Ernakulam News

  • അപകടക്കളമായി റോഡുകൾ; പൊലിയുന്നത് അനവധി ജീവനുകൾ

    അപകടക്കളമായി റോഡുകൾ; പൊലിയുന്നത് അനവധി ജീവനുകൾ

    കൊച്ചി: അശ്രദ്ധയോടെ ചീറിപ്പായുന്ന വാഹനങ്ങളും അലക്ഷ്യമായ ഡ്രൈവിങ്ങും മറ്റനവധി കാരണങ്ങളും ജില്ലയിൽ അഞ്ചുവർഷത്തിനിടെ ഇല്ലാതാക്കിയത് വിലപ്പെട്ട 2000ത്തിലേറെ ജീവൻ. 2019 മുതൽ 2023 വരെയുള്ള ജില്ലയിലെ വാഹനാപകടങ്ങളിൽ മരിച്ചത് 2198 പേരാണ്. കൊച്ചി സിറ്റി, റൂറൽ പരിധികളിലായാണ് ഇത്രയധികം വാഹനാപകടങ്ങളും അപകട മരണങ്ങളും അരങ്ങേറുന്നത്. ഇതിൽതന്നെ സിറ്റിയിലെ റോഡുകളിലെക്കാൾ എറണാകുളം റൂറലിൽ അപകടങ്ങളും മരണങ്ങളും റിപ്പോർട്ട് ചെയ്യുന്നുണ്ട്. പലപ്പോഴും നഗരപരിധിയിലും ഇരട്ടി മരണങ്ങളും റൂറൽ പരിധിയിൽ സംഭവിക്കുന്നുണ്ടെന്ന് പൊലീസ് കണക്കുകൾ വ്യക്തമാക്കുന്നു. റൂറലിൽ ഇരട്ടി അപകടങ്ങൾ കൊച്ചി…

    read more

  • താമിര്‍ ജിഫ്രി കസ്റ്റഡി മരണം:
നാല് പൊലീസുകാർക്കും ജാമ്യം

    താമിര്‍ ജിഫ്രി കസ്റ്റഡി മരണം: നാല് പൊലീസുകാർക്കും ജാമ്യം

    കൊച്ചി: താനൂര്‍ താമിര്‍ കസ്റ്റഡി മരണക്കേസില്‍ നാല് പൊലീസുകാര്‍ക്കും ജാമ്യം. 90 ദിവസത്തിനകം സി.ബി.ഐ കുറ്റപത്രം സമര്‍പ്പിക്കാത്ത സാഹചര്യത്തിലാണ് എറണാകുളം സി.ജെ.എം കോടതി പ്രതികള്‍ക്ക് സ്വാഭാവിക ജാമ്യം നല്‍കിയത്. ഒന്നുമുതല്‍ നാലുവരെ പ്രതികളായ താനൂര്‍ സ്‌റ്റേഷനിലെ സി.പി.ഒ ജിനേഷ്, പരപ്പനങ്ങാടി സ്‌റ്റേഷനിലെ സി.പി.ഒ ആല്‍ബിന്‍ അഗസ്റ്റിന്‍, കല്‍പകഞ്ചേരി സ്‌റ്റേഷനിലെ സി.പി.ഒ അഭിമന്യു, തിരൂരങ്ങാടി സ്‌റ്റേഷനിലെ സി.പി.ഒ വിപിന്‍ എന്നിവര്‍ക്കാണ് ജാമ്യം ലഭിച്ചത്. 2023 ആഗസ്റ്റ് ഒന്നിന് പുലര്‍ച്ചയാണ് മമ്പുറം സ്വദേശി താമിര്‍ ജിഫ്രി പൊലീസ് കസ്റ്റഡിയില്‍ മരിച്ചത്.…

    read more

  • ഉദ്യോഗസ്ഥരുടെ നിയമവിരുദ്ധ ഇടപെടലുകൾ; തടയാനൊരുങ്ങി കോർപറേഷൻ

    ഉദ്യോഗസ്ഥരുടെ നിയമവിരുദ്ധ ഇടപെടലുകൾ; തടയാനൊരുങ്ങി കോർപറേഷൻ

    കൊച്ചി: കോർപറേഷന്‍റെ ദൈനംദിന പ്രവർത്തനങ്ങളിൽ ഉദ്യോഗസ്ഥരുടെ നിയമവിരുദ്ധ ഇടപെടലുകൾ വർധിക്കുന്നതിനെതിരെ പരാതിയുമായി കൗൺസിൽ യോഗം. വൻകിട കെട്ടിടങ്ങൾക്ക് മാനദണ്ഡങ്ങൾ പാലിക്കാതെ നമ്പർ നൽകുന്നതും മറ്റും സംബന്ധിച്ച് പി.എസ്. വിജുവാണ് ഈ വിഷയമുന്നയിച്ചത്. ഉദ്യോഗസ്ഥർ അനധികൃത ഇടപാടുകൾക്ക് കൂട്ടുനിൽക്കുന്നതായും ഇത്തരക്കാരെ കണ്ടെത്തി ശമ്പളം തടഞ്ഞുവെക്കുന്നതുൾപ്പെടെ നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതിന് മറുപടിയായി, അനധികൃത ഇടപെടലുകൾക്കെതിരെ അന്വേഷിച്ച് നടപടി സ്വീകരിക്കുമെന്ന് മേയർ എം. അനിൽകുമാർ വ്യക്തമാക്കി. ഉദ്യോഗസ്ഥരെ സംബന്ധിച്ച് വരുന്ന പരാതികളെല്ലാം ഒപ്പിട്ട് വിജിലൻസിന് കൈമാറാനാണ് തീരുമാനമെന്നും മേയർ…

    read more

  • ഓൺലൈൻ തട്ടിപ്പ്: 1.60 കോടി കവർന്ന സംഘം പിടിയിൽ

    ഓൺലൈൻ തട്ടിപ്പ്: 1.60 കോടി കവർന്ന സംഘം പിടിയിൽ

    മട്ടാഞ്ചേരി: ഓൺലൈൻ തട്ടിപ്പിലൂടെ 1.60 കോടി രൂപ കവർന്ന കേസിൽ മൂന്നുപേർ പിടിയിൽ. എറണാകുളം കുമ്പളം ഇക്കനാട്ടിൽ വീട്ടിൽ നിജിൽ ലോറൻസ് (28), കുമ്പളം തുണ്ടിപറമ്പിൽ വീട്ടിൽ ശിവപ്രസാദ് (25), പട്ടാമ്പി കപ്പൂർ ഒരുവിൻപുറത്ത് വീട്ടിൽ മുഹമ്മദ് റഫീഖ് (31)എന്നിവരെയാണ് ഹാർബർ പൊലീസ് അറസ്റ്റ് ചെയ്തത്. വിരമിച്ച നാവിക ഉദ്യോഗസ്ഥനിൽനിന്നാണ് ഇവർ വ്യാജ കമ്പനികളുടെ പേരിൽ ഓഹരി വിപണിയിൽ അമിതലാഭം നൽകാമെന്നുപറഞ്ഞ് പണം തട്ടിയെടുത്തത്. ഒരു മാസത്തിനുള്ളിലാണ് ഇവർ ഇത്രയും തുക തട്ടിയത്. കബളിപ്പിക്കപ്പെട്ടതാണെന്ന് മനസ്സിലാക്കിയ റിട്ട.…

    read more

  • കഞ്ചാവുമായി വന്നയാളെ പൊലീസ് പൊക്കിയതോടെ ഓർഡർ ചെയ്തയാൾ മുങ്ങി; സാഹസികമായി പിടികൂടി, 18.5 കിലോ കഞ്ചാവ് കണ്ടെടുത്തു

    കഞ്ചാവുമായി വന്നയാളെ പൊലീസ് പൊക്കിയതോടെ ഓർഡർ ചെയ്തയാൾ മുങ്ങി; സാഹസികമായി പിടികൂടി, 18.5 കിലോ കഞ്ചാവ് കണ്ടെടുത്തു

    പള്ളിക്കര (കൊച്ചി): മനക്കക്കടവിൽ 18.5 കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ. കൊടുങ്ങല്ലൂർ കരുമാത്ര കരൂപ്പടന്ന ഭാഗത്ത് ചീനിക്കാപ്പുറത്ത് വീട്ടിൽ ഫാദിൽ (23), പാലക്കാട് ശ്രീകൃഷ്ണപുരം ചന്തപ്പുര ലക്ഷംവീട്ടിൽ രതീഷ് (23) എന്നിവരെയാണ് തടിയിട്ടപറമ്പ് പൊലീസ് പിടികൂടിയത്. ഓപറേഷൻ ക്ലീനിന്‍റെ ഭാഗമായി ജില്ല പൊലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ നിർദേശത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇവർ കസ്റ്റഡിയിലായത്. മനക്കക്കടവ് പാലത്തിനുസമീപം കഞ്ചാവ് വിൽപനക്ക് എത്തിയപ്പോഴാണ് ഫാദിലിനെ അറസ്റ്റ് ചെയ്തത്. ഇയാളുടെ കൈയിൽ രണ്ട് ബാഗാണ് ഉണ്ടായിരുന്നത്. ഒരു…

    read more

  • ഭൂതത്താൻകെട്ട്; ബാരേജ് തടയണയിലെ നടപ്പാതയും പിളർന്നു

    ഭൂതത്താൻകെട്ട്; ബാരേജ് തടയണയിലെ നടപ്പാതയും പിളർന്നു

    കോതമംഗലം: ഭൂതത്താൻകെട്ട് ബരേജിന് സമീപം തടയണയുടെ ഭിത്തിയിലുണ്ടായ വിള്ളലിലൂടെ വെള്ളത്തിന്റെ കുത്തൊഴുക്കിൽ വിനോദ സഞ്ചാരികൾക്കായുള്ള നടപ്പാത പിളർന്നു. പെരിയാർവാലി കനാലുകളിലേക്ക് വെള്ളം കൊണ്ടുപോകുന്ന സംഭരണിയുടെയും തടാകത്തിന്റെയും ഇടയിലുള്ള ബണ്ട് പൊട്ടിയാണ് നടപ്പാത പിളർന്നത്. മഴക്കാല ടൂറിസം പദ്ധതികളുടെ ഭാഗമായി കോടികൾ മുടക്കി നിർമിച്ച തടയണയാണ് തകർന്നത്. തടയണയിലെ വെള്ളം പെരിയാറിലേക്ക് ഒഴുകിപ്പോയതോടെ ബോട്ടുകൾ ചെളിയിൽ അടിഞ്ഞു. മഴക്കാലത്ത് ബാരേജിന്‍റെ ഷട്ടറുകൾ തുറന്ന് പെരിയാറിൽ ജലനിരപ്പ് താഴുമ്പോൾ ബോട്ടിങ് ഉൾപ്പെടെയുള്ള വിനോദ പരിപാടികൾ നിലക്കാതിരിക്കാൻ സംഭരണിയിലും തടാകത്തിലും വെള്ളം…

    read more

  • ചെറുമത്സ്യ ബന്ധനം; 11 വള്ളങ്ങൾ കസ്റ്റഡിയിലെടുത്തു

    ചെറുമത്സ്യ ബന്ധനം; 11 വള്ളങ്ങൾ കസ്റ്റഡിയിലെടുത്തു

    വൈപ്പിൻ: ചെറുമത്സ്യ ബന്ധനം നടത്തിയതിന് കാളമുക്ക് ഹാർബറിൽ നിന്ന് എട്ടും ചെല്ലാനം ഹാർബറിൽ നിന്ന് മൂന്നും ഫൈബർ വള്ളങ്ങൾ പിടികൂടി. 2.14 ലക്ഷം രൂപ പിഴ അടപ്പിച്ചു. 10,000 കിലോയോളം ചെറുമത്സ്യം കടലിൽ കളഞ്ഞു. നിയമപ്രകാരം വേണ്ട വലിപ്പം ഇല്ലാത്ത അയല മത്സ്യവുമായി എത്തിയ പ്രവാചകൻ, വാലയിൽ, ഹെനോക്ക് 1, സങ്കീർത്തനം, പാവനം, താനക്കൽ, പാട്ടുകാരൻ, ക്രിസ്തുരാജ് തുടങ്ങിയ എട്ട് ഫൈബർ വള്ളങ്ങൾ കാളമുക്ക് ഹാർബറിൽ നിന്നും എയർ ഇന്ത്യ 1, ജോസ്മോൻ, ഐ.എം.എസ്.എന്നീ മൂന്ന് ഫൈബർ…

    read more

  • ആക്ഷൻ ഹീറോ ലേഡീസ്

    ആക്ഷൻ ഹീറോ ലേഡീസ്

    കൊച്ചി: അതിക്രമങ്ങളെ തടയാൻ ‘ധീര’രായി വനിതകൾ. സ്വയരക്ഷയ്ക്കും ആത്മവിശ്വാസം വർധിപ്പിക്കുന്നതിനുമായി കുടുംബശ്രീയും സ്പോർട്സ് കേരള ഫൗണ്ടേഷനും സംയുക്തമായി ആരംഭിച്ച പദ്ധതിയാണ് ‘ധീരം’. സ്ത്രീകൾക്ക് ആയോധനകലകളിലധിഷ്ഠിതമായ സ്വയം പ്രതിരോധ പരിശീലനം നൽകുന്നതിനൊപ്പം സംരംഭ മാതൃകയിൽ കരാട്ടേ, ജിം പരിശീലന ഗ്രൂപ്പുകൾ രൂപീകരിച്ച് ഉപജീവന മാർഗ്ഗമൊരുക്കുകയുമാണ് ലക്ഷ്യമിടുന്നത്. ജില്ലയിൽ 29 വനിതകളാണ് പരിശീലനം പൂർത്തിയാക്കിയത്. പ്രതിരോധ പാഠവുമായി മാതൃക സി.ഡി.എസുകൾ ആദ്യഘട്ടത്തിൽ രണ്ട് മാസ്റ്റർ പരിശീലകരാണ് പദ്ധതിയിൽ പരിശീലനം പൂർത്തിയാക്കിയത്. തുടർന്ന് ഇവരുടെ കീഴിൽ ജില്ലയിലെ വിവിധ സി.ഡി.എസുകളിൽ നിന്നുളള…

    read more

  • നെഹ്റുട്രോഫി വള്ളംകളി ഈ മാസം നടത്തണം; തീരുമാനം കടുപ്പിച്ച് ക്ലബുകൾ

    നെഹ്റുട്രോഫി വള്ളംകളി ഈ മാസം നടത്തണം; തീരുമാനം കടുപ്പിച്ച് ക്ലബുകൾ

    ആലപ്പുഴ: വയനാട് ദുരന്തപശ്ചാത്തലത്തിൽ മാറ്റിവെച്ച നെഹ്റുട്രോഫി വള്ളംകളി ഈ മാസം അവസാനം നടത്തണമെന്ന് നെഹ്റു ട്രോഫിയിൽ പങ്കെടുക്കുന്ന വളളങ്ങളുടെയും ക്ലബുകളുടെയും കൂട്ടായ്മയായ കേരള ബോട്ട് അസോസിയേഷൻ. പ്രതിസന്ധി ചർച്ചചെയ്യാൻ ആലപ്പുഴ ചടയംമുറി ഹാളിൽ വിളിച്ചുചേർത്ത യോഗത്തിലാണ് തീരുമാനം. നിലവിൽ വലിയപ്രതിസന്ധിയിലൂടെയാണ് മേഖല മുന്നോട്ടുപോകുന്നത്. വയനാട് ദുരന്തത്തിന് പിന്നാലെയാണ് ആഗസ്റ്റ് 10ന് നിശ്ചയിച്ച വള്ളംകളി മാറ്റിയത്. ദുരന്തത്തിന് ഇരയാവരുടെ ദുഃഖവും വേദനയും തിരിച്ചറിഞ്ഞ് ജലോത്സവം മാറ്റാനുള്ള നിർദേശം അംഗീകരിക്കുന്നുവെങ്കിലും ബോട്ട് ക്ലബുകളും ജലകായികതാരങ്ങളും അനുഭവിക്കുന്ന കടുത്തപ്രയാസങ്ങളും സാമ്പത്തികബാധ്യതയും ചെറുതല്ല.…

    read more

  • അശാസ്ത്രീയ നിർമാണം;പെരിങ്ങാല ജങ്ഷനിൽ വെള്ളക്കെട്ട്

    അശാസ്ത്രീയ നിർമാണം;പെരിങ്ങാല ജങ്ഷനിൽ വെള്ളക്കെട്ട്

    പള്ളിക്കര: കിഴക്കമ്പലം-ചിത്രപ്പുഴ റോഡിൽ പെരിങ്ങാല ജങ്ഷനിലും പരിസരങ്ങളിലും റോഡിൽ വ്യാപക വെള്ളക്കെട്ട്. റോഡിന്റെ അശാസ്ത്രീയ നിർമാണമാണ് കാരണം. ദൂരെനിന്ന് വരുന്ന വാഹനങ്ങളുടെ ശ്രദ്ധയിൽ വെള്ളക്കെട്ട് പെടാത്തതിനാൽ കാൽനടക്കാരുടെ ദേഹത്തേക്ക് വെള്ളം തെറിക്കുന്നത് പതിവാണ്. കാനകൾ വൃത്തിയാക്കാത്തതുമൂലം വെള്ളം റോഡിലൂടെയാണ് ഒഴുകുന്നത്. പള്ളിക്കര അച്ചപ്പൻകവല മുതൽ പാടത്തിക്കര വരെ പലയിടത്തും റോഡിന്റെ അശാസ്ത്രീയ നിർമാണംമൂലം വെള്ളക്കെട്ട് വ്യാപകമാണ്. പല ഭാഗത്തും കാനകൾ നിർമിക്കാത്തതും വെള്ളക്കെട്ടിന് കാരണമാകുന്നു. ഈ ഭാഗത്തെ റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് നിരവധി പരാതി നൽകിയെങ്കിലും ഒരു…

    read more