Ernakulam News

  • മേഖല ആസ്ഥാന മന്ദിരത്തിന് ആറ് മരം മാത്രമേ മുറിക്കൂവെന്ന് വനംവകുപ്പ് ഹൈകോടതിയിൽ

    മേഖല ആസ്ഥാന മന്ദിരത്തിന് ആറ് മരം മാത്രമേ മുറിക്കൂവെന്ന് വനംവകുപ്പ് ഹൈകോടതിയിൽ

    കൊച്ചി: മേഖല ആസ്ഥാന മന്ദിരത്തിനായി ആറ് മരങ്ങൾ മാത്രമേ മുറിച്ചുമാറ്റുന്നുള്ളൂവെന്ന് വനംവകുപ്പ് ഹൈകോടതിയിൽ. ഇടപ്പള്ളിയിൽ നിർമിക്കാനുദ്ദേശിക്കുന്ന കെട്ടിടത്തിന് 59 മരങ്ങളാണ് മുറിക്കാൻ തീരുമാനിച്ചതെങ്കിലും ഏറ്റവും കുറച്ച് മാത്രം മുറിച്ചുനീക്കാൻ സഹായകരമാകുന്ന വിധം നിർമാണത്തിൽ മാറ്റംവരുത്താൻ തീരുമാനിച്ചതായി സാമൂഹിക വനവത്കരണ വിഭാഗം ഡെപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്റർ പരിസ്ഥിതി ദിനമായ ബുധനാഴ്ച സമർപ്പിച്ച സത്യവാങ്മൂലത്തിൽ അറിയിച്ചു. ആസ്ഥാന മന്ദിരം നിർമിക്കുന്ന അതേ സ്ഥലത്ത് വംശനാശ ഭീഷണി നേരിടുന്ന കൂടുതൽ മരങ്ങൾ വെച്ചുപിടിപ്പിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഇടപ്പള്ളിയിൽ വനംവകുപ്പിന്റെ ഓഫിസ് സമുച്ചയത്തിനുവേണ്ടി മുറിക്കേണ്ട…

    read more

  • ട്വൻറി-20 സാന്നിധ്യവും പോളിങ്ങിലെ കുറവും ബെന്നി ബഹനാന്‍റെ ഭൂരിപക്ഷം കുറച്ചു

    ട്വൻറി-20 സാന്നിധ്യവും പോളിങ്ങിലെ കുറവും ബെന്നി ബഹനാന്‍റെ ഭൂരിപക്ഷം കുറച്ചു

    കൊച്ചി: ചാലക്കുടി ലോക്സഭ മണ്ഡലത്തിൽ ബെന്നി ബഹനാന്‍റെ ഭൂരിപക്ഷം കുറച്ചത് ട്വൻറി-20 സാന്നിധ്യവും പോളിങ്ങിലെ കുറവും മൂലം. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ 1,32,724 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് സി.പി.എമ്മിലെ ഇന്നസെന്‍റെിനെ തോൽപിച്ചതെങ്കിൽ ഇക്കുറി 63,574 വോട്ടായി ഭൂരിപക്ഷം ചുരുങ്ങി. 2019ൽ 4,73,444 വോട്ട് ലഭിച്ചെങ്കിൽ ഇക്കുറി ബെന്നി നേടിയത് 3,94,171 വോട്ടുകളാണ്. 2019നെ അപേക്ഷിച്ച് പോളിങ് ശതമാനത്തിൽ ഇത്തവണ ഇടിവുമുണ്ടായി. ഇതോടൊപ്പം ലോക്സഭ തെരഞ്ഞെടുപ്പിൽ കന്നിയങ്കത്തിനിറങ്ങിയ കിഴക്കമ്പലത്തെ ട്വൻറി-20 സാന്നിധ്യവും ബെന്നി ബഹനാന് തിരിച്ചടിയായെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ചാലക്കുടി…

    read more

  • രാസലഹരി കടത്ത്; പ്രതികൾ റിമാൻഡിൽ

    രാസലഹരി കടത്ത്; പ്രതികൾ റിമാൻഡിൽ

    മൂവാറ്റുപുഴ: മിനി ലോറിയിൽ രാസലഹരി കടത്തിയ സംഭവത്തിൽ അറസ്റ്റിലായ മൂന്നു പ്രതികളെ കോടതി റിമാൻഡ് ചെയ്തു. കല്ലൂർക്കാട് കലൂർ കാരിക്കൽ ഡാൽമിൻ ജോർജ് (24), കല്ലൂർക്കാട് രണ്ടുകല്ലിങ്കൽ അമൽ സാജു (24), ഏനാനല്ലൂർ പുതുവല്യച്ചിറയിൽ ബിനു (34) എന്നിവരെയാണ് മൂവാറ്റുപുഴ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തത്. ഇടുക്കി ജില്ല പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് തിങ്കളാഴ്ച വൈകീട്ടാണ് വാഴക്കുളത്തുനിന്ന് പൈനാപ്പിൾ കൊണ്ടുപോകാൻ ഉപയോഗിച്ചിരുന്ന മിനിലോറിയിൽ പരിശോധന നടത്തിയത്. മയക്കുമരുന്ന് കണ്ടെത്തിയതിനെത്തുടർന്ന് ഇടുക്കി…

    read more

  • ആലുവ മെട്രോ സ്‌റ്റേഷനിൽ ഓട്ടോ ഡ്രൈവർമാരുടെ അഴിഞ്ഞാട്ടം; ഉബർ ഡ്രൈവർക്ക് മർദനം

    ആലുവ മെട്രോ സ്‌റ്റേഷനിൽ ഓട്ടോ ഡ്രൈവർമാരുടെ അഴിഞ്ഞാട്ടം; ഉബർ ഡ്രൈവർക്ക് മർദനം

    ആലുവ: മെട്രോ സ്റ്റേഷന് മുന്നിൽ ഓട്ടോ ഡ്രൈവർമാരുടെ അഴിഞ്ഞാട്ടം. യാത്രക്കാരെ കയറ്റാനെത്തിയ ഉബർ ഓട്ടോ ഡ്രൈവറെ ഓട്ടോറിക്ഷക്കാർ സംഘം ചേർന്ന് മർദിച്ചു. ഗുരുതര പരിക്കേറ്റ ഉബർ ഡ്രൈവർ കുന്നത്തേരി സ്വദേശി ഷാജഹാൻ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇയാളുടെ സഹോദരി ജാസ്മി ആലുവ പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകിയതിന്‍റെ അടിസ്ഥാനത്തിൽ കേസെടുത്ത പൊലീസ് മർദിച്ച മൂന്നുപേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവർ ഒളിവിലാണെന്നാണ് അറിയുന്നത്. രണ്ടുദിവസം മുമ്പുണ്ടായ സംഭവത്തിന്‍റെ വിഡിയോ പ്രചരിച്ചിരുന്നെങ്കിലും പൊലീസിൽ പരാതിയൊന്നും ലഭിച്ചിരുന്നില്ല. എങ്കിലും പൊലീസ്…

    read more

  • സൈഡ് കൊടുക്കുന്നതിൽ തർക്കം; മർദനമേറ്റ ഓട്ടോ ഡ്രൈവർ മരിച്ചു

    സൈഡ് കൊടുക്കുന്നതിൽ തർക്കം; മർദനമേറ്റ ഓട്ടോ ഡ്രൈവർ മരിച്ചു

    എറണാകുളം: സൈഡ് കൊടുക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ മർദനമേറ്റ ഓട്ടോ ഡ്രൈവർ മരിച്ചു. ഇടക്കൊച്ചി പഴേക്കാട് വീട്ടിൽ സ്വദേശി ജോയിയാണ് ചികിത്സയിലിരിക്കെ മരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച ഇടക്കൊച്ചി സെമിത്തേരി റോഡിലാണ് സംഭവം. തർക്കത്തിനിടെ ജോയിയെ തള്ളിയിടുകയായിരുന്നു. ജോയിയെ മർദിച്ച സംഭവത്തിൽ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. 

    read more

  • യാത്രക്കാര്‍ക്ക് ഭീഷണിയായി റോഡരികിലെ മരം

    യാത്രക്കാര്‍ക്ക് ഭീഷണിയായി റോഡരികിലെ മരം

    പെരുമ്പാവൂര്‍: റോഡരികിൽ നില്‍ക്കുന്ന മരം അപകട ഭീഷണിയാകുന്നതായി ആക്ഷേപം. എ.എം റോഡില്‍ താലൂക്ക് ആശുപത്രിക്കും ആശ്രമം സ്‌കൂള്‍ ജങ്ഷനും ഇടയില്‍ മരുതുകവലയിലാണ് ഉണങ്ങി കേടുവന്ന് നിലംപതിക്കാറായ മരം നില്‍ക്കുന്നത്. വൃക്ഷത്തിന്റെ ചുവട്ടിലാണ് ആളുകള്‍ ബസ് കാത്തുനില്‍ക്കുന്നത്. എപ്പോള്‍ വേണമെങ്കിലും ഒടിഞ്ഞുവീണ് അപകടമുണ്ടാകാന്‍ ഇടയുണ്ട്. ആലുവ-മൂന്നാര്‍ റോഡിന്റെ ഇരുവശങ്ങളിലുമായി ഒട്ടനവധി കേടുവന്ന വൃക്ഷങ്ങള്‍ കാല്‍നടക്കാര്‍ക്കും വാഹനയാത്രക്കാര്‍ക്കും ഭീഷണിയായി നില്‍ക്കുന്നുണ്ട്. മഴയും കാറ്റും വ്യാപകമാകുന്ന സാഹചര്യത്തില്‍ കേടുവന്ന മരങ്ങള്‍ വെട്ടിമാറ്റി പകരം തൈകള്‍ വെച്ചുപിടിപ്പിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. വാഹന ഷോറൂമുകള്‍…

    read more

  • കാന ശുചീകരിക്കേണ്ടത് മഴക്കാലത്തെല്ലന്ന് ഹൈകോടതി

    കാന ശുചീകരിക്കേണ്ടത് മഴക്കാലത്തെല്ലന്ന് ഹൈകോടതി

    കൊച്ചി: കാനകളിലെ ചെളി നീക്കി ശുചീകരണം നടത്തേണ്ടത് മഴ തുടങ്ങിയ ശേഷമല്ലെന്ന് ഹൈകോടതി. ഇക്കാര്യത്തിൽ യുദ്ധകാലാടിസ്ഥാനത്തിലുള്ള നടപടികളാണ് വേണ്ടത്. ഇത് പലവട്ടം പറഞ്ഞു മടുത്തുവെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. മഴ അത്ര ശക്തമായിട്ടില്ലാത്ത ഈ സാഹചര്യം കാനകളടക്കം വൃത്തിയാക്കാൻ ഫലപ്രദമായി ഉപയോഗിക്കണം. മഴക്ക് മുമ്പ് കാനകൾ വൃത്തിയാക്കുന്ന ജോലികൾ പൂർത്തിയാക്കാത്തത് നിർഭാഗ്യകരമാണ്. ഇക്കാര്യത്തിൽ മാസ്റ്റർ പ്ലാനുണ്ടാകണമെന്നും കോടതി വ്യക്തമാക്കി. നഗരത്തിലെ വെളളക്കെട്ടുമായി ബന്ധപ്പെട്ട ഹരജികളാണ് കോടതി പരിഗണിച്ചത്. കൊച്ചി നഗരം മറ്റ് തദ്ദേശ സ്ഥാപനങ്ങളുടെ പരിധിയിലടക്കം…

    read more

  • മധ്യവയസ്‌കയെ കുത്തിയയാൾ അറസ്റ്റിൽ

    മധ്യവയസ്‌കയെ കുത്തിയയാൾ അറസ്റ്റിൽ

    കൊച്ചി: മധ്യവയസ്‌കയെ കുത്തിപ്പരിക്കേൽപിച്ചയാൾ അറസ്റ്റിൽ. എറണാകുളം സ്വദേശി സിനിയെ (51) ആക്രമിച്ച ചെല്ലാനം പുത്തൻതോട്‌ പാണ്ടിയേലയ്‌ക്കൽ ജോർജ്‌ ധനീഷാണ്‌ (33) സെൻട്രൽ പൊലീസിന്റെ പിടിയിലായത്‌. ഞായറഴ്ച രാത്രി എറണാകുളം സൗത്ത് പാലത്തിനു താഴെയാണ്‌ സംഭവം. സിനിയുടെ സുഹൃത്ത്‌ സുജാതക്കൊപ്പം ഒരുവർഷമായി താമസിക്കുന്നയാളാണ്‌ ജോർജെന്ന്‌ സെൻട്രൽ പൊലീസ്‌ പറഞ്ഞു. സുജാതയെ സിനി ഉപദ്രവിച്ചിരുന്നുവെന്നും ഇക്കാര്യം ചോദ്യംചെയ്‌തതിനെ തുടർന്നുണ്ടായ തർക്കമാണ്‌ കത്തിക്കുത്തിൽ കലാശിച്ചതെന്നും ജോർജ്‌ മൊഴി നൽകി. കൈക്കും വയറിനും കുത്തേറ്റ സിനി എറണാകുളം ഗവ. മെഡിക്കൽ കോളജ്‌ ആശുപത്രി…

    read more

  • ഫോര്‍ട്ട് കൊച്ചി, കോഴിക്കോട് ബീച്ചുകള്‍ നാളെ ശുചീകരിക്കും

    ഫോര്‍ട്ട് കൊച്ചി, കോഴിക്കോട് ബീച്ചുകള്‍ നാളെ ശുചീകരിക്കും

    കൊച്ചി: പ്ലാസ്റ്റിക് മാനുഫാക്‌ചേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ ലോകപരിസ്ഥിതി ദിനമായ ബുധനാഴ്ച പ്രമുഖ ബീച്ചുകളായ ഫോര്‍ട്ട് കൊച്ചി, കോഴിക്കോട് സൗത്ത് എന്നിവ ശുചീകരിക്കും. ക്ലീന്‍ ഫോര്‍ട്ട് കൊച്ചി ഫൗണ്ടേഷന്‍, ഭാരത് പെട്രോളിയം കോര്‍പറേഷന്‍ (ബി.പി.സി.എല്‍), സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോകെമിക്കല്‍സ് എന്‍ജിനീയറിങ് ആൻഡ് ടെക്‌നോളജി (സിപെറ്റ്) എന്നിവയുടെ സഹകരണത്തോടെയാണ് ഫോര്‍ട്ട് കൊച്ചി ബീച്ചിന്റെ ശൂചീകരണം. തുടര്‍ന്ന്, രണ്ടാഴ്ചയിലൊരിക്കല്‍ ബീച്ചുകള്‍ ശൂചീകരിക്കാനും അസോസിയേഷന്‍ ഉദ്ദേശിക്കുന്നുണ്ട്. സ്‌റ്റെനം ഏഷ്യ സസ്‌റ്റൈനബിള്‍ ഡെവലപ്‌മെന്റ് സൊസൈറ്റി, കൊനാരിസ് വേസ്റ്റ് മാനേജ്‌മെന്റ് എന്നീ സംഘടനകളുമായി ചേര്‍ന്നാണ്…

    read more

  • കത്തിക്കുത്ത്: പിതാവും മകനും അറസ്റ്റിൽ

    കത്തിക്കുത്ത്: പിതാവും മകനും അറസ്റ്റിൽ

    മൂവാറ്റുപുഴ: വാഴക്കുളം പൈനാപ്പിൾ മാർക്കറ്റിനു സമീപമുണ്ടായ കത്തിക്കുത്തിൽ യുവാവിന് പരിക്കേറ്റ സംഭവത്തിൽ അച്ഛനെയും മകനെയും വാഴക്കുളം പൊലീസ് അറസ്റ്റ് ചെയ്തു. ആനിക്കാട് പൂപ്പള്ളിക്കുടിയിൽ സിൽജോ മൈക്കിൾ (52), മകൻ ഡിക്സൻ സില്‍ജോ (24) എന്നിവരാണ് പിടിയിലായത്. ഞായറാഴ്ച രാത്രി ഒമ്പതരയോടെ വാഴക്കുളം പൈനാപ്പിൾ മാർക്കറ്റിന് സമീപം ഡിക്സൻ സുഹൃത്ത് അടക്കമുള്ള നാലംഗ സംഘവുമായി വാക്തർക്കത്തിൽ ഏർപ്പെടുകയും ഇത് വഴക്കിൽ കലാശിക്കുകയും ചെയ്തു. പിന്നീട് ഇയാൾ വീട്ടിൽ പോയി പിതാവ് സിൽജോയുമായി തിരിച്ചെത്തി. തുടർന്ന് സില്‍ജോ കത്തിയെടുത്ത് മകന്…

    read more