All news

  • വെള്ളം ആവശ്യമില്ല, ഉയരങ്ങളിൽ പറന്നെത്തി തീയണക്കും; കണ്ടുപിടുത്തവുമായി വിദ്യാർഥികൾ

    തീയണക്കുന്നതിന് വികസിപ്പിച്ചെടുത്ത ഉപകരണവുമായി തൃക്കാക്കര ഗവ. മോഡൽ എൻജിനിയറിങ് കോളജ് വിദ്യാർഥികളായ സൽമാൻ ഫാരിസ്, അദീപ് സാഹിൽ, മുഹമ്മദ് റാഷിദ്, ജഗന്നാഥ് എന്നിവർ കൊച്ചി: ഉയരമോ ജലലഭ്യതയോ പ്രശ്നമല്ല, ബഹുനില കെട്ടിടങ്ങൾക്ക് മുകളിൽ അഗ്നിബാധയുണ്ടായാൽ അണക്കാൻ ആധുനിക ഡ്രോൺ സംവിധാനം തയാറെന്ന് വിദ്യാർഥികൾ. ഉയരങ്ങളിലേക്ക് ഡ്രോൺ പറത്തി അഗ്നിബാധ കാമറ സെൻസർ ഉപയോഗിച്ച് തിരിച്ചറിഞ്ഞ് തീയണക്കുന്ന ഉപകരണമാണ് തൃക്കാക്കര ഗവ. മോഡൽ എൻജിനിയറിങ് കോളജിലെ വിദ്യാർഥികൾ വികസിപ്പിച്ചത്. വെള്ളത്തിന് പകരം ഫയർ എക്സ്റ്റിങ്യൂഷർ ബോളുകളാണ് തീയണക്കാൻ ഉപയോഗിക്കുന്നത്.…

    read more

  • കാക്കനാട് കുടുംബാരോഗ്യ കേന്ദ്രം; സൗകര്യങ്ങൾ മെച്ചപ്പെട്ടു, സേവനം ചുരുങ്ങി

    തൃക്കാക്കര നഗരസഭ കാക്കനാട് കുടുംബാരോഗ്യ കേന്ദ്രം കാക്കനാട്: രോഗികളുടെ ക്ഷമ പരീക്ഷിക്കുകയാണ് തൃക്കാക്കര നഗരസഭയുടെ കീഴിലെ കാക്കനാട് കുടുംബാരോഗ്യ കേന്ദ്രം. സൗകര്യങ്ങൾ മെച്ചപ്പെട്ടുവെങ്കിലും സേവനങ്ങൾ വളരെ ചുരുങ്ങിയെന്ന ആക്ഷേപം ശക്തമാണ്. ഡയാലിസിസ് സംവിധാനങ്ങൾ ഒരുക്കുമെന്ന് പ്രഖ്യാപിച്ച് തുടങ്ങിയ കുടുംബാരോഗ്യ കേന്ദ്രത്തിൽ ആദ്യ കാലത്തുണ്ടായിരുന്ന പ്രാഥമികാരോഗ്യ കേന്ദ്രത്തിന്‍റെ അതേ അവസ്ഥ തന്നെയാണ് ഇപ്പോഴും. ഇ.സി.ജി സംവിധാനം ഒരുക്കിയെങ്കിലും കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല. പഴയ കെട്ടിടത്തിന്‍റെ ഒരു ഭാഗം നേരത്തെ പാലിയേറ്റിവ് വിഭാഗം ഉപയോഗിച്ചു വന്നിരുന്നതാണ്. എന്നാൽ, ഇപ്പോൾ ഇവിടെ…

    read more

  • ബജറ്റിൽ കളമശ്ശേരിക്ക് 124.6 കോടി രൂപ

    കളമശ്ശേരി: സംസ്ഥാന തലത്തിൽ പ്രാധാന്യമുള്ള പദ്ധതികൾക്കൊപ്പം മണ്ഡലത്തിലെ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്കും ബജറ്റിൽ മികച്ച പരിഗണന ലഭിച്ചതായി വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു. ബജറ്റിൽ കളമശ്ശേരി മണ്ഡലത്തിലെ വിവിധ പദ്ധതികൾക്കായി 124.6 കോടി രൂപ അനുവദിച്ചു. കൊച്ചി സർവകലാശാലക്കായി 31.25 കോടി രൂപയും ന്യൂറോ ഡീ ജെനറേഷൻ ആൻഡ് ബ്രെയിൻ ഹെൽത്ത്, മികവിന്‍റെ കേന്ദ്രം സ്ഥാപിക്കുന്നതിന് 69 കോടി രൂപയുടെ പദ്ധതിയും അനുവദിച്ചു. നിയമ സർവകലാശാലക്ക് 12.25 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. മെഡിക്കൽ കോളേജിൽ…

    read more

  • മട്ടാഞ്ചേരി ജെട്ടിക്ക് സമീപം യാത്രാബോട്ട് െചളിയിൽ കുടുങ്ങി

    െചളിയിൽ കുടുങ്ങിയ യാത്രാബോട്ട് മറ്റൊരു ബോട്ട് എത്തി നീക്കുന്നു മട്ടാഞ്ചേരി: നവീകരിച്ച് ഉദ്ഘാടനം ചെയ്ത മട്ടാഞ്ചേരി ബോട്ട് ജെട്ടിയിലേക്ക് വരികയായിരുന്ന യാത്രാബോട്ട് ജെട്ടിക്ക് സമീപം കായലിലെ ചെളിയിൽ കുടുങ്ങി. എറണാകുളത്തുനിന്ന് മട്ടാഞ്ചേരി ജെട്ടിയിലേക്ക് വരികയായിരുന്ന ബോട്ടാണ് ചെളിയിൽ കുടുങ്ങിയത്. വേലിയിറക്ക സമയമായതിനാൽ കായലിൽ അടിഞ്ഞുകിടക്കുന്ന ചെളിയിൽ ബോട്ട് കുടുങ്ങുകയായിരുന്നു. അര മണിക്കൂറോളം കുടുങ്ങിക്കിടന്ന ബോട്ട് മറ്റൊരു ബോട്ട് എത്തിയാണ് ചെളിയിൽ നിന്നും വലിച്ച് മാറ്റിയത്. ശരിയായ തോതിൽ ഡ്രഡ്ജിങ് നടക്കാത്തതാണ് ബോട്ട് ചെളിയിൽ കുടുങ്ങാൻ കാരണമെന്നാണ് നാട്ടുകാർ…

    read more

  • രൂക്ഷ വേലിയേറ്റം; കായലിലെ എക്കൽ നീക്കാൻ നടപടിക്ക് സാധ്യത

    ഹൈബി ഈഡൻ എം.പി കേന്ദ്ര തുറമുഖ, ഷിപ്പിങ്, ജലപാത മന്ത്രി സർബാനന്ദ സോനോവാളുമായി കൂടിക്കാഴ്ച നടത്തുന്നു കൊച്ചി: രൂക്ഷമായ വേലിയേറ്റം പരിഹരിക്കുന്നതിന് കായലിലെ എക്കൽ നീക്കം ചെയ്യാൻ നടപടിയുണ്ടായേക്കും. വിഷയത്തിൽ അടിയന്തര സഹായം തേടി ഹൈബി ഈഡൻ എം.പി കേന്ദ്ര തുറമുഖ, ഷിപ്പിങ്, ജലപാത മന്ത്രി സർബാനന്ദ സോനോവാളിനെ സന്ദർശിച്ച് വിഷയം ധരിപ്പിച്ചതോടെയാണ് നടപടിക്ക് വഴിയൊരുങ്ങുന്നത്. വേമ്പനാട് കായൽ, കായലിന്റെ കൈവഴികളിലുള്ള ചെറുകായലുകൾ എന്നിവയുടെ അടിത്തട്ടിൽ എക്കൽ അടിഞ്ഞ് സംഭരണശേഷി കുറഞ്ഞതാണ് പ്രശ്നത്തിന് കാരണമെന്ന് എം.പി മന്ത്രിയോട്…

    read more

  • പാതിവില തട്ടിപ്പിൽ വീണുടഞ്ഞ് ഇരുചക്രവാഹന സ്വപ്നങ്ങൾ

    കൊച്ചി: സീഡ് സൊസൈറ്റികൾ രൂപീകരിച്ച് ഇരുചക്രവാഹനങ്ങളടക്കമുളളവ പാതിവിലക്ക് നൽകാമെന്ന് വാഗ്ദാനം നൽകിയ തൊടുപുഴ സ്വദേശി അനന്തുകൃഷ്ണനും സംഘവും നടത്തിയ തട്ടിപ്പിൽ വീണുടഞ്ഞത് ജില്ലയിലെ ആയിരക്കണക്കിന് വീട്ടമ്മമാരുടെ സ്വപ്നങ്ങളാണ്. സംസ്ഥാനത്ത് തന്നെ സംഘം ഏറ്റവും കൂടുതൽ തട്ടിപ്പ് നടത്തിയതും എറണാകുളം ജില്ലയിൽ നിന്നാണ്. നിലവിൽ ലഭ്യമായ വിവരങ്ങൾ പ്രകാരം ആറായിരത്തോളം പേരാണ് ജില്ലയിൽ മാത്രം കബളിപ്പിക്കപ്പെട്ടത്. മൂവാറ്റുപുഴ, കോതമംഗലം, പറവൂർ, കോലഞ്ചേരി മേഖലകളിൽ നിന്നെല്ലാം പരാതിക്കാർ രംഗത്ത് വന്നിട്ടുണ്ട്. ഇത് വഴി സംഘം തട്ടിയ കോടികളുടെ യഥാർഥ കണക്ക്…

    read more

  • കുഴഞ്ഞുവീണ യാത്രക്കാരനെ ഉടൻ ആശുപത്രിയിലെത്തിച്ച് രക്ഷകരായി കെ.എസ്.ആർ.ടി.സി ജീവനക്കാർ

    അങ്കമാലി: കെ.എസ്.ആർ.ടി.സി ബസ്സിൽ കുഴഞ്ഞുവീണ യാത്രക്കാരന് രക്ഷകരായി ബസ് ജീവനക്കാരും യാത്രക്കാരും. ഒക്കൽ നെല്ലാടൻ വീട്ടിൽ ഷീലാ ഗോപിയാണ് (42) അങ്കമാലിക്ക് അടുത്തുവച്ച് ബസിൽ കുഴഞ്ഞു വീണത്. യാത്രക്കാരിയെ ഉടൻ ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ എത്തിക്കുകയായിരുന്നു. പ്രഥമ ശുശ്രൂഷ നൽകി ഷീലയെ വിട്ടയച്ചു.

    read more

  • അനധികൃത കയ്യേറ്റം ഒഴിപ്പിച്ചു തുടങ്ങി

    ദേശീയപാത ബൈപാസ് സർവീസ് റോഡിൽ ആലുവ മാർക്കറ്റ് പരിസരത്തെ അനധികൃത കയ്യേറ്റം ഒഴിപ്പിക്കുന്നു ആലുവ: ദേശീയപാത ബൈപാസ് സർവീസ് റോഡിൽ മാർക്കറ്റ് പരിസരത്തെ അനധികൃത കയ്യേറ്റങ്ങൾ ഒഴിപ്പിച്ചു തുടങ്ങി. നഗരസഭയും ദേശീയപാത അതോറിറ്റി അധികൃതരും ചേർന്നാണ് ഒഴിപ്പിക്കുന്നത്.കച്ചവട വസ്തുക്കളും മറ്റും നഗരസഭ ജീവനക്കാർ വാഹനത്തിൽ കൊണ്ടുപോയി. പഴക്കച്ചവടമാണ് ഇവിടെ പ്രധാനമായി നടന്നിരുന്നത്. മാർക്കറ്റിന്റേയും കൊച്ചി മെട്രോയുടേയും സമീപത്ത് പാതയോരം കയ്യേറിയാണ് കച്ചവട സ്ഥാപനങ്ങൾ പ്രവർത്തിച്ചിരുന്നത്. ഒഴിപ്പിച്ചിടത്ത് വീണ്ടും കച്ചവട സ്ഥാപനങ്ങൾ പ്രവർത്തിപ്പിച്ചാൽ നിയമനടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.�

    read more

  • കഫേയിലെ പൊട്ടിത്തെറി; സുരക്ഷാ പരിശോധന ശക്തമാക്കി കോർപറേഷൻ

    കൊച്ചി: കലൂർ ജവഹർലാൽ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തിലെ ഈസ്റ്റ് ഗാലറിക്ക് സമീപത്തെ ഐഡെലി കഫേയിൽ സ്റ്റീമർ പൊട്ടിത്തെറിച്ച് തൊഴിലാളി മരിച്ച തിന്‍റെ പശ്ചാത്തലത്തിൽ പരിശോധന ശക്തമാക്കി കോർപറേഷൻ. നഗരത്തിലെ എല്ലാ സ്ഥാപനങ്ങളുടെയും സുരക്ഷ ഉറപ്പാക്കനാണ് മേയർ അഡ്വ. എം.അനിൽകുമാറിന്‍റെ നിർദേശം. നഗരത്തിൽ ലൈസൻസ് ഇല്ലാതെയും ഫയർ എൻ.ഒ.സി ഇല്ലാതെയും നിരവധി കെട്ടിടങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്നും പലകെട്ടിടങ്ങൾ അനുമതി ഇല്ലാതെ നിർമിച്ചിട്ടുണ്ടെന്നുമുള്ള കൗൺസിലർമാരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. കോ‌ർപറേഷനിലെ എല്ലാ കെട്ടിടങ്ങളിലും ഈ മാസം പരിശോധന നടത്തും. ആരോഗ്യ, റവന്യു,…

    read more

  • അനധികൃതമായി താമസിച്ച ബംഗ്ലാദേശ് ദമ്പതികൾ പിടിയിൽ

    ദശരഥ് ബാനർജി വൈപ്പിൻ: വ്യാജരേഖകൾ ചമച്ച് കേരളത്തിൽ ദീർഘകാലമായി തങ്ങിയ ബംഗ്ലാദേശ് ദമ്പതികൾ പിടിയിൽ. ബംഗ്ലാദേശ് സ്വദേശി ദശരഥ് ബാനർജി (38), ഇയാളുടെ ഭാര്യ മാരി ബിബി (33) എന്നിവരെയാണ് ഞാറക്കൽ പൊലീസ് പിടികൂടിയത്. റൂറൽ ജില്ല പൊലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ നേതൃത്വത്തിൽ നടത്തുന്ന ഓപ്പറേഷൻ ക്ലീൻ പദ്ധതിയുടെ ഭാഗമായി എടവനക്കാട് വടക്കേ മേത്തറ ഭാഗത്ത് പരിശോധന നടത്തിയപ്പോഴാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഇവർ അനധികൃതമായി ഇന്ത്യയിലെത്തി പശ്ചിമബംഗാളിൽ നിന്ന് വ്യാജആധാർ കാർഡ്, തെരഞ്ഞെടുപ്പ് ഐ.ഡി…

    read more