Ernakulam News

  • ഓട്ടോ മറിഞ്ഞ് പരിക്കേറ്റ ഡ്രൈവർ മരിച്ചു

    ഓട്ടോ മറിഞ്ഞ് പരിക്കേറ്റ ഡ്രൈവർ മരിച്ചു

    പെരുമ്പാവൂർ: ഓട്ടോറിക്ഷ മറിഞ്ഞ് പരിക്കേറ്റ ഡ്രൈവർ മരിച്ചു. മുടക്കുഴ കളരിക്കൽ വീട്ടിൽ കെ.ജി. മനോജാണ് (51) മരിച്ചത്. ഞായറാഴ്ച വൈകീട്ട് മൂന്നിന് കാറ്ററിങ് ജോലി കഴിഞ്ഞ് തിരികെ വീട്ടിലേക്ക് പോകുംവഴി ചുണ്ടക്കുഴി ജങ്ഷന് സമീപം കുഴിയിൽ ചാടി ഓട്ടോറിക്ഷ മറിഞ്ഞായിരുന്നു അപകടം. മനോജ് സമീപമുള്ള ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. കാര്യമായ പരിക്ക് കാണാത്തതിനാൽ വീട്ടിലേക്ക് പോയി. അസ്വസ്ഥതയെ തുടർന്ന് വീണ്ടും സ്വകാര്യ ആശുപത്രിയിലെത്തിയതിന് പിന്നാലെയാണ് മരിച്ചത്. സാൻജോ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇൻക്വസ്റ്റിന് ശേഷം പോസ്റ്റുേമോർട്ടം…

    read more

  • കുണ്ടൂര്‍തോട് കൈയേറ്റം ഒഴിപ്പിക്കല്‍; കൈയടി നേടി പഞ്ചായത്ത്

    കുണ്ടൂര്‍തോട് കൈയേറ്റം ഒഴിപ്പിക്കല്‍; കൈയടി നേടി പഞ്ചായത്ത്

    പെരുമ്പാവൂര്‍: ഒക്കലിലെ കുണ്ടൂര്‍തോട് കൈയേറ്റം ഒഴിപ്പിക്കലിന് നേതൃത്വം നല്‍കിയ പഞ്ചായത്തിനെ അഭിനന്ദിച്ച് പ്രദേശവാസികള്‍. 25ഓളം വീട്ടുകാരെ നേരിട്ടും അറുപതോളം കുടുംബത്തെ പരോക്ഷമായും ബാധിക്കുന്ന പ്രശ്‌നമാണ് കൈയേറ്റം ഒഴിപ്പിച്ചതിലൂടെ പരിഹരിക്കപ്പെട്ടത്. രണ്ട് സ്വകാര്യ വ്യക്തികളാണ് തോട് പുറമ്പോക്ക് കൈയേറിയത്. 2012 മുതല്‍ കൈയേറ്റമുണ്ടായിരുന്നു. ഒഴുക്ക് തടസ്സപ്പെട്ട് മഴക്കാലത്ത് വീടുകളില്‍ വെള്ളം കയറിതോടെയാണ് പ്രശ്നം ഗൗരവമായത്. പ്രദേശവാസികള്‍ പരാതിയുമായി അധികാരികളെ സമീപിച്ചെങ്കിലും നടപടിയുണ്ടായില്ല. മേയ് 24ന് പെയ്ത ശക്തമായ വേനല്‍ മഴയില്‍ വീടുകളില്‍ വെള്ളം കയറി 15ഓളം കുടുംബത്തെ ദുരിതാശ്വാസ…

    read more

  • സർക്കാർ ഉറപ്പിൽ ചീനവല നവീകരിച്ചു; പണം കിട്ടാതെ വലഞ്ഞ് മത്സ്യത്തൊഴിലാളി

    സർക്കാർ ഉറപ്പിൽ ചീനവല നവീകരിച്ചു; പണം കിട്ടാതെ വലഞ്ഞ് മത്സ്യത്തൊഴിലാളി

    ഫോർട്ട്കൊച്ചി: സർക്കാർ നൽകിയ ഉറപ്പിൽ ചീനവല നവീകരിച്ചു. എന്നാൽ, ഒരു വർഷം കഴിഞ്ഞിട്ടും പണം നല്കാതെ ടൂറിസം വകുപ്പ് വഞ്ചിക്കുന്നതായി പരാതി. കലക്ടറുടെയും എം.എൽ.എയുടെയും വാക്ക് വിശ്വസിച്ച് ചീനവലയുടെ പൈതൃക സംരക്ഷണത്തിനിറങ്ങിയ ഉടമ വിൻസെന്‍റിനാണ് പലിശക്ക് പണം വാങ്ങി ചീനവല നവീകരിച്ച കഴിഞ്ഞ് ഒരു വർഷം പിന്നിട്ടിട്ടും പണം കിട്ടാതെ നെട്ടോട്ടമോടുന്നത്. പത്ത് ദിവസത്തിനകം പണം തരുമെന്ന് അധികൃതർ നൽകിയ ഉറപ്പിലാണ് മത്സ്യത്തൊഴിലാളിയായ വിൻസെന്‍റ് ചീനവല പുനർനിർമിച്ചത്. എന്നാൽ, 12 മാസവും 10 ദിവസവും പിന്നിട്ടിട്ടും പണം കിട്ടിയിട്ടില്ല.…

    read more

  • ഹാർബർപാലം ഇരുട്ടിലായിട്ട്
മാസങ്ങൾ; അപകടം തുടർക്കഥ

    ഹാർബർപാലം ഇരുട്ടിലായിട്ട് മാസങ്ങൾ; അപകടം തുടർക്കഥ

    മട്ടാഞ്ചേരി: കൊച്ചിയുടെ മുഖമുദ്രയായി അറിയപ്പെടുന്ന തോപ്പുംപടി ഹാർബർ പാലം ഇരുട്ടിലായിട്ട് മാസങ്ങൾ പിന്നിടുമ്പോഴും അധികൃതർ നടപടി സ്വീകരിക്കാത്തത് പ്രതിഷേധത്തിനിടയാക്കുന്നു. പാലം ഇരുട്ടിലായതോടെ അപകടങ്ങൾ ഇവിടെ പതിവായിരിക്കുകയാണ്. അടുത്തിടെ നടന്ന പാലം നവീകരണത്തിന്റെ ഭാഗമായുള്ള പ്രവൃത്തികൾക്കിടയിൽ വൈദ്യുതി കേബിൾ മുറിഞ്ഞതാണ് വിളക്കുകൾ തെളിയാതിരിക്കാൻ കാരണമെന്നാണ് പറയുന്നത്. 85 ലക്ഷം രൂപയോളം വിനിയോഗിച്ചാണ് പൈതൃകപെരുമ പേറുന്ന ഹാർബർ പാലം നവീകരിച്ചത്. നവീകരണത്തിനിടയാണ് വൈദ്യുതി കേബിൾ മുറിഞ്ഞതെങ്കിലും കരാറുകാരനും പരിഹാരത്തിനായി നടപടി സ്വീകരിച്ചില്ല. നവീകരിച്ച പാലം ഉദ്ഘാടനം നടക്കുമ്പോഴും പാലം ഇരുട്ടിലായിരുന്നു.…

    read more

  • പെരുന്നാൾ വിപണിയിലും ‘പെരും’ വില

    കൊച്ചി: ട്രോളിങ് നിരോധനത്തിൽ മത്സ്യവില കുത്തനെ കൂടിയതിനു പിന്നാലെ മാംസവിഭവങ്ങൾക്കും പച്ചക്കറിക്കും വൻ വിലക്കയറ്റം. തിങ്കളാഴ്ച നാടെങ്ങും ബലി പെരുന്നാൾ ആഘോഷിക്കാനിരിക്കേ എല്ലാ സാധനങ്ങൾക്കും തീപോലെ വില ഉയരുകയാണ്. മീനിന് വില കൂടിയതുകൊണ്ട് പച്ചക്കറി വാങ്ങാമെന്നു വിചാരിച്ചാലോ, പച്ചക്കറി മാർക്കറ്റും വിലക്കയറ്റത്തിൽ പൊള്ളുകയാണ്. ഇനി ഇതൊന്നും വേണ്ട, ഇത്തിരി ചിക്കനോ ബീഫോ മേടിക്കാമെന്നു കരുതി അങ്ങോട്ടുചെന്നാൽ അവിടെയുമുണ്ട് വൻവില. ചിക്കൻ, ബീഫ്, മട്ടൻ തുടങ്ങിയ എല്ലായിനങ്ങൾക്കും പച്ചക്കറിക്കും വില കഴിഞ്ഞ മാസത്തെക്കാൾ വർധിക്കുകയാണുണ്ടായത്. ആഴ്ചകൾക്കു മുമ്പ് ചിക്കന്…

    read more

  • താൽക്കാലിക പ്രവർത്തനം പഴകിയ കെട്ടിടത്തിൽ; അംഗൻവാടി പുനർനിർമാണത്തിന് പൊളിച്ചിട്ട് നാലു വർഷം

    താൽക്കാലിക പ്രവർത്തനം പഴകിയ കെട്ടിടത്തിൽ; അംഗൻവാടി പുനർനിർമാണത്തിന് പൊളിച്ചിട്ട് നാലു വർഷം

    കടുങ്ങല്ലൂർ: കിഴക്കെ കടുങ്ങല്ലൂർ 52ാം നമ്പർ അംഗൻവാടി പുനരുദ്ധാരണത്തിനായി പൊളിച്ച് നാലുവർഷം കഴിഞ്ഞിട്ടും കെട്ടിടം നിർമിക്കാൻ നടപടിയില്ല. നിലവിലെ കെട്ടിടത്തിന് ഫിറ്റ്നസ് നൽകാൻ സാധ്യമല്ലെന്ന പഞ്ചായത്ത് എ.ഇയുടെ റിപ്പോർട്ട് വന്നതോടെ അംഗൻവാടി പൂട്ടേണ്ട അവസ്ഥയിലാണ്. മണിയേലിപ്പടിയിൽ പ്രവർത്തിച്ചിരുന്ന കെട്ടിടമാണ് ബലക്ഷയത്തെ തുടർന്ന് നാലുവർഷം മുമ്പ് പൊളിച്ചത്. സമീപത്തെ വാടകക്കെട്ടിടത്തിലാണ് ഇപ്പോൾ അംഗൻവാടിയുടെ പ്രവർത്തനം. കാലപ്പഴക്കമുള്ള കെട്ടിടത്തിന് വിള്ളൽ സംഭവിച്ചിട്ടുണ്ട്. ഇതുമൂലം ഇവിടെ നിന്ന് എത്രയും പെട്ടെന്ന് മാറണമെന്നാണ് ഐ.സി.ഡി.എസ് ഓഫിസർ നിർദേശിച്ചിരിക്കുന്നത്. കെട്ടിടം അപകടാവസ്ഥയിലായതിനാൽ കുട്ടികളെ അയക്കാൻ…

    read more

  • ശുചിമുറി മാലിന്യം കുണ്ടൂര്‍ തോട്ടിലേക്ക്; രണ്ടുപേര്‍ക്കെതിരെ നടപടി

    ശുചിമുറി മാലിന്യം കുണ്ടൂര്‍ തോട്ടിലേക്ക്; രണ്ടുപേര്‍ക്കെതിരെ നടപടി

    പെരുമ്പാവൂര്‍: ഒക്കല്‍ പഞ്ചായത്തില്‍ കൈയേറ്റം മൂലം വിവാദമായ കുണ്ടൂര്‍ തോട്ടിലേക്ക് ശുചിമുറി മലിനജലം ഒഴുക്കിയതിന് രണ്ടുപേര്‍ക്കെതിരെ സെക്രട്ടറി പിഴ ചുമത്തി.ഒക്കല്‍ കൂട്ടുങ്ങല്‍ വീട്ടില്‍ കെ.കെ. ഷാജി, കൊഴയംവേലി മോഹനന്‍ എന്നിവര്‍ക്കെതിരെയാണ് മാലിന്യ സംസ്‌കരണ നിയമ ലംഘനം നടത്തിയതിന് പഞ്ചായത്തീരാജ് വകുപ്പുകള്‍ പ്രകാരം നോട്ടീസ് നല്‍കിയത്. 10,000 രൂപ പിഴയടക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഒരാള്‍ തോടിനോട് ചേര്‍ന്ന് ശുചിമുറി സ്ഥാപിച്ച് മാലിന്യം ഒഴുക്കുകയും മറ്റെയാള്‍ വീട്ടിലെ ശുചിമുറിയില്‍നിന്നുമുള്ള മലിനജലം പൈപ്പ് വഴി തോട്ടിലേക്ക് ഒഴുക്കിയതായും കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ കൈയേറ്റം…

    read more

  • കൈപൊള്ളി മീൻ വില; ട്രിപ്ൾ സെഞ്ച്വറിയും കടന്ന് മത്തി

    കൈപൊള്ളി മീൻ വില; ട്രിപ്ൾ സെഞ്ച്വറിയും കടന്ന് മത്തി

    കൊച്ചി: മലയാളിയുടെ തീൻമേശയിലെ ഇഷ്ടഭക്ഷണമാണ് മത്സ്യ വിഭവങ്ങൾ. എന്നാൽ, കുറേ ദിവസമായി പച്ചമീൻ വിപണിയിൽനിന്നു വരുന്ന വാർത്തകൾ ഭക്ഷണപ്രേമികൾക്ക് ആശ്വാസകരമല്ല. റോക്കറ്റ് പോലെ കുതിച്ചുയരുന്ന വില തന്നെയാണ് പ്രധാന കാരണം. ചാളയും അയലയും ഉൾപ്പെടെയുള്ള ജനകീയ മത്സ്യങ്ങളൊന്നും കിട്ടാനേയില്ല. വിരളമായി കിട്ടുന്നതിനാകട്ടെ തീവിലയും. ട്രോളിങ് നിരോധനം ആറു ദിവസം പിന്നിടുമ്പോഴാണ് ഈ വിലവർധന. വിനയായത് ലഭ്യതക്കുറവും ട്രോളിങ്ങും പൊതുവെയുള്ള ലഭ്യതക്കുറവാണ് പരമ്പരാഗത മത്സ്യങ്ങൾക്ക് വിലയേറാൻ കാരണം. ട്രോളിങ്ങും കൂടിയെത്തിയതോടെ ലഭ്യതക്കുറവ് വർധിച്ചു. സാധാരണ ഗതിയിൽ ട്രോളിങ് നിരോധനകാലത്ത്…

    read more

  • ബ്രഹ്മപുരം; പ്രശ്നപരിഹാരത്തിനുള്ള നടപടി വിജയത്തിലേക്കെന്ന് മേയർ

    ബ്രഹ്മപുരം; പ്രശ്നപരിഹാരത്തിനുള്ള നടപടി വിജയത്തിലേക്കെന്ന് മേയർ

    പള്ളിക്കര: ബ്രഹ്മപുരം മാലിന്യപ്ലാന്‍റിലെ പ്രശ്നങ്ങൾ പരിഹാരിക്കാൻ സ്വീകരിച്ച നടപടി വിജയത്തിലേക്കെന്ന് കോർപറേഷൻ മേയർ എം. അനിൽകുമാർ. പ്രവർത്തനം വിലയിരുത്താൻ പ്ലാന്‍റ് സന്ദർശിച്ചതായിരുന്നു അദ്ദേഹം. ബയോമൈനിങ്ങിൽ ബ്രഹ്മപുരം തീപിടിത്തത്തെ തുടർന്ന് നടപ്പാക്കിയ പദ്ധതി വൻ മാറ്റമുണ്ടാക്കി. പട്ടാളപ്പുഴുക്കളെ ഉപയോഗിച്ച് ജൈവ മാലിന്യം സംസ്കരിക്കുന്നതിനുള്ള ബി.എസ്.എഫ് സംസ്കരണ യൂനിറ്റ് നിശ്ചയിച്ച സമയത്തു തന്നെ പ്രവർത്തനം ആരംഭിച്ചു. വിൻഡ്രോ മാലിന്യ പ്ലാന്‍റ് സ്ഥാപിക്കാനും അനുമതിയായി. ബി.പി.സി.എൽ മാലിന്യ സംസ്കരണ പ്ലാന്‍റും നിർമാണം പുരോഗമിക്കുന്നു. കൊച്ചി നഗരത്തിന്‍റെ മാത്രമല്ല, സമീപ നഗരസഭകളുടെയും മാലിന്യം…

    read more

  • സ്വകാര്യ ബസിന്‍റെ വഴിമുടക്കി 
കാർ യാത്ര; 25,000 രൂപ പിഴ ഈടാക്കി

    സ്വകാര്യ ബസിന്‍റെ വഴിമുടക്കി കാർ യാത്ര; 25,000 രൂപ പിഴ ഈടാക്കി

    കാക്കനാട്: സ്വകാര്യ ബസിന്‍റെ വഴിമുടക്കി കാർ യാത്ര, ഒടുവിൽ ബസ് അപകടത്തിൽപെടുകയും തുടർന്ന് കാർ യാതക്കാർ ബസ് ഡ്രൈവറെ മർദിക്കുകയും ചെയ്തു. പൊതുഗതാഗതം തടസ്സപ്പെടുത്തിയതിന്കാർ യാത്രക്കാരന് എറണാകുളം ആർ.ടി.ഒ 25,000 രൂപ പിഴ ചുമത്തി.  കാക്കനാട്-എറണാകുളം റൂട്ടിൽ വെള്ളിയാഴ്ച 6.30നാണ് സംഭവം. കാക്കനാടുനിന്ന് എറണാകുളത്തേക്ക് യാത്രക്കാരുമായി പുറപ്പെട്ട സ്വകാര്യ ബസിന് മുന്നിൽ കലൂർ സ്റ്റേഡിയം മുതലാണ് മാർഗതടസ്സവുമായി കാർ യാത്രക്കാരനെത്തുന്നത്. ബസിനു കടന്നുപോകാന്‍ വഴികൊടുക്കാതെ  വേഗം കുറച്ച് ഓടിക്കുകയായിരുന്നു. എറണാകുളം സ്വദേശി റിനോയ് സെബാസ്റ്റ്യനും സുഹൃത്തുമായിരുന്നു കാറിലുണ്ടായിരുന്നത്. കലൂർ, മണപ്പാട്ടി പറമ്പ്…

    read more