Ernakulam News

  • എട്ടെടുക്കാൻ എം80 ഇല്ല; ടെസ്റ്റ് ഗ്രൗണ്ടിൽനിന്ന് എം80 പടിയിറങ്ങി

    എട്ടെടുക്കാൻ എം80 ഇല്ല; ടെസ്റ്റ് ഗ്രൗണ്ടിൽനിന്ന് എം80 പടിയിറങ്ങി

    കാക്കനാട്: ഇരുചക്രവാഹന ലൈൻസൻസ് എടുക്കാൻ ഉപയോഗിക്കുന്ന എം80 യുഗം അവസാനിച്ചു. ഇനി ലൈസൻസ് ടെസ്റ്റിന് കാൽപാദം ഉപയോഗിച്ച് പ്രവർത്തിപ്പിക്കാവുന്ന ഗിയർ സംവിധാനമുള്ള ഇരുചക്രവാഹനംതന്നെ വേണം. ആഗസ്റ്റ് ഒന്നുമുതൽ പുതിയ ടെസ്റ്റ് പരിഷ്കാരം നിലവിൽവരും. നിലവിൽ പല ഡ്രൈവിങ് സ്കൂളുകളും ടെസ്റ്റിനായി ഹാൻഡ്ലിൽ ഗിയർമാറ്റൽ സംവിധാനമുള്ള എം80കൾ‌ ഉപയോഗിക്കുന്നുണ്ട്. 75 സി.സി മാത്രം എൻജിൻ കപ്പാസിറ്റിയുള്ള എം80 പുതിയ പരിഷ്കാരങ്ങൾ എത്തിയതോടെ ടെസ്റ്റില്‍ ഉപയോഗിക്കാൻ സാധിക്കില്ല. ഇത്തരം വാഹനങ്ങളിൽ ടെസ്റ്റ് പാസായി ലൈസൻസ് എടുക്കുന്നവർ പിന്നീട് നിരത്തിൽ ഗുരുതര…

    read more

  • മണപ്പുറത്തും ക്ഷേത്രത്തിന്‍റെ മേൽക്കൂരയിലും വെള്ളം കയറി

    മണപ്പുറത്തും ക്ഷേത്രത്തിന്‍റെ മേൽക്കൂരയിലും വെള്ളം കയറി

    ആലുവ: നീരൊഴുക്ക് ശക്തമായതോടെ പെരിയാറിൽ ജലനിരപ്പ് ഉയർന്നു. ഒഴുക്കും ശക്തമായി. തിങ്കളാഴ്ച അർധരാത്രിയിലാണ് വെള്ളം കൂടിയത്. ഇതേതുടർന്ന് മണപ്പുറത്തിന്‍റെ വിവിധ ഭാഗങ്ങളിൽ വെള്ളംകയറി. ചൊവ്വാഴ്ച പുലർച്ചയോടെ മണപ്പുറം ക്ഷേത്രത്തിലും വെള്ളംകയറി. ഇടുക്കി ജില്ലയിലടക്കം ശക്തമായി പെയ്യുന്ന മഴയാണ് പെരിയാറിൽ ജലനിരപ്പ് ഉയരാൻ ഇടയാക്കിയത്. ദിവസങ്ങളായി തീരത്തോട് തൊട്ടുനിൽക്കുന്ന അവസ്ഥയിലായിരുന്നു പുഴ. തിങ്കളാഴ്ച വൈകീട്ട് മുതൽ പുഴയിലെ ജലനിരപ്പ് ഉയർന്നുകൊണ്ടിരുന്നു. ആലുവ ജലശുദ്ധീകരണ ശാലയിൽ ജലനിരപ്പ് അറിയാൻ സ്ഥാപിച്ച സ്കെയിലിൽ തിങ്കളാഴ്ച രാത്രിമുതൽ പതിവിൽ കൂടുതൽ അളവാണ് കാണിച്ചത്.…

    read more

  • കോതമംഗലത്തും കനത്ത നാശം

    കോതമംഗലത്തും കനത്ത നാശം

    കോതമംഗലം: മഴ തകർത്തുപെയ്തതോടെ കോതമംഗലം താലൂക്കിലും കനത്ത നാശം. 118 വീടുകളിൽ വെള്ളം കയറി. മൂന്നിടത്ത് ദുരിതാശ്വാസ ക്യാമ്പ് തുറന്നു. ഭൂതത്താൻകെട്ട് ബാരേജിന്‍റെ ഷട്ടറിനടിയിലൂടെ ആനയുടെ ജഡം ഒഴുകിപ്പോയി. കോതമംഗലം നഗരത്തിലും തൃക്കാരിയൂരിലും കുടമുണ്ടയിലും കടകളിലും മറ്റു സ്ഥാപനങ്ങളിലും വെള്ളം കയറി. പ്രാഥമിക വിലയിരുത്തലിൽ 15 ലക്ഷം രൂപയുടെ കൃഷിനാശമുണ്ട്. നഗരസഭയിലെ ജവഹർ നഗർ -32, കുട്ടമ്പുഴ പഞ്ചായത്തിലെ മണികണ്ഠൻചാൽ, ഉരുളൻതണ്ണി, അട്ടിക്കളം -65, നെല്ലിക്കുഴി പഞ്ചായത്തിലെ തൃക്കാരിയൂർ -15, പല്ലാരിമംഗലം -മൂന്ന്, പോത്താനിക്കാട് -മൂന്ന് എന്നിങ്ങനെയാണ്…

    read more

  • മുക്കുപണ്ടം പണയംവെച്ച് പണം തട്ടിയ രണ്ടുപേർ പിടിയിൽ

    മുക്കുപണ്ടം പണയംവെച്ച് പണം തട്ടിയ രണ്ടുപേർ പിടിയിൽ

    കൊച്ചി: ചേരാനല്ലൂരിലെ കെ.എസ്.എഫ്.ഇയിൽ പലതവണയായി മുക്കുപണ്ടം പണയംവെച്ച് പണം തട്ടിയ രണ്ടുപേർ പിടിയിൽ. മഞ്ഞുമ്മൽ സ്വദേശിയായ മനക്കപറമ്പിൽ വീട്ടിൽ രേഖ (45), തൃപ്പൂണിത്തുറ തെക്കുംഭാഗം ഗണേഷ് ഭവനിൽ ജയ് ഗണേഷ് (42) എന്നിവരാണ് ചേരാനല്ലൂർ പൊലീസിന്‍റെ പിടിയിലായത്. നേരത്തേ സ്വർണപ്പണിക്കാരനും നിലവിൽ ജില്ലയിലെ വിവിധ സ്ഥാപനങ്ങളിൽ സ്വർണത്തിന്‍റെ നിലവാരം പരിശോധിക്കുന്നയാളുമാണ് ജയ് ഗണേഷ്. പലതവണയായി 600 ഗ്രാം മുക്കുപണ്ടം പണയംവെച്ച് 32 ലക്ഷത്തോളം രൂപയുടെ തട്ടിപ്പാണ് നടത്തിയത്. ചെന്നൈയിൽ അസ്സൽ സ്വർണം എന്ന് തോന്നിപ്പിക്കുന്ന ചെമ്പ് വളകൾ…

    read more

  • പട്ടയ വിതരണം; നേര്യമംഗലം വില്ലേജിലെ സർവേ നടപടിക്ക് തുടക്കം

    പട്ടയ വിതരണം; നേര്യമംഗലം വില്ലേജിലെ സർവേ നടപടിക്ക് തുടക്കം

    കോതമംഗലം: താലൂക്കിലെ പട്ടയ വിതരണത്തിന് മുന്നോടിയായി ഏറ്റവും കൂടുതൽ പട്ടയം നൽകാനുള്ള വില്ലേജുകളിൽ ഒന്നായ നേര്യമംഗലം വില്ലേജിലെ സർവേ നടപടികൾക്ക് തുടക്കമായി. മണിമരുതുംചാൽ എൽ.പി സ്കൂളിന്റെ സമീപത്തുനിന്ന് ആരംഭിച്ച സർവേ നടപടികൾ ആന്റണി ജോൺ എം.എൽ.എ തുടക്കം കുറിച്ചു. നേര്യമംഗലം ഉൾപ്പെടെ താലൂക്കിലെ വിവിധ വില്ലേജുകളിൽ 5000ത്തിലേറെ പട്ടയം നൽകാനുള്ള നടപടിക്കാണ് ഇപ്പോൾ തുടക്കമായത്. നേര്യമംഗലത്ത് മാത്രമായി 1500ലേറെ കൈവശക്കാർ പട്ടയത്തിനായി കാത്തുനിൽക്കുന്നുണ്ട്. പട്ടയ നടപടികൾ സമയബന്ധിതമായി പൂർത്തീകരിക്കാൻ എല്ലാവരുടെയും സഹകരണം ഉണ്ടാകണമെന്നും എം.എൽ.എ അഭ്യർഥിച്ചു. ഗ്രാമപഞ്ചായത്ത്…

    read more

  • പാറക്കടവിൽ ചുഴലിക്കാറ്റിൽ വ്യാപക നാശം; മൂന്ന് വീടുകൾക്ക് മുകളിൽ മരം വീണു

    പാറക്കടവിൽ ചുഴലിക്കാറ്റിൽ വ്യാപക നാശം; മൂന്ന് വീടുകൾക്ക് മുകളിൽ മരം വീണു

    അങ്കമാലി: തിങ്കളാഴ്ച ഉച്ചക്കുണ്ടായ ശക്തമായ ചുഴലിക്കാറ്റിൽ പാറക്കടവ് പഞ്ചായത്തിലെ 12ാം വാർഡ് തിടുക്കേലി പ്രദേശത്ത് വീടുകൾക്ക് മുകളിലേക്ക് മരങ്ങൾ കടപുഴകി വീണ് കനത്ത നാശനഷ്ടം. ആളപായമില്ല. മഴയോടൊപ്പം 200 മീറ്റർ ചുറ്റളവിൽ ഉച്ചക്ക് 12.30ഓടെ ഉഗ്രശബ്ദത്തിൽ ആഞ്ഞു വീശിയ മിന്നൽ ചുഴലിയാണ് പ്രദേശമാകെ നാശം വിതച്ചത്. പാടത്തി വീട്ടിൽ ഉണ്ണിയുടെ ഓട് മേഞ്ഞ വീടിലേക്ക് മരം വീണ് മേൽക്കൂര പൂർണമായും തകർന്നു. സമീപത്തെ മഹാഗണിയും, പ്ലാവുമാണ് വീടിന് മുകളിൽ പതിച്ചത്. അപകട സമയത്ത് വീട്ടിൽ ആരും ഇല്ലാതിരുന്നതാണ്…

    read more

  • വരാറായോ കാക്കനാട് -മൂവാറ്റുപുഴ നാലുവരിപ്പാത?

    വരാറായോ കാക്കനാട് -മൂവാറ്റുപുഴ നാലുവരിപ്പാത?

    കൊച്ചി: ജില്ലയുടെ വികസന സ്വപ്നങ്ങൾക്ക് നിറം പകർന്ന് കാക്കനാട്-മൂവാറ്റുപുഴ നാലുവരിപ്പാത. വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ നാലുവരിപ്പാതയുടെ രൂപരേഖ പൊതുമരാമത്ത് വകുപ്പ് സർക്കാറിന് സമർപ്പിച്ചുകഴിഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയിൽ ഓണത്തിന് മുമ്പ് ചേരുന്ന കിഫ്ബി ഡയറക്ടർ ബോർഡ് പദ്ധതിക്ക് അംഗീകാരം നൽകുമെന്നാണ് സൂചന. കാർഷിക-വ്യവസായിക മേഖലകളുടെ സംഗമ ഭൂമിയായ കുന്നത്തുനാടിനും മൂവാറ്റുപുഴ അടക്കമുളള ജില്ലയുടെ കിഴക്കൻ മേഖലയുടെയും മുഖഛായ മാറ്റുന്ന രീതി‍യിലാണ് രൂപരേഖ. പാത യാഥാർഥ്യമായാൽ വികസന രംഗത്ത് കുതിച്ചുചാട്ടത്തോടൊപ്പം ജില്ല ആസ്ഥാനത്തേക്കും എറണാകുളം നഗരത്തിലേക്കുമെത്താൻ ഏറെ സമയ…

    read more

  • ബ്രഹ്മപുരത്ത് പ്ലാസ്റ്റിക് മാലിന്യം;
സംസ്‌കരിക്കാന്‍ ആര്‍.ഡി.എഫ് പ്ലാന്‍റ്  ?

    ബ്രഹ്മപുരത്ത് പ്ലാസ്റ്റിക് മാലിന്യം; സംസ്‌കരിക്കാന്‍ ആര്‍.ഡി.എഫ് പ്ലാന്‍റ് ?

    കൊച്ചി: ബ്രഹ്മപുരത്ത് പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണത്തിന് ശുചിത്വമിഷനുമായി ചേര്‍ന്ന് ആര്‍.ഡി.എഫ് (റഫ്യൂസ് ഡിറൈവഡ് ഫ്യുവൽ) പ്ലാന്റ് സ്ഥാപിക്കുന്നത് പരിഗണിക്കാന്‍ കോര്‍പറേഷന്‍. കൗണ്‍സിലില്‍ മേയര്‍ എം. അനില്‍കുമാറാണ് ഇക്കാര്യം അറിയിച്ചത്. ഈ മേഖലയില്‍ പ്രവൃത്തി പരിചയമുളള ഏജന്‍സിയെ ഇതിനായി പ്രയോജനപ്പെടുത്തണമെന്നും മേയര്‍ പറഞ്ഞു. പുനരുപയോഗിക്കാന്‍ കഴിയാത്ത മാലിന്യങ്ങള്‍ സംസ്‌കരിച്ച് ഇന്ധനമാക്കാന്‍ കഴിയുന്നതാണ് ആര്‍.ഡി.എഫ് പ്ലാന്റുകള്‍. ഡിവിഷന്‍ തലത്തില്‍ പ്ലാസ്റ്റിക് മാലിന്യ ശേഖരണം കൃത്യമായി നടക്കുന്നില്ലെന്ന പ്രതിപക്ഷ ആക്ഷേപത്തിന് മറുപടിയായാണ് മേയര്‍ ഇക്കാര്യം അറിയിച്ചത്. പരാതികളുള്ള ഡിവിഷനുകളില്‍ പ്ലാസ്റ്റിക് മാലിന്യ…

    read more

  • മാലിന്യവാഹിനിയായി തുടരണോ, അണക്കോലിത്തുറ

    മാലിന്യവാഹിനിയായി തുടരണോ, അണക്കോലിത്തുറ

    പെരുമ്പാവൂര്‍: മാലിന്യം തള്ളി ഉപയോഗശൂന്യമാക്കിയ അണക്കോലിത്തുറ ശൂചീകരിച്ച് സംരക്ഷിക്കണമെന്ന ആവശ്യമുയരുന്നു. ഒക്കല്‍, കൂവപ്പടി പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിച്ച് ഒഴുകുന്ന തുറയിലേക്ക് സമീപത്തെ റൈസ് മില്ലുകളില്‍ നിന്നും ഫാമുകളില്‍ നിന്നും വന്‍തോതില്‍ മലിന ജലം ഒഴുക്കിയതിന്റെ ഫലമായാണ് ഉപയോഗശുന്യമായി മാറിയത്. കാലങ്ങളായി പ്രദേശത്തെ ജനങ്ങള്‍ കൂടിവെള്ള ആവശ്യത്തിനും അലക്കാനും കുളിക്കാനും ആശ്രയിച്ചിരുന്ന തുറ ഇന്ന് മാലിന്യവാഹിനിയായി മാറി. 10 വര്‍ഷം മുമ്പ് വരെ ഒക്കല്‍ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കുടിവെള്ളം പമ്പ് ചെയ്തിരുന്നത് ഇവിടെ സ്ഥാപിച്ച പമ്പ് ഹൗസ്…

    read more

  • അരനൂറ്റാണ്ട് മുമ്പുള്ള ചുവരെഴുത്ത് തെളിഞ്ഞു; ’68ലെ മുനിസിപ്പൽ തെരഞ്ഞെടുപ്പ് ഓർമയിൽ നാട്ടുകാർ

    അരനൂറ്റാണ്ട് മുമ്പുള്ള ചുവരെഴുത്ത് തെളിഞ്ഞു; ’68ലെ മുനിസിപ്പൽ തെരഞ്ഞെടുപ്പ് ഓർമയിൽ നാട്ടുകാർ

    മൂവാറ്റുപുഴ: അരനൂറ്റാണ്ട് മുമ്പുള്ള ചുവരെഴുത്ത് തെളിഞ്ഞുവന്നത് ഗതകാല സ്മരണകൾ ഉയർത്തി. 1968ലെ മുനിസിപ്പൽ തെരഞ്ഞെടുപ്പിന്‍റെ ഓർമകൾ ഉയർത്തിയാണ് എവറസ്റ്റ് കവലക്ക് സമീപം എഴുതിയ പഴയ ചുവരെഴുത്ത് തെളിഞ്ഞത്. മൂവാറ്റുപുഴ നഗരസഭ നാലാം വാർഡിൽ നിന്ന് മത്സരിച്ച പി.വി. സെയ്ത് മുഹമ്മദിന്‍റെ തെരഞ്ഞെടുപ്പ് പ്രചരണാർഥം എഴുതിയതാണ് കഴിഞ്ഞ ദിവസം തെളിഞ്ഞുവന്നത്. പഴയ കെട്ടിടത്തിൽ പിന്നീട് അടിച്ച പെയിന്‍റ് പൊളിഞ്ഞതോടെയാണ് അഞ്ചര പതിറ്റാണ്ടിന് മുമ്പുള്ള ചുവരെഴുത്ത് പുറത്തായത്. അക്കാലത്തെ പ്രധാന പ്രചാരണമായിരുന്നു ചുവരെഴുത്തുകൾ. അക്കാലത്ത് 13 വാർഡുകളുണ്ടായിരുന്നു നഗരസഭയിൽ. വ്യാപാര…

    read more