Ernakulam News

  • കൊച്ചി മെട്രോ ഫീഡർ ഓട്ടോ;
കാർഡുകൾ ഉപയോഗിച്ച്
പണമടക്കാം

    കൊച്ചി മെട്രോ ഫീഡർ ഓട്ടോ; കാർഡുകൾ ഉപയോഗിച്ച് പണമടക്കാം

    കൊച്ചി: കൊച്ചി മെട്രോയുടെ ഫീഡർ ഓട്ടോറിക്ഷകളിൽ പി.ഒ.എസ് മെഷീനുകൾവഴി നിരക്കുകൾ നൽകാനാകുന്ന സേവനം ആരംഭിച്ചു. കെ.എം.ആർ.എൽ മാനേജിങ് ഡയറക്ടർ ലോക്നാഥ് ബെഹ്റ പദ്ധതി ഉദ്ഘാടനംചെയ്തു. പത്തടിപ്പാലം പി.ഡബ്ല്യു.ഡി റെസ്റ്റ് ഹൗസിൽ നടന്ന ചടങ്ങിൽ കെ.എം.ആർ.എൽ അർബൻ ട്രാൻസ്പോർട്ട് വിഭാഗം അഡീഷനൽ ജനറൽ മാനേജർ ടി.ജി. ഗോകുൽ, ജില്ല ഓട്ടോ ഡ്രൈവേഴ്സ് കോഓപറേറ്റിവ് സൊസൈറ്റി പ്രസിഡന്റ് എം.ബി. ശ്യാമന്ദഭദ്രൻ, സെക്രട്ടറി കെ.കെ. ഇബ്രാഹിം കുട്ടി, സൈമൺ ഇടപ്പള്ളി, വൺഡി സ്മാർട്ട് മൊബിലിറ്റി സി.ഇ.ഒ നിഷാന്ത് രവീന്ദ്രൻ എന്നിവർ പങ്കെടുത്തു.…

    read more

  • പുതുവൈപ്പ് ബീച്ചിൽ അപകടം പതിയിരിപ്പുണ്ട്; സുരക്ഷയില്ല

    പുതുവൈപ്പ് ബീച്ചിൽ അപകടം പതിയിരിപ്പുണ്ട്; സുരക്ഷയില്ല

    വൈപ്പിന്‍: വിലക്കുകള്‍ ലംഘിച്ച് യുവാക്കൾ ഐ.ഒ.സി ഗ്യാസ് പ്ലാന്‍റിന്‍റെ പടിഞ്ഞാറെ മതിലിനരികിലൂടെ കടലിലേക്കിറങ്ങിയതാണ്‌ ദുരന്തത്തിൽ കലാശിച്ചത്. തെക്കന്‍മേഖലയിലെ പുതുവൈപ്പ്, വളപ്പ് ബീച്ചുകളില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ആറോളം ജീവനാണ് പൊലിഞ്ഞത്. ബീച്ചുകളിലൊന്നും തന്നെ ഒരുവിധ പ്രാഥമിക സുരക്ഷാ സംവിധാനങ്ങളുമില്ല. ബീച്ചുകളുടെ വികസനത്തിന് കോടികളുടെ പ്രഖ്യാപനം ഉണ്ടാകുന്നതല്ലാതെ പ്രാഥമിക സൗകര്യങ്ങള്‍പോലും ഏര്‍പ്പെടുത്തുന്നില്ല. അപകടം നടന്ന പുതുവൈപ്പില്‍ രാവിലെ രണ്ട് മണിക്കൂറോളം രണ്ട് ക്ലബുകളുടെ നീന്തല്‍ പരിശീലനം നടക്കുന്നതാണ് രക്ഷയായത്. മറ്റ് സമയങ്ങളില്‍ പലപ്പോഴും സഞ്ചാരികള്‍ മാത്രമാണ് ഉണ്ടാവുക. അപകടങ്ങള്‍…

    read more

  • വീട്ടിൽ അതിക്രമിച്ചു കയറി ആക്രമണം നടത്തിയ കേസിൽ നാല് പേർ അറസ്റ്റിൽ

    വീട്ടിൽ അതിക്രമിച്ചു കയറി ആക്രമണം നടത്തിയ കേസിൽ നാല് പേർ അറസ്റ്റിൽ

    ആലുവ: വീട്ടിൽ അതിക്രമിച്ചു കയറി ആക്രമണം നടത്തിയ കേസിൽ നാല് പേർ അറസ്റ്റിൽ. ആലുവ നസ്രത്ത് റോഡിൽ രാജേഷ് നിവാസിൽ രാജേഷ് (കൊച്ചമ്മാവൻ രാജേഷ് 44 ), പൈപ്പ് ലൈൻ റോഡിൽ മാധവപുരം കോളനിയ്ക്ക് സമീപം പീടിക പറമ്പിൽ വീട്ടിൽ ജ്യോതിഷ് (36), പൈപ്പ് ലൈൻ റോഡിൽ മേയ്ക്കാട് വീട്ടിൽ രഞ്ജിത്ത് (36), മാധവപുരം കോളനി ഭാഗത്ത് മെൽബിൻ (43) എന്നിവരെയാണ് ആലുവ പൊലീസ് അറസ്റ്റ് ചെയ്തത്. എസ്.എൻ പുരം ഭാഗത്ത് ജിതിന്റെ വീടാണ് ആക്രമിക്കപ്പെട്ടത്. ഞായറാഴ്ച…

    read more

  • കാറും ലോറിയും കൂട്ടിയിടിച്ച്
കാര്‍ ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്

    കാറും ലോറിയും കൂട്ടിയിടിച്ച് കാര്‍ ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്

    പെരുമ്പാവൂര്‍: കാറും ലോറിയും കൂട്ടിയിടിച്ച് കാര്‍ ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്. എം.സി റോഡില്‍ താന്നിപ്പുഴ സെന്റ് ജോസഫ് ചര്‍ച്ചിന് സമീപം ശനിയാഴ്ച രാത്രി 9.30ന് ആയിരുന്നു അപകടം. അഗ്നിരക്ഷ സേന കാര്‍ വെട്ടിപ്പൊളിച്ചാണ് ഡ്രൈവറെ പുറത്തെടുത്തത്. കാലടിയില്‍ നിന്ന് പെരുമ്പാവൂരിലേക്ക് പോവുകയായിരുന്ന കാറിന്റെ ടയര്‍ പൊട്ടി നിയന്ത്രണം വിട്ട് ലോറിയില്‍ ഇടിക്കുകയായിരുന്നു. പെരുമ്പാവൂരില്‍ നിന്ന് തമിഴ്‌നാട്ടിലേക്ക് പോവുകയായിരുന്നു നാഷനല്‍ പെര്‍മിറ്റ് ലോറി. കാറില്‍ ഡ്രൈവര്‍ മാത്രമാണ് ഉണ്ടായിരുന്നത്. ഒരു മാസം മുമ്പ് കൃഷി വകുപ്പ് ഉദ്യോഗസ്ഥനും മകളും…

    read more

  • അർബുദത്തോട് സുല്ലിടാതെ ഉമർ മിസ്ബാഹ്; എൻജിനീയറിങ്ങിലും തിളങ്ങുന്ന വിജയം

    അർബുദത്തോട് സുല്ലിടാതെ ഉമർ മിസ്ബാഹ്; എൻജിനീയറിങ്ങിലും തിളങ്ങുന്ന വിജയം

    ആലുവ: മാരകരോഗത്തിന് മുന്നിൽ പകച്ചുനിൽക്കാതെ വിജയങ്ങൾ വെട്ടിപ്പിടിക്കുകയാണ് ഉമർ മിസ്ബാഹ്. പത്താം ക്ലാസിലും പ്ലസ് ടുവിലും ഉന്നതവിജയം നേടിയ ശേഷം ഏയ്റോനോട്ടിക്കൽ എൻജിനീയറിങ്ങിലും ഫസ്റ്റ് ക്ലാസ്സോടെ വിജയം കണ്ടു. ആലുവ ചാലയ്ക്കൽ അമ്പലപറമ്പ് കീഴ്ത്തോട്ടത്തിൽ മുഹമ്മദ് കുഞ്ഞിന്റെയും ബനാറസിന്റെയും മകനാണ് ഉമർ മിസ്ബാഹ്. ഒമ്പതാം ക്ലാസ് വിദ്യാർഥിയായിരിക്കെയാണ് ഉമർ മിസ്ബാഹിന് രക്തത്തിൽ അർബുദം പിടിപെടുന്നത്. വിട്ടുമാറാത്ത പനിയെ തുടർന്നുള്ള പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഒമ്പതുമാസത്തോളം തിരുവനന്തപുരം റീജനൽ കാൻസർ സെന്ററിൽ തുടർച്ചയായ ചികിത്സ. രോഗത്തിന്റെ കാഠിന്യം കുറഞ്ഞതോടെ…

    read more

  • രണ്ടു മാസം, ജലാശയങ്ങളിൽ പൊലിഞ്ഞത് 25 ജീവൻ

    രണ്ടു മാസം, ജലാശയങ്ങളിൽ പൊലിഞ്ഞത് 25 ജീവൻ

    കൊച്ചി: രണ്ട് മാസത്തിനിടെ ജില്ലയിലെ ജലാശയങ്ങൾ കവർന്നത് 25 ജീവനുകൾ. ജില്ലയിലെ പുഴകളിലും തോടുകളിലും കുളങ്ങളിലുമായാണ് ഇത്രയും പേരുടെ ജീവൻ നഷ്ടമായത്. മാർച്ച് 15 മുതലുളള കണക്കുകളനുസരിച്ചാണ് മുങ്ങി മരണങ്ങൾ വൻ തോതിലുയർന്നത്. ഫോർട്ട് കൊച്ചി ബീച്ച്, വൈപ്പിൻ ബീച്ച്, പെരിയാർ, മൂവാറ്റപുഴയാർ എന്നിവകൾക്കു പുറമേ പ്രാദേശിമായി കനാലുകളിലും തോടുകളിലും കുളങ്ങളിലുമെല്ലാം ഇക്കാലയളവിൽ മുങ്ങി മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കിണറിലും മുങ്ങിമരണം സംഭവിച്ചിട്ടുണ്ട്. മധ്യവേനലവധിക്കാലവും കൊടുംചൂടും മുങ്ങി മരണതോത് ഉയരുന്നതിൽ വലിയ പങ്ക് വഹിച്ചിട്ടുണ്ടെന്നാണ് കണക്കുകൾ തെളിയിക്കുന്നത്.…

    read more

  • വേനൽമഴയും മിന്നലും നാശം വിതച്ചു

    വേനൽമഴയും മിന്നലും നാശം വിതച്ചു

    മൂവാറ്റുപുഴ: മിന്നലിലും കാറ്റിലും മൂവാറ്റുപുഴ മേഖലയിൽ വ്യാപക നാശം. കാറ്റിൽ മരംവീണ് വീട് തകർന്നു. മിന്നലേറ്റ് കൂറ്റൻ തേക്ക് ചിതറിത്തെറിച്ചു. പായിപ്ര ഗ്രാമപഞ്ചായത്ത് പത്താം വാർഡിൽ ഈസ്റ്റ് വാഴപ്പിള്ളി നിരപ്പിൽ കിഴക്കേ കടവിന് സമീപം ആത്രാശ്ശേരി ഗോപിനാഥൻ നായരുടെ പുരയിടത്തിൽ നിന്ന 80 ഇഞ്ച് വണ്ണമുള്ള തേക്കാണ് മിന്നലിൽ ചിതറിത്തെറിച്ചത്. സമീപത്തെ വീടുകളിലടക്കം ചിതറിയ കഷണങ്ങൾ വീണെങ്കിലും സമീപങ്ങളിൽ ആളുകൾ ഇല്ലാത്തതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. മൂവാറ്റുപുഴ നഗരസഭയിലെ ഉറവക്കുഴിയിൽ മിന്നലിൽ തെങ്ങിന് തീപിടിച്ചു. ഉറവക്കുഴി കവലക്ക്…

    read more

  • നിരത്തുകളിൽ നായ്ക്കളുടെ വിളയാട്ടം

    നിരത്തുകളിൽ നായ്ക്കളുടെ വിളയാട്ടം

    കൊച്ചി: നിരത്തുകളിൽ ഭീതിവിതച്ച് തെരുവുനായ്ക്കളുടെ വിളയാട്ടം. നിയന്ത്രണവും പ്രതിരോധ നടപടികളും കടലാസിലൊതുങ്ങുന്നു. കാൽനടക്കാർക്കും ഇരുചക്ര വാഹന യാത്രികർക്കുമടക്കം ഇവ ഭീഷണി സൃഷ്ടിക്കുകയാണ്. ആക്രമണമുണ്ടാകുമ്പോൾ മാത്രം ഉണരുകയും പ്രസ്താവനകളിറക്കുകയും ചെയ്യുന്ന തദ്ദേശ സ്ഥാപനങ്ങൾ ജനങ്ങളുടെ പ്രതിഷേധങ്ങൾ തണുക്കുമ്പോൾ വീണ്ടും ഉറക്കത്തിലാകുകയാണെന്നാണ് പരാതിയുയരുന്നത്. അധികൃതരുടെ നിസ്സംഗതക്കെതിരെ പ്രതിഷേധവും ശക്തമായി. പ്രധാന കേന്ദ്രങ്ങളിൽ തമ്പടിച്ച് നായ്ക്കൾ നഗരത്തിലെ റെയിൽവേ സ്റ്റേഷൻ പരിസരങ്ങളും ജില്ലയിലെ എല്ലാ കെ.എസ്.ആർ.ടി.സി, സ്വകാര്യ ബസ് സ്റ്റാൻഡുകളും നായ്ക്കളുടെ താവളമായിട്ട് നാളുകളായി. പ്രധാനപ്പെട്ട എല്ലാ പാലങ്ങളുടെയും അടിഭാഗങ്ങളും വിഹാരകേന്ദ്രങ്ങളാണ്.…

    read more

  • കിടപ്പു രോഗിയായ പിതാവിനെ വാടക വീട്ടിൽ ഉപേക്ഷിച്ച് കടന്ന് മകനും കുടുംബവും

    കിടപ്പു രോഗിയായ പിതാവിനെ വാടക വീട്ടിൽ ഉപേക്ഷിച്ച് കടന്ന് മകനും കുടുംബവും

    തൃപ്പൂണിത്തുറ: കിടപ്പു രോഗിയായ പിതാവിനെ വാടക വീട്ടിൽ ഉപേക്ഷിച്ച് കടന്ന് മകനും കുടുംബവും. വെണ്ണല തിരുവാതിരയിൽ സുനിലിന്റെ ഉടമസ്ഥതയിലുള്ള എരൂർ വടക്കേ വൈമീതിയിലുള്ള വീട്ടിലാണ് സംഭവം. ഇവിടെ കഴിഞ്ഞ പത്ത് മാസമായി വാടകയ്ക്ക് താമസിച്ച് വരികയായിരുന്നു അജിത്തും കുടുംബവും. ടാക്സി ഡ്രൈവറായ അജിത്താണ് കിടപ്പ് രോഗിയായ പിതാവ് കെ. കെ. ഷൺമുഖ (68)നെ വാടക വീട്ടിൽ തനിച്ചാക്കി വ്യാഴാഴ്ച വൈകീട്ട് ഇവിടെ നിന്നും കടന്നത്. വാടക വീട്ടിൽ നിന്നും മുഴുവൻ സാധനങ്ങളും മാറ്റിയെങ്കിലും പിതാവിനെ മാത്രം കൊണ്ടുപോയില്ല.…

    read more

  • പറവൂരിലെ കുടിവെള്ള ക്ഷാമം: ചൊവ്വാഴ്ച അടിയന്തിര യോഗം

    പറവൂരിലെ കുടിവെള്ള ക്ഷാമം: ചൊവ്വാഴ്ച അടിയന്തിര യോഗം

    പറവൂർ: ദേശീയപാത 66ന്‍റെ നിര്‍മാണവുമായി ബന്ധപ്പെട്ടുണ്ടായ പറവൂരിലേയും പരിസര പഞ്ചായത്തിലെയും കുടിവെള്ളക്ഷാമം പരിഹരിക്കാനായി അടിയന്തിരമായി ഉദ്യോഗസ്ഥതല യോഗം വിളിച്ചുചേർക്കാൻ ജില്ല കലക്ടര്‍ക്ക് നിര്‍ദേശം നല്‍കിയതായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ അറിയിച്ചു. പുതിയ ദേശീയപാതയുടെ നിര്‍മാണത്തിന്‍റെ തുടക്കത്തിൽ തന്നെ ഇതുവഴിയുള്ള പൈപ്പ് ലൈനുകളും വൈദ്യുതി ലൈനുകളും ദേശീയ പാത അതോറിറ്റിയുടെ ചെലവിൽ മാറ്റി സ്ഥാപിക്കണമെന്ന് നിര്‍ദേശം നൽകിയിരുന്നതാണ്. ജല അതോറിറ്റിയുടേയും കെ.എസ്.ഇ.ബിയുടേയും പൈപ്പ് ലൈനുകളും ഇലക്ട്രിക് ലൈനുകളും മാറ്റി സ്ഥാപിക്കുകയും ചെയ്തു. എന്നാൽ, റോഡിന്‍റെ കിഴക്കു ഭാഗവും…

    read more