Ernakulam News

  • താൽക്കാലിക പ്രവർത്തനം പഴകിയ കെട്ടിടത്തിൽ; അംഗൻവാടി പുനർനിർമാണത്തിന് പൊളിച്ചിട്ട് നാലു വർഷം

    താൽക്കാലിക പ്രവർത്തനം പഴകിയ കെട്ടിടത്തിൽ; അംഗൻവാടി പുനർനിർമാണത്തിന് പൊളിച്ചിട്ട് നാലു വർഷം

    കടുങ്ങല്ലൂർ: കിഴക്കെ കടുങ്ങല്ലൂർ 52ാം നമ്പർ അംഗൻവാടി പുനരുദ്ധാരണത്തിനായി പൊളിച്ച് നാലുവർഷം കഴിഞ്ഞിട്ടും കെട്ടിടം നിർമിക്കാൻ നടപടിയില്ല. നിലവിലെ കെട്ടിടത്തിന് ഫിറ്റ്നസ് നൽകാൻ സാധ്യമല്ലെന്ന പഞ്ചായത്ത് എ.ഇയുടെ റിപ്പോർട്ട് വന്നതോടെ അംഗൻവാടി പൂട്ടേണ്ട അവസ്ഥയിലാണ്. മണിയേലിപ്പടിയിൽ പ്രവർത്തിച്ചിരുന്ന കെട്ടിടമാണ് ബലക്ഷയത്തെ തുടർന്ന് നാലുവർഷം മുമ്പ് പൊളിച്ചത്. സമീപത്തെ വാടകക്കെട്ടിടത്തിലാണ് ഇപ്പോൾ അംഗൻവാടിയുടെ പ്രവർത്തനം. കാലപ്പഴക്കമുള്ള കെട്ടിടത്തിന് വിള്ളൽ സംഭവിച്ചിട്ടുണ്ട്. ഇതുമൂലം ഇവിടെ നിന്ന് എത്രയും പെട്ടെന്ന് മാറണമെന്നാണ് ഐ.സി.ഡി.എസ് ഓഫിസർ നിർദേശിച്ചിരിക്കുന്നത്. കെട്ടിടം അപകടാവസ്ഥയിലായതിനാൽ കുട്ടികളെ അയക്കാൻ…

    read more

  • ശുചിമുറി മാലിന്യം കുണ്ടൂര്‍ തോട്ടിലേക്ക്; രണ്ടുപേര്‍ക്കെതിരെ നടപടി

    ശുചിമുറി മാലിന്യം കുണ്ടൂര്‍ തോട്ടിലേക്ക്; രണ്ടുപേര്‍ക്കെതിരെ നടപടി

    പെരുമ്പാവൂര്‍: ഒക്കല്‍ പഞ്ചായത്തില്‍ കൈയേറ്റം മൂലം വിവാദമായ കുണ്ടൂര്‍ തോട്ടിലേക്ക് ശുചിമുറി മലിനജലം ഒഴുക്കിയതിന് രണ്ടുപേര്‍ക്കെതിരെ സെക്രട്ടറി പിഴ ചുമത്തി.ഒക്കല്‍ കൂട്ടുങ്ങല്‍ വീട്ടില്‍ കെ.കെ. ഷാജി, കൊഴയംവേലി മോഹനന്‍ എന്നിവര്‍ക്കെതിരെയാണ് മാലിന്യ സംസ്‌കരണ നിയമ ലംഘനം നടത്തിയതിന് പഞ്ചായത്തീരാജ് വകുപ്പുകള്‍ പ്രകാരം നോട്ടീസ് നല്‍കിയത്. 10,000 രൂപ പിഴയടക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഒരാള്‍ തോടിനോട് ചേര്‍ന്ന് ശുചിമുറി സ്ഥാപിച്ച് മാലിന്യം ഒഴുക്കുകയും മറ്റെയാള്‍ വീട്ടിലെ ശുചിമുറിയില്‍നിന്നുമുള്ള മലിനജലം പൈപ്പ് വഴി തോട്ടിലേക്ക് ഒഴുക്കിയതായും കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ കൈയേറ്റം…

    read more

  • കൈപൊള്ളി മീൻ വില; ട്രിപ്ൾ സെഞ്ച്വറിയും കടന്ന് മത്തി

    കൈപൊള്ളി മീൻ വില; ട്രിപ്ൾ സെഞ്ച്വറിയും കടന്ന് മത്തി

    കൊച്ചി: മലയാളിയുടെ തീൻമേശയിലെ ഇഷ്ടഭക്ഷണമാണ് മത്സ്യ വിഭവങ്ങൾ. എന്നാൽ, കുറേ ദിവസമായി പച്ചമീൻ വിപണിയിൽനിന്നു വരുന്ന വാർത്തകൾ ഭക്ഷണപ്രേമികൾക്ക് ആശ്വാസകരമല്ല. റോക്കറ്റ് പോലെ കുതിച്ചുയരുന്ന വില തന്നെയാണ് പ്രധാന കാരണം. ചാളയും അയലയും ഉൾപ്പെടെയുള്ള ജനകീയ മത്സ്യങ്ങളൊന്നും കിട്ടാനേയില്ല. വിരളമായി കിട്ടുന്നതിനാകട്ടെ തീവിലയും. ട്രോളിങ് നിരോധനം ആറു ദിവസം പിന്നിടുമ്പോഴാണ് ഈ വിലവർധന. വിനയായത് ലഭ്യതക്കുറവും ട്രോളിങ്ങും പൊതുവെയുള്ള ലഭ്യതക്കുറവാണ് പരമ്പരാഗത മത്സ്യങ്ങൾക്ക് വിലയേറാൻ കാരണം. ട്രോളിങ്ങും കൂടിയെത്തിയതോടെ ലഭ്യതക്കുറവ് വർധിച്ചു. സാധാരണ ഗതിയിൽ ട്രോളിങ് നിരോധനകാലത്ത്…

    read more

  • ബ്രഹ്മപുരം; പ്രശ്നപരിഹാരത്തിനുള്ള നടപടി വിജയത്തിലേക്കെന്ന് മേയർ

    ബ്രഹ്മപുരം; പ്രശ്നപരിഹാരത്തിനുള്ള നടപടി വിജയത്തിലേക്കെന്ന് മേയർ

    പള്ളിക്കര: ബ്രഹ്മപുരം മാലിന്യപ്ലാന്‍റിലെ പ്രശ്നങ്ങൾ പരിഹാരിക്കാൻ സ്വീകരിച്ച നടപടി വിജയത്തിലേക്കെന്ന് കോർപറേഷൻ മേയർ എം. അനിൽകുമാർ. പ്രവർത്തനം വിലയിരുത്താൻ പ്ലാന്‍റ് സന്ദർശിച്ചതായിരുന്നു അദ്ദേഹം. ബയോമൈനിങ്ങിൽ ബ്രഹ്മപുരം തീപിടിത്തത്തെ തുടർന്ന് നടപ്പാക്കിയ പദ്ധതി വൻ മാറ്റമുണ്ടാക്കി. പട്ടാളപ്പുഴുക്കളെ ഉപയോഗിച്ച് ജൈവ മാലിന്യം സംസ്കരിക്കുന്നതിനുള്ള ബി.എസ്.എഫ് സംസ്കരണ യൂനിറ്റ് നിശ്ചയിച്ച സമയത്തു തന്നെ പ്രവർത്തനം ആരംഭിച്ചു. വിൻഡ്രോ മാലിന്യ പ്ലാന്‍റ് സ്ഥാപിക്കാനും അനുമതിയായി. ബി.പി.സി.എൽ മാലിന്യ സംസ്കരണ പ്ലാന്‍റും നിർമാണം പുരോഗമിക്കുന്നു. കൊച്ചി നഗരത്തിന്‍റെ മാത്രമല്ല, സമീപ നഗരസഭകളുടെയും മാലിന്യം…

    read more

  • സ്വകാര്യ ബസിന്‍റെ വഴിമുടക്കി 
കാർ യാത്ര; 25,000 രൂപ പിഴ ഈടാക്കി

    സ്വകാര്യ ബസിന്‍റെ വഴിമുടക്കി കാർ യാത്ര; 25,000 രൂപ പിഴ ഈടാക്കി

    കാക്കനാട്: സ്വകാര്യ ബസിന്‍റെ വഴിമുടക്കി കാർ യാത്ര, ഒടുവിൽ ബസ് അപകടത്തിൽപെടുകയും തുടർന്ന് കാർ യാതക്കാർ ബസ് ഡ്രൈവറെ മർദിക്കുകയും ചെയ്തു. പൊതുഗതാഗതം തടസ്സപ്പെടുത്തിയതിന്കാർ യാത്രക്കാരന് എറണാകുളം ആർ.ടി.ഒ 25,000 രൂപ പിഴ ചുമത്തി.  കാക്കനാട്-എറണാകുളം റൂട്ടിൽ വെള്ളിയാഴ്ച 6.30നാണ് സംഭവം. കാക്കനാടുനിന്ന് എറണാകുളത്തേക്ക് യാത്രക്കാരുമായി പുറപ്പെട്ട സ്വകാര്യ ബസിന് മുന്നിൽ കലൂർ സ്റ്റേഡിയം മുതലാണ് മാർഗതടസ്സവുമായി കാർ യാത്രക്കാരനെത്തുന്നത്. ബസിനു കടന്നുപോകാന്‍ വഴികൊടുക്കാതെ  വേഗം കുറച്ച് ഓടിക്കുകയായിരുന്നു. എറണാകുളം സ്വദേശി റിനോയ് സെബാസ്റ്റ്യനും സുഹൃത്തുമായിരുന്നു കാറിലുണ്ടായിരുന്നത്. കലൂർ, മണപ്പാട്ടി പറമ്പ്…

    read more

  • പെൺസുഹൃത്തിന് സന്ദേശമയച്ച യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമം; ഏഴു പേർ അറസ്റ്റിൽ

    പെൺസുഹൃത്തിന് സന്ദേശമയച്ച യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമം; ഏഴു പേർ അറസ്റ്റിൽ

    കാലടി: പെണ്‍സുഹൃത്തിന് സന്ദേശമയച്ചെന്ന കാരണത്താൽ യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഏഴു പേർ പിടിയിൽ. മറ്റൂര്‍ ഇളംതുരുത്തില്‍ ഗൗതം കൃഷ്ണ (24), കല്ലുങ്കല്‍ വീട്ടില്‍ അലക്‌സ് (22), ചെമ്മന്തൂര്‍ ശിവപ്രസാദ് (25), അങ്കമാലി പുളിയനം മാമ്പ്രക്കാട്ടില്‍ ഗോകുല്‍ (25), മറ്റൂര്‍ കപ്രക്കാടന്‍ വീട്ടില്‍ അഭിജിത്ത് (19), വേലം പറമ്പില്‍ ആകാശ് (20), പയ്യപ്പിള്ളി മാര്‍ട്ടിന്‍ (20) എന്നിവരെയാണ് പെരുമ്പാവൂര്‍ എ.എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. 13ന് രാത്രിയാണ് സംഭവം. അയ്യമ്പുഴ സ്വദേശിയെയാണ് കൊലപ്പെടുത്താന്‍…

    read more

  • കന്നുകാലികൾ റോഡിന് കുറുകെചാടി വീണ്ടും അപകടം

    കന്നുകാലികൾ റോഡിന് കുറുകെചാടി വീണ്ടും അപകടം

    കളമശ്ശേരി: കന്നുകാലികൾ റോഡിന് കുറുകെ ചാടിയുണ്ടാകുന്ന അപകടം കളമശ്ശേരിയിൽ വീണ്ടും. കഴിഞ്ഞ ദിവസം അപകടത്തിൻ യുവാവ് മരിക്കാനിടയായ സീപോർട്ട് എയർപോർട്ട് റോഡിന് സമീപം തന്നെയാണ് വീണ്ടും അപകടങ്ങളുണ്ടായത്. കുസാറ്റ് സ്റ്റോപ്പിന് സമീപത്തും പൈപ്പ് ലൈൻ റോഡിലുമാണ് നാൽക്കാലികൾ റോഡിന് കുറുകെ ചാടിയാണ് അപകടമുണ്ടായത്. സീ പോർട്ട് റോഡിൽ ഇടിയേറ്റ കന്നുകാലിയുടെ കൈകാലുകൾക്ക് ഒടിവുണ്ടായി. പൈപ്പ് ലൈൻ റോഡിൽ പശുക്കിടാവ് ഇടിയുടെ ആഘാതത്തിൽ ചത്തു. രണ്ടിടത്തും അപകടത്തിൽ പെട്ട വാഹനങ്ങൾ നിർത്താതെ പോയി. എച്ച്.എം.ടി കോളനിക്ക് സമീപം സീപോർട്ട്…

    read more

  • ജില്ലയിൽ 313 കോടിയുടെ പൊതുമരാമത്ത് പദ്ധതികൾക്ക് അനുമതി

    ജില്ലയിൽ 313 കോടിയുടെ പൊതുമരാമത്ത് പദ്ധതികൾക്ക് അനുമതി

    കൊച്ചി: പൊതുമരാമത്ത് വകുപ്പിന്റെ 313 കോടി രൂപയുടെ വിവിധ പദ്ധതികള്‍ക്ക് ഭരണാനുമതിയായി. 117 റോഡുകളുടെ പുനര്‍നിര്‍മാണത്തിന് 269.19 കോടിയും രണ്ട് നടപ്പാലങ്ങള്‍ക്ക് 7.12 കോടിയും 19 കെട്ടിടങ്ങള്‍ക്ക് 37 കോടിയുമാണ് അനുവദിച്ചത്. എറണാകുളം ജില്ലയിലെ വിവിധ റോഡുകളുടെ പുനര്‍നിര്‍മാണത്തിനും പൊതുമരാമത്ത് വകുപ്പിന്റെ അനുമതിയായി. റോഡുകള്‍ ബി.എം.ബി.സി നിലവാരത്തില്‍ പുതുക്കിപ്പണിയുന്നതിനും അറ്റകുറ്റപ്പണികള്‍ക്കും നവീകരണത്തിനുമായാണ് തുക അനുവദിച്ചതെന്ന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അറിയിച്ചു. റോഡുകളും അനുവദിച്ച പണവും: പിറവത്തെ കാഞ്ഞിരമറ്റം-പൂത്തോട്ട: മൂന്ന് കോടി, അങ്കമാലിയിലെ വേങ്ങൂര്‍ കിടങ്ങൂര്‍:…

    read more

  • റോഡ് കൈയേറ്റം വ്യാപകം; നടപടിയെടുക്കാതെ അധികൃതർ

    റോഡ് കൈയേറ്റം വ്യാപകം; നടപടിയെടുക്കാതെ അധികൃതർ

    മൂവാറ്റുപുഴ: പൊതുമരാമത്ത് വകുപ്പിന് കീഴിലെ പായിപ്ര കവല-നെല്ലിക്കുഴി റോഡിലെ പായിപ്ര മേഖലയിൽ കൈയേറ്റം വ്യാപകമായി. ഇതുമൂലം കാൽനടയാത്രക്കുള്ള നടപ്പാത പോലും ഇല്ലാതായി. കൈയേറ്റം നിർബാധം നടക്കുമ്പോഴും പഞ്ചായത്ത് അധികൃതരോ പൊതുമരാമത്ത് വകുപ്പോ കണ്ടഭാവം നടിക്കുന്നില്ല. പായിപ്ര കവലയിൽ നിന്ന് തുടങ്ങി ചെറുവട്ടൂർ വഴി നെല്ലിക്കുഴിയിൽ എത്തുന്ന റോഡ് 12 കിലോമീറ്റർ ദൂരമുള്ളതാണ്. പായിപ്ര കവലയിൽ നിന്ന് തുടങ്ങുന്ന റോഡിലെ കൈനിക്കര ഭഗവതി ക്ഷേത്രത്തിന് എതിർവശം മുതൽ പായിപ്ര ഷാപ്പുംപടി ഭാഗത്ത് വരെ ഇരുഭാഗത്തും നിരവധി സ്ഥലങ്ങളിൽ റോഡുകൾ…

    read more

  • ബ്രഹ്മപുരത്ത് ഭൂമിക്കടിയിൽ ഏഴു ലക്ഷം ടണ്ണിലധികം മാലിന്യമെന്ന് ഹൈകോടതി

    ബ്രഹ്മപുരത്ത് ഭൂമിക്കടിയിൽ ഏഴു ലക്ഷം ടണ്ണിലധികം മാലിന്യമെന്ന് ഹൈകോടതി

    കൊച്ചി: ബ്രഹ്മപുരത്ത് ഭൂമിക്കടിയിലുള്ളത് ഏഴു ലക്ഷം ടണ്ണിലധികം മാലിന്യമെന്ന് ഹൈകോടതി. ഭൂമിക്ക് മുകളിലുള്ളതിനേക്കാൾ മാലിന്യം അടിയിലുണ്ട്. ലഭ്യമായ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ്, ജസ്റ്റിസ് പി. ഗോപിനാഥ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. പ്ലാസ്റ്റിക് ബോട്ടിലുകൾ ശേഖരിക്കാൻ എറണാകുളം ജില്ലയിൽ മതിയായ സൗകര്യമില്ലാത്ത സാഹചര്യത്തിൽ ഇതിനായി സി.എസ്.ആർ ഫണ്ടുകൾ ഉപയോഗപ്പെടുത്തണം. കളമശ്ശേരിയിൽ മെട്രോയുടെ സ്ഥലത്ത് നിന്ന് മാലിന്യം നീക്കാൻ കരാറെടുത്ത സ്വകാര്യ ഏജൻസി ഇത് എങ്ങോട്ടേക്കാണ് കൊണ്ടുപോകുന്നതെന്നതിൽ വ്യക്തത വേണം. ആലപ്പുഴയിൽ നിന്നുള്ള…

    read more