Ernakulam News

  • ഒടുവിൽ ആധുനിക മത്സ്യമാർക്കറ്റ്
നായ് സംരക്ഷണ കേന്ദ്രം

    ഒടുവിൽ ആധുനിക മത്സ്യമാർക്കറ്റ് നായ് സംരക്ഷണ കേന്ദ്രം

    മൂവാറ്റുപുഴ: രണ്ടുകോടി രൂപ ചെലവിൽ നഗരസഭ നിർമിച്ച ആധുനിക മത്സ്യമാർക്കറ്റ് തെരുവുനായ് ഷെൽട്ടറായി. ടൗണിലെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ വ്യാഴാഴ്ച നാട്ടുകാരെ ആക്രമിച്ച വളർത്തുനായ് പേവിഷബാധയെ തുടർന്ന് ഞായറാഴ്ച ചത്തിരുന്നു. ഇതോടെയാണ് നായുമായി സമ്പർക്കത്തിലേർപ്പെട്ട തെരുവുനായ്ക്കളെ പിടികൂടി നിരീക്ഷിക്കുന്നതിനായി കൂടൊരുക്കിയത് ഒന്നര പതിറ്റാണ്ടായി ഉപയോഗശൂന്യമായി കിടക്കുന്ന നഗരസഭയുടെ മത്സ്യ മാർക്കറ്റിലാണ്. തിങ്കളാഴ്ച വൈകീട്ടാണ് മാർക്കറ്റ് കെട്ടിടത്തിൽ തെരുവുനായ്ക്കൾക്കായി കുടൊരുക്കിയത്. തുടർന്ന് ചൊവ്വാഴ്ച രാവിലെ മുതൽ പിടികൂടിയ തെരുനായ്ക്കളെ ഇവിടെ കൊണ്ടുവന്നിടുകയായിരുന്നു . ഇവയെ 15 ദിവസത്തോളം നിരീക്ഷിച്ച…

    read more

  • റോഷ്നി പദ്ധതി @ എസ്.എസ്.എൽ.സി;100 ശതമാനം അന്തർ സംസ്ഥാന വിദ്യാർഥികൾ

    റോഷ്നി പദ്ധതി @ എസ്.എസ്.എൽ.സി;100 ശതമാനം അന്തർ സംസ്ഥാന വിദ്യാർഥികൾ

    കൊച്ചി: പത്താം ക്ലാസ് പരീക്ഷയിൽ റോഷ്നി പദ്ധതി കൈപിടിച്ചത് 85 അന്തർ സംസ്ഥാന വിദ്യാർഥികളെ. ഏഴുവർഷം മുമ്പ് ജില്ലയിലെ സ്കൂളുകളിൽ ആരംഭിച്ച റോഷ്നി പദ്ധതിയാണ് ഇക്കുറി എസ്.എസ്.എൽ.സി പരീക്ഷയിൽ അന്തർ സംസ്ഥാന വിദ്യാർഥികൾക്ക് സ്വപ്നനേട്ടം സമ്മാനിച്ചത്. പൊതുവിദ്യാലയങ്ങളിൽനിന്ന് അന്തർ സംസ്ഥാന വിദ്യാർഥികളുടെ കൊഴിഞ്ഞുപോക്ക് തടയാനും അവരെ മാതൃഭാഷയിലേക്ക് അടുപ്പിക്കാനും ജില്ല കലക്ടറായിരുന്ന മുഹമ്മദ് വൈ. സഫീറുള്ള ആരംഭിച്ച പദ്ധതിയാണിത്. എറണാകുളം, തൃപ്പൂണിത്തുറ, ആലുവ, പെരുമ്പാവൂർ, കോതമംഗലം ഉപജില്ലകളിലായി ഏഴാം ക്ലാസ് വരെയുള്ള അന്തർ സംസ്ഥാന വിദ്യാർഥികളാണ് പദ്ധതിയുടെ…

    read more

  • രാസമാലിന്യമുപയോഗിച്ച് ഭൂമി നികത്തുന്നതായി പരാതി

    രാസമാലിന്യമുപയോഗിച്ച് ഭൂമി നികത്തുന്നതായി പരാതി

    അങ്കമാലി: നായത്തോട് സൗത്തിൽ നെടുമ്പാശ്ശേരി പൊലീസ് സ്റ്റേഷന് വിളിപ്പാടകലെ രാസാവശിഷ്ടമടങ്ങിയ മാലിന്യമുപയോഗിച്ച് ഭൂമി നികത്തുന്നതായി പരാതി. പ്ലൈവുഡ് കമ്പനിയുടേതടക്കമുള്ള വിവിധ സ്വകാര്യ സ്ഥാപനങ്ങളുടെ അധീനതയിലുള്ള ഭൂമിയാണ് വ്യാപകമായി പുറന്തള്ളിയ രാസമാലിന്യങ്ങളടക്കം ഉപയോഗിച്ച് നികത്തുന്നത്രെ. മഴ പെയ്താൽ സമീപ കുളത്തിലേക്കും പൊതു തോട്ടിലേക്കും ഉറവയായി മാലിന്യമെത്തുമെന്നും ഇത് ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് ഇടവരുത്തുമെന്നുമാണ് നാട്ടുകാർ ആശങ്കപ്പെടുന്നത്. നായത്തോടിന്‍റെ പ്രധാന ജലസ്രോതസ്സാണിത്. തോടിന് സമീപമാണ് അങ്കമാലി നഗരസഭ വക പൊതു കുളം സ്ഥിതി ചെയ്യുന്നതും. ഈ കുളത്തിൽ നിന്നാണ് സമീപ പ്രദേശത്തെ…

    read more

  • പെരിയാറിലെ അനധികൃത മണൽവാരൽ; തുരുത്ത്
റെയിൽവേ പാലത്തിന് ഭീഷണി

    പെരിയാറിലെ അനധികൃത മണൽവാരൽ; തുരുത്ത് റെയിൽവേ പാലത്തിന് ഭീഷണി

    ആലുവ: പെരിയാറിലെ അനധികൃത മണൽവാരൽ തുരുത്ത് റെയിൽവേ പാലത്തിന് ഭീഷണിയാകുന്നു. തുരുത്ത് കേന്ദ്രീകരിച്ച് നടക്കുന്ന മണൽ ഖനനമാണ് പാലത്തിന് ഭീഷണിയായിരിക്കുന്നത്. പാലത്തെ താങ്ങിനിർത്തുന്ന കോൺക്രീറ്റ് തൂണുകൾക്ക് സമീപമാണ് വൻതോതിൽ മണൽ ഖനനം. തുരുത്ത് എസ്.എൻ കടവിനോട് ചേർന്നാണ് മണൽ വാരുന്നതും കൂട്ടിയിടുന്നതും. ഇതിനായി കടവിനോട് ചേർന്ന തെരുവുവിളക്കുകൾ നശിപ്പിച്ചിരിക്കുകയാണ്. പാലത്തിന് സമീപത്തുനിന്ന് രാത്രിയുടെ മറവിൽ മണൽവാരി എസ്.എൻ കടവിൽ കൂട്ടിയിടുകയും അവിടെനിന്ന് ലോറികളിൽ വിവിധ ഭാഗങ്ങളിലേക്ക് കടത്തുകയുമാണ് ചെയ്യുന്നത്. പ്രാദേശികരായ മണൽ മാഫിയ സംഘങ്ങളാണ് കടത്തിന് പിന്നിൽ.…

    read more

  • തെരുവുനായ്ക്കളെ
ഷെൽട്ടറിലാക്കി വാക്സിൻ നൽകും

    തെരുവുനായ്ക്കളെ ഷെൽട്ടറിലാക്കി വാക്സിൻ നൽകും

    മൂവാറ്റുപുഴ: നഗരത്തിൽ എട്ടുപേരെ കടിച്ച് പരിക്കേൽപിച്ച നായ്ക്ക് പേവിഷ ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ മുഴുവൻ തെരുവു നായ്ക്കളെയും പിടികൂടി ഷെൽട്ടറിൽ പാർപ്പിച്ച് നിരീക്ഷിക്കാൻ നീക്കം. തിങ്കളാഴ്ച വൈകീട്ട് ചേർന്ന മൂവാറ്റുപുഴ നഗരസഭ കൗൺസിൽ അടിയന്തരയോഗത്തിലാണ് തീരുമാനം. സ്റ്റേഡിയത്തിനു സമീപം അടഞ്ഞുകിടക്കുന്ന നഗരസഭയുടെ ആധുനിക ഫിഷ് മാർക്കറ്റ് മന്ദിരം ഷെൽട്ടറായി ഉപയോഗപ്പെടുത്തും. അടിയന്തരമായി കെട്ടിടത്തിൽ അറ്റകുറ്റപ്പണി തീർത്ത് ചൊവ്വാഴ്ച മുതൽ തന്നെ നായ്ക്കളെ പിടികൂടി ഇവിടെ പാർപ്പിച്ച് വാക്സിൻ നൽകും. നായ്ക്കളെ പിടികൂടാൻ കോട്ടയത്തുനിന്ന് വിദഗ്ധ സംഘവും സ്ഥലത്തെത്തിയിട്ടുണ്ട്.…

    read more

  • കൊച്ചി മെട്രോ ഫീഡർ ഓട്ടോ;
കാർഡുകൾ ഉപയോഗിച്ച്
പണമടക്കാം

    കൊച്ചി മെട്രോ ഫീഡർ ഓട്ടോ; കാർഡുകൾ ഉപയോഗിച്ച് പണമടക്കാം

    കൊച്ചി: കൊച്ചി മെട്രോയുടെ ഫീഡർ ഓട്ടോറിക്ഷകളിൽ പി.ഒ.എസ് മെഷീനുകൾവഴി നിരക്കുകൾ നൽകാനാകുന്ന സേവനം ആരംഭിച്ചു. കെ.എം.ആർ.എൽ മാനേജിങ് ഡയറക്ടർ ലോക്നാഥ് ബെഹ്റ പദ്ധതി ഉദ്ഘാടനംചെയ്തു. പത്തടിപ്പാലം പി.ഡബ്ല്യു.ഡി റെസ്റ്റ് ഹൗസിൽ നടന്ന ചടങ്ങിൽ കെ.എം.ആർ.എൽ അർബൻ ട്രാൻസ്പോർട്ട് വിഭാഗം അഡീഷനൽ ജനറൽ മാനേജർ ടി.ജി. ഗോകുൽ, ജില്ല ഓട്ടോ ഡ്രൈവേഴ്സ് കോഓപറേറ്റിവ് സൊസൈറ്റി പ്രസിഡന്റ് എം.ബി. ശ്യാമന്ദഭദ്രൻ, സെക്രട്ടറി കെ.കെ. ഇബ്രാഹിം കുട്ടി, സൈമൺ ഇടപ്പള്ളി, വൺഡി സ്മാർട്ട് മൊബിലിറ്റി സി.ഇ.ഒ നിഷാന്ത് രവീന്ദ്രൻ എന്നിവർ പങ്കെടുത്തു.…

    read more

  • പുതുവൈപ്പ് ബീച്ചിൽ അപകടം പതിയിരിപ്പുണ്ട്; സുരക്ഷയില്ല

    പുതുവൈപ്പ് ബീച്ചിൽ അപകടം പതിയിരിപ്പുണ്ട്; സുരക്ഷയില്ല

    വൈപ്പിന്‍: വിലക്കുകള്‍ ലംഘിച്ച് യുവാക്കൾ ഐ.ഒ.സി ഗ്യാസ് പ്ലാന്‍റിന്‍റെ പടിഞ്ഞാറെ മതിലിനരികിലൂടെ കടലിലേക്കിറങ്ങിയതാണ്‌ ദുരന്തത്തിൽ കലാശിച്ചത്. തെക്കന്‍മേഖലയിലെ പുതുവൈപ്പ്, വളപ്പ് ബീച്ചുകളില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ആറോളം ജീവനാണ് പൊലിഞ്ഞത്. ബീച്ചുകളിലൊന്നും തന്നെ ഒരുവിധ പ്രാഥമിക സുരക്ഷാ സംവിധാനങ്ങളുമില്ല. ബീച്ചുകളുടെ വികസനത്തിന് കോടികളുടെ പ്രഖ്യാപനം ഉണ്ടാകുന്നതല്ലാതെ പ്രാഥമിക സൗകര്യങ്ങള്‍പോലും ഏര്‍പ്പെടുത്തുന്നില്ല. അപകടം നടന്ന പുതുവൈപ്പില്‍ രാവിലെ രണ്ട് മണിക്കൂറോളം രണ്ട് ക്ലബുകളുടെ നീന്തല്‍ പരിശീലനം നടക്കുന്നതാണ് രക്ഷയായത്. മറ്റ് സമയങ്ങളില്‍ പലപ്പോഴും സഞ്ചാരികള്‍ മാത്രമാണ് ഉണ്ടാവുക. അപകടങ്ങള്‍…

    read more

  • വീട്ടിൽ അതിക്രമിച്ചു കയറി ആക്രമണം നടത്തിയ കേസിൽ നാല് പേർ അറസ്റ്റിൽ

    വീട്ടിൽ അതിക്രമിച്ചു കയറി ആക്രമണം നടത്തിയ കേസിൽ നാല് പേർ അറസ്റ്റിൽ

    ആലുവ: വീട്ടിൽ അതിക്രമിച്ചു കയറി ആക്രമണം നടത്തിയ കേസിൽ നാല് പേർ അറസ്റ്റിൽ. ആലുവ നസ്രത്ത് റോഡിൽ രാജേഷ് നിവാസിൽ രാജേഷ് (കൊച്ചമ്മാവൻ രാജേഷ് 44 ), പൈപ്പ് ലൈൻ റോഡിൽ മാധവപുരം കോളനിയ്ക്ക് സമീപം പീടിക പറമ്പിൽ വീട്ടിൽ ജ്യോതിഷ് (36), പൈപ്പ് ലൈൻ റോഡിൽ മേയ്ക്കാട് വീട്ടിൽ രഞ്ജിത്ത് (36), മാധവപുരം കോളനി ഭാഗത്ത് മെൽബിൻ (43) എന്നിവരെയാണ് ആലുവ പൊലീസ് അറസ്റ്റ് ചെയ്തത്. എസ്.എൻ പുരം ഭാഗത്ത് ജിതിന്റെ വീടാണ് ആക്രമിക്കപ്പെട്ടത്. ഞായറാഴ്ച…

    read more

  • കാറും ലോറിയും കൂട്ടിയിടിച്ച്
കാര്‍ ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്

    കാറും ലോറിയും കൂട്ടിയിടിച്ച് കാര്‍ ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്

    പെരുമ്പാവൂര്‍: കാറും ലോറിയും കൂട്ടിയിടിച്ച് കാര്‍ ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്. എം.സി റോഡില്‍ താന്നിപ്പുഴ സെന്റ് ജോസഫ് ചര്‍ച്ചിന് സമീപം ശനിയാഴ്ച രാത്രി 9.30ന് ആയിരുന്നു അപകടം. അഗ്നിരക്ഷ സേന കാര്‍ വെട്ടിപ്പൊളിച്ചാണ് ഡ്രൈവറെ പുറത്തെടുത്തത്. കാലടിയില്‍ നിന്ന് പെരുമ്പാവൂരിലേക്ക് പോവുകയായിരുന്ന കാറിന്റെ ടയര്‍ പൊട്ടി നിയന്ത്രണം വിട്ട് ലോറിയില്‍ ഇടിക്കുകയായിരുന്നു. പെരുമ്പാവൂരില്‍ നിന്ന് തമിഴ്‌നാട്ടിലേക്ക് പോവുകയായിരുന്നു നാഷനല്‍ പെര്‍മിറ്റ് ലോറി. കാറില്‍ ഡ്രൈവര്‍ മാത്രമാണ് ഉണ്ടായിരുന്നത്. ഒരു മാസം മുമ്പ് കൃഷി വകുപ്പ് ഉദ്യോഗസ്ഥനും മകളും…

    read more

  • അർബുദത്തോട് സുല്ലിടാതെ ഉമർ മിസ്ബാഹ്; എൻജിനീയറിങ്ങിലും തിളങ്ങുന്ന വിജയം

    അർബുദത്തോട് സുല്ലിടാതെ ഉമർ മിസ്ബാഹ്; എൻജിനീയറിങ്ങിലും തിളങ്ങുന്ന വിജയം

    ആലുവ: മാരകരോഗത്തിന് മുന്നിൽ പകച്ചുനിൽക്കാതെ വിജയങ്ങൾ വെട്ടിപ്പിടിക്കുകയാണ് ഉമർ മിസ്ബാഹ്. പത്താം ക്ലാസിലും പ്ലസ് ടുവിലും ഉന്നതവിജയം നേടിയ ശേഷം ഏയ്റോനോട്ടിക്കൽ എൻജിനീയറിങ്ങിലും ഫസ്റ്റ് ക്ലാസ്സോടെ വിജയം കണ്ടു. ആലുവ ചാലയ്ക്കൽ അമ്പലപറമ്പ് കീഴ്ത്തോട്ടത്തിൽ മുഹമ്മദ് കുഞ്ഞിന്റെയും ബനാറസിന്റെയും മകനാണ് ഉമർ മിസ്ബാഹ്. ഒമ്പതാം ക്ലാസ് വിദ്യാർഥിയായിരിക്കെയാണ് ഉമർ മിസ്ബാഹിന് രക്തത്തിൽ അർബുദം പിടിപെടുന്നത്. വിട്ടുമാറാത്ത പനിയെ തുടർന്നുള്ള പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഒമ്പതുമാസത്തോളം തിരുവനന്തപുരം റീജനൽ കാൻസർ സെന്ററിൽ തുടർച്ചയായ ചികിത്സ. രോഗത്തിന്റെ കാഠിന്യം കുറഞ്ഞതോടെ…

    read more