Ernakulam News

  • മഴകനത്തു; മണ്ണിടിച്ചിൽ ഭീതിയിൽ ജനങ്ങൾ

    മഴകനത്തു; മണ്ണിടിച്ചിൽ ഭീതിയിൽ ജനങ്ങൾ

    മൂവാറ്റുപുഴ: മഴ ശക്തമായതോടെ ടൗണിലെ കോർമല അടക്കം മണ്ണിടിച്ചിൽ ഭീതിയിൽ. സത്രക്കുന്നിലും പതിവായി മണ്ണിടിച്ചിൽ ഉണ്ടാകുന്ന പോയാലിമല, ആറൂർ, ആറൂർ ടോപ്, മീങ്കുന്നം, എലുവിച്ചിറ എന്നിവിടങ്ങളിലും ഭീഷണി നിലനിൽക്കുന്നുണ്ട്. 2015 ജൂലൈ അഞ്ചിലെ കനത്ത മഴയിലാണ് കോർമല കുന്നിടിഞ്ഞ് എം.സി റോഡിൽ പതിച്ചത്. വിദഗ്ധ സംഘത്തിന്റ പരിശോധനയിൽ നിലവിൽ മല അപകടാവസ്ഥയിലല്ലെന്ന് പറയുന്നുണ്ടെങ്കിലും നാട്ടുകാർ ഇന്നും ഭീതിയിലാണ്. ഒമ്പതു വർഷം മുമ്പ് ശക്തമായ മഴയിൽ എം.സി. റോഡിലേക്ക് ഇടിഞ്ഞു വീണ കോർമല ഇപ്പോഴും മണ്ണിടിച്ചിൽ ഭീഷണി നേരിടുന്നുണ്ട്.…

    read more

  • മഞ്ഞപ്പിത്തം ബാധിച്ച് വീട്ടമ്മയും മരിച്ചു

    മഞ്ഞപ്പിത്തം ബാധിച്ച് വീട്ടമ്മയും മരിച്ചു

    പെരുമ്പാവൂര്‍: രോഗവ്യാപനം രൂക്ഷമായ വേങ്ങൂരില്‍ മഞ്ഞപ്പിത്തം ബാധിച്ച് വീട്ടമ്മയും മരിച്ചു. ചുരത്തോട് കരിയാംപുറത്ത് വീട്ടില്‍ പരേതനായ പുഷ്പാകരന്‍റെ ഭാര്യ കാർത്യായനിയാണ് (51) മരിച്ചത്. മഞ്ഞപ്പിത്തം പടരുന്ന പഞ്ചായത്തില്‍ രണ്ടാമത്തെ മരണമാണിത്. കഴിഞ്ഞ 11ന് മഞ്ഞപ്പിത്തം ബാധിച്ച കാർത്യായനിയെ വേങ്ങൂര്‍ സി.എച്ച്.സിയിലും പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് ഗുരുതരമായതോടെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെന്‍റിലേറ്ററില്‍ പ്രവേശിപ്പിച്ചു. രോഗം വൃക്കയെയും കരളിനെയും ബാധിച്ചതാണ് മരണ കാരണം. മക്കള്‍: ഹരിത, ഹരീഷ്. രണ്ടാഴ്ച മുമ്പ് മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലിരുന്ന…

    read more

  • മയക്കുമരുന്നിനെതിരെ നടപടി ഊർജിതമാക്കി പൊലീസ്

    മയക്കുമരുന്നിനെതിരെ നടപടി ഊർജിതമാക്കി പൊലീസ്

    പെരുമ്പാവൂര്‍: മയക്കുമരുന്നിനും അനാശാസ്യ പ്രവൃത്തികള്‍ക്കുമെതിരെ നടപടികൾ ഊർജിതമാക്കി പൊലീസ്. പ്രൈവറ്റ് ബസ് സ്റ്റാൻഡ്, ബിവറേജ് ഔട്ടലെറ്റ് പരിസരം, പി.പി റോഡ്, കെ.എസ്.ആര്‍.ടി.സി സ്റ്റാൻഡ് പരിസരം എന്നിവിടങ്ങളില്‍ പൊലീസിന്റെ പരിശോധന വ്യാപകമാണ്. കഴിഞ്ഞ ദിവസങ്ങളില്‍ 93 കുപ്പി ഹെറോയിന്‍, മുന്നൂറിലേറെ ഗ്രാം എം.ഡി.എം.എ, 17 കിലോ കഞ്ചാവ്, 15 ഗ്രാമോളം ഹെറോയിന്‍, ലക്ഷങ്ങള്‍ വിലവരുന്ന നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ എന്നിവ പിടികൂടിയിരുന്നു. ഭൂരിപക്ഷം കേസുകളിലും അന്തര്‍ സംസ്ഥാനക്കാരാണ് പ്രതികള്‍. വ്യാഴാഴ്ച കെ.എസ്.ആര്‍.ടി.സി സ്റ്റാന്റിന് സമീപത്തുളള ലോഡ്ജില്‍ അനാശാസ്യം നടത്തിയ…

    read more

  • നഗര റോഡ് വികസനം സ്തംഭിച്ചിട്ട് നാലുമാസം

    നഗര റോഡ് വികസനം സ്തംഭിച്ചിട്ട് നാലുമാസം

    മൂവാറ്റുപുഴ: നഗരവാസികളെ ബുദ്ധിമുട്ടിലാക്കി നഗരറോഡ് വികസനം സ്തംഭിച്ചിട്ട് നാല് മാസം പിന്നിട്ടു. കഴിഞ്ഞ ഡിസംബറിൽ തീരേണ്ട പണിയുടെ കരാർ കലാവധി കഴിഞ്ഞെന്ന കാരണത്താൽ കോൺട്രാക്ടർ പിൻവാങ്ങിയതാണ് പ്രതിസന്ധിക്ക് കാരണമായത്. പിന്നീട് റോഡ് നവീകരണ പ്രവർത്തനങ്ങളുടെ കരാറിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കരാർ കമ്പനി കിഫ്ബിക്കു കത്തുനൽകുകയും ചെയ്തു. തുടർന്ന് കഴിഞ്ഞ ഫെബ്രുവരിയിൽ എം.എൽ.എ വിളിച്ചു ചേർത്ത ഉന്നതതല യോഗത്തിൽ റോഡ് നിർമാണത്തിനുള്ള മറ്റു തടസ്സങ്ങൾ നീക്കാൻ യോഗം ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിരുന്നു. കെ.എസ്.ഇ.ബിയുടെ ട്രാൻസ്ഫോമറും ആർ.എം.യു യൂനിറ്റും…

    read more

  • മത്സരയോട്ടം; ബസ് ജീവനക്കാർ ഏറ്റുമുട്ടി

    മത്സരയോട്ടം; ബസ് ജീവനക്കാർ ഏറ്റുമുട്ടി

    തോപ്പുംപടി: മത്സരയോട്ടത്തെ തുടർന്ന് രണ്ടു ബസിലെ ജീവനക്കാർ ബസിനുള്ളിൽ ഏറ്റുമുട്ടി. സംഘർഷത്തെ തുടർന്ന് പേടിച്ച സ്ത്രീകൾ ഉൾപ്പെടെയുള്ള യാത്രക്കാർ ബസിൽനിന്ന് ഇറങ്ങിയോടി. രാത്രി എട്ടോടെ നേവൽ ബേസിന് സമീപമാണ് സംഭവം. ഫോർട്ട്കൊച്ചി-കാക്കനാട് റൂട്ടിൽ സർവിസ് നടത്തുന്ന ഇനിഷ ബസും ഫോർട്ട്കൊച്ചി-ചിറ്റൂർ റൂട്ടിൽ ഓടുന്ന പൊറ്റക്കാട് ബസുമാണ് ഫോർട്ട്കൊച്ചി മുതൽ മത്സരയോട്ടം നടത്തിയത്. ഒടുവിൽ നേവൽ ബസിന് സമീപത്ത് എത്തിയപ്പോൾ ഇനിഷ ബസ് ജീവനക്കാർ പൊറ്റക്കാട് ബസിൽ കയറുകയും ഇരു ബസിലെ ജീവനക്കാർ ഏറ്റുമുട്ടുകയുമായിരുന്നു. സംഭവത്തിൽ ഇനിഷ ബസിലെ…

    read more

  • സൗരോർജ ബൈക്ക് നിർമിച്ച് ഇലാഹിയ എൻജിനീയറിങ് കോളജ് വിദ്യാർഥികൾ

    സൗരോർജ ബൈക്ക് നിർമിച്ച് ഇലാഹിയ എൻജിനീയറിങ് കോളജ് വിദ്യാർഥികൾ

    മൂവാറ്റുപുഴ: സൗരോർജ ബൈക്ക് നിർമിച്ച് ഇലാഹിയ എൻജിനീയറിങ് കോളജ് വിദ്യാർഥികൾ. പെട്രോളും വൈദ്യുതിയും ഉപയോഗിക്കാതെ സൗരോർജം മാത്രം ഉപയോഗപ്പെടുത്തി ചെലവുകുറഞ്ഞ രീതിയിൽ ഉപയോഗിക്കാൻ കഴിയുന്ന സോളാർ ഇലക്ട്രിക് ഹൈബ്രിഡ് ബൈക്ക് നിർമിച്ചാണ് ഇലക്ട്രിക്കൽ എൻജിനീയറിങ് വിഭാഗം വിദ്യാർഥികൾ ശ്രദ്ധ നേടിയത്. രണ്ട് കോംപാക്ട് സോളാർ പാനൽ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ബി.എൽ.സി മോട്ടോറിന്‍റെ സഹായത്തോടെയാണ് ബൈക്കിന്‍റെ പ്രവർത്തനം. വാഹനം ഉപയോഗിക്കുമ്പോഴും അല്ലാത്തപ്പോഴും പകൽ സമയത്ത് ലഭിക്കുന്ന സൗരോർജം ഉപയോഗപ്പെടുത്തി സോളാർ പാനൽ വഴി ബാറ്ററി ചാർജ് ചെയ്താണ് ബൈക്ക്…

    read more

  • അടിയോടി പാർക്കിനെ ഭൂതത്താൻകെട്ട് അനുബന്ധ ടൂറിസം കേന്ദ്രമായി മാറ്റാൻ നടപടി ആരംഭിച്ചു

    അടിയോടി പാർക്കിനെ ഭൂതത്താൻകെട്ട് അനുബന്ധ ടൂറിസം കേന്ദ്രമായി മാറ്റാൻ നടപടി ആരംഭിച്ചു

    കോതമംഗലം: പിണ്ടിമന പഞ്ചായത്ത് പത്താം വാർഡിലെ അടിയോടി ഓക്സിജൻ ബയോഡൈവേഴ്സിറ്റി പാർക്കിനെ ഭൂതത്താൻകെട്ട് അനുബന്ധ ടൂറിസം കേന്ദ്രമായി മാറ്റാനുള്ള നടപടികൾക്ക് തുടക്കം. ഇതിന്‍റെ ഭാഗമായി ജില്ല ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ ആർ.സി. പ്രേം ഭാസ്, ടൂറിസം പ്രോജക്ട് എൻജിനീയർ എസ്. ശ്രീജ, ടൂറിസം പ്രമോഷൻ കൗൺസിൽ ഇൻഫർമേഷൻ അസിസ്റ്റൻറ് സോമു കെ. തോമസ് ഉൾപ്പെടുന്ന സംഘം സന്ദർശനം നടത്തി. പാർക്കിന്റെ ആധുനിക രീതിയിലുള്ള അടിസ്ഥാന സൗകര്യ വികസനവും സൗന്ദര്യവത്കരണവും വാർഡംഗം എസ്.എം. അലിയാരുമായി ചർച്ച നടത്തി. ജില്ല…

    read more

  • ഊതിക്കൽ’ പരിശോധന ഭയന്ന് ഡ്രൈവർമാർ മുങ്ങുന്നു; പണികിട്ടി കെ.എസ്.ആർ.ടി.സി

    ഊതിക്കൽ’ പരിശോധന ഭയന്ന് ഡ്രൈവർമാർ മുങ്ങുന്നു; പണികിട്ടി കെ.എസ്.ആർ.ടി.സി

    കൊച്ചി: മദ്യപിച്ച് വാഹനമോടിക്കുന്നുണ്ടോയെന്ന് കണ്ടെത്താന്‍ കെ.എസ്.ആർ.ടി.സി കർശനമാക്കിയ ബ്രത്ത് അനലൈസർ പരിശോധന ഭയന്ന് ഡ്രൈവർമാർ മുങ്ങുന്നു. ഇതോടെ പലയിടത്തും സർവിസ് മുടങ്ങുന്ന സ്ഥിതിയായി. അനലൈസറിൽ പൂജ്യത്തിനുമുകളിൽ റീഡിങ് കാണിച്ചാൽ ശിക്ഷ സസ്പെൻഷനാണെന്നതാണ് ഡ്രൈവർമാർ എത്താത്തതിന് കാരണം. ബ്രത്ത് അനലൈസർ പരിശോധനക്ക് വിജിലൻസ് സംഘം എത്തുന്ന വിവരം അറിഞ്ഞാൽ തലേന്ന് മദ്യപിച്ച ഡ്രൈവർമാർ പോലും ഡ്യൂട്ടിക്ക് എത്താറില്ല. പൊലീസ്, മോട്ടോർ വാഹന വകുപ്പ് എന്നിവരുടെ ‘ഊതിക്കൽ’ പരിശോധനയിൽ 100 മില്ലിലിറ്റർ രക്തത്തിൽ ആൽക്കഹോളിന്‍റെ അളവ് 30 മില്ലിഗ്രാം കടന്നാലേ…

    read more

  • വ്യാജ ഷെയർ ട്രേഡിങ് ആപ്പിലൂടെ ലക്ഷങ്ങൾ തട്ടിയ പ്രതി പിടിയിൽ

    വ്യാജ ഷെയർ ട്രേഡിങ് ആപ്പിലൂടെ ലക്ഷങ്ങൾ തട്ടിയ പ്രതി പിടിയിൽ

    കാക്കനാട്: വ്യാജ ഷെയർ ട്രേഡിങ് ആപ്ലിക്കേഷൻ വഴി കാക്കനാട് സ്വദേശിയായ വ്യവസായിയുടെ ലക്ഷങ്ങൾ തട്ടിയ പ്രതിയെ പിടികൂടി. മധ്യപ്രദേശിലെ ഇൻഡോർ ദ്വാരകപുരിയിൽ നിന്നാണ് പ്രതി അതുൽ രാജ്നോടിനെ കൊച്ചി സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തത്. ഓൺലൈൻ ഷെയർ ട്രേഡിങിൽ നിക്ഷേപം നടത്തിയാൽ ഉയർന്ന ലാഭം വാഗ്ദാനം ചെയ്ത് വാട്‌സ് ആപ്പ് വഴിയും ഫോണിലൂടെയും കാക്കനാട് സ്വദേശിയെ മെസേജുകൾ വഴി നിരന്തരം ബന്ധപ്പെട്ട് മോഹനവാഗ്ദാനം നൽകി ആകർഷിച്ച് പണം തട്ടിയെന്നാണ് കേസ്. എറണാകുളം നഗരത്തിൽ വ്യാജ കമ്പനി…

    read more

  • കടയിൽ കയറി കുത്തിക്കൊന്ന സംഭവം; പ്രതി പിടിയിൽ

    കടയിൽ കയറി കുത്തിക്കൊന്ന സംഭവം; പ്രതി പിടിയിൽ

    ഫോർട്ട്കൊച്ചി: സൗദി സെൻറ് ആൻറണീസ് സ്കൂളിനു സമീപത്തെ കടയിൽ കയറി കട നടത്തിപ്പുകാരനായ മൂലങ്കുഴി കരുവേലിപ്പറമ്പിൽ ബിനോയ് സ്റ്റാൻലിയെ (46) കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി പിടിയിൽ. മുണ്ടംവേലി അത്തിപൊഴിയിൽ പുത്തൻ പാടത്ത് വീട്ടിൽ അലൻ ജോസിനെ (24) ആണ് തോപ്പുംപടി പൊലീസ് പിടികൂടിയത്. സംഭവത്തിനുശേഷം ഒളിവിൽ പോയ പ്രതിയെ വ്യാഴാഴ്ച ഉച്ചയോടെ അത്തിപൊഴി ഭാഗത്തുനിന്നാണ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച വൈകീട്ട് ഏഴേമുക്കാലോടെയായിരുന്നു കൊലപാതകം. കടയിലെത്തിയ അലൻ ബിനോയിയെ കത്തി ഉപയോഗിച്ച് തുടരെത്തുടരെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. കടയിൽ മറ്റാരുമില്ലാത്ത സമയത്താണ്…

    read more