Ernakulam News

  • അങ്കമാലി നഗരസഭ ആരോഗ്യവിഭാഗത്തിന്‍റെ അനാസ്ഥ; മാലിന്യമലയായി പ്ലാസ്റ്റിക് അവശിഷ്ടങ്ങൾ

    അങ്കമാലി നഗരസഭ ആരോഗ്യവിഭാഗത്തിന്‍റെ അനാസ്ഥ; മാലിന്യമലയായി പ്ലാസ്റ്റിക് അവശിഷ്ടങ്ങൾ

    അങ്കമാലി: നഗരസഭയുടെ പഴയ കാര്യാലയത്തിന് സമീപം കുമിഞ്ഞുകൂടുന്ന പ്ലാസ്റ്റിക് മാലിന്യം ദുരിതമാകുന്നു. ഹരിത കർമസേന ശേഖരിക്കുന്ന ഇവ സംഭരിക്കാൻ ഇടമില്ലാതെ വന്നതോടെ കെട്ടിടത്തിന് മുകളിലും താഴെയും പരിസരത്തും നിരന്നിരിക്കുകയാണ്. പട്ടണത്തിലെ സമീപവാർഡുകളിലും ഇത്തരം അവസ്ഥ രൂക്ഷമാണ്. ആക്രി പെറുക്കുന്നവർ ആവശ്യമുള്ളതെടുത്ത് ബാക്കി അലക്ഷ്യമായി ഉപേക്ഷിച്ച് പോകുന്നു. ഇവ കാക്ക കൊത്തി ജലാശയങ്ങൾ മലിനമാക്കുകയും ചെയ്യുന്നു. കൊതുക് വ്യാപനത്തിനും പകർച്ചവ്യാധികൾക്കുമെതിരെ നഗരസഭയും താലൂക്ക്ആശുപത്രിയും ബോധവത്കരണം അരങ്ങു തകർക്കുമ്പോഴാണ് ഈ പിടിപ്പുകേട്. അതേസമയം, നഗരസഭയിലെ ആരോഗ്യവിഭാഗത്തിന്‍റെ അനാസ്ഥയാണ് പ്രശ്നങ്ങൾ സൃഷ്ടിച്ചിരിക്കുന്നതെന്നാണ്…

    read more

  • പരിപാടികൾ റദ്ദാകുന്നു; കാലിടറി സ്റ്റേജ് കലാകാരന്മാർ

    പരിപാടികൾ റദ്ദാകുന്നു; കാലിടറി സ്റ്റേജ് കലാകാരന്മാർ

    കൊച്ചി: ഓണാഘോഷവുമായി ബന്ധപ്പെട്ട ആശയക്കുഴപ്പം സ്റ്റേജ് കലാകാരന്മാരെ പ്രതിസന്ധിയിലാക്കുന്നു.വയനാട് ദുരന്തത്തിന്‍റെ പശ്ചാത്തലത്തിൽ ഓണാഘോഷം ഒഴിവാക്കിയതായി സർക്കാർ അറിയിച്ചതിന് പിന്നാലെ പുറമെനിന്ന്  മുൻകൂട്ടി പ്രഖ്യാപിച്ച പല പരിപാടികളും റദ്ദാകുന്നതാണ് ഇവരെ പ്രയാസത്തിലാക്കുന്നത്. സർക്കാർ നടത്തുന്ന ആഘോഷ പരിപാടികളാണ് ഒഴിവാക്കാൻ തീരുമാനിച്ചതെങ്കിലും ഭൂരിഭാഗം ക്ലബുകളും സംഘടനകളും അവരുടെ ആഘോഷങ്ങളും ഉപേക്ഷിക്കുകയാണ്. ഓണത്തിനായി ബുക്ക് ചെയ്ത 80 ശതമാനം പരിപാടികളും റദ്ദായതായി കലാകാരന്മാർ ചൂണ്ടിക്കാട്ടുന്നു. സംസ്ഥാനത്ത് മുപ്പതിനായിരത്തോളം സ്റ്റേജ് കലാകാരന്മാരും അത്രതന്നെ അനുബന്ധ കലാകാരന്മാരും ഉണ്ട്. ഓണക്കാലത്ത് സർക്കാരിന്‍റെ ആഘോഷ…

    read more

  • മെഡിക്കല്‍ വാല്യൂ ടൂറിസം സാധ്യമാക്കുമെന്ന് ആരോഗ്യ ഉച്ചകോടി; പ്രതിമാസം 100 കോടി വരുമാനം

    മെഡിക്കല്‍ വാല്യൂ ടൂറിസം സാധ്യമാക്കുമെന്ന് ആരോഗ്യ ഉച്ചകോടി; പ്രതിമാസം 100 കോടി വരുമാനം

    കൊച്ചി: സംസ്ഥാനത്തെ മെഡിക്കല്‍ വാല്യൂ ടൂറിസത്തില്‍നിന്ന് പ്രതിമാസം 100 കോടി വരുമാനം ഉണ്ടാക്കാന്‍ ആധുനിക ആരോഗ്യ മേഖലക്ക് കഴിയുമെന്ന് ആരോഗ്യ ഉച്ചകോടിയില്‍ വിദഗ്ധര്‍. കേരളത്തിലെ ആധുനിക ആരോഗ്യമേഖല ഇപ്പോള്‍ മെഡിക്കല്‍ വാല്യൂ സഞ്ചാരികളില്‍നിന്ന് പ്രതിമാസം ഏകദേശം 30-40 കോടി നേടുന്നുണ്ടെന്ന് 11ാമത് കേരള ഹെല്‍ത്ത് ടൂറിസം സമ്മേളനത്തിലും ആറാമത് ആഗോള ആയുര്‍വേദ ഉച്ചകോടിയിലും വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. മെഡിക്കല്‍ വാല്യൂ സഞ്ചാരികളെ ആകര്‍ഷിക്കാൻ മിഡില്‍ ഈസ്റ്റ് മേഖലയുമായുള്ള ബന്ധം കൂടുതല്‍ വര്‍ധിപ്പിക്കണമെന്ന് കോഴിക്കോട് ആസ്ഥാനമായ മെയ്ത്ര ഹോസ്പിറ്റല്‍ ചീഫ്…

    read more

  • ഇടിച്ചിറ തോട് നാശത്തിന്റെ വക്കിൽ

    ഇടിച്ചിറ തോട് നാശത്തിന്റെ വക്കിൽ

    കാക്കനാട്: വർഷങ്ങൾക്ക് മുമ്പ് നാടിനെ ജലസമൃദ്ധമാക്കിയിരുന്ന കാക്കനാട് ഇടിച്ചിറ തോട് നാശത്തിന്റെ വക്കിൽ. സ്മാർട്ട് സിറ്റിയുടെയും ഇൻഫോ പാർക്കിന്റെയും സമീപത്തുകൂടി കടമ്പ്രയാറിലേക്കെത്തുന്ന പ്രധാന കൈവഴിയായ ഇത് മാലിന്യം നിറഞ്ഞ് നാശത്തിന്റെ വക്കിലാണ്. പ്രദേശത്തെ കാർഷിക സമ്പന്നതക്കും മത്സ്യ മേഖലക്കും മുതൽക്കൂട്ടായിരുന്ന തോടിൽ മാലിന്യം നിറഞ്ഞെങ്കിലും ബന്ധപ്പെട്ടവർ തിരിഞ്ഞു നോക്കുന്നില്ല. മുൻകാലങ്ങളിൽ ഇവിടെ ചെറുവഞ്ചി സൗകര്യവും ഉണ്ടായിരുന്നു. പ്രദേശത്തെ കർഷകർ അവരുടെ കാർഷിക ഉൽപന്നങ്ങൾ വള്ളങ്ങളിൽ കയറ്റി മറ്റ് സ്ഥലങ്ങളിലേക്ക് എത്തിച്ചിരുന്നതും തോട്ടിലൂടെയാണ്. ഇൻഫോ പാർക്ക്, സ്മാർട്ട് സിറ്റി…

    read more

  • നഗരത്തിലെ മാലിന്യം തള്ളൽ തടയാൻ എന്ത് നടപടി സ്വീകരിച്ചു -ഹൈകോടതി

    നഗരത്തിലെ മാലിന്യം തള്ളൽ തടയാൻ എന്ത് നടപടി സ്വീകരിച്ചു -ഹൈകോടതി

    കൊച്ചി: നഗരത്തിലെ പാതയോരങ്ങളിലെയടക്കം മാലിന്യം തള്ളൽ തടയാൻ അധികൃതർ എന്ത് നടപടി സ്വീകരിച്ചെന്ന് ഹൈകോടതി. വെള്ളക്കെട്ട് നീക്കുന്ന സക‌്ഷൻ കം ജെറ്റിങ് മെഷീനടങ്ങുന്ന 13 വാഹനങ്ങളുണ്ടായിട്ടും നഗരത്തിൽ സ്ഥിതി മാറ്റമില്ലാതെ തുടരുന്നത് എന്തുകൊണ്ടാണെന്നും ജസ്റ്റിസ് ബെച്ചു കുര്യൻ, ജസ്റ്റിസ് പി. ഗോപിനാഥ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് കൊച്ചി കോർപറേഷനോട് ആരാഞ്ഞു. മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട ഹരജി പരിഗണിക്കവെയാണ് ഡിവിഷൻ ബെഞ്ച് ഇക്കാര്യം ആരാഞ്ഞത്. ഒരു വാഹനം മാത്രമാണ് പ്രവർത്തനക്ഷമമെന്നും ബാക്കിയുള്ളവ അറ്റകുറ്റപ്പണിക്ക് കയറ്റിയിരിക്കുകയാണെന്നുമായിരുന്നു കോർപറേഷന്‍റെ മറുപടി. വാഹനങ്ങളുടെ…

    read more

  • സർക്കാറിന്‍റെ കനിവിനായി 
കാതോർത്ത്

    സർക്കാറിന്‍റെ കനിവിനായി കാതോർത്ത്

    കൊച്ചി: നാശത്തിലേക്ക് കൂപ്പുകുത്തിയ കമ്പനി പഴയതുപോലെ കർഷക ഭരണസമിതിക്ക് തിരിച്ചു നൽകണമെന്നാവശ്യപ്പെട്ട് 2016ൽ പുതിയ സർക്കാർ അധികാരത്തിൽ വന്നയുടൻ കർഷക പ്രതിനിധികൾ നിവേദനവുമായെത്തി. കൃഷി മന്ത്രിയായിരുന്ന വി.എസ്. സുനിൽകുമാർ ഇതിന് അനുകൂലമായിരുന്നു. പലവട്ടം യോഗം വിളിച്ചുചേർത്തു. എന്നാൽ, സർക്കാർ ഉത്തരവ് വഴി ഒരിക്കൽ ഏറ്റെടുത്ത കമ്പനി വീണ്ടും തിരിച്ചുനൽകാൻ നിയമപരമായ നൂലാമാലകളുണ്ടെന്ന് ചൂണ്ടിക്കാട്ടി ഉദ്യോഗസ്ഥർ എതിരു നിന്നതോടെ നീക്കം പാളി. ഇതിനിടയിൽ കമ്പനി നഷ്ടത്തിലേക്ക് കൂപ്പുകുത്തിക്കൊണ്ടിരുന്നു. പ്രളയവും കോവിഡും സ്ഥിതി രൂക്ഷമാക്കി. ശമ്പളമടക്കം മുടങ്ങിയതോടെ ഡി.വൈ.എഫ്.ഐ അടക്കം…

    read more

  • തെരുവുനായുടെ ആക്രമണത്തിനിരയായ വീട്ടമ്മ ദുരിതത്തിൽ

    തെരുവുനായുടെ ആക്രമണത്തിനിരയായ വീട്ടമ്മ ദുരിതത്തിൽ

    ആലുവ: തെരുവുനായുടെ ആക്രമണത്തിന് ഇരയായ ചുണങ്ങംവേലി സ്വദേശിനി സലോമിയും കുടുംബവും ദുരിതത്തിൽ. ജൂലൈ 14നാണ് സലോമിയെ തെരുവുനായ് കടിച്ചത്. രണ്ടുതവണ സർജറിക്ക് വിധേയയായ സലോമിയുടെ തുടയിലെ മുറിവിൽ നിന്ന് പഴുപ്പ് വന്നുകൊണ്ടിരിക്കുകയാണ്. എടത്തല നാലാം വാർഡിലെ നാല് സെൻറ് കോളനിയിൽ പെയിൻറിങ് തൊഴിലാളിയായിരുന്ന അനാരോഗ്യവാനായ ഭർത്താവ് സ്റ്റാലിനും വിദ്യാർഥിയായ ഇളയ മകനോടുമൊപ്പമാണ് സലോമി കഴിയുന്നത്. മുതിർന്ന രണ്ടു പെൺമക്കളെ വിവാഹം കഴിപ്പിച്ചയച്ചതിന്‍റെ ബാധ്യത വീട്ടാൻ പെടാപ്പാട് പെടുന്നതിനിടയിലായിരുന്നു ഈ ദുരന്തം. പഞ്ചായത്ത് അംഗം എൻ.എച്ച്. ഷബീറിന്‍റെ ഇടപെടലിൽ…

    read more

  • ടൗൺ റോഡ് വികസനം വേഗത്തിലാക്കുമെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്

    ടൗൺ റോഡ് വികസനം വേഗത്തിലാക്കുമെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്

    മൂവാറ്റുപുഴ: കാലാവധി കഴിഞ്ഞിട്ടും നിർമാണപ്രവർത്തനങ്ങൾ ഇഴഞ്ഞുനീങ്ങുന്ന മൂവാറ്റുപുഴ നഗരറോഡ് വികസനം വേഗത്തിലാക്കാൻ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നഗരവികസന ജനകീയ സമിതി ഭാരവാഹികളുമായി തിരുവനന്തപുരത്ത് നടത്തിയ കൂടിക്കാഴ്ചയിലാണ് മുഖ്യമന്ത്രി ഉറപ്പ് നൽകിയത്. റോഡ് നവീകരണം വേഗത്തിൽ പൂർത്തിയാക്കണമെന്നാവശ്യപ്പെട്ട് ജനകീയ സമിതി ഭീമഹരജി മുഖ്യമന്ത്രിക്ക് കൈമാറി. ജനകീയ സമിതിക്കുവേണ്ടി പ്രസിഡന്‍റ് അജ്മൽ ചക്കുങ്ങൽ, എസ്. മോഹൻദാസ്, പ്രമോദ്കുമാർ മംഗലത്ത്, സുർജിത് എസ്തോസ്, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല പ്രസിഡന്‍റ് പി.സി. ജേക്കബ്, കേരള ബാങ്ക് ചെയർമാനും…

    read more

  • പര്യത്ത് കോളനി കുടിയൊഴിപ്പിക്കൽ; ഒക്ടോബർ ഒന്നുവരെ സ്റ്റേ

    പര്യത്ത് കോളനി കുടിയൊഴിപ്പിക്കൽ; ഒക്ടോബർ ഒന്നുവരെ സ്റ്റേ

    കിഴക്കമ്പലം: മലയിടംതുരുത്ത് നടക്കാവ് പര്യത്ത് കോളനി കുടിയൊഴിപ്പിക്കൽ നീക്കം പെരുമ്പാവൂർ മുൻസിഫ് കോടതി ഒക്ടോബർ ഒന്നുവരെ സ്റ്റേ ചെയ്തു. ഭൂമിയുടെ അവകാശിയായ മരിച്ച ലീലയുടെ മക്കളെ വ്യാഴാഴ്ച കോളനി പൊളിച്ചുനീക്കുമെന്ന വിവരം അറിയിച്ചിരുന്നില്ല. ഇത് ചൂണ്ടിക്കാട്ടിയതിനെത്തുടർന്നാണ് ഒക്ടോബർ ഒന്നിലേക്ക് കേസ് മാറ്റിയത്. ഒരുവർഷം മുമ്പ് സുപ്രീംകോടതി ഉത്തരവിനെ തുടർന്ന് കമീഷൻ ജയപാലിന്റെ നേതൃത്വത്തിൽ കോളനി പൊളിക്കാൻ ശ്രമിച്ചെങ്കിലും ശക്തമായ പ്രതിഷേധത്തെതുടർന്ന് ഇവരുടെ പുനരധിവാസത്തിന് നാലുദിവസം സമയം കൊടുത്തിരുന്നു. തുടർന്ന് കോളനി നിവാസികൾ പെരുമ്പാവൂർ മുൻസിഫ് കോടതിയിൽനിന്ന് താൽക്കാലിക…

    read more

  • കണ്ടു… ഇഷ്ടപ്പെട്ടു… എടുക്കുന്നു…

    കണ്ടു… ഇഷ്ടപ്പെട്ടു… എടുക്കുന്നു…

    ആലങ്ങാട്: വീടുവീടാന്തരം കയറി സാമ്പത്തികസഹായം തേടുന്ന വയോധികൻ വീടിന്റെ മുന്നിലിരുന്ന സൈക്കിളുമായി കടന്നു. പാനായിക്കുളം പുതിയറോഡിൽ പെരിയാർവാലി കനാലിന് സമീപമുള്ള കൊച്ചുപറമ്പിൽ നൗഷാദിന്റെ വീട്ടിലിരുന്ന സൈക്കിളുമായാണ് കടന്നുകളഞ്ഞത്. വ്യാഴാഴ്ച രാവിലെ 11ഓടെയാണ് സംഭവം. നൗഷാദിന്റെ മകൾക്കായി അഞ്ചുമാസം മുമ്പാണ് സൈക്കിൾ വാങ്ങിയത്. സംഭവം സമീപത്തെ വീട്ടമ്മ കണ്ട് ചോദിച്ചെങ്കിലും ഇയാൾ അവ്യക്തമായ മറുപടി പറഞ്ഞ് സൈക്കിളിൽ നീങ്ങി. വൃത്തിയായി വസ്ത്രം ധരിച്ചതിനാൽ ഇയാൾ വീട്ടുകാരുടെ പരിചയക്കാരായ ആരെങ്കിലുമായിരിക്കുമെന്ന് കരുതി. സൈക്കിൾ കാണാതായതിനെത്തുടർന്ന് അന്വേഷണം നടത്തിയപ്പോഴാണ് നേരത്തേ സൈക്കിൾ…

    read more