Ernakulam News

  • അനാഥരുടെ അഭയകേന്ദ്രമായി വഴിയോര കച്ചവടക്കാരുടെ പുനരധിവാസ കേന്ദ്രം

    അനാഥരുടെ അഭയകേന്ദ്രമായി വഴിയോര കച്ചവടക്കാരുടെ പുനരധിവാസ കേന്ദ്രം

    പറവൂർ: വഴിയോര കച്ചവടക്കാരുടെ പുനരധിവാസത്തിനായി സംസ്ഥാനത്ത് ആദ്യമായി പറവൂർ നഗരസഭ ആരംഭിച്ച മുസിരിസ് ബസാർ കച്ചവടക്കാരും നഗരസഭയും ഉപേഷിച്ചതോടെ അനാഥരായ ഒരു കൂട്ടം ആളുകൾ കയ്യേറി താമസമുറപ്പിച്ചു. സ്വകാര്യ ബസ് സ്റ്റാന്‍റിന് വടക്കുവശമുള്ള മുസിരിസ് ബസാർ വർഷങ്ങളായി പ്രവർത്തിക്കാതെ കിടക്കുകയാണ്. വീടുകളിൽ നിന്നും പുറംതള്ളപ്പെട്ടവരും സ്വയം ഇറങ്ങിപ്പോന്നവരുമായ ചിലരാണ് ഇവിടെ താമസമാക്കിയിരിക്കുന്നത്. ദേശീയ നഗര ഉപജീവന മിഷന്‍റെ ധന സഹായത്തോടെയാണ് നഗരസഭ 32 ലക്ഷത്തോളം രൂപ ചെലവഴിച്ച് മുസിരിസ് ബസാർ നിർമിച്ചത്. തെരഞ്ഞെടുക്കപ്പെട്ട 24 വഴിയോര കച്ചവടക്കാർക്ക്…

    read more

  • നിർമാണം നടക്കുന്ന വീടുകളിൽ വ്യാപക മോഷണം

    നിർമാണം നടക്കുന്ന വീടുകളിൽ വ്യാപക മോഷണം

    കിഴക്കമ്പലം: ചെമ്പറക്കി നടക്കാവ്, പുക്കാട്ടുപടി, പെരുമ്പാവൂർ മിനിക്കവല ഭാഗങ്ങളിൽ നിർമാണം നടക്കുന്ന വീടുകളിൽ മോഷണം വ്യാപകമാവുന്നു. വയറുകളാണ് മോഷണം പോകുന്നത്. വയറുകൾ പെപ്പിൽ നിന്ന് വലിച്ചൂരി എടുക്കുകയും വെൽഡിങ് സെറ്റുകളുടെ കേബിളുകൾ കട്ട് ചെയ്ത് എടുക്കുകയും ചെയ്യുന്നത് വ്യാപാമാണ്. കഴിഞ്ഞ ആഴ്ച നടക്കാവ് അരിബശ്ശേരി അജ്മലിന്‍റെ നിർമാണം നടക്കുന്ന വീട്ടിൽ നിന്ന് മോഷണം പോയിരുന്നു. അന്ന് തന്നെ മിനിക്കവലയിലെ അബ്ദുൽ ജബ്ബാറിന്‍റെ നിർമാണം നടക്കുന്ന വീട്ടിൽ നിന്നും വയറുകൾ മോഷണം പോയി. നടക്കാവ് നജീബ്, എത്തിയിൽ മുനീർ,…

    read more

  • മാലിന്യകേന്ദ്രം ദുരിതമായി; പ്രതിഷേധവുമായി നാട്ടുകാർ

    മാലിന്യകേന്ദ്രം ദുരിതമായി; പ്രതിഷേധവുമായി നാട്ടുകാർ

    മൂവാറ്റുപുഴ: അസഹ്യമായ ദുർഗന്ധവും കൊതുകും മൂലം ജീവിതം ദുസ്സഹമായതോടെ നഗരസഭയുടെ കീഴിലെ വളക്കുഴിയിലെ മാലിന്യ സംസ്‌കരണ കേന്ദ്രത്തിനു മുന്നിൽ നാട്ടുകാർ പ്രതിഷേധിച്ചു. പ്രശ്നം പരിഹരിച്ചില്ലെങ്കിൽ വ്യാഴാഴ്ച മുതൽ മാലിന്യവുമായി എത്തുന്ന വാഹനങ്ങൾ തടയുമെന്ന് നാട്ടുകാർ മുന്നറിയിപ്പ് നൽകി. ബുധനാഴ്ച രാവിലെ സ്ത്രീകൾ ഉൾപ്പെടെ നാട്ടുകാർ പ്രതിഷേധവുമായി സംസ്‌കരണ കേന്ദ്രത്തിൽ എത്തുകയായിരുന്നു. മൂന്ന് ദിവസമായി അസഹ്യമായ ദുർഗന്ധമാണ് ഇവിടെ നിന്ന് ഉയരുന്നത്. അശാസ്ത്രീയമായ മാലിന്യ സംസ്കരണ മൂലം ജൈവമാലിന്യങ്ങൾ ചീഞ്ഞുനാറുകയാണ്. ഈച്ചയും കൊതുകും വ്യാപിച്ചത് സമീപവാസികളുടെ ജീവിതം ദുസ്സഹമാക്കി.…

    read more

  • തമിഴ്നാട് സ്വദേശിയിൽനിന്ന് രണ്ടരലക്ഷം തട്ടിയവർ പിടിയിൽ

    തമിഴ്നാട് സ്വദേശിയിൽനിന്ന് രണ്ടരലക്ഷം തട്ടിയവർ പിടിയിൽ

    കാക്കനാട്: മുംബൈ പൊലീസെന്ന് തെറ്റിദ്ധരിപ്പിച്ച് തമിഴ്നാട് സ്വദേശിയിൽനിന്ന് രണ്ടര ലക്ഷം രൂപ തട്ടിയെടുത്തവരെ ഇൻഫോപാർക്ക് പൊലീസ് പിടികൂടി. മലപ്പുറം സ്വദേശികളായ പുത്തൻപുരക്കൽ പി.എസ്. അമീർ (24), കുണ്ടാനിയിൽ മുഹമ്മദ് നിഷാം (20), കരുഞ്ഞാട്ടെകയിൽ മുഹമ്മദ് അജ്മൽ (22), മമ്മാശ്രയില്ലത്ത് ഹസ്നുൽ മിജ്വാദ് (24) എന്നിവരാണ് പിടിയിലായത്. കാക്കനാട് ഇടച്ചിറയിലെ ഫ്ലാറ്റിൽ താമസിക്കുന്ന തമിഴ്നാട് സ്വദേശി ഹെൻറി ജെസ്സസ്സിന്‍റെ (37) ഫോണിലേക്ക് മുംബൈ പൊലീസിൽനിന്നാണ് വിളിക്കുന്നതെന്നുപറഞ്ഞ് അക്കൗണ്ടിൽനിന്ന് 2,64,000 രൂപ തട്ടിയെടുക്കുകയായിരുന്നു. പരാതിക്കാരന്‍റെ ഫോണിൽനിന്ന് നിയമവിരുദ്ധമായ മെസേജുകൾ അയച്ചിട്ടുണ്ടെന്നും…

    read more

  • ഓൺലൈൻ ട്രേഡിങ്; വീട്ടമ്മയിൽ നിന്ന് ഒന്നേകാൽ കോടി തട്ടിയ കേസിലെ പ്രധാന പ്രതി പിടിയിൽ

    ഓൺലൈൻ ട്രേഡിങ്; വീട്ടമ്മയിൽ നിന്ന് ഒന്നേകാൽ കോടി തട്ടിയ കേസിലെ പ്രധാന പ്രതി പിടിയിൽ

    ആലുവ: ഓൺലൈൻ ട്രേഡിങ്ങിലൂടെ ലക്ഷങ്ങൾ ലാഭം വാഗ്ദാനംചെയ്ത് വീട്ടമ്മയിൽനിന്ന് ഒന്നേകാൽ കോടിയോളം രൂപ തട്ടിയ കേസിൽ പ്രധാന പ്രതി പിടിയിൽ. ഗുജറാത്ത് അഹമ്മദാബാദ് ചാമുണ്ഡനഗറിൽ വിജയ് സോൻഖറിനെയാണ് (27) റൂറൽ ജില്ല സി ബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ആലുവ സ്വദേശിനിക്കാണ് പണം നഷ്ടമായത്. സമൂഹമാധ്യമങ്ങൾ വഴിയാണ് വീട്ടമ്മ ഓൺലൈൻ ട്രേഡിങ് സംഘത്തെ പരിചയപ്പെട്ടത്. നിക്ഷേപത്തിന് വൻ ലാഭമാണ് വാഗ്ദാനം ചെയ്തത്. ഇതിൽ വിശ്വസിച്ച ഇവർ ആദ്യം കുറച്ച് തുക നിക്ഷേപിച്ചു. വീട്ടമ്മയെ കെണിയിൽ വീഴിക്കുന്നതിനായി ലാഭമെന്ന് പറഞ്ഞ്…

    read more

  • പര്യത്ത് കോളനി: വീണ്ടും കുടിയൊഴിപ്പിക്കാൻ നീക്കം

    പര്യത്ത് കോളനി: വീണ്ടും കുടിയൊഴിപ്പിക്കാൻ നീക്കം

    കിഴക്കമ്പലം: മലയിടംതുരുത്ത് നടക്കാവ് പര്യത്ത് കോളനിയിൽ വീണ്ടും കുടിയൊഴിപ്പിക്കാൻ നീക്കം. പെരുമ്പാവൂർ മുൻസിഫ് കോടതി നൽകിയ സ്റ്റേ ബുധനാഴ്ച അവസാനിച്ചതോടെയാണ് കുടികൊഴിപ്പിക്കാനുള്ള നീക്കം ശക്തമായത്. ഒരു വർഷം മുമ്പ് സുപ്രീം കോടതി ഉത്തരവിനെ തുടർന്ന് അഡ്വക്കറ്റ് കമീഷൻ ജയപാലിന്റെ നേതൃത്വത്തിൽ താലൂക്ക് സർവയർ ഉൾപ്പെടെ എത്തി കോളനി പൊളിക്കാൻ ശ്രമിച്ചെങ്കിലും ശക്തമായ പ്രതിഷേധത്തെ തുടർന്ന് ഇവരുടെ പുനരധിവാസത്തിന് നാല് ദിവസം സമയം കൊടുക്കുകയായിരുന്നു. തുടർന്ന് കോളനി നിവാസികൾ പെരുമ്പാവൂർ മുൻസിഫ് കോടതിയിൽ നിന്ന് താൽക്കാലികമായി സ്റ്റേ വാങ്ങിയിരുന്നു.…

    read more

  • ദുരിതത്തിന് വിരാമം; ബിഗ് ബെൻ ഹൗസ് കെട്ടിടത്തിലെ ആറ് കുടുംബങ്ങൾക്ക് ഇന്ന് താക്കോൽ കൈമാറും

    ദുരിതത്തിന് വിരാമം; ബിഗ് ബെൻ ഹൗസ് കെട്ടിടത്തിലെ ആറ് കുടുംബങ്ങൾക്ക് ഇന്ന് താക്കോൽ കൈമാറും

    മട്ടാഞ്ചേരി: കോമ്പാറമുക്ക് ബിഗ് ബെൻ ഹൗസ് കെട്ടിടത്തിലെ താമസക്കാരുടെദുരിത ജീവിതത്തിന് പരിഹാരം. ആറ് കുടുംബങ്ങൾക്കുള്ള താക്കോൽ ബുധനാഴ്ച കൈമാറും. വൈകീട്ട് നാലരക്ക് എ.ഡി.ജി.പി പി. വിജയനാണ് കുടുംബങ്ങൾക്ക് താക്കോൽ കൈമാറുന്നത്. ഏറെ പൗരാണികമായ ബിഗ് ബെൻ ഹൗസ് കെട്ടിടം അപകടാവസ്ഥയിലായതോടെ ഇവിടെ താമസിച്ചിരുന്ന കുടുംബങ്ങൾ മട്ടാഞ്ചേരി കമ്യൂണിറ്റി ഹാളിലാണ് കഴിഞ്ഞ മൂന്ന് വർഷമായി കഴിഞ്ഞ് വരുന്നത്. ഇവിടെ ദുരിത പൂർണമായ അവസ്ഥയിലാണ് ഇവർ ദിവസങ്ങൾ കഴിച്ചുകൂട്ടിയിരുന്നത്. ബിഗ്ബെൻ ഹൗസ് കെട്ടിടത്തിന്‍റെ ദുരവസ്ഥ കണക്കിലെടുത്ത് കൊച്ചി നഗരസഭയാണ് ഇവരെ…

    read more

  • സുരക്ഷയൊരുക്കാതെ ഓട നിർമാണം; കൊച്ചി-ധനുഷ്കോടി റോഡിൽ അപകടം പെരുകുന്നു

    സുരക്ഷയൊരുക്കാതെ ഓട നിർമാണം; കൊച്ചി-ധനുഷ്കോടി റോഡിൽ അപകടം പെരുകുന്നു

    മൂവാറ്റുപുഴ: നവീകരണ പ്രവർത്തനങ്ങളുടെ പേരിൽ തകർന്നു കിടക്കുന്ന കൊച്ചി – ധനുഷ്കോടി റോഡിൽ അപകടങ്ങൾ തുടർക്കഥയായി മാറുന്നു. തിങ്കളാഴ്ച രാത്രി 11.30ഓടെ മൂവാറ്റുപുഴ കടാതി പാലത്തിന് സമീപം സ്കൂട്ടറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടമാണ് ഒടുവിലത്തേത്. സംഭവത്തിൽ അമ്പലംപടി സ്വദേശിയായ യുവാവ് മരിച്ചു. ഗുരുതര പരിക്കേറ്റ സഹയാത്രികൻ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. തിരക്കേറിയ റോഡിലൂടെയുള്ള രാത്രിയാത്ര യാത്രക്കാരുടെ ജീവനു ഭീഷണിയായി മാറിയിട്ട് നാളുകളായി. മാസങ്ങൾക്ക് മുമ്പ് ആരംഭിച്ച നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി റോഡരികിലെ ഓട നിർമാണമാണ് ഇപ്പോൾ…

    read more

  • ജില്ലയിലെ ആദ്യ ഹരിത ടൂറിസ്റ്റ് കേന്ദ്രമാകാനൊരുങ്ങി പാണിയേലി പോര്

    ജില്ലയിലെ ആദ്യ ഹരിത ടൂറിസ്റ്റ് കേന്ദ്രമാകാനൊരുങ്ങി പാണിയേലി പോര്

    പെരുമ്പാവൂര്‍: ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ ജില്ലയിലെ ആദ്യ മാതൃക ഹരിത ടൂറിസം കേന്ദ്രമാകുകയാണ് പാണിയേലി പോര്. മാലിന്യ സംസ്‌കരണം, ഒറ്റത്തവണ ഉപയോഗിക്കുന്ന ഉല്‍പ്പന്നങ്ങളുടെ കര്‍ശനമായ നിരോധനം നടപ്പാക്കല്‍, ബദല്‍ സംവിധാനം ഏര്‍പ്പെടുത്തല്‍, ടോയ്‌ലറ്റ് സംവിധാനവും ദ്രവ മാലിന്യ സംസ്‌കരണവും കുറ്റമറ്റതാക്കല്‍, എം.സി.എഫ്, മിനി എം.സി.എഫുകള്‍, ബോട്ടില്‍ ബൂത്തുകള്‍ സ്ഥാപിക്കല്‍, സെക്യൂരിറ്റി കാമറകള്‍ സ്ഥാപിക്കല്‍ തുടങ്ങിയ സംവിധാനങ്ങള്‍ ഉറപ്പുവരുത്തികൊണ്ടാണ് ഹരിത ടൂറിസ്റ്റ് കേന്ദ്രമാകുന്നത്. പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മെഗാ ക്ലീന്‍ ഡ്രൈവ് സംഘടിപ്പിച്ചു. വേങ്ങൂര്‍ പഞ്ചായത്ത് നേതൃത്വത്തില്‍ ഹരിതകേരളം മിഷന്‍,…

    read more

  • ഓഫിസിൽ അതിക്രമിച്ചു കയറി ജീവനക്കാരെ മർദിച്ചവർ അറസ്റ്റിൽ

    ഓഫിസിൽ അതിക്രമിച്ചു കയറി ജീവനക്കാരെ മർദിച്ചവർ അറസ്റ്റിൽ

    കൊച്ചി: വല്ലാർപാടം എംപെയർ കണ്ടയ്നർ യാർഡ് ഓഫിസിൽ അതിക്രമിച്ച് കയറി ജീവനക്കാരെ ക്രൂരമായി മർദിച്ച സംഭവത്തിൽ പ്രതികൾ അറസ്റ്റിൽ. വല്ലാർപാടം ജൂതനടപ്പ് സ്വദേശികളായ വിപിൻ (41, രാഹുൽ (31) എന്നിവരെയാണ് മുളവുകാട് പൊലീസ് പിടികൂടിയത്. ശനിയാഴ്ച രാത്രി 10.30ഓടെയാണ് സംഭവം. ഓഫിസിലെ ജീവനക്കാരായ തിരുവനന്തപുരം സ്വദേശി ഫിലോ പി. സാം, മട്ടാഞ്ചേരി സ്വദേശി ഇല്യാസ്, ഞാറക്കൽ സ്വദേശി ശ്രീരാജ് എന്നിവർക്കാണ് മർദനമേറ്റത്. മുളവുകാട് പൊലീസ് സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതികളെ തിരിച്ചറിയുകയായിരുന്നു. മുളവുകാട് പൊലീസ് ഇൻസ്പെക്ടർ ശ്യാംകുമാറിന്‍റെ…

    read more