Ernakulam News

  • ആറരക്കോടിയുടെ മയക്കുമരുന്ന്; കൊണ്ടുവന്നത് കൊച്ചിയിലെ സംഘത്തിനായി

    ആറരക്കോടിയുടെ മയക്കുമരുന്ന്; കൊണ്ടുവന്നത് കൊച്ചിയിലെ സംഘത്തിനായി

    നെടുമ്പാശ്ശേരി: ഇത്യോപ്യയിൽനിന്ന് ആറരക്കോടി രൂപയുടെ കൊക്കെയ്ൻ എത്തിച്ചത് കൊച്ചി കേന്ദ്രീകരിച്ചുള്ള രാജ്യാന്തര മയക്കുമരുന്ന് സംഘത്തിനുവേണ്ടി. മയക്കുമരുന്നുമായി പിടിയിലായ കെനിയൻ സ്വദേശി കരഞ്ച മിഘായേൽ നഗങ്കയുടെ യാത്രാരേഖകൾ പരിശോധിച്ചതിൽനിന്നാണ് ഇത് വ്യക്തമായത്. ഇയാൾ വിമാനത്താവളത്തിൽ ഇറങ്ങിയശേഷം വാട്സ്ആപ്പിലൂടെ വിവരം ഇത്യോപ്യയിൽ കൊക്കെയ്ൻ നൽകിയവർക്ക് കൈമാറാനാണ് ലക്ഷ്യമിട്ടിരുന്നത്. എന്നാൽ, അപ്പോഴേക്കും പിടിയിലാകുകയായിരുന്നു. ഇത്യോപ്യയിൽനിന്ന് നേരിട്ടാണ് മയക്കുമരുന്ന് സ്വീകരിക്കുന്നവർക്ക് വാട്സ്ആപ്പിലൂടെ വിവരം നൽകാൻ ഉദ്ദേശിച്ചിരുന്നത്. ഏതെങ്കിലും തരത്തിൽ പിടിയിലായാൽ പ്രധാനികളിലേക്ക് അന്വേഷണം നീളാതിരിക്കുന്നതിനാണ് ഇത്തരത്തിൽ ഇടപാടുകൾ നേരിട്ടാക്കുന്നത്. പിടിയിലായ കരഞ്ച ആദ്യമായാണ്…

    read more

  • തെരുവുനായ് ആക്രമണം: ചത്ത നായ്ക്ക് പേവിഷബാധയെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

    തെരുവുനായ് ആക്രമണം: ചത്ത നായ്ക്ക് പേവിഷബാധയെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

    കളമശ്ശേരി: രണ്ടര വയസ്സുകാരൻ ഉൾപ്പെടെ ഒമ്പതോളം പേർക്ക് കടിയേറ്റ സംഭവത്തിൽ ചത്ത തെരുവുനായ്ക്ക് പേവിഷബാധയെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. തൃശൂർ വെറ്ററിനറി കോളജിൽ നടത്തിയ പരിശോധനയിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്. വിവരം പുറത്തുവന്നതോടെ, ആക്രമണത്തിനിരയായവരും കുടുംബങ്ങളും ആശങ്കയിലാണ്. കഴിഞ്ഞ വെള്ളി, ശനി ദിവസങ്ങളിലായി കളമശ്ശേരി നഗരസഭയുടെ പടിഞ്ഞാറൻ മേഖലയിലെ ഗ്ലാസ് കോളനി, ചക്യാടം, ഇൻഡസ്ട്രിയൽ എസ്റ്റേറ്റ്, സുന്ദരഗിരി, കുടിലിൽ റോഡ് എന്നീ ഭാഗങ്ങളിലാണ് തെരുവുനായ് ആക്രമണമുണ്ടായത്. ഗ്ലാസ് കോളനിഭാഗത്തെ റോഡിലാണ് അന്തർ സംസ്ഥാനക്കാരുടെ മകനായ രണ്ടര വയസ്സുകാരൻ ഉൾപ്പടെ അഞ്ചുപേർക്കും…

    read more

  • ലൈംഗികാതിക്രമം: വയോധികന് തടവും പിഴയും

    ലൈംഗികാതിക്രമം: വയോധികന് തടവും പിഴയും

    പറവൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ വയോധികന് നാലു വർഷം തടവും 15,000 രൂപ പിഴയും. കോട്ടുവള്ളി കൈതാരം ആലക്കട തൈപ്പറമ്പിൽ സുരേഷിനെ (64) ആണ് പറവൂർ അതിവേഗ സ്പെഷൽ കോടതി ജഡ്‌ജി ടി.കെ. സുരേഷ് ശിക്ഷിച്ചത്. പിഴ അതിജീവിതയുടെ പുനരധിവാസത്തിന് നൽകണമെന്നും പിഴ അടച്ചില്ലെങ്കിൽ ഏഴു മാസം അധിക തടവ് അനുഭവിക്കണമെന്നും ഉത്തരവിൽ പറയുന്നു. 2022 ഒക്ടോബർ ഒന്നിന് വൈകീട്ട് അഞ്ചിന് പെൺകുട്ടിയുടെ വീട്ടിൽ ആരുമില്ലാതിരുന്ന സമയത്ത് സുരേഷ് അതിക്രമിച്ചുകയറി ലൈംഗികാതിക്രമം കാട്ടിയെന്നാണ് കേസ്.…

    read more

  • തമ്മനത്തെ കൊലപാതകം; പ്രതി റിമാൻഡിൽ

    തമ്മനത്തെ കൊലപാതകം; പ്രതി റിമാൻഡിൽ

    കൊച്ചി: നടുറോഡിൽ ബൈക്ക് വച്ചതിനെ ചൊല്ലി ഉണ്ടായ തർക്കത്തെ തുടർന്ന്‌ നഗരത്തിൽ യുവാവിനെ കുത്തിക്കൊന്ന കേസിലെ പ്രതി റിമാൻഡിൽ. തമ്മനം എ.കെ.ജി കോളനിയിൽ കുമാരന്റെ മകൻ മനിൽകുമാറിനെ (മനീഷ്-34) കൊലപ്പെടുത്തിയ എ.കെ.ജി കോളനി പുത്തൻവീട്ടിൽ ജിതേഷിനെ (34) യാണ് റിമാൻഡ് ചെയ്തത്. തെളിവെടുപ്പിനും വിശദ ചോദ്യം ചെയ്യലിനുമായി ഇയാളെ അടുത്ത ദിവസം കസ്‌റ്റഡിയിൽ വാങ്ങും. ഞായറാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. കുത്തേറ്റ്‌ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള മനീഷിന്റെ സുഹൃത്ത്‌ എറണാകുളം ഗാന്ധിനഗർ പൂനത്തിൽ വീട്ടിൽ…

    read more

  • വാട്ടർ മെട്രോ യാത്രികരുടെ എണ്ണം
രണ്ട് ദശലക്ഷം കവിഞ്ഞു

    വാട്ടർ മെട്രോ യാത്രികരുടെ എണ്ണം രണ്ട് ദശലക്ഷം കവിഞ്ഞു

    കൊച്ചി: സർവിസ് തുടങ്ങി ഒരു വർഷം പിന്നിടുമ്പോൾ കൊച്ചി വാട്ടർമെട്രോയിൽ സഞ്ചരിച്ച യാത്രക്കാരുടെ എണ്ണം 20 ലക്ഷമായി ഉയർന്നു. അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധയാകര്‍ഷിച്ച കൊച്ചി വാട്ടര്‍ മെട്രോ പ്രവർത്തനമാരംഭിച്ചിട്ട് ഏപ്രിൽ 25ന് ഒരു വർഷം തികഞ്ഞിരുന്നു. സർവിസ് ആരംഭിച്ച് ആറുമാസത്തിനിടെ ഒക്ടോബർ 16നാണ് കൊച്ചി വാട്ടർ മെട്രോയിൽ യാത്ര ചെയ്തവരുടെ എണ്ണം 10 ലക്ഷം പിന്നിട്ടത്. വീണ്ടും ആറുമാസത്തിനകം 10 ലക്ഷം യാത്രക്കാരെ കൂടി വാട്ടർ മെട്രോയിലെത്തിച്ച് രണ്ട് ദശലക്ഷം യാത്രക്കാർ എന്ന നേട്ടം കൈവരിക്കാൻ സാധിച്ചിരിക്കുകയാണ്.…

    read more

  • നോർത്ത് കളമശ്ശേരി ദേശീയപാതയിൽ അപകടം പതിവാകുന്നു

    നോർത്ത് കളമശ്ശേരി ദേശീയപാതയിൽ അപകടം പതിവാകുന്നു

    കളമശ്ശേരി: തിരക്കേറിയ ദേശീയപാത നോർത്ത് കളമശ്ശേരി ഭാഗത്ത് അപകടങ്ങൾ പതിവാകുന്നു. കളമശ്ശേരി മെട്രോ സ്റ്റേഷൻ മുതൽ പഴയ പെട്രോൾ പമ്പ് സ്ഥിതിചെയ്തിരുന്ന ഭാഗം വരെയുള്ള പാതയിലാണ് അപകടങ്ങൾ പതിവായത്. 2021ൽ ഇവിടെ ദമ്പതികൾ സഞ്ചരിച്ച സ്കൂട്ടർ ചരക്ക് ലോറിയിൽ തട്ടി നിയന്ത്രണം വിട്ട് മറിഞ്ഞ് സ്ത്രീ മരണപ്പെട്ടിരുന്നു. 2022 ഡിസംബറിൽ മാതാവിനെ ജോലിസ്ഥലത്തെത്തിച്ച് മടങ്ങുകയായിരുന്ന യുവാവ് ബൈക്ക് ചരക്ക് ലോറിക്കടിയിൽപ്പെട്ട് മരിച്ചു. 2023 മാർച്ചിൽ ആലുവ കിഴക്കേ കടുങ്ങല്ലൂർ സ്വദേശികളായ ദമ്പതികൾ സഞ്ചരിച്ച സ്കൂട്ടറിൽ ഇന്ധന ടാങ്കർ…

    read more

  • കളമശ്ശേരിയിൽ തെരുവുനായ ആക്രമണം; ഒമ്പതോളം പേർക്ക് പരിക്കേറ്റു

    കളമശ്ശേരിയിൽ തെരുവുനായ ആക്രമണം; ഒമ്പതോളം പേർക്ക് പരിക്കേറ്റു

    കളമശ്ശേരി: നഗരസഭയിലെ വിവിധ ഭാഗങ്ങളിൽ തെരുവ് നായുടെ ആക്രമണം രണ്ടര വയസ്സുകാരൻ ഉൾപ്പെടെ ഒമ്പതുപേർക്ക് പരിക്കേറ്റു. നഗരസഭയുടെ പടിഞ്ഞാറൻ മേഖലയിലെ ഗ്ലാസ് കോളനി, ചക്യാടം, ഇൻഡസ്ട്രിയൽ എസ്റ്റേറ്റ്, സുന്ദരഗിരി, കുടിലിൽ റോഡ് എന്നീ ഭാഗങ്ങളിലാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി തെരുവ് നായ ആക്രമണം ഉണ്ടായത്. ഗ്ലാസ് കോളനിഭാഗത്തെ റോഡിൽ വെച്ചാണ് അന്തർ സംസ്ഥാനക്കാരുടെ മകനായ രണ്ടര വയസ്സുകാരൻ ഉൾപ്പെടെ അഞ്ച് പേർക്ക് കടിയേറ്റത്. വീടിനു മുന്നിലെ റോഡിൽ നിൽക്കുമ്പോഴായിരുന്നു ഏഴ് വയസ്സുകാരിക്ക് കടിയേറ്റത്. ഗ്ലാസ് കോളനിക്ക് സമീപം…

    read more

  • ആറു കോടിയുടെ മയക്കുമരുന്നുമായി വിദേശി പിടിയിൽ; വിഴുങ്ങിയ 668 ഗ്രാം കൊക്കെയിൻ പുറത്തെടുത്തു

    ആറു കോടിയുടെ മയക്കുമരുന്നുമായി വിദേശി പിടിയിൽ; വിഴുങ്ങിയ 668 ഗ്രാം കൊക്കെയിൻ പുറത്തെടുത്തു

    നെടുമ്പാശ്ശേരി: ആറു കോടിയിലേറെ രൂപയുടെ മയക്കുമരുന്ന് വിഴുങ്ങിയെത്തിയ വിദേശി നെടുമ്പാശ്ശേരിയിൽ പിടിയിൽ. കെനിയൻ സ്വദേശി കരൺഞ്ച മൈക്കിളാണ് പിടിയിലായത്. ഒരാഴ്ചമുമ്പ് ഇത്യോപ്യയിൽ നിന്ന് മസ്കത്ത് വഴി എത്തിയ ഇയാളെ ഡി.ആർ.ഐ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തെങ്കിലും മയക്കുമരുന്ന് കൈവശമില്ലെന്നറിയിച്ചു. അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് എക്സ്റേ ചെയ്തപ്പോഴാണ് സംശയം തോന്നിയത്. തുടർന്ന് ദിവസങ്ങളോളം വയറിളക്കത്തിനുള്ള മരുന്ന് നൽകിയാണ് അമ്പത് ഗുളികകളുടെ രൂപത്തിലാക്കി വിഴുങ്ങിയ 668 ഗ്രാം കൊക്കെയിൻ പുറത്തെടുത്തത്. അങ്കമാലി കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. ആർക്കുവേണ്ടിയാണ് മയക്കുമരുന്ന്…

    read more

  • സൈക്കിളുമായി റോഡ് മുറിച്ചുകടക്കവെ ലോട്ടറി വിൽപനക്കാരൻ ലോറിയിടിച്ച് മരിച്ചു

    സൈക്കിളുമായി റോഡ് മുറിച്ചുകടക്കവെ ലോട്ടറി വിൽപനക്കാരൻ ലോറിയിടിച്ച് മരിച്ചു

    ചെങ്ങമനാട്: സൈക്കിളുമായി റോഡ് മുറിച്ചു കടക്കുകയായിരുന്ന ലോട്ടറി വിൽപനക്കാരൻ ടോറസിടിച്ച് മരിച്ചു. ആലങ്ങാട് മറിയപ്പടി കാരുകുന്ന് മംത്തിപ്പറമ്പിൽ വീട്ടിൽ അയ്യപ്പന്‍റെ മകൻ വേലായുധനാണ് (54) മരിച്ചത്. ശനിയാഴ്ച ഉച്ചക്ക് 2.20ഓടെ ദേശീയപാതയിൽ ചെങ്ങമനാട് പറമ്പയം യു.ടേണിന് സമീപമായിരുന്നു അപകടം. അങ്കമാലി ഭാഗത്ത് നിന്ന് വരുകയായിരുന്ന ടോറസാണ് ഇടിച്ച് തെറിപ്പിച്ച ശേഷം ടയറുകൾ ദേഹത്ത് കയറിയിറങ്ങിയത്. വേലായുധൻ തൽക്ഷണം മരിച്ചു. അപകടത്തെ തുടർന്ന് അര മണിക്കൂറോളം ദേശീയ പാതയിൽ ഗതാഗതക്കുരുക്കുണ്ടായി. ഭാര്യ: മിനി. മക്കൾ: വൈശാഖി, വൈഷ്ണവി. നെടുമ്പാശ്ശേരി…

    read more

  • രായമംഗലം പഞ്ചായത്തിലെ മലമുറി മലയില്‍ വ്യാപക മണ്ണെടുപ്പ്

    രായമംഗലം പഞ്ചായത്തിലെ മലമുറി മലയില്‍ വ്യാപക മണ്ണെടുപ്പ്

    പെരുമ്പാവൂര്‍: രായമംഗലം പഞ്ചായത്തിലെ മലമുറി മലയില്‍ മണ്ണെടുപ്പ് വ്യാപമാകുന്നതായി പരാതി. 16ാം വാര്‍ഡിലെ ഏക്കര്‍ കണക്കിനുള്ള മലയുടെ നല്ലൊരു ഭാഗം കുറേനാള്‍ മുമ്പ് മണ്ണെടുത്തിരുന്നു. നിലവിലുള്ള കുന്നാണ് ഇപ്പോള്‍ നികത്തുന്നത്. മലയിലേക്ക് പോകുന്ന ചെങ്ങന്‍ചിറ റോഡ് തകര്‍ന്നു. രായമംഗലം പഞ്ചായത്ത് പരിധിയില്‍ മണ്ണുമാഫിയ അഴിഞ്ഞാടുകയാണെന്ന് ആരോപിച്ച് എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാർച്ചിൽ പഞ്ചായത്ത് കാര്യലയത്തിന് മുന്നില്‍ നിൽപ് സമരം സംഘടിപ്പിച്ചിരുന്നു. മലമുറി മലയില്‍ ഉൾപ്പെടെ അന്ന് മണ്ണെടുപ്പുണ്ടായിരുന്നു. പ്രതിഷേധത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ച ഖനനം…

    read more