Ernakulam News

  • കൂട്ടിലടച്ച ഒരു നായ്ക്ക് കൂടി പേ ലക്ഷണം

    കൂട്ടിലടച്ച ഒരു നായ്ക്ക് കൂടി പേ ലക്ഷണം

    മൂവാറ്റുപുഴ: പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി നഗരസഭ പിടികൂടി കൂട്ടിലടച്ച ഒരു നായ്ക്ക് പേവിഷബാധയുടെ ലക്ഷണം. ഇതിനെ പ്രത്യേകം തയാറാക്കിയ കൂട്ടിലേക്ക് മാറ്റി. നഗരസഭ ചൊവ്വാഴ്ച പിടികൂടി ഷെൽട്ടറിൽ അടച്ച 14 നായ്ക്കളിൽ ഒന്നിന്നാണ് ലക്ഷണങ്ങൾ കണ്ടത്. ബുധനാഴ്ച രാവിലെ നഗരസഭയുടെ മത്സ്യമാർക്കറ്റിൽ തയാറാക്കിയ ഷെൽട്ടർ ഹോമിൽ അസ്വാഭാവികമായ പെരുമാറ്റം കണ്ടതിനെത്തുടർന്നാണ് നായെ പ്രത്യേകം തയാറാക്കിയ കൂട്ടിലേക്ക് മാറ്റിയത്. ബുധനാഴ്ച കൂടുതൽ നായ്ക്കളെ പിടികൂടി ഷെൽട്ടറിലേക്ക് മാറ്റിയിട്ടുണ്ട്. വ്യാഴാഴ്ച നഗരത്തിലെ നാല് വാർഡുകളിൽ തെരുവുനായ് ആക്രമണത്തിൽ എട്ടുപേർക്ക് കടിയേറ്റതിനെത്തുടർന്നാണ്…

    read more

  • നാടിനെ ആശങ്കയിലാക്കി മഞ്ഞപ്പിത്തം പടരുന്നു

    കൊച്ചി: ജില്ലയെ ആശങ്കയിലാക്കി മഞ്ഞപ്പിത്ത വ്യാപനം തുടരുന്നു. പെരുമ്പാവൂർ വേങ്ങൂരിൽ വലിയ തോതിൽ രോഗം റിപ്പോർട്ട് ചെയ്തതോടെ ആശങ്ക ഇരട്ടിക്കുകയാണ്. ജല അതോറിറ്റിയുടെ കുടിവെള്ള വിതരണത്തിലെ പാളിച്ചയാണ് രോഗകാരണമെന്ന് വിലയിരുത്തലുകളും പുറത്തുവരുന്നുണ്ട്. കഴിഞ്ഞ ഏതാനും ആഴ്ചകൾക്കുള്ളിൽ മൂവാറ്റുപുഴ, കോതമംഗലം, അങ്കമാലി മേഖലകളിലും വ്യാപകമായി മഞ്ഞപ്പിത്തം റിപ്പോർട്ട് ചെയ്തിരുന്നു. കനത്ത ചൂടിൽ ശുദ്ധജല ലഭ്യത കുറഞ്ഞതോടെയാണ് രോഗം പടർന്നുപിടിക്കാനിടയാക്കിയതെന്നാണ് ആരോഗ്യ വകുപ്പ് ചൂണ്ടിക്കാട്ടുന്നത്. വയറിളക്കരോഗങ്ങളും ഹെപ്പറ്റൈറ്റിസ് എയുമാണ് കഴിഞ്ഞ മാസങ്ങളിൽ കൂടുതൽ റിപ്പോർട്ട്‌ ചെയ്തത്. മേയ് ഒന്ന് മുതൽ…

    read more

  • അങ്കമാലിയിൽ വാഹനമിടിച്ച് മരിച്ചയാളെ തിരിച്ചറിഞ്ഞില്ല

    അങ്കമാലിയിൽ വാഹനമിടിച്ച് മരിച്ചയാളെ തിരിച്ചറിഞ്ഞില്ല

    അങ്കമാലി: ദേശീയപാതയിൽ അങ്കമാലി ചെറിയവാപ്പാലശ്ശേരിക്ക് സമീപം യുവാവ് അജ്ഞാത വാഹനമിടിച്ച് മരിച്ചു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ചൊവ്വാഴ്ച രാത്രി 9.50ഓടെ ചെറിയവാപ്പാലശ്ശേരിയിലെ അങ്കമാലി സബ് സ്റ്റേഷന് സമീപമാണ് അജ്ഞാത വാഹനമിടിച്ച് അവശനായ നിലയിൽ യുവാവിനെ കണ്ടത്. അങ്കമാലി അഗ്നി രക്ഷസേന അങ്കമാലി എൽ.എഫ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ആലപ്പുഴ സ്വദേശിയാണെന്നാണ് സൂചന. ചുവന്ന വലിയ കള്ളി ഷർട്ടും മുണ്ടുമാണ് വേഷം. മീശയോട് ചേർത്ത വട്ടത്താടിയുണ്ട്. അങ്കമാലി ഭാഗത്തേക്ക് നടന്നു പോകുമ്പോഴാണ് അപകടമുണ്ടായതെന്നാണ് കരുതുന്നത്. നെടുമ്പാശ്ശേരി പൊലീസ് മൃതദേഹം എറണാകുളം…

    read more

  • കാനയിലേക്ക് വാഹനം മറിഞ്ഞ് അപകടം: റിട്ട. അധ്യാപിക മരിച്ചു; നടൻ മാത്യുവിന്‍റെ മാതാപിതാക്കൾക്ക് പരിക്ക്

    കാനയിലേക്ക് വാഹനം മറിഞ്ഞ് അപകടം: റിട്ട. അധ്യാപിക മരിച്ചു; നടൻ മാത്യുവിന്‍റെ മാതാപിതാക്കൾക്ക് പരിക്ക്

    കൊച്ചി: ദേശീയപാതയിൽ കോലഞ്ചേരി ശാസ്താംമുകളിൽ നിർമാണം നടക്കുന്ന കാനയിലേക്ക് വാഹനം മറിഞ്ഞ് ഒരു മരണം. റിട്ട. അധ്യാപിക മാമല തുരുത്തിയിൽ ബീന (60) ആണ് മരിച്ചത്. മൂന്നു പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബീനയുടെ ഭർത്താവ് സാജു, ബന്ധു ബിജു, ഭാര്യ സൂസൻ എന്നിവർക്കാണ് പരിക്കേറ്റത്. അപകടത്തിൽ പരിക്കേറ്റ ബിജുവും സൂസനും നടൻ മാത്യുവിന്‍റെ മാതാപിതാക്കളാണ്. ബിജുവിന്‍റെ പിതൃസഹോദര പുത്രന്‍റെ ഭാര്യയാണ് മരിച്ച ബീന. ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് അപകടം…

    read more

  • മഞ്ഞപ്പിത്ത വ്യാപനം;
ആശങ്കയില്‍ വേങ്ങൂര്‍ പഞ്ചായത്ത്

    മഞ്ഞപ്പിത്ത വ്യാപനം; ആശങ്കയില്‍ വേങ്ങൂര്‍ പഞ്ചായത്ത്

    പെരുമ്പാവൂര്‍: മഞ്ഞപ്പിത്തം പടര്‍ന്നുപിടിക്കുന്ന വേങ്ങൂര്‍ പഞ്ചായത്തിലെ ജനങ്ങള്‍ ആശങ്കയില്‍. ദിവസംതോറും രോഗം പടര്‍ന്നുപിടിക്കുമ്പോള്‍ നിയന്ത്രണങ്ങള്‍ പാളുന്നതായി നാട്ടുകാര്‍. ഇതിനകം 200നടുത്ത് പേർക്കള രോഗം ബാധിച്ചിട്ടുണ്ട്. മലിനജലത്തില്‍നിന്ന് പകരുന്ന ഹൈപ്പറ്റൈറ്റിസ് എ രോഗബാധയാണ് പടര്‍ന്നുപിടിക്കുന്നത്. ആശുപത്രിയില്‍ ചികിത്സയിലുള്ളവരില്‍ ആറുപേരുടെ നില ഗുരുതരമാണ്. ചികിത്സയിലിരുന്ന വക്കുവള്ളി കണിയാറ്റുപീടിക പരുന്താടുംകുഴി വീട്ടില്‍ ജോളി രാജു (51) ഒരാഴ്ച മുമ്പ് മരിച്ചു. ജല അതോറിറ്റിയുടെ കുടിവെള്ള വിതരണത്തിലെ പാളിച്ചയാണ് രോഗ കാരണമെന്ന് ചിറയിലെയും വീടുകളിലെയും വെള്ളം പരിശോധിച്ച് ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. ആവശ്യമായ…

    read more

  • ഒടുവിൽ ആധുനിക മത്സ്യമാർക്കറ്റ്
നായ് സംരക്ഷണ കേന്ദ്രം

    ഒടുവിൽ ആധുനിക മത്സ്യമാർക്കറ്റ് നായ് സംരക്ഷണ കേന്ദ്രം

    മൂവാറ്റുപുഴ: രണ്ടുകോടി രൂപ ചെലവിൽ നഗരസഭ നിർമിച്ച ആധുനിക മത്സ്യമാർക്കറ്റ് തെരുവുനായ് ഷെൽട്ടറായി. ടൗണിലെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ വ്യാഴാഴ്ച നാട്ടുകാരെ ആക്രമിച്ച വളർത്തുനായ് പേവിഷബാധയെ തുടർന്ന് ഞായറാഴ്ച ചത്തിരുന്നു. ഇതോടെയാണ് നായുമായി സമ്പർക്കത്തിലേർപ്പെട്ട തെരുവുനായ്ക്കളെ പിടികൂടി നിരീക്ഷിക്കുന്നതിനായി കൂടൊരുക്കിയത് ഒന്നര പതിറ്റാണ്ടായി ഉപയോഗശൂന്യമായി കിടക്കുന്ന നഗരസഭയുടെ മത്സ്യ മാർക്കറ്റിലാണ്. തിങ്കളാഴ്ച വൈകീട്ടാണ് മാർക്കറ്റ് കെട്ടിടത്തിൽ തെരുവുനായ്ക്കൾക്കായി കുടൊരുക്കിയത്. തുടർന്ന് ചൊവ്വാഴ്ച രാവിലെ മുതൽ പിടികൂടിയ തെരുനായ്ക്കളെ ഇവിടെ കൊണ്ടുവന്നിടുകയായിരുന്നു . ഇവയെ 15 ദിവസത്തോളം നിരീക്ഷിച്ച…

    read more

  • റോഷ്നി പദ്ധതി @ എസ്.എസ്.എൽ.സി;100 ശതമാനം അന്തർ സംസ്ഥാന വിദ്യാർഥികൾ

    റോഷ്നി പദ്ധതി @ എസ്.എസ്.എൽ.സി;100 ശതമാനം അന്തർ സംസ്ഥാന വിദ്യാർഥികൾ

    കൊച്ചി: പത്താം ക്ലാസ് പരീക്ഷയിൽ റോഷ്നി പദ്ധതി കൈപിടിച്ചത് 85 അന്തർ സംസ്ഥാന വിദ്യാർഥികളെ. ഏഴുവർഷം മുമ്പ് ജില്ലയിലെ സ്കൂളുകളിൽ ആരംഭിച്ച റോഷ്നി പദ്ധതിയാണ് ഇക്കുറി എസ്.എസ്.എൽ.സി പരീക്ഷയിൽ അന്തർ സംസ്ഥാന വിദ്യാർഥികൾക്ക് സ്വപ്നനേട്ടം സമ്മാനിച്ചത്. പൊതുവിദ്യാലയങ്ങളിൽനിന്ന് അന്തർ സംസ്ഥാന വിദ്യാർഥികളുടെ കൊഴിഞ്ഞുപോക്ക് തടയാനും അവരെ മാതൃഭാഷയിലേക്ക് അടുപ്പിക്കാനും ജില്ല കലക്ടറായിരുന്ന മുഹമ്മദ് വൈ. സഫീറുള്ള ആരംഭിച്ച പദ്ധതിയാണിത്. എറണാകുളം, തൃപ്പൂണിത്തുറ, ആലുവ, പെരുമ്പാവൂർ, കോതമംഗലം ഉപജില്ലകളിലായി ഏഴാം ക്ലാസ് വരെയുള്ള അന്തർ സംസ്ഥാന വിദ്യാർഥികളാണ് പദ്ധതിയുടെ…

    read more

  • രാസമാലിന്യമുപയോഗിച്ച് ഭൂമി നികത്തുന്നതായി പരാതി

    രാസമാലിന്യമുപയോഗിച്ച് ഭൂമി നികത്തുന്നതായി പരാതി

    അങ്കമാലി: നായത്തോട് സൗത്തിൽ നെടുമ്പാശ്ശേരി പൊലീസ് സ്റ്റേഷന് വിളിപ്പാടകലെ രാസാവശിഷ്ടമടങ്ങിയ മാലിന്യമുപയോഗിച്ച് ഭൂമി നികത്തുന്നതായി പരാതി. പ്ലൈവുഡ് കമ്പനിയുടേതടക്കമുള്ള വിവിധ സ്വകാര്യ സ്ഥാപനങ്ങളുടെ അധീനതയിലുള്ള ഭൂമിയാണ് വ്യാപകമായി പുറന്തള്ളിയ രാസമാലിന്യങ്ങളടക്കം ഉപയോഗിച്ച് നികത്തുന്നത്രെ. മഴ പെയ്താൽ സമീപ കുളത്തിലേക്കും പൊതു തോട്ടിലേക്കും ഉറവയായി മാലിന്യമെത്തുമെന്നും ഇത് ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് ഇടവരുത്തുമെന്നുമാണ് നാട്ടുകാർ ആശങ്കപ്പെടുന്നത്. നായത്തോടിന്‍റെ പ്രധാന ജലസ്രോതസ്സാണിത്. തോടിന് സമീപമാണ് അങ്കമാലി നഗരസഭ വക പൊതു കുളം സ്ഥിതി ചെയ്യുന്നതും. ഈ കുളത്തിൽ നിന്നാണ് സമീപ പ്രദേശത്തെ…

    read more

  • പെരിയാറിലെ അനധികൃത മണൽവാരൽ; തുരുത്ത്
റെയിൽവേ പാലത്തിന് ഭീഷണി

    പെരിയാറിലെ അനധികൃത മണൽവാരൽ; തുരുത്ത് റെയിൽവേ പാലത്തിന് ഭീഷണി

    ആലുവ: പെരിയാറിലെ അനധികൃത മണൽവാരൽ തുരുത്ത് റെയിൽവേ പാലത്തിന് ഭീഷണിയാകുന്നു. തുരുത്ത് കേന്ദ്രീകരിച്ച് നടക്കുന്ന മണൽ ഖനനമാണ് പാലത്തിന് ഭീഷണിയായിരിക്കുന്നത്. പാലത്തെ താങ്ങിനിർത്തുന്ന കോൺക്രീറ്റ് തൂണുകൾക്ക് സമീപമാണ് വൻതോതിൽ മണൽ ഖനനം. തുരുത്ത് എസ്.എൻ കടവിനോട് ചേർന്നാണ് മണൽ വാരുന്നതും കൂട്ടിയിടുന്നതും. ഇതിനായി കടവിനോട് ചേർന്ന തെരുവുവിളക്കുകൾ നശിപ്പിച്ചിരിക്കുകയാണ്. പാലത്തിന് സമീപത്തുനിന്ന് രാത്രിയുടെ മറവിൽ മണൽവാരി എസ്.എൻ കടവിൽ കൂട്ടിയിടുകയും അവിടെനിന്ന് ലോറികളിൽ വിവിധ ഭാഗങ്ങളിലേക്ക് കടത്തുകയുമാണ് ചെയ്യുന്നത്. പ്രാദേശികരായ മണൽ മാഫിയ സംഘങ്ങളാണ് കടത്തിന് പിന്നിൽ.…

    read more

  • തെരുവുനായ്ക്കളെ
ഷെൽട്ടറിലാക്കി വാക്സിൻ നൽകും

    തെരുവുനായ്ക്കളെ ഷെൽട്ടറിലാക്കി വാക്സിൻ നൽകും

    മൂവാറ്റുപുഴ: നഗരത്തിൽ എട്ടുപേരെ കടിച്ച് പരിക്കേൽപിച്ച നായ്ക്ക് പേവിഷ ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ മുഴുവൻ തെരുവു നായ്ക്കളെയും പിടികൂടി ഷെൽട്ടറിൽ പാർപ്പിച്ച് നിരീക്ഷിക്കാൻ നീക്കം. തിങ്കളാഴ്ച വൈകീട്ട് ചേർന്ന മൂവാറ്റുപുഴ നഗരസഭ കൗൺസിൽ അടിയന്തരയോഗത്തിലാണ് തീരുമാനം. സ്റ്റേഡിയത്തിനു സമീപം അടഞ്ഞുകിടക്കുന്ന നഗരസഭയുടെ ആധുനിക ഫിഷ് മാർക്കറ്റ് മന്ദിരം ഷെൽട്ടറായി ഉപയോഗപ്പെടുത്തും. അടിയന്തരമായി കെട്ടിടത്തിൽ അറ്റകുറ്റപ്പണി തീർത്ത് ചൊവ്വാഴ്ച മുതൽ തന്നെ നായ്ക്കളെ പിടികൂടി ഇവിടെ പാർപ്പിച്ച് വാക്സിൻ നൽകും. നായ്ക്കളെ പിടികൂടാൻ കോട്ടയത്തുനിന്ന് വിദഗ്ധ സംഘവും സ്ഥലത്തെത്തിയിട്ടുണ്ട്.…

    read more