Ernakulam News

  • വൈദ്യുതിവേലി തകർത്ത് കാട്ടാനകൾ ജനവാസമേഖലയിൽ

    വൈദ്യുതിവേലി തകർത്ത് കാട്ടാനകൾ ജനവാസമേഖലയിൽ

    കോതമംഗലം: ഹാങ്ങിങ് വൈദ്യുതിവേലിയും തകർത്ത് കാട്ടാനകൾ ജനവാസ മേഖലയിൽ. കോട്ടപ്പടി മുട്ടത്തുപാറയിലാണ് വനാതിർത്തിയിൽ സ്ഥാപിച്ച ഹാങ്ങിങ് വൈദ്യുതിവേലികൾ തകർത്ത് കാട്ടാനകൾ ജനവാസമേഖലയിലിറങ്ങുന്നത് പതിവാക്കിയത്. ജനവാസമേഖലയിലെത്തുന്ന ആനകൾ വ്യാപകമായി കൃഷി നശിപ്പിക്കുന്നു. കഴിഞ്ഞ മാസം പ്ലാച്ചേരിയിൽ കിണറ്റിൽ വീണപ്പോൾ രക്ഷപ്പെടുത്തി വിട്ട കൊമ്പനാണ് കഴിഞ്ഞ ദിവസം രാത്രി കൃഷിയിടത്തിലിറങ്ങി നാശമുണ്ടാക്കിയത്. കാട്ടാനശല്യം തടയാൻ സാദാ വൈദ്യുതിവേലിയെക്കാൾ കൂടുതൽ ഫലപ്രദമെന്ന നിലയിൽ മേഖലയിൽ വ്യാപകമായി ഹാങ്ങിങ് വൈദ്യുത വേലി സ്ഥാപിച്ചുവരികയാണ്. ഇതിനിടയിലാണ് കാട്ടാനകൾ ഇതും മറികടന്ന് ജനവാസ മേഖലയിലെത്തിയിരിക്കുന്നത്. വനം…

    read more

  • അധികൃതർക്ക് നിസ്സംഗത;
അപകടക്കെണിയായി ദേശീയപാത

    അധികൃതർക്ക് നിസ്സംഗത; അപകടക്കെണിയായി ദേശീയപാത

    കൊച്ചി: കൊച്ചി-ധനുഷ്കോടി ദേശീയപാത അപകടക്കെണിയാകുന്നു. ദേശീയപാതയുടെ കുണ്ടന്നൂർ മുതൽ മൂന്നാർവരെ നടക്കുന്ന നവീകരണമാണ് പ്രാരംഭഘട്ടമായ തിരുവാങ്കുളം മുതൽ മൂവാറ്റുപുഴ വരെയുള്ള ഭാഗങ്ങളിൽ അപകടഭീഷണി തീർക്കുന്നത്. കാന നിർമാണം ജനജീവിതത്തിന് ഭീഷണിയാകുന്ന തരത്തിലാണ്. മഴ‍യാരംഭിച്ചതോടെ റോഡിനോട് ചേർന്ന് കുഴിച്ച ഈ കാനകളിൽ വെള്ളം നിറഞ്ഞ് അപകടഭീതി ഉയർത്തുകയാണ്. മതിയായ മുന്നൊരുക്കങ്ങളോ അപകട സുരക്ഷ മാനദണ്ഡങ്ങളോ പാലിക്കാത്ത നിർമാണ പ്രവർത്തനങ്ങൾക്കെതിരെ നേരത്തേതന്നെ ആക്ഷേപം ഉയർന്നിരുന്നു. എന്നാൽ, അധികൃതർ അവഗണിക്കുകയാണ്. തിരുവാങ്കുളം മുതൽ മൂവാറ്റുപുഴ വരെയുള്ള ഭാഗങ്ങളിലൂടെ മാത്രം ദിവസേന ആയിരക്കണക്കിന്…

    read more

  • നിർമാണത്തിന് ഫണ്ട് അനുവദിച്ചിട്ട് ഒരുവർഷം; ആസാദ് റോഡ് തകർന്നു

    നിർമാണത്തിന് ഫണ്ട് അനുവദിച്ചിട്ട് ഒരുവർഷം; ആസാദ് റോഡ് തകർന്നു

    മൂവാറ്റുപുഴ: മഴ ആരംഭിച്ചതോടെ നഗരത്തിലെ പ്രധാന റോഡുകളിൽ ഒന്നായ ആസാദ് റോഡിലൂടെയുള്ള യാത്ര ദുഷ്കരമായി. തകർന്ന് കുണ്ടുംകുഴിയുമായി കിടക്കുന്ന റോഡ് നവീകരിക്കാൻ ഫണ്ട് അനുവദിച്ചിട്ട് ഒരു വർഷം പിന്നിട്ടെങ്കിലും നിർമാണ പ്രവർത്തനങ്ങൾക്ക് തുടക്കമായില്ല. എം.എൽ.എയുടെ വികസന ഫണ്ടിൽപെടുത്തി കഴിഞ്ഞ വർഷമാണ് ആസാദ് റോഡ് നവീകരണത്തിനടക്കം തുക അനുവദിച്ചത്. കീച്ചേരിപടി മുതൽ നഗരസഭാതിർത്തിയായ കെ.എം.എൽ.പി.എസിന് സമീപം വരെയുള്ള ഭാഗത്തെ നവീകരണത്തിനാണ് തുക അനുവദിച്ചിരുന്നത്. ഇതിനുപുറമെ ആശ്രമംകുന്ന് റോഡിനും ഇ.ഇ.സി. മാർക്കറ്റ് കവല മുതൽ പുളിഞ്ചോട് വരെയുളള വെള്ളൂർക്കുന്നം -പുളിഞ്ചുവട്…

    read more

  • തൃപ്പൂണിത്തുറ റെയിൽവേ സ്റ്റേഷൻ പരിസരം;
വെള്ളക്കെട്ട് പരിഹരിക്കാൻ നടപടി

    തൃപ്പൂണിത്തുറ റെയിൽവേ സ്റ്റേഷൻ പരിസരം; വെള്ളക്കെട്ട് പരിഹരിക്കാൻ നടപടി

    തൃപ്പൂണിത്തുറ: വേനൽ മഴയെ തുടർന്ന് തൃപ്പൂണിത്തുറ റെയിൽവേ സ്റ്റേഷൻ പരിസരത്തുണ്ടായ വെള്ളക്കെട്ട് പരിഹരിക്കാൻ നഗരസഭയും റെയിൽവേയും മെട്രോ റെയിൽ കോർപ്പറേഷനും സംയുക്തമായി നടത്തുന്ന ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് തുടക്കമായി. റെയിൽവേ സ്റ്റേഷൻ പരിസരത്തെ എല്ലാ തോടുകളിലെയും നീർച്ചാലുകളിലെയും മാലിന്യം നീക്കി വെള്ളം ഒഴുക്ക് സുഗമമാക്കുന്ന നടപടി മൂന്ന് ദിവസം കൊണ്ട് പൂർത്തിയാക്കും. റെയിൽവേ ലൈനിന് കുറുകെ പുതിയ കലുങ്കുകൾ നിർമിക്കുന്നതിനുള്ള നടപടി സ്വീകരിക്കും. കഴിഞ്ഞ ദിവസം നഗരസഭയുടേയും റെയിൽവേ മെട്രോ അധികൃതരുടേയും സംയുക്ത യോഗത്തിൽ എടുത്ത തീരുമാനത്തിന്‍റെ ഭാഗമായാണ്…

    read more

  • മത്സ്യക്കുരുതി; മരടിലെ കർഷകർക്കും ലക്ഷങ്ങളുടെ നഷ്ടം

    മത്സ്യക്കുരുതി; മരടിലെ കർഷകർക്കും ലക്ഷങ്ങളുടെ നഷ്ടം

    മരട്: കുണ്ടന്നൂരിൽ കൂട് കൃഷിയിലെ മത്സ്യങ്ങള്‍ ചത്തുപൊങ്ങിയതിൽ കർഷകർക്കുണ്ടായത് ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം. ചിത്രപ്പുഴയിലും പെരിയാറിലും മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങിയതിന് പിന്നാലെയാണ് മരട് കുണ്ടന്നൂരിന് സമീപം കായലില്‍ കൂട് മത്സ്യക്കൃഷി ചെയ്യുന്നവരുടെ മീനുകൾ കഴിഞ്ഞ ദിവസം മുതൽ ചത്തുപൊങ്ങാൻ തുടങ്ങിയത്. പുഴയിൽ കൂട് മത്സ്യകൃഷി നടത്തുന്നവരുടെയെല്ലാം മത്സ്യങ്ങളും ചത്തുപോയെന്ന് കർഷകർ പറഞ്ഞു. വിളവെടുക്കാൻ പാകത്തിലുള്ള മത്സ്യങ്ങളാണ് ചത്തത്. ഒന്നരക്കിലോ തൂക്കമുള്ള കാളാഞ്ചിയും മുക്കാൽ കിലോ വരുന്ന കരിമീനും ഉൾപ്പെടെ ആയിരത്തിലധികം കിലോയുടെ മീനുകളാണ് നഷ്ടമായത്. കായലിലെ മത്സ്യങ്ങൾ…

    read more

  • സഹോദരിമാരുടെ മക്കളുടെ മുങ്ങിമരണം;
പുത്തൻവേലിക്കരയെ ദുഃഖസാന്ദ്രമാക്കി

    സഹോദരിമാരുടെ മക്കളുടെ മുങ്ങിമരണം; പുത്തൻവേലിക്കരയെ ദുഃഖസാന്ദ്രമാക്കി

    പറവൂർ: അവധിക്കാല ആഘോഷങ്ങൾക്കായി ഒത്തുചേർന്ന സഹോദരിമാരുടെ മക്കൾ ചാലക്കുടിയാറിൽ മുങ്ങി മരിച്ച സംഭവം പുത്തൻവേലിക്കര നിവാസികളെ നടുക്കി. ഞായറാഴ്ച രാവിലെ 9.30ന് കോഴിത്തുരുത്ത് പാലത്തിന് സമീപം ചാലക്കുടിയാറിന്‍റെ കൈത്തോട്ടിൽ ഇറങ്ങിയപ്പോഴാണ് അപകടം ഉണ്ടായത്. പുത്തൻവേലിക്കര കുറ്റിക്കാട്ടുപറമ്പിൽ രാഹുലന്‍റെയും ഇളന്തിക്കര ഹൈസ്കൂ‌ളിലെ അധ്യാപിക റീജയുടെയും മകൾ മേഘ (23), റീജയുടെ സഹോദരി ബിൽജയുടെയും കൊടകര വെമ്പനാട്ട് വിനോദിന്‍റെയും മകൾ ജ്വാലലക്ഷ്മ‌ി (13) എന്നിവരാണ് മരിച്ചത്. പിറന്നാൾ ദിനത്തിന്‍റെ പിറ്റേന്നാണ് ജ്വാലലക്ഷ്‌മിയുടെ മരണം. മേഘയുടെ സഹോദരി നേഹ ഒഴുക്കിൽപ്പെട്ടെങ്കിലും നാട്ടുകാർ…

    read more

  • ദേശീയപാതയിലെ ട്രാഫിക് സിഗ്നലുകൾ ഒഴിവാക്കും

    ദേശീയപാതയിലെ ട്രാഫിക് സിഗ്നലുകൾ ഒഴിവാക്കും

    ആലുവ: ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട് മേഖലയിൽ ദേശീയപാതയിലെ ചില ട്രാഫിക് സിഗ്നലുകൾ ഒഴിവാക്കും. പുതിയ ഫ്രീ ലെഫ്റ്റുകളും യു-ടേണുകളും വരും. ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയ ഗതാഗത മന്ത്രി കെ.ബി. ഗണേഷ്‌കുമാറാണ് നടപടികൾക്ക് നിർദേശം നൽകിയത്. തിരക്കും കുരുക്കും കൂടുതലായുള്ള ആലുവ ബൈപാസ് കവലയിലെയും തോട്ടക്കാട്ടുകരയിലെയും ട്രാഫിക് സിഗ്നൽ സംവിധാനങ്ങളാണ് ഒഴിവാക്കുന്നത്. തോട്ടക്കാട്ടുകരയിലെ സിഗ്നലിന് പകരം യു-ടേൺ സംവിധാനം നടപ്പാക്കും. തോട്ടക്കാട്ടുകര ഭാഗത്തുനിന്നും മണപ്പുറം ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾക്ക് യു-ടേണിന് പറവൂർ കവലക്കും തോട്ടക്കാട്ട്കരക്കും ഇടയിൽ സ്ഥലം…

    read more

  • നിർമാണം പാതിവഴിയിൽ നിലച്ച
കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ കാടുകയറി

    നിർമാണം പാതിവഴിയിൽ നിലച്ച കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ കാടുകയറി

    മൂവാറ്റുപുഴ: മധ്യകേരളത്തിലെ പ്രധാന കെ.എസ്.ആർ.ടി.സി ഡിപ്പോയായ മൂവാറ്റുപുഴ ഡിപ്പോ നിർമാണം പാതിവഴിയിൽ മുടങ്ങിയിട്ട് വർഷങ്ങൾ പിന്നിട്ടു. ഡിപ്പോ നിലവിൽ കാടുകയറിയ അവസ്ഥയിലാണ്. പഴയ കെട്ടിടം പൊളിച്ചുനീക്കി കോടികൾ ചെലവഴിച്ച് പുതിയ ബസ് സ്റ്റ‌ാൻഡിന്‍റെയും ഷോപ്പിങ് കോംപ്ലക്‌സിന്‍റെയും നിർമാണം ആരംഭിച്ചിട്ട് 10 വർഷമായി. 2023 ജൂണിൽ കെ.എസ്.ആർ.ടി.സി ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ ബിജു പ്രഭാകർ ആറുമാസത്തിനകം ഡിപ്പോ നിർമാണം പൂർത്തിയാക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും യാഥാർഥ്യമായില്ല. 2014 നവംബറിൽ നിർമാണോദ്ഘാടനം നടത്തിയ സ്റ്റാൻഡിന്‍റെ ഒന്നാം ഘട്ട നിർമാണ പ്രവർത്തനങ്ങൾ 2019…

    read more

  • മഞ്ഞപ്പിത്തത്തിന് പിന്നാലെ
ഹെപ്പറ്റൈറ്റിസ്-ബിയും

    മഞ്ഞപ്പിത്തത്തിന് പിന്നാലെഹെപ്പറ്റൈറ്റിസ്-ബിയും

    മൂവാറ്റുപുഴ: ആവോലി പഞ്ചായത്തിൽ നിരവധി പേർക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചതിനുപിന്നാലെ മേഖലയിലെ മറ്റിടങ്ങളിൽ ഹെപ്പറ്റൈറ്റിസ്-ബി അടക്കമുള്ളവയും വ്യാപകമായി. പായിപ്ര പഞ്ചായത്തിൽ നിരവധി പേർക്കാണ് ഹെപ്പറ്റൈറ്റിസ്-ബി കണ്ടെത്തിയിരിക്കുന്നത്. സ്വകാര്യ ആശുപത്രികളിൽ മൂന്നുമുതൽ അഞ്ചുപേർ വരെ ദിനേന ചികിത്സ തേടുന്നുണ്ട്. ഇവിടെ നാലുപേർക്ക് മഞ്ഞപ്പിത്തവും സ്ഥിരീകരിച്ചിട്ടുണ്ട്. മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ ഡെങ്കിപ്പനി ബാധിച്ച് എത്തുന്നവരുടെ എണ്ണത്തിലും വർധനവുണ്ട്. മൂവാറ്റുപുഴയിലെ വിവിധ ആശുപത്രികളിലും ഡെങ്കിപ്പനി ബാധിതരുടെ എണ്ണത്തിൽ വൻ വർധനവാണ് ഉണ്ടായിരിക്കുന്നത്. ആവോലി പഞ്ചായത്തിലെ അടൂപ്പറമ്പ്, രണ്ടാർ മേഖലകളിൽ കഴിഞ്ഞ ദിവസങ്ങളിൽ 16…

    read more

  • മരടിലും വ്യാപകമായി മത്സ്യങ്ങൾ ചത്തുപൊങ്ങുന്നു

    മരടിലും വ്യാപകമായി മത്സ്യങ്ങൾ ചത്തുപൊങ്ങുന്നു

    മരട്: മരടിലും വ്യാപകമായി മത്സ്യങ്ങൾ ചത്തുപൊങ്ങുന്നു. കുണ്ടന്നൂർ പുഴയിൽ മത്സ്യ കൃഷി നടത്തുന്ന സ്വാശ്രയ മത്സ്യ കൃഷി സംഘത്തിന്റെ കൂട് മത്സ്യ കൃഷിയിലാണ് മത്സ്യങ്ങൾ ചത്തുപൊങ്ങിയത്. വെള്ളിയാഴ്ച വൈകീട്ടോടെ ചെറിയ രീതിയിൽ ചത്തുപൊങ്ങിയിരുന്നത് ശനിയാഴ്ച വൈകീട്ടോടെയാണ് വ്യാപകമായത്. പുഴയിൽ കൂട് മത്സ്യ കൃഷി നടത്തുന്നയിടങ്ങളിലെല്ലാം മീനുകൾ ഓക്സിജൻ ലഭിക്കാതെ പൊങ്ങിമറിയുകയാണ്. വില്പനക്ക് തയാറായിക്കൊണ്ടിരുന്ന കരിമീനുകളും കാളാഞ്ചിയുമാണ് ചത്തുപൊങ്ങുന്നത്. പത്തിലധികം മത്സ്യ കൂടുകളാണ് ഇവിടെയുള്ളത്. ഇതിൽ ഒരെണ്ണത്തിലെ മത്സ്യങ്ങളെയാണ് ചത്ത് പൊങ്ങിയ നിലയിൽ കണ്ടത്. കുഫോസ് അധികൃതരെ വിവരമറിയിച്ചതുപ്രകാരം…

    read more