Ernakulam News

  • ട്രോളിങ് നിരോധനം നിലവിൽവന്നു; സർക്കാർ പിന്തുണ കാത്ത് മത്സ്യത്തൊഴിലാളികൾ

    ട്രോളിങ് നിരോധനം നിലവിൽവന്നു; സർക്കാർ പിന്തുണ കാത്ത് മത്സ്യത്തൊഴിലാളികൾ

    മട്ടാഞ്ചേരി: സംസ്ഥാനത്ത് 52 ദിവസം നീണ്ട് നിൽക്കുന്ന ട്രോളിങ് നിരോധനം ആരംഭിച്ചു. ഞായറാഴ്ച അർധരാത്രി മുതൽ ആരംഭിച്ച നിരോധനം ജൂലൈ 31ന് അവസാനിക്കും. ഞായറാഴ്ച രാത്രി പന്ത്രണ്ട് മണിയോടെ കടലിൽ പോയ മുഴുവൻ ബോട്ടുകളും ഹാർബറിൽ മടങ്ങിയെത്തി. തിങ്കളാഴ്ചയും നാളെയും ഹാർബറിൽ മത്സ്യ വിൽപനക്ക് തടസ്സമില്ല. ട്രോളിങ് നിരോധനം പരിഗണിച്ച് മത്സ്യതൊഴിലാളികൾക്ക് സൗജന്യ റേഷൻ അനുവദിച്ചിട്ടുണ്ടെങ്കിലും തമിഴ്നാട്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ പോലെ സാമ്പത്തിക സഹായം എന്ന മത്സ്യതൊഴിലാളികളുടെ ആവശ്യം അംഗീകരിക്കപ്പെട്ടില്ല. ട്രോളിങ് നിരോധനം 59 ദിവസമാക്കണമെന്ന…

    read more

  • മഴയുടെ മറവിൽ മോഷ്ടാക്കളെത്തിയേക്കാം, വേണം ജാഗ്രത

    മഴയുടെ മറവിൽ മോഷ്ടാക്കളെത്തിയേക്കാം, വേണം ജാഗ്രത

    കൊച്ചി: പൂട്ടിക്കിടക്കുന്ന വീടുകളിൽ കയറി സാധനങ്ങൾ കൊണ്ടുപോകുന്നത്, പട്ടാപ്പകൽ വാഹനങ്ങളുമായി കടന്നുകളയുന്നത് തുടങ്ങി പലതരത്തിൽ മോഷണങ്ങളുമായി കുറ്റവാളികൾ ചുറ്റുമുണ്ട്. മഴക്കാലമെത്തിയതോടെ സാഹചര്യം ദുരുപയോഗം ചെയ്ത് മോഷ്ടാക്കൾ കൂടുതൽ സജീവമാകാനുള്ള സാധ്യത ചൂണ്ടിക്കാട്ടുകയാണ് അധികൃതർ. ശക്തമായ മഴയുള്ള സാഹചര്യങ്ങളിൽ ആളുകളുടെ ശ്രദ്ധതിരിച്ച് മഴയുടെ ശബ്ദത്തിന്‍റെ മറവിൽ മോഷണം നടത്തുന്ന സംഭവങ്ങൾ മുൻവർഷങ്ങളിലടക്കം നിരവധി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇത്തരക്കാർക്ക് തടയിടാൻ മുൻകരുതൽ സ്വീകരിക്കണമെന്നാണ് പൊലീസ് നിർദേശം. സാധാരണയിൽ നിന്ന് വ്യത്യസ്തമായി മഴക്കാലത്ത് പ്രധാന നിരത്തുകളടക്കം നേരത്തെ വിജനമാകും. വീടുകളിലുള്ള ആളുകൾ…

    read more

  • കുറഞ്ഞ വിലയുടെ മുദ്രപ്പത്രം
കിട്ടാനില്ല; ആവശ്യക്കാര്‍ വലയുന്നു

    കുറഞ്ഞ വിലയുടെ മുദ്രപ്പത്രം കിട്ടാനില്ല; ആവശ്യക്കാര്‍ വലയുന്നു

    പെരുമ്പാവൂര്‍: സബ് ട്രഷറിക്ക് കീഴിലെ സ്റ്റാമ്പ് വെണ്ടര്‍മാരുടെ പക്കല്‍ കുറഞ്ഞ വിലയുടെ മുദ്രപ്പത്രങ്ങൾ കിട്ടാനില്ല. കുറച്ചുനാളുകളായി മുദ്രപ്പത്രം ഒട്ടും കിട്ടാനില്ലാത്ത സ്ഥിതിയാണ്. കിലോമീറ്ററുകള്‍ താണ്ടി നഗരത്തിലെത്തുമ്പോഴാണ് കിട്ടാനില്ലെന്ന വിവരം അറിയുന്നത്. വര്‍ഷത്തില്‍ പകുതി ദിവസവും പെരുമ്പാവൂരില്‍ കുറഞ്ഞ വിലയുടെ പത്രങ്ങള്‍ കിട്ടാനില്ലാത്ത സ്ഥിതിയാണ്. മേയ്, ജൂണ്‍ മാസങ്ങളിലെ ഈ സ്ഥിതി വര്‍ഷങ്ങളായി തുടരുകയാണ്. വാടക, വാഹന വിൽപന, വ്‌സതു വിൽപന തുടങ്ങിയവയുടെ കാരാറുകള്‍ ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ക്ക് കുറഞ്ഞ വിലയുടെ നൂറുകണക്കിന് മുദ്രപ്പത്രങ്ങള്‍ വിറ്റു പോകുന്നുണ്ട്. ഈ ആവശ്യങ്ങള്‍ക്ക്…

    read more

  • കുസാറ്റിൽ സംവരണം അട്ടിമറിച്ച് അധ്യാപക നിയമനമെന്ന്

    കുസാറ്റിൽ സംവരണം അട്ടിമറിച്ച് അധ്യാപക നിയമനമെന്ന്

    കളമശ്ശേരി: സർക്കാർ അനുമതിയില്ലാത്ത സാശ്രയ അധ്യാപക തസ്തികകൾ കൂടി സംവരണ റോസ്റ്ററിൽ ഉൾപ്പെടുത്തി സംവരണം അട്ടിമറിച്ച് കുസാറ്റിൽ അധ്യാപക നിയമനങ്ങൾ വിജ്ഞാപനം ചെയ്തതായി ആക്ഷേപം. ഗവർണറുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ തിരക്കിട്ട് അസി. പ്രഫസർമാരെ കൂട്ടത്തോടെ നിയമിക്കുന്നെന്നാണ് ആക്ഷേപം. സംവരണം പൂർണമായി അട്ടിമറിച്ചുള്ള നിയമന വിജ്ഞാപനത്തിന്മേലുള്ള തുടർനടപടികൾ നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് സേവ് യൂനിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റി ഗവർണർക്ക് നിവേദനം നൽകി. കേരളത്തിലെ വിവിധ സർവകലാശാലകളിൽ താൽകാലിക ചുമതല വഹിക്കുന്ന വിസിമാർ സ്ഥിരം അധ്യാപക നിയമനങ്ങൾ നടത്തുന്നില്ല. ഇതിനിടെയാണ് കുസാറ്റിൽ താൽകാലിക…

    read more

  • കിടപ്പുമുറിക്ക് തീപിടിച്ച് നാലുപേർ മരിച്ചതിൽ ദുരൂഹതയില്ലെന്ന് പൊലീസ്

    കിടപ്പുമുറിക്ക് തീപിടിച്ച് നാലുപേർ മരിച്ചതിൽ ദുരൂഹതയില്ലെന്ന് പൊലീസ്

    അങ്കമാലി: പറക്കുളത്ത് ഉറക്കത്തിനിടെ കിടപ്പുമുറിക്ക് തീപിടിച്ച് നാലുപേർ മരിക്കാനിടയായ സംഭവത്തിന്‍റെ കാരണം വ്യക്തമായില്ല. അന്വേഷണം പുരോഗമിക്കുകയാണെന്നും സംഭവത്തിൽ ദുരൂഹതയില്ലെന്നുമാണ് പൊലീസ് പറയുന്നത്. അബോധാവസ്ഥയിൽ ശ്വാസകോശത്തിൽ പുകയെത്തിയതാണ് മരണകാരണമായി പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർ സൂചന നൽകുന്നത്. എന്നാൽ, കിടപ്പുമുറിക്കകം കത്തിനശിക്കാൻ ഇടയായ സംഭവത്തിൽ വ്യക്തത വന്നിട്ടില്ല. നാലുപേരിൽ ആർക്കുംതന്നെ വാതിൽ തുറന്ന് രക്ഷപ്പെടാൻ സാധിക്കാത്ത വിധമാണ് അപകടമുണ്ടായത്. ബിനീഷിന്‍റെ വീടിനകത്തും പുറത്തും നാലിലേറെ സി.സി ടി.വി കാമറയുണ്ട്. ഇവയുടെ മോഡം തീപിടിത്തത്തിൽ കത്തിനശിച്ചു. അതിനാൽ, ഹാർഡ് ഡിസ്ക് പരിശോധിച്ചാൽ…

    read more

  • ഊബർ ഓട്ടോ ഡ്രൈവർക്ക് മർദനം;
അനധികൃത ഓട്ടോ സ്റ്റാൻഡിന് റെഡ് സിഗ്നൽ

    ഊബർ ഓട്ടോ ഡ്രൈവർക്ക് മർദനം; അനധികൃത ഓട്ടോ സ്റ്റാൻഡിന് റെഡ് സിഗ്നൽ

    ആലുവ: മെട്രോ സ്റ്റേഷന് മുന്നിൽ ഓട്ടോ ഡ്രൈവർമാരുടെ അഴിഞ്ഞാട്ടത്തിന് പൂട്ടിട്ട് പൊലീസ്. ഇതിന്‍റെ ഭാഗമായി ഇവിടത്തെ അനധികൃത ഓട്ടോ സ്റ്റാൻഡ് ഒഴിവാക്കി. ഈ ഭാഗത്ത് റിബൺ കെട്ടി തിരിക്കുകയും നോ പാർക്കിങ് ബോർഡ് സ്ഥാപിക്കുകയും ചെയ്തു. യാത്രക്കാരെ കയറ്റാനെത്തിയ ഊബർ ഓട്ടോ ഡ്രൈവറെ ഓട്ടോറിക്ഷക്കാർ സംഘം ചേർന്ന് മർദിച്ചിരുന്നു. ഇത് വിവാദമായതോടെയാണ് പൊലീസ് നടപടി. കുന്നത്തേരി സ്വദേശി ഷാജഹാനാണ് മർദനത്തിന് ഇരയായത്. മൂന്നു പേർക്കെതിരെ കേസെടുത്തിരുന്നു. ഊബർ ഡ്രൈവറെ മർദിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ യൂനിയൻ നേതാക്കൾക്കെതിരെയും…

    read more

  • രൂപമാറ്റം വരുത്തിയ വാഹനങ്ങൾക്കെതിരെ നടപടിയുമായി ട്രാഫിക് പൊലീസ്

    രൂപമാറ്റം വരുത്തിയ വാഹനങ്ങൾക്കെതിരെ നടപടിയുമായി ട്രാഫിക് പൊലീസ്

    കൊച്ചി: അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾക്കെതിരെ കൊച്ചി സിറ്റി ട്രാഫിക് പൊലീസ് നടപടി ആരംഭിച്ചു. മോട്ടോർ വാഹന വകുപ്പിന്‍റെ അനുമതിയില്ലാതെ രൂപമാറ്റം വരുത്തി നിരത്തിൽ ഓടിക്കുന്ന വാഹനങ്ങൾക്കെതിരെയാണ് പൊലീസ് നടപടികൾ ശക്തമാക്കിയത്. ഇത്തരത്തിൽ 75 വാഹനങ്ങൾക്കെതിരെ കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി അധികൃതർ നടപടിയെടുത്തു. കമ്പനി ഫിറ്റ് ചെയ്ത സൈലൻസറുകൾ മാറ്റി പകരം അമിത ശബ്ദം പുറപ്പെടുവിക്കുന്ന സൈലൻസറുകൾ ഘടിപ്പിക്കൽ, കാമറകളിൽപെടാതിരിക്കാൻ നമ്പർ പ്ലേറ്റുകൾ മഡ്ഗാർഡുകളിൽ ഫിറ്റ് ചെയ്യാതിരിക്കൽ, ടെയിൽ ലാമ്പിനടിയിലായി തിരികിക്കയറ്റിവെക്കൽ തുടങ്ങിയ രൂപമാറ്റം വരുത്തിയ വാഹനങ്ങളാണ്…

    read more

  • അപകടഭീതിയായി ഓടകൾക്ക് മുകളിലെ സ്ലാബ്; അധികൃതർക്ക് നിസ്സംഗത

    അപകടഭീതിയായി ഓടകൾക്ക് മുകളിലെ സ്ലാബ്; അധികൃതർക്ക് നിസ്സംഗത

    കൊച്ചി: അപകടഭീതിയുയർത്തി നഗരത്തിലെ കോൺക്രീറ്റ് സ്ലാബുകൾ; അനക്കമില്ലാതെ അധികൃതർ. എറണാകുളം നഗരത്തിലും ജില്ലയിലെ വിവിധ പ്രദേശങ്ങളിലുമായി ഓടകൾക്ക് മുകളിൽ സ്ഥാപിച്ച സ്ലാബുകളാണ് അപകടഭീതിയുയർത്തുന്നത്. അറ്റകുറ്റപ്പണിയുടെ പേരിൽ പൊളിക്കുന്നവ തിരികെ യഥാവിധി സ്ഥാപിക്കാത്തതും കാലപ്പഴക്കംമൂലം നശിച്ചവ മാറ്റാത്തതുമാണ് അപകടങ്ങൾക്ക് കാരണം. നഗരത്തിലെ എം.ജി റോഡ്, നോർത്ത് റെയിൽവേ സ്റ്റേഷൻ, കെ.എസ്.ആർ.ടി.സി പരിസരം, സി.പി. ഉമ്മർ റോഡ്, വൈറ്റില, ആലുവ, മട്ടാഞ്ചേരി, തൃപ്പൂണിത്തുറ, പെരുമ്പാവൂർ, മൂവാറ്റുപുഴ അടക്കമുള്ള വിവിധ പ്രദേശങ്ങളിൽനിന്നും ഇത്തരത്തിലുള്ള പരാതികൾ വ്യാപകമാണ്. പാലാരിവട്ടത്ത് വീട്ടമ്മയുടെ കാൽ സ്ലാബിനിടയിൽ…

    read more

  • വീടിന് തീപിടിച്ച് ദമ്പതികളും രണ്ട് കുട്ടികളും മരിച്ചു

    വീടിന് തീപിടിച്ച് ദമ്പതികളും രണ്ട് കുട്ടികളും മരിച്ചു

    അങ്കമാലി: കിടപ്പുമുറിക്ക് തീപിടിച്ച് ഉറങ്ങിക്കിടക്കുകയായിരുന്ന ദമ്പതികൾക്കും രണ്ട് കുട്ടികൾക്കും ദാരുണാന്ത്യം. അങ്കമാലി സെൻട്രൽ ജങ്ഷനിൽനിന്ന് 200 മീ. വടക്കുമാറി പറക്കുളം റോഡിൽ അയ്യമ്പിള്ളി വീട്ടിൽ കൊച്ചുമോൻ എന്ന ബിനീഷ് കുര്യൻ (45), ഭാര്യ അനുമോൾ മത്തായി (39), മകൾ ജുവാന (എട്ട്), മകൻ ജസ്വിൻ (അഞ്ച്) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച പുലർച്ച 4.30ഓടെയാണ് നാടിനെ നടുക്കിയ ദുരന്തം. തീപിടിത്തത്തിന്‍റെ കാരണം വ്യക്തമായിട്ടില്ല. വീടിന്‍റെ രണ്ടാംനിലയിലെ മുറിയിലാണ് തീപിടിച്ചത്. താഴത്തെ മുറിയിൽ ഉറങ്ങുകയായിരുന്ന ബിനീഷിന്‍റെ അമ്മ ചിന്നമ്മ കുട്ടികളുടെ…

    read more

  • തൊണ്ടിവാഹനങ്ങൾ വില്ലനാകുന്നു; ആലുവ-മൂന്നാർ റോഡിൽ അപകട ഭീഷണി

    തൊണ്ടിവാഹനങ്ങൾ വില്ലനാകുന്നു; ആലുവ-മൂന്നാർ റോഡിൽ അപകട ഭീഷണി

    ആലുവ: ആലുവ-മൂന്നാർ റോഡിൽ വില്ലനായി പൊലീസ് തൊണ്ടി വാഹനങ്ങൾ. ആലുവ പൊലീസ് സ്റ്റേഷനും എസ്.പി ഓഫിസിനുമിടയിലാണ് ഇവ നിറഞ്ഞിരിക്കുന്നത്. ഇതുമൂലം റോഡിൽ അപകട ഭീഷണിയും ഗതാഗതക്കുരുക്കുമാണ്. ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷൻ പരിസരത്താണ് അപകട ഭീഷണിയായി വാഹനങ്ങൾ കിടക്കുന്നത്. വലിയ ലോറികൾ ഉൾപ്പെടെ വാഹനങ്ങൾ റോഡിലേക്ക് കയറിയാണ് കിടക്കുന്നത്. ഈസ്റ്റ് സ്റ്റേഷനിലെത്തിക്കുന്ന തൊണ്ടിവാഹനങ്ങൾ മുൻവശത്തെ തിരക്കേറിയ റോഡിൽ നിർത്തിയിടുകയാണ് പതിവ്. സബ് ജയിൽ, കോടതി എന്നിവിടങ്ങളിലേക്കുള്ള വഴിയിലും ഇത്തരത്തിൽ വാഹനങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. ഇത് ദുരിതമായതോടെ ചിലർ മനുഷ്യാവകാശ…

    read more