2.51 കോടി

    എറണാകുളം ജില്ലയിൽ 22 പാലങ്ങളുടെ അറ്റകുറ്റപ്പണിക്ക് 2.51 കോടി

    കൊച്ചി: ജില്ലയിൽ കാലപ്പഴക്കംചെന്ന 22 പാലങ്ങളുടെ അടിയന്തര അറ്റകുറ്റപ്പണിക്ക് 2.51 കോടി അനുവദിച്ച് സർക്കാർ ഉത്തരവായി. ദുർബലമായതും അപകടഭീഷണി നേരിടുന്നതുമായ പാലങ്ങൾ അറ്റകുറ്റപ്പണി നടത്തി സഞ്ചാരയോഗ്യമാക്കാനാണ് തുക അനുവദിച്ചതെന്ന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അറിയിച്ചു. സംസ്ഥാനത്ത് 68 പാലങ്ങളുടെ അറ്റകുറ്റപ്പണിക്ക് 13.47 കോടി അനുവദിച്ചതിന്‍റെ ഭാഗമായാണ് ജില്ലയിലെ പാലങ്ങൾക്കും തുക ലഭിച്ചത്. ഇതിൽ വൈപ്പിൻ നിയോജക മണ്ഡലത്തിലെ എട്ട് പാലങ്ങൾക്ക് ഒരുമിച്ചാണ് 14.40 ലക്ഷം അനുവദിച്ചിട്ടുള്ളത്. സംസ്ഥാനത്ത് നിലവിലുള്ള പാലങ്ങളിൽ പകുതിയും 25-30 വർഷം…

    read more

  • അപകട ഭീഷണിയായി പാലക്കാട്ടുതാഴം പാലത്തിലെ കുഴികള്‍

    അപകട ഭീഷണിയായി പാലക്കാട്ടുതാഴം പാലത്തിലെ കുഴികള്‍

    പെരുമ്പാവൂര്‍: ആലുവ-മൂന്നാര്‍ റോഡിലെ പാലക്കാട്ടുതാഴം പാലത്തില്‍ രൂപപ്പെട്ട കഴികള്‍ അപകട ഭീഷണിയായി. പെരുമ്പാവൂരില്‍ നിന്ന് ആലുവക്ക് പോകുന്ന പുതിയ പാലത്തില്‍ രണ്ടിടത്താണ് ടാറിളകി നീളത്തില്‍ വിള്ളലുള്ളത്. ഇതില്‍ ഇരുചക്ര വാഹനങ്ങള്‍ ചാടുന്നത് പതിവാണ്. അപകടങ്ങളില്‍ നിന്ന് തലനാരിഴക്കാണ് പലരും രക്ഷപ്പെടുന്നത്. നിര്‍മാണ ശേഷം പലപ്പോഴും വിള്ളലുകള്‍ രൂപപ്പെട്ടിരുന്നു. അറ്റകുറ്റപ്പണികള്‍ നടത്തിയാണ് അപാകത പരിഹരിച്ചിരുന്നത്. വലിയ വാഹനങ്ങള്‍ പോകുന്നതുകൊണ്ടുള്ള ഇളക്കം മൂലമാണ് വിള്ളലുണ്ടാകുന്നതെന്നാണ് കണ്ടെത്തല്‍. എന്നാല്‍, നിര്‍മാണത്തിലെ അപാകതയാണ് കാരണമെന്നാണ് ആരോപണം. 2019ല്‍ കോണ്‍ക്രീറ്റ് ഇളകി കമ്പിയെല്ലാം പുറത്തായ…

    read more

  • വിമാനമിറങ്ങിയ യുവാവ് പാർക്കിങ് ഏരിയയിൽ മരിച്ചനിലയിൽ

    വിമാനമിറങ്ങിയ യുവാവ് പാർക്കിങ് ഏരിയയിൽ മരിച്ചനിലയിൽ

    നെടുമ്പാശ്ശേരി: ബംഗളൂരുവിൽനിന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വന്നിറങ്ങിയ യാത്രക്കാരൻ പാർക്കിങ് ഏരിയയിൽ മരിച്ചനിലയിൽ. ചാലക്കുടി പാച്ചക്കൽ വീട്ടിൽ ബാലകൃഷ്ണന്‍റെ മകൻ നിതീഷിനെയാണ് (32) മരിച്ചനിലയിൽ കണ്ടെത്തിയത്. ഞായറാഴ്ച അർധരാത്രി വിമാനമിറങ്ങിയ നിതീഷ്, താൻ നെടുമ്പാശ്ശേരിയിൽ ഇറങ്ങിയെന്നും രാവിലെയോടെ മാത്രമേ വീട്ടിലേക്ക് പുറപ്പെടുകയുള്ളൂവെന്നും വീട്ടുകാരെ വിളിച്ചറിയിച്ചിരുന്നു. തുടർന്ന് പാർക്കിങ് ഏരിയയിൽ വിശ്രമിക്കുകയായിരുന്നു. മാതാവ്: ജയശ്രീ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10.30ന് ചാലക്കുടി നഗരസഭ ശ്മശാനത്തിൽ.

    read more

  • മുപ്പത്തടത്ത് പൊടിശല്യം രൂക്ഷം;പൊറുതിമുട്ടി ജനം

    മുപ്പത്തടത്ത് പൊടിശല്യം രൂക്ഷം;പൊറുതിമുട്ടി ജനം

    കടുങ്ങല്ലൂർ: ജല അതോറിറ്റിയുടെ പൈപ്പ് മാറ്റുന്നതുമായി ബന്ധപ്പെട്ട് മുപ്പത്തടം പ്രദേശത്ത് മാസങ്ങളായി തുടരുന്ന പൊടിശല്യം ജനജീവിതം ദുഷ്കരമാക്കുന്നു. കടുങ്ങല്ലൂർ പഞ്ചായത്തിൽ ആഴ്ചകളോളം കുടിവെള്ളം വിതരണം മുടങ്ങിയതുമായി ബന്ധപ്പെട്ട് പ്രതിഷേധം നടന്നിരുന്നു. കുടിവെള്ള വിതരണം പുനഃസ്ഥാപിച്ച് വരികയാണ്. എന്നാൽ, പൊടിശല്യത്തിന് ഒരു പരിഹാരവുമില്ല. റോഡ് കുഴിച്ചതിന്റെ ഭാഗമായി മുപ്പത്തടം മില്ലുപടി മുതൽ മുപ്പത്തടം കവല വരെയും പൊലീസ് സ്റ്റേഷൻ റോഡിലും പരിസരത്തും രൂക്ഷമായ പൊടിശല്യമാണ്. നൂറുക്കണക്കിന് കച്ചവടക്കാരും താമസക്കാരും ഇതുമൂലം ബുദ്ധിമുട്ടുകയാണ്. പൊടിശല്യം ചൂണ്ടിക്കാണിച്ച് പ്രതിഷേധമുയർന്നപ്പോൾ റോഡ് നനക്കുന്നതിനായി…

    read more

  • ചൂരക്കാട് സ്ഫോടനം;
നാശനഷ്ടങ്ങളുടെ റിപ്പോർട്ട്
കലക്ടർക്ക് കൈമാറി

    ചൂരക്കാട് സ്ഫോടനം;നാശനഷ്ടങ്ങളുടെ റിപ്പോർട്ട്കലക്ടർക്ക് കൈമാറി

    തൃപ്പൂണിത്തുറ: ചൂരക്കാട് സ്ഫോടനം നടന്ന പ്രദേശത്തെ നാശനഷ്ടങ്ങളുടെ റിപ്പോർട്ട് കലക്ടർക്ക് കൈമാറി. കഴിഞ്ഞ തിങ്കളാഴ്ച രാവിലെ 10.30ഓടെയുണ്ടായ നാടിനെ നടുക്കിയ സ്ഫോടനം 329 വീടുകളെയാണ് ബാധിച്ചത്. ഇതിൽ 322 വീടുകൾക്ക് കേടുപാടുണ്ട്. ഒരു വീട് പൂർണമായും ആറെണ്ണം ഭാഗികമായും തകർന്നിട്ടുണ്ട്. നാല് സർക്കാർ ഓഫീസുകൾക്കും മൂന്ന് സ്വകാര്യ കെട്ടിടങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. തൃപ്പൂണിത്തുറ നഗരസഭ നടത്തിയ കണക്കെടുപ്പിലാണ് ഇത്രയും കെട്ടിടങ്ങൾക്ക് നാശനഷ്ടമുണ്ടായതായി കണ്ടെത്തിയത്. ഭൂരിഭാഗം കെട്ടിടങ്ങളുടെയും ജനലുകൾ, മേൽക്കൂര, വാതിലുകൾക്കാണ് കേടുപാടുകൾ. നഗരസഭ എൻജിനീയറിങ് വിഭാഗത്തിന്‍റെ റിപ്പോർട്ട്…

    read more

  • കലക്ടറേറ്റിലെ രണ്ടാം നിലയിൽ തീപിടിത്തം

    കലക്ടറേറ്റിലെ രണ്ടാം നിലയിൽ തീപിടിത്തം

    കാക്കനാട്: കലക്ടറേറ്റിലെ ജി.എസ്.ടി ഓഫീസിൽ തീപിടിത്തം. ഞായറാഴ്ച രാവിലെ 11നാണ് സംഭവം. യു.പി.എസ്.സി പരീക്ഷ ഡ്യൂട്ടിക്ക് കലക്ടറേറ്റിലെത്തിയ ഡ്രൈവർ ടി.എസ്. ബിജുവാണ് രണ്ടാം നിലയിലെ ജി.എസ്.ടി ഓഫിസിൽ നിന്നും പുകയുയരുന്നത് കലക്ടറേറ്റിലെ സുരക്ഷാവിഭാഗം ഉദ്യോഗസ്ഥൻ ഷിജുമോൻ ചാക്കോയെ അറിയിച്ചത്. തുടർന്ന് തൃക്കാക്കര അഗ്നി രക്ഷാസേന കലക്ടറേറ്റിലെത്തി തീ അണക്കുകയായിരുന്നു. അവധി ദിവസമായതിനാൽ ജീവനക്കാർ ആരും ഓഫീസിൽ ഇല്ലായിരുന്നു. തീപിടിത്തത്തെ തുടർന്ന് ഓഫീസ് മേശക്ക് മുകളിൽ സൂക്ഷിച്ചിരുന്ന ഏതാനും രേഖകളും ഫോട്ടോസ്റ്റാറ്റ് മെഷീൻ, ടേബിൾ ഫാൻ, കമ്പ്യൂട്ടർ മോണിറ്റർ…

    read more