Ernakulam News

  • സർക്കാറിന്‍റെ കനിവിനായി 
കാതോർത്ത്

    സർക്കാറിന്‍റെ കനിവിനായി കാതോർത്ത്

    കൊച്ചി: നാശത്തിലേക്ക് കൂപ്പുകുത്തിയ കമ്പനി പഴയതുപോലെ കർഷക ഭരണസമിതിക്ക് തിരിച്ചു നൽകണമെന്നാവശ്യപ്പെട്ട് 2016ൽ പുതിയ സർക്കാർ അധികാരത്തിൽ വന്നയുടൻ കർഷക പ്രതിനിധികൾ നിവേദനവുമായെത്തി. കൃഷി മന്ത്രിയായിരുന്ന വി.എസ്. സുനിൽകുമാർ ഇതിന് അനുകൂലമായിരുന്നു. പലവട്ടം യോഗം വിളിച്ചുചേർത്തു. എന്നാൽ, സർക്കാർ ഉത്തരവ് വഴി ഒരിക്കൽ ഏറ്റെടുത്ത കമ്പനി വീണ്ടും തിരിച്ചുനൽകാൻ നിയമപരമായ നൂലാമാലകളുണ്ടെന്ന് ചൂണ്ടിക്കാട്ടി ഉദ്യോഗസ്ഥർ എതിരു നിന്നതോടെ നീക്കം പാളി. ഇതിനിടയിൽ കമ്പനി നഷ്ടത്തിലേക്ക് കൂപ്പുകുത്തിക്കൊണ്ടിരുന്നു. പ്രളയവും കോവിഡും സ്ഥിതി രൂക്ഷമാക്കി. ശമ്പളമടക്കം മുടങ്ങിയതോടെ ഡി.വൈ.എഫ്.ഐ അടക്കം…

    read more

  • തെരുവുനായുടെ ആക്രമണത്തിനിരയായ വീട്ടമ്മ ദുരിതത്തിൽ

    തെരുവുനായുടെ ആക്രമണത്തിനിരയായ വീട്ടമ്മ ദുരിതത്തിൽ

    ആലുവ: തെരുവുനായുടെ ആക്രമണത്തിന് ഇരയായ ചുണങ്ങംവേലി സ്വദേശിനി സലോമിയും കുടുംബവും ദുരിതത്തിൽ. ജൂലൈ 14നാണ് സലോമിയെ തെരുവുനായ് കടിച്ചത്. രണ്ടുതവണ സർജറിക്ക് വിധേയയായ സലോമിയുടെ തുടയിലെ മുറിവിൽ നിന്ന് പഴുപ്പ് വന്നുകൊണ്ടിരിക്കുകയാണ്. എടത്തല നാലാം വാർഡിലെ നാല് സെൻറ് കോളനിയിൽ പെയിൻറിങ് തൊഴിലാളിയായിരുന്ന അനാരോഗ്യവാനായ ഭർത്താവ് സ്റ്റാലിനും വിദ്യാർഥിയായ ഇളയ മകനോടുമൊപ്പമാണ് സലോമി കഴിയുന്നത്. മുതിർന്ന രണ്ടു പെൺമക്കളെ വിവാഹം കഴിപ്പിച്ചയച്ചതിന്‍റെ ബാധ്യത വീട്ടാൻ പെടാപ്പാട് പെടുന്നതിനിടയിലായിരുന്നു ഈ ദുരന്തം. പഞ്ചായത്ത് അംഗം എൻ.എച്ച്. ഷബീറിന്‍റെ ഇടപെടലിൽ…

    read more

  • ടൗൺ റോഡ് വികസനം വേഗത്തിലാക്കുമെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്

    ടൗൺ റോഡ് വികസനം വേഗത്തിലാക്കുമെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്

    മൂവാറ്റുപുഴ: കാലാവധി കഴിഞ്ഞിട്ടും നിർമാണപ്രവർത്തനങ്ങൾ ഇഴഞ്ഞുനീങ്ങുന്ന മൂവാറ്റുപുഴ നഗരറോഡ് വികസനം വേഗത്തിലാക്കാൻ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നഗരവികസന ജനകീയ സമിതി ഭാരവാഹികളുമായി തിരുവനന്തപുരത്ത് നടത്തിയ കൂടിക്കാഴ്ചയിലാണ് മുഖ്യമന്ത്രി ഉറപ്പ് നൽകിയത്. റോഡ് നവീകരണം വേഗത്തിൽ പൂർത്തിയാക്കണമെന്നാവശ്യപ്പെട്ട് ജനകീയ സമിതി ഭീമഹരജി മുഖ്യമന്ത്രിക്ക് കൈമാറി. ജനകീയ സമിതിക്കുവേണ്ടി പ്രസിഡന്‍റ് അജ്മൽ ചക്കുങ്ങൽ, എസ്. മോഹൻദാസ്, പ്രമോദ്കുമാർ മംഗലത്ത്, സുർജിത് എസ്തോസ്, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല പ്രസിഡന്‍റ് പി.സി. ജേക്കബ്, കേരള ബാങ്ക് ചെയർമാനും…

    read more

  • പര്യത്ത് കോളനി കുടിയൊഴിപ്പിക്കൽ; ഒക്ടോബർ ഒന്നുവരെ സ്റ്റേ

    പര്യത്ത് കോളനി കുടിയൊഴിപ്പിക്കൽ; ഒക്ടോബർ ഒന്നുവരെ സ്റ്റേ

    കിഴക്കമ്പലം: മലയിടംതുരുത്ത് നടക്കാവ് പര്യത്ത് കോളനി കുടിയൊഴിപ്പിക്കൽ നീക്കം പെരുമ്പാവൂർ മുൻസിഫ് കോടതി ഒക്ടോബർ ഒന്നുവരെ സ്റ്റേ ചെയ്തു. ഭൂമിയുടെ അവകാശിയായ മരിച്ച ലീലയുടെ മക്കളെ വ്യാഴാഴ്ച കോളനി പൊളിച്ചുനീക്കുമെന്ന വിവരം അറിയിച്ചിരുന്നില്ല. ഇത് ചൂണ്ടിക്കാട്ടിയതിനെത്തുടർന്നാണ് ഒക്ടോബർ ഒന്നിലേക്ക് കേസ് മാറ്റിയത്. ഒരുവർഷം മുമ്പ് സുപ്രീംകോടതി ഉത്തരവിനെ തുടർന്ന് കമീഷൻ ജയപാലിന്റെ നേതൃത്വത്തിൽ കോളനി പൊളിക്കാൻ ശ്രമിച്ചെങ്കിലും ശക്തമായ പ്രതിഷേധത്തെതുടർന്ന് ഇവരുടെ പുനരധിവാസത്തിന് നാലുദിവസം സമയം കൊടുത്തിരുന്നു. തുടർന്ന് കോളനി നിവാസികൾ പെരുമ്പാവൂർ മുൻസിഫ് കോടതിയിൽനിന്ന് താൽക്കാലിക…

    read more

  • കണ്ടു… ഇഷ്ടപ്പെട്ടു… എടുക്കുന്നു…

    കണ്ടു… ഇഷ്ടപ്പെട്ടു… എടുക്കുന്നു…

    ആലങ്ങാട്: വീടുവീടാന്തരം കയറി സാമ്പത്തികസഹായം തേടുന്ന വയോധികൻ വീടിന്റെ മുന്നിലിരുന്ന സൈക്കിളുമായി കടന്നു. പാനായിക്കുളം പുതിയറോഡിൽ പെരിയാർവാലി കനാലിന് സമീപമുള്ള കൊച്ചുപറമ്പിൽ നൗഷാദിന്റെ വീട്ടിലിരുന്ന സൈക്കിളുമായാണ് കടന്നുകളഞ്ഞത്. വ്യാഴാഴ്ച രാവിലെ 11ഓടെയാണ് സംഭവം. നൗഷാദിന്റെ മകൾക്കായി അഞ്ചുമാസം മുമ്പാണ് സൈക്കിൾ വാങ്ങിയത്. സംഭവം സമീപത്തെ വീട്ടമ്മ കണ്ട് ചോദിച്ചെങ്കിലും ഇയാൾ അവ്യക്തമായ മറുപടി പറഞ്ഞ് സൈക്കിളിൽ നീങ്ങി. വൃത്തിയായി വസ്ത്രം ധരിച്ചതിനാൽ ഇയാൾ വീട്ടുകാരുടെ പരിചയക്കാരായ ആരെങ്കിലുമായിരിക്കുമെന്ന് കരുതി. സൈക്കിൾ കാണാതായതിനെത്തുടർന്ന് അന്വേഷണം നടത്തിയപ്പോഴാണ് നേരത്തേ സൈക്കിൾ…

    read more

  • അനാഥരുടെ അഭയകേന്ദ്രമായി വഴിയോര കച്ചവടക്കാരുടെ പുനരധിവാസ കേന്ദ്രം

    അനാഥരുടെ അഭയകേന്ദ്രമായി വഴിയോര കച്ചവടക്കാരുടെ പുനരധിവാസ കേന്ദ്രം

    പറവൂർ: വഴിയോര കച്ചവടക്കാരുടെ പുനരധിവാസത്തിനായി സംസ്ഥാനത്ത് ആദ്യമായി പറവൂർ നഗരസഭ ആരംഭിച്ച മുസിരിസ് ബസാർ കച്ചവടക്കാരും നഗരസഭയും ഉപേഷിച്ചതോടെ അനാഥരായ ഒരു കൂട്ടം ആളുകൾ കയ്യേറി താമസമുറപ്പിച്ചു. സ്വകാര്യ ബസ് സ്റ്റാന്‍റിന് വടക്കുവശമുള്ള മുസിരിസ് ബസാർ വർഷങ്ങളായി പ്രവർത്തിക്കാതെ കിടക്കുകയാണ്. വീടുകളിൽ നിന്നും പുറംതള്ളപ്പെട്ടവരും സ്വയം ഇറങ്ങിപ്പോന്നവരുമായ ചിലരാണ് ഇവിടെ താമസമാക്കിയിരിക്കുന്നത്. ദേശീയ നഗര ഉപജീവന മിഷന്‍റെ ധന സഹായത്തോടെയാണ് നഗരസഭ 32 ലക്ഷത്തോളം രൂപ ചെലവഴിച്ച് മുസിരിസ് ബസാർ നിർമിച്ചത്. തെരഞ്ഞെടുക്കപ്പെട്ട 24 വഴിയോര കച്ചവടക്കാർക്ക്…

    read more

  • നിർമാണം നടക്കുന്ന വീടുകളിൽ വ്യാപക മോഷണം

    നിർമാണം നടക്കുന്ന വീടുകളിൽ വ്യാപക മോഷണം

    കിഴക്കമ്പലം: ചെമ്പറക്കി നടക്കാവ്, പുക്കാട്ടുപടി, പെരുമ്പാവൂർ മിനിക്കവല ഭാഗങ്ങളിൽ നിർമാണം നടക്കുന്ന വീടുകളിൽ മോഷണം വ്യാപകമാവുന്നു. വയറുകളാണ് മോഷണം പോകുന്നത്. വയറുകൾ പെപ്പിൽ നിന്ന് വലിച്ചൂരി എടുക്കുകയും വെൽഡിങ് സെറ്റുകളുടെ കേബിളുകൾ കട്ട് ചെയ്ത് എടുക്കുകയും ചെയ്യുന്നത് വ്യാപാമാണ്. കഴിഞ്ഞ ആഴ്ച നടക്കാവ് അരിബശ്ശേരി അജ്മലിന്‍റെ നിർമാണം നടക്കുന്ന വീട്ടിൽ നിന്ന് മോഷണം പോയിരുന്നു. അന്ന് തന്നെ മിനിക്കവലയിലെ അബ്ദുൽ ജബ്ബാറിന്‍റെ നിർമാണം നടക്കുന്ന വീട്ടിൽ നിന്നും വയറുകൾ മോഷണം പോയി. നടക്കാവ് നജീബ്, എത്തിയിൽ മുനീർ,…

    read more

  • മാലിന്യകേന്ദ്രം ദുരിതമായി; പ്രതിഷേധവുമായി നാട്ടുകാർ

    മാലിന്യകേന്ദ്രം ദുരിതമായി; പ്രതിഷേധവുമായി നാട്ടുകാർ

    മൂവാറ്റുപുഴ: അസഹ്യമായ ദുർഗന്ധവും കൊതുകും മൂലം ജീവിതം ദുസ്സഹമായതോടെ നഗരസഭയുടെ കീഴിലെ വളക്കുഴിയിലെ മാലിന്യ സംസ്‌കരണ കേന്ദ്രത്തിനു മുന്നിൽ നാട്ടുകാർ പ്രതിഷേധിച്ചു. പ്രശ്നം പരിഹരിച്ചില്ലെങ്കിൽ വ്യാഴാഴ്ച മുതൽ മാലിന്യവുമായി എത്തുന്ന വാഹനങ്ങൾ തടയുമെന്ന് നാട്ടുകാർ മുന്നറിയിപ്പ് നൽകി. ബുധനാഴ്ച രാവിലെ സ്ത്രീകൾ ഉൾപ്പെടെ നാട്ടുകാർ പ്രതിഷേധവുമായി സംസ്‌കരണ കേന്ദ്രത്തിൽ എത്തുകയായിരുന്നു. മൂന്ന് ദിവസമായി അസഹ്യമായ ദുർഗന്ധമാണ് ഇവിടെ നിന്ന് ഉയരുന്നത്. അശാസ്ത്രീയമായ മാലിന്യ സംസ്കരണ മൂലം ജൈവമാലിന്യങ്ങൾ ചീഞ്ഞുനാറുകയാണ്. ഈച്ചയും കൊതുകും വ്യാപിച്ചത് സമീപവാസികളുടെ ജീവിതം ദുസ്സഹമാക്കി.…

    read more

  • തമിഴ്നാട് സ്വദേശിയിൽനിന്ന് രണ്ടരലക്ഷം തട്ടിയവർ പിടിയിൽ

    തമിഴ്നാട് സ്വദേശിയിൽനിന്ന് രണ്ടരലക്ഷം തട്ടിയവർ പിടിയിൽ

    കാക്കനാട്: മുംബൈ പൊലീസെന്ന് തെറ്റിദ്ധരിപ്പിച്ച് തമിഴ്നാട് സ്വദേശിയിൽനിന്ന് രണ്ടര ലക്ഷം രൂപ തട്ടിയെടുത്തവരെ ഇൻഫോപാർക്ക് പൊലീസ് പിടികൂടി. മലപ്പുറം സ്വദേശികളായ പുത്തൻപുരക്കൽ പി.എസ്. അമീർ (24), കുണ്ടാനിയിൽ മുഹമ്മദ് നിഷാം (20), കരുഞ്ഞാട്ടെകയിൽ മുഹമ്മദ് അജ്മൽ (22), മമ്മാശ്രയില്ലത്ത് ഹസ്നുൽ മിജ്വാദ് (24) എന്നിവരാണ് പിടിയിലായത്. കാക്കനാട് ഇടച്ചിറയിലെ ഫ്ലാറ്റിൽ താമസിക്കുന്ന തമിഴ്നാട് സ്വദേശി ഹെൻറി ജെസ്സസ്സിന്‍റെ (37) ഫോണിലേക്ക് മുംബൈ പൊലീസിൽനിന്നാണ് വിളിക്കുന്നതെന്നുപറഞ്ഞ് അക്കൗണ്ടിൽനിന്ന് 2,64,000 രൂപ തട്ടിയെടുക്കുകയായിരുന്നു. പരാതിക്കാരന്‍റെ ഫോണിൽനിന്ന് നിയമവിരുദ്ധമായ മെസേജുകൾ അയച്ചിട്ടുണ്ടെന്നും…

    read more

  • ഓൺലൈൻ ട്രേഡിങ്; വീട്ടമ്മയിൽ നിന്ന് ഒന്നേകാൽ കോടി തട്ടിയ കേസിലെ പ്രധാന പ്രതി പിടിയിൽ

    ഓൺലൈൻ ട്രേഡിങ്; വീട്ടമ്മയിൽ നിന്ന് ഒന്നേകാൽ കോടി തട്ടിയ കേസിലെ പ്രധാന പ്രതി പിടിയിൽ

    ആലുവ: ഓൺലൈൻ ട്രേഡിങ്ങിലൂടെ ലക്ഷങ്ങൾ ലാഭം വാഗ്ദാനംചെയ്ത് വീട്ടമ്മയിൽനിന്ന് ഒന്നേകാൽ കോടിയോളം രൂപ തട്ടിയ കേസിൽ പ്രധാന പ്രതി പിടിയിൽ. ഗുജറാത്ത് അഹമ്മദാബാദ് ചാമുണ്ഡനഗറിൽ വിജയ് സോൻഖറിനെയാണ് (27) റൂറൽ ജില്ല സി ബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ആലുവ സ്വദേശിനിക്കാണ് പണം നഷ്ടമായത്. സമൂഹമാധ്യമങ്ങൾ വഴിയാണ് വീട്ടമ്മ ഓൺലൈൻ ട്രേഡിങ് സംഘത്തെ പരിചയപ്പെട്ടത്. നിക്ഷേപത്തിന് വൻ ലാഭമാണ് വാഗ്ദാനം ചെയ്തത്. ഇതിൽ വിശ്വസിച്ച ഇവർ ആദ്യം കുറച്ച് തുക നിക്ഷേപിച്ചു. വീട്ടമ്മയെ കെണിയിൽ വീഴിക്കുന്നതിനായി ലാഭമെന്ന് പറഞ്ഞ്…

    read more