Ernakulam News

  • ഇന്ത്യൻ ചെമ്മീന് യു.എസ് നിരോധനം; പ്രതിഷേധം ശക്തം

    ഇന്ത്യൻ ചെമ്മീന് യു.എസ് നിരോധനം; പ്രതിഷേധം ശക്തം

    മട്ടാഞ്ചേരി: ഇന്ത്യൻ ചെമ്മീന് അമേരിക്ക ഏർപ്പെടുത്തിയ നിരോധനത്തിനെതിരെ മത്സ്യ ബന്ധന മേഖലയിൽ വൻ പ്രതിഷേധം. കടലാമകളെ സംരക്ഷിക്കാൻ നടപടികളില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് അമേരിക്കയുടെ നടപടി. ഇതോടെ ചെമ്മീന് വില ഇടിഞ്ഞിരിക്കയാണ്. വലിയ നാരൻ ചെമ്മീൻ മുതൽ ചെറിയ തെള്ളിക്ക് വരെ വില കുറഞ്ഞുവരികയാണ്. ജപ്പാനും നിരോധത്തിനുള്ള നീക്കത്തിലാണെന്നാണ് അറിയുന്നത്. ഇതിന് പ്രതിവിധിയെന്നോണം കടലാമ സംരക്ഷണത്തിനായി ടി.ഇ.ഡി ഉപകരണം മത്സ്യ ബന്ധനവലകളിൽ ഘടിപ്പിക്കണമെന്നാണ് കേന്ദ്ര മത്സ്യ ഗവേഷണ കേന്ദ്രത്തിലെ ശസ്ത്രജ്ഞർ നൽകുന്ന നിർദേശം. ഇത് ഘടിപ്പിക്കുന്ന വലയിൽ കുടുങ്ങിയാൽ…

    read more

  • അടഞ്ഞുകിടക്കുന്ന വീടുകളിൽ മോഷണം; പ്രതി പിടിയിൽ

    അടഞ്ഞുകിടക്കുന്ന വീടുകളിൽ മോഷണം; പ്രതി പിടിയിൽ

    കൊച്ചി: അടഞ്ഞുകിടക്കുന്ന വീടുകൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന പ്രതി എറണാകുളം ടൗൺ സൗത്ത് പൊലീസിന്‍റെ പിടിയിലായി. ആലപ്പുഴ അവലുക്കുന്ന് സ്വദേശിയായ രജേഷ് ബാബുവിനെയാണ് (48) അറസ്റ്റ് ചെയ്തത്. പൊലീസ് പട്രോളിങിനിടെ കുരിശുപ്പള്ളി റോഡിൽ മോഷണമുതലുമായി നാട്ടുകാർ ഒരാളെ തടഞ്ഞുവെച്ചത് അറിഞ്ഞാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. പ്രതിയുടെ പക്കൽ നിന്നും പുരാവസ്തുക്കളും ടാപ്പ്, ഫാൻ തുടങ്ങിയ സാധനങ്ങളും കണ്ടെടുത്തു. പ്രതിക്കെതിരെ തോപ്പുംപടി, പറവൂർ സ്റ്റേഷനുകളിൽ മോഷണ കേസുകളുണ്ട്. കോടതി റിമാൻഡ് ചെയ്തു.

    read more

  • പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് 
ഒളിവിൽ പോയ പ്രതി പിടിയിൽ

    പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഒളിവിൽ പോയ പ്രതി പിടിയിൽ

    കുത്തിയതോട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഒളിവിൽ പോയ കോടംതുരുത്ത് പഞ്ചായത്ത് മൂന്നാം വാർഡിൽ എഴുപുന്ന അയ്യനാട്ടുപറമ്പ് വീട്ടിൽ അജേഷ് നടേശൻ (40 ) പിടിയിലായി. ചേർത്തല ഡിവൈ.എസ്.പി യുടെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻറ് ചെയ്തു.

    read more

  • തോട്ടം ലയങ്ങളുടെ നവീകരണം; ഉടമകൾക്കെതിരെ കർശന നടപടിക്ക്

    തോട്ടം ലയങ്ങളുടെ നവീകരണം; ഉടമകൾക്കെതിരെ കർശന നടപടിക്ക്

    കൊച്ചി: തോട്ടം ലയങ്ങളുടെ നവീകരണത്തിൽ കർശന നടപടിക്കൊരുങ്ങി തൊഴിൽ വകുപ്പ്. ലയങ്ങളിൽ തൊഴിലാളികൾക്ക് ഭീതി കൂടാതെ കഴിയാൻ സാഹചര്യമൊരുക്കുന്നതിൽ വീഴ്ച വരുത്തുന്ന തോട്ടം ഉടമകൾക്കെതിരെ പ്രോസിക്യൂഷൻ ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കാനാണ് നിർദേശം. ലയങ്ങളുടെ പുനരുദ്ധാരണവുമായി ബന്ധപ്പെട്ട നടപടികൾ എങ്ങുമെത്താത്ത സാഹചര്യത്തിലാണ് അടിയന്തര ഇടപെടലുമായി തൊഴിൽ വകുപ്പ് രംഗത്തെത്തിയത്. സംസ്ഥാനത്തെ വിവിധ പ്ലാന്റേഷൻ ഇൻസ്‌പെക്ടർമാരുടെ മേൽനോട്ടത്തിൽ അടുത്തിടെ തോട്ടങ്ങളിൽ നടത്തിയ പരിശോധനയിൽ ലയങ്ങളിലെ അടിസ്ഥാന സൗകര്യങ്ങളിലടക്കം ഗുരുതര വീഴ്ചകൾ കണ്ടെത്തിയിരുന്നു. ലയങ്ങളുടെ ശോച്യാവസ്ഥയും ചികിത്സാസൗകര്യങ്ങളുടെ കുറവും മറ്റു തൊഴിൽ…

    read more

  • ഭൂമി തരംമാറ്റൽ: ചെലവിട്ടത് 20.46 കോടി; കെട്ടിക്കിടക്കുന്നത് 2.75 ലക്ഷം അപേക്ഷ

    ഭൂമി തരംമാറ്റൽ: ചെലവിട്ടത് 20.46 കോടി; കെട്ടിക്കിടക്കുന്നത് 2.75 ലക്ഷം അപേക്ഷ

    കൊച്ചി: ഭൂമി തരംമാറ്റൽ നടപടികൾ പൂർത്തീകരിക്കുന്നതിന് സർക്കാർ 20.46 കോടി രൂപ ചെവഴിച്ചിട്ടും രണ്ടേമുക്കാൽ ലക്ഷത്തിലധികം അപേക്ഷകൾ ഇപ്പോഴും കെട്ടിക്കിടക്കുന്നു. സർക്കാർ നടപടികളിലെ കാലതാമസം മുതലെടുത്ത് സ്വകാര്യ ഏജൻസികളും റവന്യൂ വകുപ്പിൽനിന്ന് വിരമിച്ച ഉദ്യോഗസ്ഥരും ഉൾപ്പെടുന്ന മാഫിയ വൻ ചൂഷണമാണ് നടത്തുന്നത്. വിജിലൻസ് ക്രമക്കേട് കണ്ടെത്തിയിട്ടും കുറ്റക്കാർക്കെതിരെ കാര്യമായ നടപടിയുണ്ടായിട്ടില്ല. റവന്യൂ വകുപ്പിന്‍റെ കണക്ക് പ്രകാരം ഭൂമി തരംമാറ്റത്തിനായി ഇതുവരെ ലഭിച്ച 4,57,282 അപേക്ഷകളിൽ 1,82,109 എണ്ണം മാത്രമാണ് തീർപ്പാക്കിയത്. ബാക്കി 2,75,173 അപേക്ഷകൾ കെട്ടിക്കിടക്കുകയാണ്. ഓൺലൈൻ…

    read more

  • പ്രതീക്ഷയുടെ ഗ്രൗണ്ടിൽ ‘ഫുട്ബാൾ സിസ്റ്റേഴ്സ്’

    പ്രതീക്ഷയുടെ ഗ്രൗണ്ടിൽ ‘ഫുട്ബാൾ സിസ്റ്റേഴ്സ്’

    മട്ടാഞ്ചേരി: കൊച്ചിയുടെ കാൽപന്തുകളി പെരുമയിൽ തങ്ങളുടെ ഇടം നേടാൻ ഒരുങ്ങുകയാണ് മട്ടാഞ്ചേരി സ്വദേശിനികളായ സഹോദരിമാർ. മാളിയേക്കൽ പറമ്പിൽ എ.എ.നൗഷാദ് – സുഫീന ദമ്പതികളുടെ മക്കളായ ഫിസ സഹറയും അംന ആലിയയുമാണ് ഈ സഹോദരങ്ങൾ. തേവര സേക്രഡ് ഹാർട്ട് സ്കൂളിൽ എട്ട്, പത്ത് ക്ലാസുകളിൽ പഠിക്കുകയാണ് ഇവർ. ഫിസ കഴിഞ്ഞയാഴ്ച ആന്ധ്രപ്രദേശിലെ ഗുണ്ടൂരിൽ നടന്ന എച്ച്.സി.എൽ .എഫ് അണ്ടർ 14 സൗത്ത് സോൺ ഫുട്ബാൾ മത്സരത്തിൽ ചാമ്പ്യൻമാരായ കേരള ടീം അംഗമാണ്. ഫൈനലിൽ തമിഴ്നാടിനെ തോൽപിച്ച് കിരീടം നേടിയ…

    read more

  • കനത്ത മഴ; ജലനിരപ്പ് ഉയർന്നു

    കനത്ത മഴ; ജലനിരപ്പ് ഉയർന്നു

    മൂവാറ്റുപുഴ: രണ്ടുദിവസമായി പെയ്യുന്ന ശക്തമായ മഴയെത്തുടർന്ന് മൂവാറ്റുപുഴയാറ്റിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നു. ഇതോടെ നഗരത്തിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിലാണ്. മൂവാറ്റുപുഴയാറ്റിലേക്ക് വെള്ളമെത്തുന്ന തൊടുപുഴ, കാളിയാർ, കോതമംഗലം പുഴകളിൽ നീരൊഴുക്ക് ശക്തമായി. മഴ തുടർന്നാൽ ബുധനാഴ്ച രാവിലെയോടെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലാകും. ശക്തമായ മഴയെത്തുടർന്ന് മലങ്കര ഡാമിന്‍റെ ആറ് ഷട്ടറുകളും തുറന്നുവിട്ടതോടെ മൂവാറ്റുപുഴയാറ്റിൽ വെള്ളം മുന്നറിയിപ്പ് ലെവലും കടന്നു. ചൊവ്വാഴ്ച ഉച്ചയോടെ നഗരത്തിലും സമീപ പ്രദേശങ്ങളിലും അധികൃതർ ജാഗ്രതാനിർദേശം നൽകി. അടിയന്തര സാഹചര്യങ്ങൾ നേരിടാൻ മിനിസിവിൽ സ്‌റ്റേഷനിൽ…

    read more

  • മഴ കനത്തു; മണ്ണിടിഞ്ഞും മരം വീണും വ്യാപക നാശം

    മഴ കനത്തു; മണ്ണിടിഞ്ഞും മരം വീണും വ്യാപക നാശം

    പെരുമ്പാവൂർ: മഴ കനത്തതോടെ മേഖലയിൽ മണ്ണിടിഞ്ഞും മരങ്ങൾ വീണും നാശനഷ്ടം വ്യാപകമാകുന്നു. ചൊവ്വാഴ്ച രാവിലെയുണ്ടായ ശക്തമായ മഴയിലും കാറ്റിലും കീഴില്ലം-മാനാറി റോഡിലേക്ക് മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. പി.ഡബ്ല്യു.ഡി റോഡിൽ ഒരു മണിക്കൂറിലേറെയാണ് ഗതാഗതം സ്തംഭിച്ചത്. നാട്ടുകാർ നടത്തിയ പരിശ്രമത്തിനൊടുവിലാണ് തടസ്സം നീക്കിയത്. പ്രദേശത്തെ വൈദ്യുതി വിതരണവും ഏറെനേരം സ്തംഭിച്ചു. മുടക്കുഴ പഞ്ചായത്ത് 11ാം വാര്‍ഡിൽ കൊരുമ്പുമഠം നാരായണൻ നായരുടെ വീട്ടിലെ കിണർ തിങ്കളാഴ്ച പെയ്ത മഴയിൽ ഇടിഞ്ഞു. അറക്കപ്പടി പുളിഞ്ചോട് ഭാഗത്ത് അന്തർസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന…

    read more

  • മൂവാറ്റുപുഴയിൽ വെള്ളക്കെട്ട്;
വ്യാപക കൃഷി നാശം

    മൂവാറ്റുപുഴയിൽ വെള്ളക്കെട്ട്; വ്യാപക കൃഷി നാശം

    മൂവാറ്റുപുഴ: തിങ്കളാഴ്ച രാവിലെ മുതൽ പെയ്ത കനത്ത മഴയിൽ നഗരത്തിലെ പ്രധാന പാതകൾ വെള്ളത്തിനടയിലായി. ഇതോടെ ഗതാഗതക്കുരുക്കും രൂക്ഷമായി. പേട്ടറോഡിൽ അംഗൻവാടിയിലടക്കം വെള്ളം കയറി. അശാസ്ത്രീയമായി ഓടയുടെ വീതി കുറച്ചതാണ് പേട്ട റോഡിനെ ദുരിതത്തിലാക്കിയത്. പേട്ട അംഗൻവാടിക്ക് മുന്നിൽനിന്ന് ആരക്കുഴ റോഡിലേക്ക് കയറുന്ന ഭാഗത്ത് മണ്ണാൻകടവ് തോട് ദീർഘവീക്ഷണമില്ലാതെ നവീകരിച്ചതാണ് പ്രശ്നത്തിനു കാരണമായത്. നാലടി വീതിയിൽ ഒഴുകിയതോടിന്‍റെ രണ്ടുവശവും ഓരോ അടി വീതിയിൽ കോൺക്രീറ്റ് ഭിത്തികെട്ടി മുകൾഭാഗം സ്ലാബിട്ട് മൂടുകയായിരുന്നു. മാലിന്യം കെട്ടി കിടക്കുന്നതു മൂലം കാനകൾ…

    read more

  • വാഴക്കുളം പഞ്ചായത്ത് എട്ടാം വാര്‍ഡ്
തെരഞ്ഞെടുപ്പ് ചൂടിലേക്ക്

    വാഴക്കുളം പഞ്ചായത്ത് എട്ടാം വാര്‍ഡ് തെരഞ്ഞെടുപ്പ് ചൂടിലേക്ക്

    പെരുമ്പാവൂര്‍: വാഴക്കുളം പഞ്ചായത്ത് എട്ടാംവാര്‍ഡ് തെരഞ്ഞെടുപ്പ് ചൂടിലേക്ക് നീങ്ങുന്നു. വാര്‍ഡ് അംഗമായിരുന്ന സുബൈറുദ്ദീന്‍ ചെന്താര മരണപ്പെട്ടതിനെത്തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. യു.ഡി.എഫ്, എല്‍.ഡി.എഫ്, ബി.ജെ.പി സ്ഥാനാര്‍ഥികള്‍ ഏറ്റുമുട്ടുന്ന വാര്‍ഡ് 1995ല്‍ ഒഴികെ യു.ഡി.എഫിനൊപ്പമാണ്. സുബൈറുദ്ദീന്‍ ചെന്താര 132 വോട്ട് ഭൂരിപക്ഷത്തിലാണ് ജയിച്ചത്. യു.ഡി.എഫിന്റെ ഷുക്കൂര്‍ പാലത്തിങ്കലും എല്‍.ഡി.എഫിന്റെ ടി.എസ്. അമ്പിയും ബി.ജെ.പിയുടെ അനീഷുമാണ് ജനവിധി തേടുന്നത്. ഈ മാസം 30നാണ് തെരഞ്ഞെടുപ്പ്. 31ന് വോട്ടെണ്ണും. യു.ഡി.എഫിന്റെയും എല്‍.ഡി.എഫിന്റെയും കൺവെന്‍ഷനുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടന്നു. യു.ഡി.എഫ് മത്സര രംഗത്തിറക്കിയിരിക്കുന്നത് വാര്‍ഡില്‍നിന്നുള്ള…

    read more