Ernakulam News

  • തരിശുഭൂമിയിൽ വീണ്ടും നെല്ല് വിളയിച്ച് യുവകർഷകർ

    തരിശുഭൂമിയിൽ വീണ്ടും നെല്ല് വിളയിച്ച് യുവകർഷകർ

    കീഴ്മാട്: തരിശുഭൂമികളിൽ വീണ്ടും നെല്ലുവിളയിച്ച് ശ്രദ്ധേയരാവുകയാണ് യുവ കർഷകർ. കാൽനൂറ്റാണ്ടിലധികം തരിശായിക്കിടന്ന കീഴിമാടിന്റെ നെല്ലറകളായിരുന്ന തുമ്പിച്ചാൽ, വട്ടച്ചാൽ പാടശേഖരങ്ങളിൽ കുട്ടമശ്ശേരിയിലെ യുവകർഷകരുടെ നേതൃത്വത്തിൽ 2022ലാണ് നെൽകൃഷി ആരംഭിച്ചത്. ഈ കൃഷി വൻ വിജയമായിരുന്നു. ഈ വർഷം തുമ്പിച്ചാൽ തടാകത്തോട് ചേർന്നുള്ള, വർഷങ്ങളായി തരിശുകിടന്നിരുന്ന തുമ്പിച്ചാൽ പാടത്തെ 10 ഏക്കറിലും വട്ടച്ചാലിലെ 10 ഏക്കറിലും യുവകർഷക ദമ്പതികളായ ശ്രീജേഷ്, ശ്രുതി ശ്രീജേഷ്, കുശൻ, ധന്യ കുശൻ എന്നിവരുടെ നേതൃത്വത്തിലും കൃഷിയിറക്കി. വട്ടച്ചാൽ പാടത്ത് സൂര്യ പുരുഷസഹായ സംഘം അംഗങ്ങളായ…

    read more

  • കാളിയാർ-കക്കടാശ്ശേരി റോഡ് അപകടപാതയായി

    കാളിയാർ-കക്കടാശ്ശേരി റോഡ് അപകടപാതയായി

    മൂവാറ്റുപുഴ: നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാകുന്ന കാളിയാർ-കക്കടാശേരി റോഡ് അപകടപാതയായി മാറുന്നു. കക്കടാശേരി മുതൽ-മൂവാറ്റുപുഴ മണ്ഡലം അതിർത്തിയായ ഞാറക്കാട് വരെയുള്ള 16 കിലോമീറ്റർ ദൂരത്തെ നവീകരണ പ്രവർത്തനങ്ങളിൽ പുന്നമറ്റം മേഖലയിൽ മൂന്നു കിലോമീറ്ററാണ് പൂർത്തിയാകാനുള്ളത്. 86 കോടി രൂപ ചെലവഴിച്ച് നിർമിക്കുന്ന റോഡിലെ അശാസ്ത്രീയ നിർമാണവും വാഹനങ്ങളുടെ അമിത വേഗതയും അശ്രദ്ധയുമാണ് അപകടങ്ങൾക്ക് കാരണം. കഴിഞ്ഞ ദിവസം ബസ് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചതാണ് ഒടുവിലത്തെ സംഭവം. ഒരാഴ്ചക്കിടെ രണ്ട് ബൈക്ക് യാത്രികരുടെ ജീവനും റോഡിൽ പൊലിഞ്ഞു. നിർമാണം പൂർത്തിയായ…

    read more

  • കൊച്ചി സ്മാർട്ട് സിറ്റിയിൽ കെട്ടിട നിർമാണത്തിനിടെ അപകടം; മൂന്ന് തൊഴിലാളികളെ രക്ഷപ്പെടുത്തി, ഒരാളുടെ നില ഗുരുതരം

    കൊച്ചി സ്മാർട്ട് സിറ്റിയിൽ കെട്ടിട നിർമാണത്തിനിടെ അപകടം; മൂന്ന് തൊഴിലാളികളെ രക്ഷപ്പെടുത്തി, ഒരാളുടെ നില ഗുരുതരം

    കൊച്ചി: കൊച്ചി സ്മാർട്ട് സിറ്റിയിൽ കെട്ടിട നിർമാണത്തിനിടെ അപകടം. നാല് അന്യ സംസ്ഥാന തൊഴിലാളികളെ രക്ഷപ്പെടുത്തി. ഇവരെ കൊച്ചി സൺറൈസ് ആശുപത്രിയിലേക്ക് മാറ്റി. ഒരാളുടെ നില ഗുരുതരം. കൊച്ചി ഇൻഫോ പാർക്കിനോട് ചേർന്നുള്ള സ്മാർട്ട് സിറ്റി മേഖലയിലാണ് അപകടമുണ്ടായത്. നിർമാണത്തിലിരുന്ന 24 നില കെട്ടിടത്തിന്‍റെ സീലിങ്, പ്ലാസ്റ്ററിങ്, പെയിന്‍റിങ് എന്നിവക്കായി സ്ഥാപിച്ച ഇരുമ്പ് ഫ്രെയിം നിലംപതിക്കുകയായിരുന്നു. ഇരുമ്പ് ഫ്രെയിമുകൾ ഇലട്രിക് കട്ടർ ഉപയോഗിച്ച് മുറിച്ചുമാറ്റിയാണ് അടിയിൽ കുടുങ്ങിയ തൊഴിലാളികളെ രക്ഷപ്പെടുത്തിയത്. ഇരുമ്പ് ഫ്രെയിമുകൾക്കടിയിൽ കുടുങ്ങിയ രണ്ടു പേരെ…

    read more

  • വേങ്ങൂര്‍ പഞ്ചായത്തില്‍ മഞ്ഞപ്പിത്തം വ്യാപിക്കുന്നു

    വേങ്ങൂര്‍ പഞ്ചായത്തില്‍ മഞ്ഞപ്പിത്തം വ്യാപിക്കുന്നു

    പെരുമ്പാവൂര്‍: വേങ്ങൂര്‍ പഞ്ചായത്തില്‍ മഞ്ഞപ്പിത്തം വ്യാപകമായതോടെ നട്ടുകാര്‍ ആശങ്കയില്‍. ഒരു വീട്ടില്‍ തന്നെ ഒന്നിലധികം പേര്‍ക്ക് രോഗം പിടിപെട്ടതോടെ പരിഭ്രാന്തി നിലനില്‍ക്കുകയാണ്. 11, 12 വാര്‍ഡുകളിലാണ് രോഗികള്‍ അധികമുള്ളത്. 96 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. നാല്‍പതോളം പേര്‍ വീടുകളില്‍ കഴിയുന്നുണ്ട്. ആശുപത്രിയില്‍ കഴിയുന്നവരില്‍ മൂന്നു പേരുടെ കരള്‍ മാറ്റി വെക്കേണ്ട അവസ്ഥയാണ്. സ്ഥിതി ഗുരുതരമായവര്‍ കോട്ടയം മെഡിക്കല്‍ കോളജിലും എറണാകുളത്തെയും ആലുവയിലെയും സ്വകാര്യ ആശുപത്രികളിലും ചികിത്സയിലാണ്. വെള്ളത്തിലൂടെ പകരുന്ന ഹൈപ്പറ്റൈറ്റിസ് എ ആണ് സ്ഥിരീകരിച്ചത്. നിര്‍ധനരായ…

    read more

  • യാത്ര മുടങ്ങി; ടൂർ ഓപറേറ്റർ ആറുലക്ഷം നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ കോടതി

    യാത്ര മുടങ്ങി; ടൂർ ഓപറേറ്റർ ആറുലക്ഷം നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ കോടതി

    കൊച്ചി: ടൂർ പരിപാടി അവതാളത്തിലാക്കിയ ട്രാവൽ ഓപറേറ്റർ ആറുലക്ഷം രൂപ യാത്രക്കാർക്ക് നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ജില്ല ഉപഭോക്തൃ തർക്കപരിഹാര കോടതി. പോളിമർ മാനുഫാക്ചേഴ്സ് അസോസിയേഷനും എറണാകുളം സ്വദേശികളുമായ മറ്റ് മൂന്നുപേരും സമർപ്പിച്ച പരാതിയിലാണ് കോടതിയുടെ ഉത്തരവ്. ജർമനിയിലെ ഡെസൽഡോർഫിൽ നടക്കുന്ന വ്യാപാരമേളയിൽ പങ്കെടുക്കാനാണ് ന്യൂഡൽഹിയിലെ ഡെൽമോസ് വേൾഡ് പ്രൈവറ്റ് ലിമിറ്റഡ് എന്ന ട്രാവൽ ആൻഡ് ടൂറിസം കമ്പനിയെ പരാതിക്കാർ സമീപിച്ചത്. ഒരാളിൽനിന്ന് ഒന്നര ലക്ഷം രൂപ ഈടാക്കിയാണ് ട്രാവൽ ഓപറേറ്റർ വിദേശയാത്ര വാഗ്ദാനം ചെയ്തത്. എന്നാൽ,…

    read more

  • ആഭ്യന്തര വ്യോമയാന തിരക്ക്; കൂടുതൽ നഗരങ്ങളിലേക്ക് സർവിസുമായി സിയാൽ

    ആഭ്യന്തര വ്യോമയാന തിരക്ക്; കൂടുതൽ നഗരങ്ങളിലേക്ക് സർവിസുമായി സിയാൽ

    നെടുമ്പാശ്ശേരി: ആഭ്യന്തര വ്യോമയാന രംഗത്തെ തിരക്ക് പരിഗണിച്ച് വേനൽക്കാല സമയപ്പട്ടികയിൽ കൊച്ചി വിമാനത്താവള കമ്പനി (സിയാൽ) മാറ്റംവരുത്തി. നേരത്തേ പ്രഖ്യാപിച്ചിരുന്ന സർവിസുകൾക്ക് പുറമേ കൂടുതൽ പട്ടണങ്ങളിലേക്ക് കൊച്ചിയിൽനിന്ന് ഇനി പറക്കാം. 2023-24 സാമ്പത്തിക വർഷത്തിലും ഒരുകോടിയിലേറെ യാത്രക്കാർ എന്ന നേട്ടവും സിയാൽ സ്വന്തമാക്കിയിട്ടുണ്ട്. മാർച്ച് 31ന് പ്രാബല്യത്തിൽ വന്ന വേനൽക്കാല സമയക്രമത്തിൽ പ്രതിവാരം 1628 സർവിസാണുണ്ടായിരുന്നത്. ഇതിൽനിന്ന് അറുപതോളം സർവിസുകൾ വർധിച്ചിട്ടുണ്ട്. ഇവയെല്ലാം മേയ് ആദ്യവാരത്തോടെ പ്രവർത്തനം തുടങ്ങി. എയർ ഇന്ത്യ എക്‌സ്പ്രസ് പ്രതിവാരം ആറ് സർവിസ്…

    read more

  • ദേശീയപാതയിൽ വാഹനങ്ങളുടെ കൂട്ടിയിടി

    ദേശീയപാതയിൽ വാഹനങ്ങളുടെ കൂട്ടിയിടി

    കളമശ്ശേരി: ദേശീയപാതയിൽ ഒന്നിനുപിറകെ മറ്റൊന്നായി വാഹനങ്ങളുടെ കൂട്ടയിടി. നാല് വാഹനങ്ങൾക്ക് കേട് പാട് സംഭവിച്ചു. വെള്ളിയാഴ്ച പുലർച്ചെ ആറരയോടെ കുസാറ്റ് മെട്രോ സ്റ്റേഷന് സമീപമാണ് അപകടം. എറണാകുളം ഭാഗത്തേക്കുള്ള പാതയിലൂടെ വാഹനങ്ങൾ നിരനിയയായി പോകുന്നതിടെ ഒരു വാഹനം ബ്രേക്കിട്ടു. അതോടെ ഒരു ലോറി, അതിന് പിന്നിൽ സിവേജ് ടാങ്കർ, പിന്നാലെ ടിപ്പർലോറി. ഇതിനിടെ ഒരു കാറും പിന്നിൽ പിന്നിലായി ഇടിച്ചു. അപകടത്തിൽ കാർ നിയന്ത്രണം വിട്ട് മെട്രോ തൂണിലേക്ക് പാഞ്ഞ് കയറി ഇടിച്ചു. ആർക്കും പരിക്കില്ല. കാർ…

    read more

  • പ്രതിഷേധങ്ങൾക്ക് പുല്ലുവില; ദേശീയപാതയിൽ പാലം നിർമാണം അശാസ്ത്രീയമായി തുടരുന്നു

    പ്രതിഷേധങ്ങൾക്ക് പുല്ലുവില; ദേശീയപാതയിൽ പാലം നിർമാണം അശാസ്ത്രീയമായി തുടരുന്നു

    പറവൂർ: ആശങ്കകളും പ്രതിഷേധങ്ങളും തുടരുന്നതിനിടയിൽ പുതിയ ദേശീയപാത 66 ന്‍റെ ഭാഗമായി പറവൂർ പുഴക്ക് കുറുകെ അശാസ്ത്രീയമായി നിർമിക്കുന്ന പാലം പണി വെള്ളിയാഴ്ചയും തുടർന്നു. പാലം പണി അശാസ്ത്രീയമാണന്ന് കാണിച്ച് വിവിധ സംഘടനകൾ നൽകിയ പരാതികൾ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കലക്ടർക്ക് കൈമാറിയതിന്‍റെ അടിസ്ഥാനത്തിൽ പരിശോധനക്കും വിവരശേഖരണത്തിനുമായി ഡെപ്യൂട്ടി കലക്ടർ വ്യാഴാഴ്ച സ്ഥലം സന്ദർശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വെള്ളിയാഴ്ച കലക്ടറേറ്റിൽ അടിയന്തര യോഗം വിളിച്ചെങ്കിലും നടന്നില്ല. യോഗം ശനിയാഴ്ച രാവിലത്തേക്ക് മാറ്റി. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാൽ…

    read more

  • മൂവാറ്റുപുഴ മേഖലയിൽ മണ്ണെടുപ്പും പാടം നികത്തലും വ്യാപകം

    മൂവാറ്റുപുഴ മേഖലയിൽ മണ്ണെടുപ്പും പാടം നികത്തലും വ്യാപകം

    മൂവാറ്റുപുഴ: മേഖലയിൽ പാടം നികത്തലും മലയിടിക്കലും മണ്ണെടുപ്പും വ്യാപകമായി. ടൗണിൽ പ്രധാന തോടും പാടവും നീർച്ചാലുകളും നികത്തുന്നതാണ് ഒടുവിലത്തെ സംഭവം. അതിനിടെ നിർമല കോളജിനു സമീപം മണ്ണിടാൻ എത്തിയ വാഹനങ്ങൾ നാട്ടുകാർ തടഞ്ഞു. നിർമല കോളജിനുസമീപം മൂവാറ്റുപുഴ നഗരസഭയുടേയും ആവോലി പഞ്ചായത്തിന്‍റെയും അതിർത്തി മുതൽ ആശ്രമം ബസ് സ്റ്റാൻഡ് വരെയുള്ള ഒരു കിലോമീറ്റർ പ്രദേശത്തെ തോടും പാടവുമാണ് സ്വകാര്യ വ്യക്തികൾ മണ്ണിട്ട് നികത്തിയത്. മണ്ണിടൽ തുടങ്ങിയ സമയത്ത് നാട്ടുകാർ പരാതി നൽകിയിരുന്നു. അധികൃതർ അന്വേഷണം നടത്തുന്നതിനിടെയാണ് കഴിഞ്ഞ…

    read more

  • മൂക്കന്നൂരിൽ പടക്കങ്ങൾ നിർവീര്യമാക്കുന്നതിനിടെ സ്ഫോടനം; നിരവധി വീടുകൾക്ക് നാശനഷ്ടം

    മൂക്കന്നൂരിൽ പടക്കങ്ങൾ നിർവീര്യമാക്കുന്നതിനിടെ സ്ഫോടനം; നിരവധി വീടുകൾക്ക് നാശനഷ്ടം

    അങ്കമാലി: പൊലീസ് പിടിച്ചെടുത്ത പടക്കങ്ങളും ഗുണ്ടുകളുമടക്കമുള്ള സ്ഫോടക വസ്തുക്കൾ നിർവീര്യമാക്കുന്നതിനിടെയുണ്ടായ സ്ഫോടനത്തിൽ സമീപത്തെ വീടുകൾക്കും മറ്റ് വസ്തു വകകൾക്കും നാശനഷ്ടങ്ങൾ സംഭവിച്ചു. നാല് കിലോമീറ്റർ ചുറ്റളവിലാണ് നാശനഷ്ടമുണ്ടായത്. ആളപായമില്ല. മൂക്കന്നൂർ പഞ്ചായത്തിലെ മൂന്നാം വാർഡ് ദേവഗിരിയിലെ പ്രവർത്തന രഹിതമായ ‘വി.പി.ജി’ എന്ന പാറമടയിൽ വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. വിഷുവിന് അങ്കമാലിയിലെ വിവിധ ഭാഗങ്ങളിലെ പടക്ക മൊത്ത വിൽപ്പന കേന്ദ്രങ്ങളിലും നിർമാണ കേന്ദ്രങ്ങളിലും അനധികൃതമായി സൂക്ഷിച്ച ടൺ കണക്കിന് പടക്കങ്ങളും ഗുണ്ടുകളുമാണ് നിർവീര്യമാക്കാനുണ്ടായിരുന്നത്. പാറയുടമയുടെ ലോറിയിൽ അഗ്നിരക്ഷ സേനയുടെ…

    read more