Ernakulam News

  • കാന നിർമ്മാണത്തിന്‍റെ മറവിൽ പാടം നികത്തുന്നു; റിപ്പോർട്ട് തേടി കലക്ടർ

    കാന നിർമ്മാണത്തിന്‍റെ മറവിൽ പാടം നികത്തുന്നു; റിപ്പോർട്ട് തേടി കലക്ടർ

    പള്ളിക്കര: മോറക്കാല പള്ളി താഴത്ത് കാനയിൽ നിന്നുള്ള മണ്ണ് ഉപയോഗിച്ച് പാടം നികത്തുന്നതായി പരാതി. ഭാഗികമായി നേരത്തെ നികത്തിയ പാടത്തേക്കാണ് കാനയിൽ നിന്ന് മണ്ണ് കൊണ്ട് വന്ന് ഇടുന്നത്. കുന്നത്തുനാട് പഞ്ചായത്തിലെ 12-ാം വാർഡിലെ അമ്പല പടിയിൽ നിന്നും 14-ാം വാർഡിലെ പാടത്തിക്കര ഭാഗത്ത് നിന്നും 16-ാം വാർഡിലെ പാപ്പാറക്കടവ് ഭാഗത്ത് നിന്നുമാണ് മണ്ണ് കൊണ്ട് വരുന്നത്. നേരത്തെ കാന നന്നാക്കിയപ്പോൾ റോഡരികിൽ കൂട്ടിയിട്ടിരുന്ന മണ്ണും ഇവർ കോരിയെടുത്തു. ശക്തമായ മഴയെ തുടർന്ന് ഈ ഭാഗങ്ങളിൽ വെള്ളക്കെട്ട്…

    read more

  • ഹെപ്പറ്റൈറ്റിസ് ബി; തൃക്കളത്തൂരിൽ പ്രതിരോധം നിർജീവം

    ഹെപ്പറ്റൈറ്റിസ് ബി; തൃക്കളത്തൂരിൽ പ്രതിരോധം നിർജീവം

    മൂവാറ്റുപുഴ: തൃക്കളത്തൂർ പഞ്ചായത്തിൽ നിരവധിപേർക്ക് ഹെപ്പറ്റൈറ്റിസ് ബി രോഗബാധ സ്ഥിരീകരിച്ചങ്കിലും പ്രതിരോധ പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടക്കാത്തത് വിവാദമായി. പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ രോഗബാധ കണ്ടെത്തിയിട്ട് ഒരു മാസമായി. രണ്ടു ദിവസം കൂടുമ്പോൾ രണ്ടു മുതൽ അഞ്ചു പേർവരെ ഇവിടെത്തെ സ്വകാര്യ ആശുപത്രികളിൽ ചികിത്സതേടി എത്തുന്നുണ്ട്. നിലവിൽ പത്തോളം പേർ വാഴപ്പിള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. മണ്ഡലത്തിലെ മറ്റു പഞ്ചായത്തുകളെ അപേക്ഷിച്ച് പായിപ്രയിൽ രോഗബാധ വർധിക്കാനുള്ള കാരണം അജ്ഞാതമാണ്. അഞ്ച് വർഷം മുമ്പ് സമാനമായ അവസ്ഥയുണ്ടായപ്പോൾ പ്രതിരോധ പ്രവർത്തനങ്ങൾ…

    read more

  • ഒരുകിലോ എം.ഡി.എം.എയുമായി യുവതി പിടിയിൽ

    ഒരുകിലോ എം.ഡി.എം.എയുമായി യുവതി പിടിയിൽ

    ആലുവ: ഒരുകിലോ എം.ഡി.എം.എയുമായി യുവതി പൊലീസ് പിടിയിൽ. ബംഗളൂരു മുനേശ്വര നഗറിൽ സർമീൻ അക്തറിനെയാണ് (26) ആലുവ റെയിൽവേ സ്റ്റേഷനിൽ റൂറൽ ജില്ല ഡാൻസാഫ് ടീമും ആലുവ പൊലീസും ചേർന്ന് പിടികൂടിയത്. ഓപറേഷൻ ക്ലീൻ പദ്ധതിയുടെ ഭാഗമായി ജില്ല പൊലീസ് മേധാവി ഡോ. വൈഭവ് സക്സേനക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. വിപണിയിൽ 50 ലക്ഷത്തിലേറെ വില വരുന്ന രാസലഹരിയാണിത്. വാട്ടർ ഹീറ്ററിൽ ഒളിപ്പിച്ച നിലയിലാണ് ഡൽഹിയിൽനിന്ന് മയക്കുമരുന്ന് കടത്തിക്കൊണ്ടുവന്നത്. ഡൽഹിയിൽനിന്ന് എം.ഡി.എം.എ കൊണ്ടുവന്ന് ഇവിടെ…

    read more

  • വായനദിനം; വായിച്ചു വളരാം

    വായനദിനം; വായിച്ചു വളരാം

    കൊച്ചി: വായനവസന്തമൊരുക്കാൻ കർമപദ്ധതികളൊരുക്കി ലൈബ്രറി കൗൺസിൽ. പുതുതലമുറയിൽ വായനശീലം കുറ‍യുകയാണെന്ന മുറവിളികൾക്കൊടുവിലാണ് മുതിർന്നവരിലും കുട്ടികളിലും വായനതാൽപര്യമുണർത്താൻ വൈവിധ്യമാർന്ന കർമപരിപാടികൾ കാര്യക്ഷമമാക്കുന്നത്. ജില്ലയിൽ കൗൺസിലിന് കീഴിലെ മുഴുവൻ വായന-ഗ്രന്ഥശാലകളിലും ഇതിനുള്ള പരിശ്രമത്തിലാണ്. സാധാരണക്കാർ, വിദ്യാർഥികൾ, പ്രഫഷനലുകൾ എന്നിവരെ ലക്ഷ്യമിട്ടാണ് പ്രചാരണ പരിപാടികൾ. വിദ്യാലയങ്ങൾ, കുടുംബശ്രീ, തൊഴിലാളിസംഘടനകൾ, സന്നദ്ധ സംഘടനകൾ എന്നിവയെ കോർത്തിണക്കിയാണ് പരിപാടികൾ കാര്യക്ഷമമാക്കുന്നത്. മൂവാറ്റുപുഴ: വായനദിനാചരണത്തോടനുബണ്ഡിച്ച് വിപുലമായ സാംസ്‌കാരിക പരിപാടികൾക്ക് താലൂക്കിലെ ലൈബ്രറികൾ നേതൃത്വം നൽകും. വായനദിനമായ ഇന്ന് താലൂക്കിലെ 74 ഗ്രന്ഥശാലയും സമീപത്തെ സ്‌കൂൾ കുട്ടികളോടൊപ്പം…

    read more

  • സമുദ്രോൽപന്ന കയറ്റുമതി: 2023-24ൽ സർവകാല നേട്ടം

    സമുദ്രോൽപന്ന കയറ്റുമതി: 2023-24ൽ സർവകാല നേട്ടം

    കൊച്ചി: പ്രധാന കയറ്റുമതി വിപണികളിലെ കനത്ത പ്രതിസന്ധികൾക്കിടയിലും ഇന്ത്യയുടെ സമുദ്രോൽപന്ന കയറ്റുമതി 2023-24 സാമ്പത്തിക വർഷത്തിൽ അളവിൽ എക്കാലത്തെയും ഉയർന്ന നിലയിലെത്തി. 2023-24 കാലയളവിൽ 60,523.89 കോടി രൂപ (738 കോടി ഡോളർ) മൂല്യമുള്ള 17,81,602 ടൺ സമുദ്രോൽപന്നം ഇന്ത്യ കയറ്റി അയച്ചു. ശീതീകരിച്ച ചെമ്മീൻ അളവിലും മൂല്യത്തിലും പ്രധാന കയറ്റുമതി ഇനമായി തുടരുകയും അമേരിക്കയും ചൈനയും പ്രധാന വിപണികൾ ആവുകയും ചെയ്തു. കയറ്റുമതി അളവിലുണ്ടായ വർധന 2.67 ശതമാനമാണ്. 2022-23 സാമ്പത്തികവർഷം 63969.14 കോടി രൂപ…

    read more

  • ഓട്ടോ മറിഞ്ഞ് പരിക്കേറ്റ ഡ്രൈവർ മരിച്ചു

    ഓട്ടോ മറിഞ്ഞ് പരിക്കേറ്റ ഡ്രൈവർ മരിച്ചു

    പെരുമ്പാവൂർ: ഓട്ടോറിക്ഷ മറിഞ്ഞ് പരിക്കേറ്റ ഡ്രൈവർ മരിച്ചു. മുടക്കുഴ കളരിക്കൽ വീട്ടിൽ കെ.ജി. മനോജാണ് (51) മരിച്ചത്. ഞായറാഴ്ച വൈകീട്ട് മൂന്നിന് കാറ്ററിങ് ജോലി കഴിഞ്ഞ് തിരികെ വീട്ടിലേക്ക് പോകുംവഴി ചുണ്ടക്കുഴി ജങ്ഷന് സമീപം കുഴിയിൽ ചാടി ഓട്ടോറിക്ഷ മറിഞ്ഞായിരുന്നു അപകടം. മനോജ് സമീപമുള്ള ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. കാര്യമായ പരിക്ക് കാണാത്തതിനാൽ വീട്ടിലേക്ക് പോയി. അസ്വസ്ഥതയെ തുടർന്ന് വീണ്ടും സ്വകാര്യ ആശുപത്രിയിലെത്തിയതിന് പിന്നാലെയാണ് മരിച്ചത്. സാൻജോ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇൻക്വസ്റ്റിന് ശേഷം പോസ്റ്റുേമോർട്ടം…

    read more

  • കുണ്ടൂര്‍തോട് കൈയേറ്റം ഒഴിപ്പിക്കല്‍; കൈയടി നേടി പഞ്ചായത്ത്

    കുണ്ടൂര്‍തോട് കൈയേറ്റം ഒഴിപ്പിക്കല്‍; കൈയടി നേടി പഞ്ചായത്ത്

    പെരുമ്പാവൂര്‍: ഒക്കലിലെ കുണ്ടൂര്‍തോട് കൈയേറ്റം ഒഴിപ്പിക്കലിന് നേതൃത്വം നല്‍കിയ പഞ്ചായത്തിനെ അഭിനന്ദിച്ച് പ്രദേശവാസികള്‍. 25ഓളം വീട്ടുകാരെ നേരിട്ടും അറുപതോളം കുടുംബത്തെ പരോക്ഷമായും ബാധിക്കുന്ന പ്രശ്‌നമാണ് കൈയേറ്റം ഒഴിപ്പിച്ചതിലൂടെ പരിഹരിക്കപ്പെട്ടത്. രണ്ട് സ്വകാര്യ വ്യക്തികളാണ് തോട് പുറമ്പോക്ക് കൈയേറിയത്. 2012 മുതല്‍ കൈയേറ്റമുണ്ടായിരുന്നു. ഒഴുക്ക് തടസ്സപ്പെട്ട് മഴക്കാലത്ത് വീടുകളില്‍ വെള്ളം കയറിതോടെയാണ് പ്രശ്നം ഗൗരവമായത്. പ്രദേശവാസികള്‍ പരാതിയുമായി അധികാരികളെ സമീപിച്ചെങ്കിലും നടപടിയുണ്ടായില്ല. മേയ് 24ന് പെയ്ത ശക്തമായ വേനല്‍ മഴയില്‍ വീടുകളില്‍ വെള്ളം കയറി 15ഓളം കുടുംബത്തെ ദുരിതാശ്വാസ…

    read more

  • സർക്കാർ ഉറപ്പിൽ ചീനവല നവീകരിച്ചു; പണം കിട്ടാതെ വലഞ്ഞ് മത്സ്യത്തൊഴിലാളി

    സർക്കാർ ഉറപ്പിൽ ചീനവല നവീകരിച്ചു; പണം കിട്ടാതെ വലഞ്ഞ് മത്സ്യത്തൊഴിലാളി

    ഫോർട്ട്കൊച്ചി: സർക്കാർ നൽകിയ ഉറപ്പിൽ ചീനവല നവീകരിച്ചു. എന്നാൽ, ഒരു വർഷം കഴിഞ്ഞിട്ടും പണം നല്കാതെ ടൂറിസം വകുപ്പ് വഞ്ചിക്കുന്നതായി പരാതി. കലക്ടറുടെയും എം.എൽ.എയുടെയും വാക്ക് വിശ്വസിച്ച് ചീനവലയുടെ പൈതൃക സംരക്ഷണത്തിനിറങ്ങിയ ഉടമ വിൻസെന്‍റിനാണ് പലിശക്ക് പണം വാങ്ങി ചീനവല നവീകരിച്ച കഴിഞ്ഞ് ഒരു വർഷം പിന്നിട്ടിട്ടും പണം കിട്ടാതെ നെട്ടോട്ടമോടുന്നത്. പത്ത് ദിവസത്തിനകം പണം തരുമെന്ന് അധികൃതർ നൽകിയ ഉറപ്പിലാണ് മത്സ്യത്തൊഴിലാളിയായ വിൻസെന്‍റ് ചീനവല പുനർനിർമിച്ചത്. എന്നാൽ, 12 മാസവും 10 ദിവസവും പിന്നിട്ടിട്ടും പണം കിട്ടിയിട്ടില്ല.…

    read more

  • ഹാർബർപാലം ഇരുട്ടിലായിട്ട്
മാസങ്ങൾ; അപകടം തുടർക്കഥ

    ഹാർബർപാലം ഇരുട്ടിലായിട്ട് മാസങ്ങൾ; അപകടം തുടർക്കഥ

    മട്ടാഞ്ചേരി: കൊച്ചിയുടെ മുഖമുദ്രയായി അറിയപ്പെടുന്ന തോപ്പുംപടി ഹാർബർ പാലം ഇരുട്ടിലായിട്ട് മാസങ്ങൾ പിന്നിടുമ്പോഴും അധികൃതർ നടപടി സ്വീകരിക്കാത്തത് പ്രതിഷേധത്തിനിടയാക്കുന്നു. പാലം ഇരുട്ടിലായതോടെ അപകടങ്ങൾ ഇവിടെ പതിവായിരിക്കുകയാണ്. അടുത്തിടെ നടന്ന പാലം നവീകരണത്തിന്റെ ഭാഗമായുള്ള പ്രവൃത്തികൾക്കിടയിൽ വൈദ്യുതി കേബിൾ മുറിഞ്ഞതാണ് വിളക്കുകൾ തെളിയാതിരിക്കാൻ കാരണമെന്നാണ് പറയുന്നത്. 85 ലക്ഷം രൂപയോളം വിനിയോഗിച്ചാണ് പൈതൃകപെരുമ പേറുന്ന ഹാർബർ പാലം നവീകരിച്ചത്. നവീകരണത്തിനിടയാണ് വൈദ്യുതി കേബിൾ മുറിഞ്ഞതെങ്കിലും കരാറുകാരനും പരിഹാരത്തിനായി നടപടി സ്വീകരിച്ചില്ല. നവീകരിച്ച പാലം ഉദ്ഘാടനം നടക്കുമ്പോഴും പാലം ഇരുട്ടിലായിരുന്നു.…

    read more

  • പെരുന്നാൾ വിപണിയിലും ‘പെരും’ വില

    കൊച്ചി: ട്രോളിങ് നിരോധനത്തിൽ മത്സ്യവില കുത്തനെ കൂടിയതിനു പിന്നാലെ മാംസവിഭവങ്ങൾക്കും പച്ചക്കറിക്കും വൻ വിലക്കയറ്റം. തിങ്കളാഴ്ച നാടെങ്ങും ബലി പെരുന്നാൾ ആഘോഷിക്കാനിരിക്കേ എല്ലാ സാധനങ്ങൾക്കും തീപോലെ വില ഉയരുകയാണ്. മീനിന് വില കൂടിയതുകൊണ്ട് പച്ചക്കറി വാങ്ങാമെന്നു വിചാരിച്ചാലോ, പച്ചക്കറി മാർക്കറ്റും വിലക്കയറ്റത്തിൽ പൊള്ളുകയാണ്. ഇനി ഇതൊന്നും വേണ്ട, ഇത്തിരി ചിക്കനോ ബീഫോ മേടിക്കാമെന്നു കരുതി അങ്ങോട്ടുചെന്നാൽ അവിടെയുമുണ്ട് വൻവില. ചിക്കൻ, ബീഫ്, മട്ടൻ തുടങ്ങിയ എല്ലായിനങ്ങൾക്കും പച്ചക്കറിക്കും വില കഴിഞ്ഞ മാസത്തെക്കാൾ വർധിക്കുകയാണുണ്ടായത്. ആഴ്ചകൾക്കു മുമ്പ് ചിക്കന്…

    read more