Ernakulam News

  • വിമാന തകരാർ; അബൂദബി യാത്രക്കാർ കൊച്ചി വിമാനത്താവളത്തിൽ കുടുങ്ങി

    വിമാന തകരാർ; അബൂദബി യാത്രക്കാർ കൊച്ചി വിമാനത്താവളത്തിൽ കുടുങ്ങി

    കൊച്ചി: വിമാനത്തിന്‍റെ തകരാറിനെ തുടർന്ന് അബൂദബിയിലേക്ക് പോകേണ്ട യാത്രക്കാർ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ കുടുങ്ങി. പുലർച്ചെ 4.25ന് പുറപ്പടേണ്ടിയിരുന്ന ഇത്തിഹാദ് എയർവേയ്സ് വിമാനമാണ് തകരാറിലായത്. തകരാർ പരിഹരിച്ച് വിമാനം വൈകിട്ട് 4.30 ന് പുറപ്പെടുമെന്നാണ് അധികൃതർ അറിയിക്കുന്നത്. പകരം ക്രമീകരണം ആവശ്യപ്പെട്ട് യാത്രക്കാർ ഏറെ നേരം ബഹളം സൃഷ്ടിച്ചു. ഇതോടെ ഇവർക്ക് ഭക്ഷണവും വിശ്രമസൗകര്യവും പിന്നീട് അധികൃതർ ഏർപ്പെടുത്തി.

    read more

  • അപകടഭീതി നിലനിൽക്കുന്ന കോർമലയിൽ ഡിസാസ്റ്റർ മാനേജ്മെൻറ് അതോറിറ്റി ഉന്നതതലസംഘം ഇന്നെത്തും

    അപകടഭീതി നിലനിൽക്കുന്ന കോർമലയിൽ ഡിസാസ്റ്റർ മാനേജ്മെൻറ് അതോറിറ്റി ഉന്നതതലസംഘം ഇന്നെത്തും

    മൂവാറ്റുപുഴ: കാലവർഷം ശക്തമായതോടെ മണ്ണിടിച്ചിൽ ഭീഷണി നേരിടുന്ന നഗരത്തിലെ കോർ മലയിൽ വ്യാഴാഴ്ച കേരള സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്മെന്‍റ് അതോറിറ്റിയുടെ ഉന്നതതലസംഘം സന്ദർശിക്കും. രാവിലെ 9.30ഓടെ തിരുവനന്തപുരത്തുനിന്ന് എത്തുന്ന ഉന്നതതല സംഘം മല സന്ദർശിച്ച് പരിശോധന നടത്തും. മല ഏതുനിമിഷവും വീണ്ടും തകരുമെന്ന ഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ മാത്യു കുഴൽനാടൻ എം.എൽ.എ നൽകിയ പരാതിയെത്തുടർന്നാണ് വിദഗ്ധ സംഘം പരിശോധന നടത്തുന്നത്. ഇവിടുത്തെ അപകട ഭീഷണി ഒഴിവാക്കുന്നതിനുള്ള ശാശ്വത പരിഹാരം ഉണ്ടാകണമെന്ന് മുൻകാലങ്ങളിൽതന്നെ ജില്ല വികസന സമിതി യോഗങ്ങളിലും…

    read more

  • ഓൺലൈൻ തട്ടിപ്പിനായി മനുഷ്യക്കടത്ത്; ഒരാൾ പിടിയിൽ

    ഓൺലൈൻ തട്ടിപ്പിനായി മനുഷ്യക്കടത്ത്; ഒരാൾ പിടിയിൽ

    പള്ളുരുത്തി: ഓൺലൈൻ തട്ടിപ്പ് ഉൾപ്പെടെ നിയമവിരുദ്ധ പ്രവൃത്തികൾക്കായി മനുഷ്യക്കടത്ത് നടത്തിയ സംഭവത്തിൽ പള്ളുരുത്തി തങ്ങൾ നഗർ നികർത്തിൽ പറമ്പിൽ അഫ്സർ അഷ്റഫിനെ (34) പിടികൂടി. തോപ്പുംപടി പോളക്കണ്ടം മാർക്കറ്റിന് സമീപം ഷുഹൈബ് ഹസന്‍റെ പരാതിയിലാണ് തോപ്പുംപടി പൊലീസ് അറസ്റ്റ് ചെയ്തത്. ചൈനീസ് കമ്പനിയായ യിങ് ലോൺ എന്ന സ്ഥാപനത്തിൽ ഇൻവെസ്റ്റ്മെന്‍റ് സ്കീമിൽ ജോലി വാഗ്ദാനം ചെയ്താണ് ഷുഹൈബ് ഹസൻ ഉൾപ്പെടെ ആറുപേരെ പ്രതി ലാവോസിലേക്ക് കൊണ്ടുപോയത്. 50,000 രൂപ വീതം ഇവരിൽനിന്ന് വാങ്ങിയിരുന്നു. അവിടെ എത്തിച്ചശേഷം യിങ്…

    read more

  • ഭിന്നശേഷി വിദ്യാർഥികളുടെ 
കൈപിടിച്ച് ഡയപ്പർ ബാങ്ക് പദ്ധതി

    ഭിന്നശേഷി വിദ്യാർഥികളുടെ കൈപിടിച്ച് ഡയപ്പർ ബാങ്ക് പദ്ധതി

    കൊച്ചി: വിധിയുടെ വിളയാട്ടത്തിൽ കിടപ്പിലായ വിദ്യാർഥികൾക്കായി ഡ‍യപ്പർ ബാങ്കൊരുക്കി സമഗ്ര ശിക്ഷ കേരള. ജില്ലയിലെ 15 ബ്ലോക്ക് റിസോഴ്സ് സെന്‍ററുകൾക്ക് കീഴിൽ വരുന്ന വിദ്യാർഥികൾക്കായാണ് ഡയപ്പർ ബാങ്കൊരുക്കുന്നത്. ജില്ലതല ഉദ്ഘാടനം വൈപ്പിൻ ബി.ആർ.സിയിൽ കെ.എൻ. ഉണ്ണികൃഷ്ണൻ എം.എൽ.എ നിർവഹിച്ചു. ഭിന്നശേഷി വിദ്യാർഥികളുടെ പരിചരണത്തിൽ രക്ഷിതാക്കൾക്കൊരു കൈത്താങ്ങാകുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി. ഗുണഭോക്താക്കൾ 380 വിദ്യാർഥികൾ ജില്ല‍യിലെ വിദ്യാലയങ്ങളിൽ 6563 ഭിന്നശേഷി വിദ്യാർഥികളാണുള്ളത്. ഇതിൽതന്നെ 380 പേർ കിടപ്പിലായവരോ വീൽചെയർ സഹായത്തോടെ സഞ്ചരിക്കുന്നവരോ ആണ്. സമഗ്ര ശിക്ഷയുടെ കീഴിലുള്ള സ്പെഷൽ…

    read more

  • ദുരന്തമുഖത്ത് കൈമെയ് മറന്ന് ജില്ലയിലെ അഗ്നിരക്ഷാസേന

    കൊച്ചി: കേരളത്തെ കണ്ണീരിലാഴ്ത്തിയ മുണ്ടക്കൈ ദുരന്തത്തിൽ അതിജീവനത്തിന് കൈത്താങ്ങേകി ജില്ലയിലെ അഗ്നിരക്ഷാസേന. ഉരുൾപൊട്ടൽ ദുരന്തമുണ്ടായി മണിക്കൂറുകൾക്കകം കിലോമീറ്ററുകൾക്കപ്പുറത്ത് രക്ഷാകവചവുമായി പാഞ്ഞെത്തിയ ഔദ്യോഗിക സംവിധാനങ്ങളിൽ ജില്ലയിൽനിന്നുള്ള നൂറുകണക്കിന് അഗ്നിരക്ഷാ സേനാംഗങ്ങളും സിവിൽ ഡിഫൻസ് വളന്‍റിയർമാരുമുണ്ടായിരുന്നു. മണ്ണിലും മല‍യിലുമെല്ലാം അവർ മനുഷ്യജീവനുകൾ തിരഞ്ഞു. ആർക്കും എത്തിപ്പെടാനാവാത്ത ദുർഘട മലയിടുക്കുകളിൽ അവർ സഞ്ചാരപാതയുണ്ടാക്കി. പ്രതികൂല കാലാവസ്ഥയും പരിചിതമല്ലാത്ത വഴികളും താണ്ടി ദുരന്തമുഖത്ത് നടന്ന സമാനതകളില്ലാത്ത രക്ഷാപ്രവർത്തനത്തിലാണ് ഇവരും പങ്കാളികളായത്. ആദ്യദിനം മുതൽ ദുരന്തമുഖത്ത് ദുരന്തമുണ്ടായി മണിക്കൂറുകൾക്കകം സർക്കാർ നിർദേശമനുസരിച്ച് 50 അഗ്നിരക്ഷാ…

    read more

  • കാരണംതേടി പ്രതിപക്ഷം; വികേന്ദ്രീകരണത്തിനിടക്കും ബ്രഹ്മപുരത്ത് മാലിന്യം വർധിക്കുന്നു

    കാരണംതേടി പ്രതിപക്ഷം; വികേന്ദ്രീകരണത്തിനിടക്കും ബ്രഹ്മപുരത്ത് മാലിന്യം വർധിക്കുന്നു

    കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാൻറിലെ വൻ തീപിടിത്തത്തിനു ശേഷം കൊച്ചി നഗരം വികേന്ദ്രീകൃത മാലിന്യ സംസ്‌കാരത്തിലേക്ക് മാറിയെന്ന് അവകാശപ്പെടുമ്പോഴും പ്ലാൻറിൽ ലെഗസി വേസ്റ്റിന്റെ (കെട്ടിക്കിടക്കുന്ന മാലിന്യം) അളവ് കൂടി. ഇതെന്തുകൊണ്ടാണെന്ന ചോദ്യമുയർത്തി കോർപറേഷൻ കൗൺസിലിൽ പ്രതിപക്ഷം. ര ണ്ട് വർഷത്തിനിടെ മൂന്ന് ലക്ഷം ടണ്ണിന്റെ വർധനവാണ് കോഴിക്കോട് എൻ.ഐ.ടി നടത്തിയ ശാസ്ത്രീയ പഠനത്തിൽ കണ്ടെത്തിയത്. ബയോമൈനിങ് നടക്കുമ്പോഴും മാലിന്യത്തിന്റെ അളവ് കുറയുന്നതിന് പകരം കൂടിയതെങ്ങനെയെന്ന് വ്യക്തമാക്കണമെന്ന് കൗൺസിൽ യോഗത്തിൽ പ്രതിപക്ഷ അംഗങ്ങൾ ആവശ്യപ്പെട്ടു. ബയോമൈനിങ്ങിന് ആദ്യം കരാർ…

    read more

  • ഫോർട്ട്കൊച്ചി ഇമ്മാനുവൽ കോട്ടയുടെ ശേഷിപ്പുകൾ തെളിയുന്നു

    ഫോർട്ട്കൊച്ചി ഇമ്മാനുവൽ കോട്ടയുടെ ശേഷിപ്പുകൾ തെളിയുന്നു

    ഫോർട്ട്കൊച്ചി: തിരയടിയേറ്റ് ഫോർട്ടുകൊച്ചി സൗത്ത് കടപ്പുറത്തെ ഇമ്മാനുവൽ കോട്ടയുടെ ശേഷിപ്പുകൾ തെളിഞ്ഞു. സൗന്ദര്യവത്കരണത്തിന്‍റെ ഭാഗമായി നിർമിച്ചിരുന്ന നടപ്പാത കഴിഞ്ഞ കടൽക്ഷോഭത്തിൽ തകർന്നിരുന്നു. കഴിഞ്ഞ ദിവസം നടപ്പാത ഇടിഞ്ഞതോടെ ഇതിന്‍റെ താഴെയാണ് കോട്ടയുടെ ചെങ്കല്ലിൽ തീർത്ത സുരക്ഷാ മതിലിന്‍റെ ശേഷിപ്പുകൾ ദൃശ്യമായത്. രാജ്യത്തെ തന്നെ ആദ്യ യൂറോപ്യൻ കോട്ടയാണിത്. 1503ൽ കൊച്ചി രാജാവിന്‍റെ അനുമതിയോടെ അധിനിവേശ ശക്തികളായി കൊച്ചിയിലെത്തിയ പോർച്ചുഗീസുകാർ തങ്ങളുടെ രാജാവിന്‍റെ നാമധേയത്തിൽ പണിതതാണ് കോട്ട. കോട്ടയുടെ മതിലിനു മുകളിലാണ് കടപ്പുറം നവീകരണത്തിന്‍റെ ഭാഗമായി ഫുട്പാത്ത് കട്ട…

    read more

  • എം.ഡി.എം.എയുമായി പിടിയിൽ

    എം.ഡി.എം.എയുമായി പിടിയിൽ

    കൊച്ചി: വിൽപനക്കായി സൂക്ഷിച്ച 13.50 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പൊലീസ് പിടിയിൽ. മഴുവന്നൂർ നെല്ലാട് ചെറുകുന്നത്ത് വീട്ടിൽ സുനീഷ് ഗോപിയെയാണ് (33) പിടികൂടിയത്. എളമക്കര പൊലീസ് സ്റ്റേഷൻ പരിധിയിലെ ഇടപ്പള്ളി ഗവ. എച്ച്. എസ്.എസ് റോഡിൽ എം.ഡി.എം.എ വിൽപനയുണ്ടെന്ന രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. എറണാകുളം സെൻട്രൽ എ.സി.പി ജയകുമാറിന്റെ നേതൃത്വത്തിലുള്ള കൊച്ചി സിറ്റി പൊലീസ് സംഘവും നർക്കോട്ടിക്സെൽ എ.സി.പി കെ.എ. സലാമിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് ടീമും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ലഹരിമരുന്ന് കണ്ടെടുത്തത്. എളമക്കര പൊലീസ്…

    read more

  • കളമശ്ശേരിയിൽ വിട്ടുമാറാതെ ഡെങ്കിപ്പനി

    കളമശ്ശേരിയിൽ വിട്ടുമാറാതെ ഡെങ്കിപ്പനി

    കളമശ്ശേരി: നഗരസഭ പ്രദേശത്തെ പലയിടങ്ങളിലും ഡെങ്കിപ്പനി വ്യാപനം കുറയുന്നില്ല. കഴിഞ്ഞ മാസം നഗരസഭ പരിധിയിൽ 150ഓളം പേർക്കാണ് പനി ബാധിച്ചത്. ഈ മാസം അഞ്ചു വരെ മാത്രം 31 പേർക്ക് പനി പിടിപ്പെട്ടതായാണ് ഔദ്യോഗിക കണക്ക്. എന്നാൽ, ഇതിൽ കൂടുതലുണ്ടാകാനാണ് സാഹചര്യം. കഴിഞ്ഞ മാസം 150ഓളം പേർക്ക് പനി പിടിപ്പെട്ടതിൽ മൂന്ന് മരണവും സംഭവിച്ചു. കൂടതെ എച്ച്1 എൻ1 പനിയും റിപ്പോർട്ട് ചെയ്തിരുന്നു. പലയിടങ്ങളിലും പകർച്ചവ്യാധി തടയാൻ ആവശ്യമായ നടപടികൾ നടക്കുന്നില്ലെന്ന് നഗരസഭ പ്രതിപക്ഷം ആരോപിക്കുന്നു. നഗരസഭ…

    read more

  • ഡോക്ടർമാരില്ല; രോഗികൾ വലഞ്ഞു

    ഡോക്ടർമാരില്ല; രോഗികൾ വലഞ്ഞു

    മൂവാറ്റുപുഴ: പനി അടക്കമുള്ള പകർച്ചവ്യാധികൾ ബാധിച്ച് ആശുപത്രിയിൽ എത്തിയവർ തളർന്നുവീണു. നൂറുകണക്കിന് രോഗികൾ ചികിത്സതേടി എത്തുന്ന തൃക്കളത്തൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിലാണ് ഡോക്ടർമാർ ഇല്ലാത്തതുമൂലം രോഗികൾ വലഞ്ഞത്. പ്രശ്നം രോഗികളുടെ വ്യാപക പ്രതിഷേധത്തിന് കാരണമായി. മൂന്ന് ഡോക്ടർമാരുള്ള ആശുപത്രിയിൽ ഒരാൾ പനി ബാധിച്ച് ചികിത്സയിലാണ്. മറ്റൊരാൾ പ്രസവാവധിയിലുമാണ്. വൈറൽ പനി അടക്കം വ്യാപകമായ മേഖലയിൽ പനി ബാധിച്ച് തിങ്കളാഴ്ച രാവിലെ നൂറുകണക്കിന് പേരാണ് ആശുപത്രിയിൽ ചികിത്സ തേടിയെത്തിയത്. നീണ്ട നിരയും രൂപപ്പെട്ടു. പലരും തീരെ അവശരുമായിരുന്നു. ഒരു ഡോക്ടർ…

    read more