Ernakulam News

  • കുലുങ്ങാതെ അധികൃതർ; ആലുവ-മൂന്നാർ റോഡിൽ നടുവൊടിഞ്ഞ് ജനം

    കുലുങ്ങാതെ അധികൃതർ; ആലുവ-മൂന്നാർ റോഡിൽ നടുവൊടിഞ്ഞ് ജനം

    ആലുവ: തകർന്നുകിടക്കുന്ന ആലുവ-മൂന്നാർ റോഡിലൂടെയുള്ള യാത്ര ഭീതിജനകമായി മാറുന്നു. ചാലക്കൽ പകലമറ്റം മുതൽ തോട്ടുമുഖം വരെ തകരാൻ ഇനി റോഡ്‌ ബാക്കിയില്ല. ജനകീയ റോഡ് സുരക്ഷ സമിതിയുടേയും രാഷ്ട്രീയ പാർട്ടികളുടെയുമടക്കം നിരവധി പ്രതിഷേധ സമരങ്ങൾ ഇതിനോടകം നടന്നുകഴിഞ്ഞു. പ്രതിഷേധം കൊണ്ടൊന്നും ഞങ്ങൾ കണ്ണ് തുറക്കില്ലെന്ന നിലപാടിലാണ് പൊതുമരാമത്ത്, വാട്ടർ അതോറിറ്റി അധികൃതർ. ജനങ്ങളുടെ ശക്തമായ പ്രതിഷേധം വരുമ്പോൾ മാത്രം മെറ്റൽ പൊടിയും കുറച്ചു മെറ്റലും അടങ്ങിയ മിശ്രിതം കുഴിയിൽ തൂകി പോവുകയാണ്. മഴ മാറി കനത്ത വെയിലാകുമ്പോൾ…

    read more

  • ബിഗ് ബെൻഹൗസിലെ താമസക്കാരുടെ ദുരിതത്തിന് അറുതിയാകുന്നു

    ബിഗ് ബെൻഹൗസിലെ താമസക്കാരുടെ ദുരിതത്തിന് അറുതിയാകുന്നു

    മട്ടാഞ്ചേരി: നഗരസഭയും സർക്കാറും കൈയൊഴിഞ്ഞെങ്കിലും കോമ്പാറമുക്ക് ബിഗ് ബെൻ ഹൗസ് കെട്ടിടത്തിലെ അന്തേവാസികളുടെ ദുരിത ജീവിതത്തിന് അറുതിയാകുന്നു. വ്യവസായിയായ എ.എം. നൗഷാദിന്‍റെ ഇടപെടലിലാണ് ആറു കുടുംബങ്ങൾക്ക് ഭവനം ഒരുങ്ങുന്നത്. 2021 ഒക്ടോബർ 15നാണ് കനത്ത കാറ്റിലും മഴയിലും ബിഗ് ബെൻ ഹൗസിന്റെ ചുവരിൽ വിള്ളൽ വീണത്. അപകടാവസ്ഥയിലായതോടെ ഇവിടെ താമസിച്ചിരുന്ന ആറു കുടുംബങ്ങൾ മട്ടാഞ്ചേരി കമ്മ്യൂണിറ്റി ഹാളിലാണ് കഴിഞ്ഞ മൂന്ന് വർഷമായി കഴിയുന്നത്. അപകടാവസ്ഥ കണക്കിലെടുത്ത് നഗരസഭ ഇടപെട്ട് ഇവരെ മാറ്റി താമസിപ്പിച്ചതോടെ മൂന്നു വർഷമായി ഇവർ…

    read more

  • സി.എസ്.എം.എല്ലിന് അലംഭാവമെന്ന്; തെരുവുവിളക്കുകൾ തെളിക്കാനാവുന്നില്ലെന്ന് കൗൺസിലർമാർ

    സി.എസ്.എം.എല്ലിന് അലംഭാവമെന്ന്; തെരുവുവിളക്കുകൾ തെളിക്കാനാവുന്നില്ലെന്ന് കൗൺസിലർമാർ

    മട്ടാഞ്ചേരി: കൊച്ചി നഗരത്തിൽ തെരുവു വിളക്കുകൾ സ്ഥാപിക്കുന്ന ചുമതല കൊച്ചിൻ സ്മാർട്ട് മിഷൻ ലിമിറ്റഡിനെ ഏൽപിച്ചതോടെ നഗരത്തിൽ തെരുവു വിളക്കുകൾ തെളിയാത്ത സ്ഥിതിയായെന്ന് നഗരസഭ കൗൺസിലർമാരുടെ പരാതി. പോസ്റ്റുകളിൽ എൽ.ഇ.ഡി ബൾബുകൾ സ്ഥാപിക്കുന്ന സി.എസ്.എം.എൽ പദ്ധതി ഇഴഞ്ഞാണ് നീങ്ങുന്നതെന്നും ഡിവിഷനിൽ തെരുവു വിളക്ക് തെളിക്കാൻ ഇവരുടെ മുമ്പിൽ പോയി കാത്തുനിൽക്കേണ്ട അവസ്ഥയാണെന്നും ആറാം ഡിവിഷൻ കൗൺസിലറും മുൻ സ്ഥിരം സമിതി അധ്യക്ഷനുമായ എം.എച്ച്.എം. അഷറഫ് ആരോപിച്ചു. ഡിവിഷനുകളിൽ കൗൺസിലർമാരുമായി ചർച്ച ചെയ്യാതെയാണ് ഇവർ പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.…

    read more

  • ആ ചിത്രശലഭം പിച്ചിച്ചീന്തപ്പെട്ടിട്ട് ഒരു വർഷം

    ആ ചിത്രശലഭം പിച്ചിച്ചീന്തപ്പെട്ടിട്ട് ഒരു വർഷം

    ആലുവ: വീട്ടിലും സ്കൂളിലും സന്തോഷത്തോടെ പറന്ന് നടന്നിരുന്ന ആ ചിത്രശലഭം ഓർമയായിട്ട് ഒരു വർഷം. 2023 ജൂലൈ 28 ന് വൈകീട്ടാണ് ചൂർണിക്കര പഞ്ചായത്തിലെ ഗാരേജിനുസമീപം വാടകക്ക് താമസിച്ചിരുന്ന ബിഹാർ സ്വദേശികളുടെ അഞ്ചുവയസ്സുകാരിയായ മകളെ അസ്ഫാഖ് ആലമെന്നയാൾ പിച്ചിച്ചീന്തിയത്. വീടിനടുത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിക്ക് ജ്യൂസ് വാങ്ങി നൽകിയാണ് ബസിൽ കയറ്റിക്കൊണ്ടുപോയത്. തുടർന്ന്, ആലുവ മാർക്കറ്റിന്‍റെ പിറകുവശത്ത് ആളൊഴിഞ്ഞ പ്രദേശത്ത് എത്തിച്ച് പീഡിപ്പിച്ച് കൊല്ലുകയായിരുന്നു. പെരിയാറിന്‍റെ തീരത്ത് മാലിന്യക്കൂമ്പാരത്തിനുള്ളിൽ ചാക്കിൽ കെട്ടിയ നിലയിലായിരുന്നു മൃതദേഹം. പൊലീസിന്‍റെ മികച്ച അന്വേഷണത്തെ…

    read more

  • അനധികൃത ശീതളപാനീയക്കമ്പനി കുടിവെള്ളം മുട്ടിക്കുന്നുവെന്ന്

    അനധികൃത ശീതളപാനീയക്കമ്പനി കുടിവെള്ളം മുട്ടിക്കുന്നുവെന്ന്

    പെരുമ്പാവൂര്‍: വാഴക്കുളം പഞ്ചായത്തിലെ കുതിരപറമ്പില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന ശീതളപാനീയക്കമ്പനി നാട്ടുകാരുടെ കുടിവെള്ളം മുട്ടിക്കുന്നതായി ആരോപണം. ആറാം വാര്‍ഡില്‍ മൂന്ന് വര്‍ഷം മുമ്പ് തുടങ്ങിയ കമ്പനിയിലെ മലിനജലം പ്രദേശത്തെ കിണറുകളിലേക്ക് വ്യാപിക്കുകയാണെന്ന് നാട്ടുകാര്‍ പഞ്ചായത്തില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. നിറം ചേര്‍ത്ത ശീതളപാനീയങ്ങള്‍ തയാറാക്കുന്ന ഇവിടെ അപാകതയുള്ളതും ബാക്കി വരുന്നതുമായ ദ്രാവകം മാലിന്യക്കുഴിയിലേക്ക് ഒഴുക്കുകയാണ് ചെയ്യുന്നത്. വെള്ളം ഉപയോഗിക്കാനാകാത്തതുകൊണ്ട് നിരവധി വീടുകളിലെ കിണറുകള്‍ ഉപയോഗശൂന്യമണ്. പ്രശ്‌നം പലവട്ടം കമ്പനി ഉടമയെ ധരിപ്പിച്ചെങ്കിലും നടപടി ഉണ്ടായില്ലെന്നും പരാതിയില്‍ ആരോപിക്കുന്നു. 

    read more

  • കുറയുന്നില്ല, വാഹനങ്ങളിലെ തീപിടിത്തം

    കുറയുന്നില്ല, വാഹനങ്ങളിലെ തീപിടിത്തം

    കൊച്ചി: ഇരുചക്ര വാഹനങ്ങൾ മുതൽ വലിയ വാഹനങ്ങൾ വരെ നിരത്തിൽ കത്തിയെരിയുമ്പോൾ ആശങ്കയിലാണ് ജനം. രണ്ടുമാസത്തിനിടെ നിരവധി വാഹനങ്ങളാണ് ജില്ലയിൽ ഇത്തരത്തിൽ കത്തിനശിച്ചത്. ഷോർട്ട് സർക്യൂട്ട്, ഇന്ധന, ഗ്യാസ് ലീക്കേജ്, അധികതാപം ഉൽപാദിപ്പിക്കുന്ന ബൾബുകൾ, വാഹനങ്ങളുടെ കാലപ്പഴക്കം, കൃത്യമായ ഇടവേളകളിൽ അറ്റകുറ്റപ്പണി നടത്താത്തത് എന്നിവയൊക്കെ വാഹനങ്ങളിലെ തീപിടിത്തത്തിന് വഴിവെക്കാറുണ്ട്. ശനിയാഴ്ച ചെങ്ങമനാട് ദേശം കുന്നുംപുറം ബസ് സ്റ്റോപ്പിനുസമീപം ഓടിക്കൊണ്ടിരുന്ന കെ.എസ്.ആർ.ടി.സി സൂപ്പർഫാസ്റ്റിന് തീപിടിച്ചതാണ് ഒടുവിലെ സംഭവം. കുണ്ടന്നൂർ-തേവര പാലത്തിനുസമീപം ഓടിക്കൊണ്ടിരുന്ന സ്കൂൾ ബസിന് തീപിടിച്ചത് നാടിനെ നടുക്കിയ…

    read more

  • ഫ്ലാറ്റിൽനിന്ന് കക്കൂസ് മാലിന്യം തോട്ടിലേക്ക് തള്ളി; നടപടിയെടുത്ത് നഗരസഭ

    ഫ്ലാറ്റിൽനിന്ന് കക്കൂസ് മാലിന്യം തോട്ടിലേക്ക് തള്ളി; നടപടിയെടുത്ത് നഗരസഭ

    മരട്: കുണ്ടന്നൂർ ജങ്ഷന് സമീപമുള്ള ഗ്രാൻഡ് മെഡോസ് ഫ്ലാറ്റിൽനിന്ന് കക്കൂസ് മാലിന്യം തോട്ടിലേക്ക് ഒഴുക്കിയത് നഗരസഭ ആരോഗ്യവിഭാഗം കണ്ടെത്തി. വലിയ മോട്ടോർ ഉപയോഗിച്ചാണ് കക്കൂസ് മാലിന്യം തോട്ടിലേക്ക് തള്ളിയിരുന്നത്. രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന് ആരോഗ്യവിഭാഗം സ്ഥലത്തെത്തി മോട്ടോർ അടക്കം പിടിച്ചെടുത്തു. ഇത്തരം സാമൂഹികവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്ന് നഗരസഭാധ്യക്ഷൻ ആന്റണി ആശാംപറമ്പിൽ അറിയിച്ചു. മാലിന്യം തള്ളിയ ഗ്രാൻഡ് മെഡോസ് ഫ്ലാറ്റിന് നഗരസഭ ഒരുലക്ഷം രൂപ പിഴ ചുമത്തി.

    read more

  • വാറന്റി സമയത്ത് സ്കൂട്ടർ തുടർച്ചയായി തകരാറിൽ; യുവതിക്ക് 92,000 രൂപ നഷ്ടപരിഹാരം

    വാറന്റി സമയത്ത് സ്കൂട്ടർ തുടർച്ചയായി തകരാറിൽ; യുവതിക്ക് 92,000 രൂപ നഷ്ടപരിഹാരം

    കൊച്ചി: വാറന്റി കാലയളവിൽ സ്കൂട്ടർ തുടർച്ചയായി തകരാറിലാകുകയും അത് പരിഹരിക്കുന്നതിൽ വീഴ്ചവരുത്തുകയും ചെയ്തതിന് സ്കൂട്ടർ നിർമാതാക്കളും സർവിസ് സെന്‍ററും ഉപഭോക്താവിന് നഷ്ടപരിഹാരം നൽകണമെന്ന് ജില്ല ഉപഭോക്തൃതർക്ക പരിഹാര കോടതി. എറണാകുളം സ്വദേശി നിധി ജയിൻ, ഹോണ്ട മോട്ടോർ സൈക്കിൾ ആൻഡ് സ്കൂട്ടേഴ്‌സ് ലിമിറ്റഡ്, സർവിസ് സെന്‍റർ ആയ മുത്തൂറ്റ് മോട്ടോഴ്സ് പാലാരിവട്ടം എന്നിവർക്കെതിരെ സമർപ്പിച്ച പരാതിയിലാണ് കോടതി ഉത്തരവ്. 2018 മാർച്ചിലാണ് 67,000 രൂപ കൊടുത്ത് ഒരുവർഷത്തെ വാറന്റിയോടെ പരാതിക്കാരി സ്കൂട്ടർ വാങ്ങിയത്. അധികം താമസിയാതെതന്നെ സ്കൂട്ടറിൽനിന്ന്…

    read more

  • ഓടിക്കൊണ്ടിരുന്ന കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസ്സിന് തീപിടിച്ചു

    ഓടിക്കൊണ്ടിരുന്ന കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസ്സിന് തീപിടിച്ചു

    അങ്കമാലി: ദേശീയപാതയിൽ ഓടിക്കൊണ്ടിരുന്ന കെ.എസ്.ആർ.ടി.സി സൂപ്പർഫാസ്റ്റിന് തീപിടിച്ചു. ഉടൻ കെടുത്തിയതിനാൽ ദുരന്തം ഒഴിവായി. ചെങ്ങമനാട് ദേശം കുന്നുംപുറം ബസ് സ്റ്റോപ്പിനുസമീപം ശനിയാഴ്ച രാവിലെ എട്ടിനായിരുന്നു സംഭവം. അങ്കമാലി ഡിപ്പോയിൽനിന്ന് 7.50ന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ട സ്വിഫ്റ്റ് ബസിലാണ് അഗ്നിബാധയുണ്ടായത്. ബസിന്‍റെ മുൻവശത്തുനിന്ന് കനത്ത തോതിൽ പുക ഉയർന്നതോടെ ഡ്രൈവർ വഴിയോരത്ത് നിർത്തുകയായിരുന്നു. 20 സ്ത്രീകളും രണ്ട് കുട്ടികളുമടക്കം 38 യാത്രക്കാരെയും ഉടൻ പുറത്തിറക്കി. അപ്പോഴേക്കും ബസിനകത്തും പുക നിറഞ്ഞു. അപ്പോഴാണ് കൊരട്ടി ഇൻഫോ പാർക്കിലേക്ക് പോവുകയായിരുന്ന എറണാകുളം കടവന്ത്രയിലെ…

    read more

  • മൂവാറ്റുപുഴ നഗര വികസനം; ഹരജിയില്‍ ഒപ്പിട്ടവർ കാല്‍ലക്ഷമായി

    മൂവാറ്റുപുഴ നഗര വികസനം; ഹരജിയില്‍ ഒപ്പിട്ടവർ കാല്‍ലക്ഷമായി

    മൂവാറ്റുപുഴ: സ്തംഭനാവസ്ഥയിലായ മൂവാറ്റുപുഴ നഗര റോഡ് വികസനം സമയബന്ധിതമായി പൂർത്തിയാക്കണമെന്നാവശ്യപ്പെട്ട് നഗരവികസന ജനകീയ സമിതിയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രിക്ക് സമർപ്പിക്കുന്ന ഭീമഹരജിയില്‍ ഒപ്പിട്ടവരുടെ എണ്ണം കാല്‍ ലക്ഷം കവിഞ്ഞു. 68 സംഘടനകളുടെ പിന്തുണയുളള സമിതി മൂന്ന് ദിവസമായി ഒപ്പ് ശേഖരണം നടത്തി വരികയാണ്. വിവിധ സംഘടന ഭാരവാഹികളുടെ തങ്ങളുടെ ആൾക്കാരെ നേരില്‍ കണ്ടാണ് ഒപ്പ് ശേഖരിച്ച് വരുന്നത്. റസിഡന്‍റ്സ് അസോസിയേഷനുകള്‍ വീടുകള്‍ കയറിയും ഒപ്പ് തേടുന്നു. നഗരത്തിലെ മുഴുവന്‍ പേരെയുസ്കാമ്പയിന്‍റെ ഭാഗമാക്കുകയാണ് ലക്ഷ്യം. ഒപ്പു ശേഖരണത്തിന് വൻ ജനപിന്തുണയാണ്…

    read more