Ernakulam News

  • രണ്ടാം ഘട്ട മെട്രോ; ഒറ്റ പില്ലറിൽ മേൽപാലവും മെട്രോ
റെയിലും നിർമിക്കണമെന്ന് ഹരജി

    രണ്ടാം ഘട്ട മെട്രോ; ഒറ്റ പില്ലറിൽ മേൽപാലവും മെട്രോ റെയിലും നിർമിക്കണമെന്ന് ഹരജി

    കൊച്ചി: മെട്രോ റെയിൽ പദ്ധതിയുടെ രണ്ടാം ഘട്ടമായ കലൂർ -കാക്കനാട് പാത ഒറ്റ പില്ലറിൽ മേൽപാലവും മെട്രോ റെയിലും വരുന്ന വിധം ഡബിൾ ഡക്കർ ഡിസൈനിൽ നിർമിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈകോടതിയിൽ ഹരജി. കലൂർ-കാക്കനാട് റൂട്ടിലും സീപോർട്ട് -എയർപോർട്ട് റോഡിലും അനുഭവപ്പെടുന്ന അതിരൂക്ഷമായ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ ഇത്തരം ഡിസൈനിലൂടെ സാധ്യമാകുമെന്ന് ചൂണ്ടിക്കാട്ടി നെട്ടൂർ സ്വദേശി ഷമീർ അബ്ദുല്ലയാണ് ഹരജി നൽകിയത്. നാഗ്പൂരിലും ബംഗളൂരുവിലും ഡബിൾ ഡക്കർ ഡിസൈൻ നടപ്പാക്കിയിട്ടുണ്ടെന്നും കൊച്ചിപോലെ സ്ഥലപരിമിതിയുള്ള പ്രദേശങ്ങളിൽ അനുയോജ്യമാണ് ഈ രീതിയെന്നും ഹരജിയിൽ…

    read more

  • നീക്കാതെ അനധികൃത കേബിളുകൾ; പരാതി നൽകി നാട്ടുകാർ

    നീക്കാതെ അനധികൃത കേബിളുകൾ; പരാതി നൽകി നാട്ടുകാർ

    കളമശേരി: അപകട ഭീഷണിയായി റോഡുകളിലെ അനധികൃത കേബിളുകൾ നീക്കണമെന്ന നഗരസഭ നിർദേശം മാസങ്ങൾ പിന്നിട്ടിട്ടും കളമശ്ശേരിയിൽ നടപ്പായില്ല. കഴിഞ്ഞ വർഷം ഡിസംബറിലാണ് നഗരസഭ പ്രദേശങ്ങളിൽ അപകടകരമാം വിധം സ്ഥാപിച്ച കേബിളുകൾ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ഉടമകൾക്ക് കത്ത് നൽകിയത്. എന്നാൽ, മാസങ്ങൾ പിന്നിട്ടിട്ടും അപകടാവസ്ഥയിൽ അലക്ഷ്യമായി കിടക്കുന്ന കേബിളുകൾ ഉടമകൾ സ്വമേധയ നീക്കാനോ നടപടി സ്വീകരിക്കാനോ നഗരസഭ തയാറായിട്ടില്ല. അലക്ഷ്യമായി റോഡിൽ വലിച്ചിരുന്ന കേബിളിൽ കുരുങ്ങി കഴിഞ്ഞ മാസം നിയന്ത്രണം വിട്ട് മറിഞ്ഞ് ബൈക്ക് യാത്രികനായ പള്ളി ഇമാം…

    read more

  • പോയാലിമലയിൽ അപൂർവ എട്ടുകാലി വർഗത്തെ കണ്ടെത്തി

    പോയാലിമലയിൽ അപൂർവ എട്ടുകാലി വർഗത്തെ കണ്ടെത്തി

    മൂവാറ്റുപുഴ: പായിപ്ര ഗ്രാമപഞ്ചായത്തിലെ പോയാലിമലയിൽ നടന്ന ബയോ സർവേയിൽ അപൂർവമായി മാത്രം കണ്ടു വരുന്ന എട്ടുകാലിയെ കണ്ടെത്തി. കേരളത്തിൽ അപൂർവമായി കണ്ടുവരുന്ന ഇന്ത്യൻ സോഷ്യൽ സ്പൈഡർ എന്ന എട്ടുകാലി വർഗത്തെയാണ് കണ്ടെത്തിയത്. ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ മൂവാറ്റുപുഴ ഏരിയ, തൃപ്പൂണിത്തുറ ഗവ. ആയുർവേദ കോളജ് ഫോറസ്റ്റ് ക്ലബ്, നങ്ങേലിൽ ആയുർവേദ മെഡിക്കൽ കോളജ് ഫോറസ്റ്റ് ക്ലബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ഞായറാഴ്ച രാവിലെ മുതൽ ഉച്ചവരെ പ്രാഥമിക സർവേ സംഘടിപ്പിച്ചത്. മിക്ക എട്ടുകാലി വർഗങ്ങളും ഒറ്റക്ക്…

    read more

  • പഞ്ചായത്തിന്റെ അശാസ്ത്രീയ നിർമാണം; വെള്ളക്കെട്ടില്‍ മുങ്ങി പാടശേഖരം

    പഞ്ചായത്തിന്റെ അശാസ്ത്രീയ നിർമാണം; വെള്ളക്കെട്ടില്‍ മുങ്ങി പാടശേഖരം

    മൂവാറ്റുപുഴ: പഞ്ചായത്ത് നടത്തിയ അശാസ്ത്രീയമായ തോട്കീറലും മണ്ണെടുപ്പും മൂലം വെള്ളക്കെട്ടിലായ പാടത്ത് കൃഷി ഇറക്കാൻ കഴിയാതെ വലയുകയാണ് കെ.എൻ. ഗോപി എന്ന കർഷകൻ. ആയവന, വാരപ്പെട്ടി പഞ്ചായത്തുകളുടെ അതിർത്തി പങ്കിടുന്ന പരിപ്പുതോടിന്‍റെ സമീപത്തായി സ്ഥിതി ചെയ്യുന്ന തോട്ടുകണ്ടം പാടമാണ് വെള്ളക്കെട്ട് മൂലം കൃഷിയിറക്കാന്‍ സാധിക്കാതെ ആയത്. തോടിനരികിലൂടെയുള്ള റോഡ് ഉയര്‍ത്തി നിര്‍മിച്ചപ്പോള്‍ വശത്തുള്ള പാടശേഖരത്തിലെ വെള്ളം ഒഴുകിപ്പോകാന്‍ വേണ്ടത്ര വലിപ്പമുള്ള കുഴലുകളോ കലുങ്കുകളോ നിര്‍മിക്കാത്തതാണ് വെള്ളക്കെട്ട് ഉണ്ടാകാനും പാടം ഉപയോഗശൂന്യമാകാനും കാരണം. റോഡിനായി സ്ഥലം വിട്ടു നൽകിയതും…

    read more

  • ദുരിതമൊഴിയാതെ…

    ദുരിതമൊഴിയാതെ…

    വൈപ്പിൻ: ഫോർട്ട്കൊച്ചി -വൈപ്പിൻ റൂട്ടിലെ രണ്ടു റോ റോകളിൽ ഒന്ന് സർവിസ് നിർത്തിയതോടെ വീണ്ടും ജനത്തിന് ദുരിതയാത്ര. സ്റ്റിയറിങ് തകരാറിനെ തുടർന്ന് സേതു സാഗർ -2 എന്ന റോ റോ സർവിസ് ആണ് നിർത്തിയത്. ഒരു മാസത്തോളമായി ഈ റൂട്ടിൽ ഒരു റോ റോ മാത്രമാണ് സർവിസ് നടത്തുന്നത്. സേതു സാഗർ -ആഴ്‌ചകൾക്ക് മുമ്പും ഇതേ കാരണത്താൽ നാലു ദിവസം സർവിസ് മുടങ്ങിയിരുന്നു. അടിക്കടി റോ റോ തകരാറിലാവുന്നതിനാൽ ജനങ്ങൾ ദുരിതത്തിലാണ്. ഇതുമൂലം വൈപ്പിൻ ജെട്ടിയിലും ഫോർട്ട്‌…

    read more

  • ഇനിയുമെത്ര കാത്തിരിക്കണം കടമക്കുടി-ചാത്തനാട് പാലം യാഥാർഥ്യമാകാൻ?

    ഇനിയുമെത്ര കാത്തിരിക്കണം കടമക്കുടി-ചാത്തനാട് പാലം യാഥാർഥ്യമാകാൻ?

    കൊച്ചി: 11 വർഷത്തെ കാത്തിരിപ്പിനൊടുവിലും പൂർത്തിയാകാതെ ചാത്തനാട്-കടമക്കുടി പാലം. അശാസ്ത്രീയ നിർമാണത്തിൽ വലഞ്ഞ് നാട്ടുകാർ. പറവൂർ, വൈപ്പിൻ മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന പാലമാണിത്. പാലം പൂർത്തിയാകുന്നതോടെ പറവൂരിൽനിന്ന് കൊച്ചി നഗരത്തിലെത്താൻ ഒമ്പത് കിലോമീറ്ററിന്‍റെ കുറവുണ്ടാകുമെന്നാണ് വില‍യിരുത്തൽ. എന്നാൽ, വീരൻപുഴക്ക് കുറുകെ പാലം നിർമിച്ചെങ്കിലും നിർമാണത്തിലെ അശാസ്ത്രീയതയാണ് ഇപ്പോൾ വില്ലനാ‍‍യിരിക്കുന്നത്. അപ്രോച്ച് റോഡിനാ‍യി ഏറ്റെടുത്ത ഭാഗത്തേക്കല്ല പാലം ചെന്നുചേരുന്നത് എന്നതാണ് ഇതിൽ ഏറെ വിചിത്രം. കാത്തിരിപ്പിന്‍റെ പതിറ്റാണ്ട് ഉമ്മൻചാണ്ടി സർക്കാറിന്‍റെ കാലത്താണ് പാലം നിർമാണം ആരംഭിച്ചത്. 54 കോടി ചെലവഴിച്ചുള്ള…

    read more

  • വ്യാജ മദ്യവിൽപന; ദമ്പതികൾ ഉൾപ്പെടെ മൂന്നുപേർ പിടിയിൽ

    വ്യാജ മദ്യവിൽപന; ദമ്പതികൾ ഉൾപ്പെടെ മൂന്നുപേർ പിടിയിൽ

    കാക്കനാട്: പുതുച്ചേരിയിൽനിന്നുള്ള വ്യാജമദ്യം ആവശ്യക്കാർക്ക് വീടുകളിൽ എത്തിച്ചിരുന്ന സംഘം കാക്കനാട് പിടിയിൽ. കാക്കനാട് ഇടച്ചിറ സ്വദേശി കുന്നേപ്പറമ്പിൽ വീട്ടിൽ തോക്ക് എന്ന് വിളിക്കുന്ന സുരേഷ് (52), ഭാര്യ മിനി (47), കാക്കനാട് ഇടച്ചിറ പർലിമൂല വീട്ടിൽ ഫസലു എന്ന നാസർ (42) എന്നിവരാണ് സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്‍റ് സ്ക്വാഡ്, എക്സൈസ് ഇന്‍റലിജൻസ് സിറ്റി എക്സൈസ് റേഞ്ച് എന്നിവരുടെ സംയുക്ത നീക്കത്തിൽ പിടിയിലായത്. ഇവരുടെ പക്കൽനിന്ന് പുതുച്ചേരിയിൽനിന്ന് കൊണ്ടുവന്ന അര ലിറ്ററിന്‍റെ 77 കുപ്പി വ്യാജമദ്യം എക്സൈസ് പിടിച്ചെടുത്തു.…

    read more

  • മെട്രോ നിർമാണക്കുരുക്ക്; യാത്രചെയ്യാം, ഈ വഴികളിലൂടെ

    മെട്രോ നിർമാണക്കുരുക്ക്; യാത്രചെയ്യാം, ഈ വഴികളിലൂടെ

    കൊച്ചി: കൊച്ചി മെട്രോ രണ്ടാംഘട്ടം നിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായി ഗതാഗതക്കുരുക്ക് വർധിക്കുമ്പോൾ യാത്രക്കാർക്കായി കുരുക്കില്ലാത്ത ബദൽ റൂട്ടുകൾ നിർദേശിച്ച് ട്രാഫിക് പൊലീസ്. എറണാകുളം ഭാഗത്തുനിന്ന് എൻ.ജി.ഒ ക്വാർട്ടേഴ്സ്, കാക്കനാട്, ഭാരത് മാതാ കോളജ്, സീപോർട്ട്-എയർപോർട്ട് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ മാമംഗലം, അഞ്ചുമന, പൈപ്പ് ലൈൻ റോഡ്, തോപ്പിൽ ജങ്ഷൻ, മേരിമാത റോഡ്, ഇല്ലത്തുമുകൾ-മരോട്ടിച്ചോട് റോഡ്, എൻ.ജി.ഒ ക്വാർട്ടേഴ്സ് ജങ്ഷൻ, ഓലിമുകൾ ജങ്ഷൻവഴി സീപോർട്ട്-എയർപോർട്ട് റോഡിലേക്ക് യാത്ര ചെയ്യാവുന്നതാണ്. കൂടാതെ ഇടപ്പള്ളി ബൈപാസ് ജങ്ഷനിൽനിന്ന് മരോട്ടിച്ചോട് റോഡിലൂടെ തോപ്പിൽ…

    read more

  • ജൽജീവനും വാട്ടർ അതോറിറ്റിയും കൈയൊഴിഞ്ഞു;
റോഡിലെ കുഴികൾ മൂടി പൊലീസ്

    ജൽജീവനും വാട്ടർ അതോറിറ്റിയും കൈയൊഴിഞ്ഞു; റോഡിലെ കുഴികൾ മൂടി പൊലീസ്

    മൂവാറ്റുപുഴ: ജൽജീവൻ പദ്ധതിയുടെ പൈപ്പ് സ്ഥാപിക്കൽ മൂലം കുളമായ ആശ്രമം ബസ്സ്റ്റാൻഡ് – കിഴക്കേക്കര റോഡിലെ കുഴിമൂടാൻ സ്വന്തം കൈയിൽനിന്ന് പണം മുടക്കി പാറമക്ക് എത്തിച്ച് ട്രാഫിക് പൊലീസ്. കഴിഞ്ഞ ഒരാഴ്ചയായി റോഡിൽ പൈപ്പ് ലൈൻ സ്ഥാപിച്ചുവരുകയാണ്. ഇതോടെ തിരക്കേറിയ റോഡിൽ ഗതാഗതക്കുരുക്കും അപകടങ്ങളും രൂക്ഷമായതോടെയാണ് പൊലീസ് കല്ലും മണ്ണും എത്തിച്ച് കുഴി മൂടിയത്. നഗരത്തിലെ പ്രധാന ബൈപാസായി മാറിയിരിക്കുകയാണ് വീതികുറഞ്ഞ ഈ റോഡ്. ശനിയാഴ്ച കൂടിയായതോടെ നൂറുകണക്കിന് വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്. രണ്ട് വാഹനം ഒരേസമയം…

    read more

  • കണ്ടന്തറയില്‍ തെരുവുനായ് ശല്യം രൂക്ഷമാകുന്നു

    കണ്ടന്തറയില്‍ തെരുവുനായ് ശല്യം രൂക്ഷമാകുന്നു

    പെരുമ്പാവൂര്‍: കണ്ടന്തറയിലെ മഞ്ചേരിമുക്ക് ഉള്‍പ്പെടെ വിവിധ ഭാഗങ്ങളില്‍ തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാകുന്നതായി ആക്ഷേപം. ഇതു സംബന്ധിച്ചുയരുന്ന പരാതികള്‍ അവഗണിക്കുകയാണ് അധികൃതര്‍. കണ്ടന്തറ സര്‍ക്കാര്‍ സ്‌കൂളിലേക്കും, ഹിദായത്ത് സ്‌കൂളിലേക്കും പോകുന്ന വഴിയില്‍ കലുങ്ക് ജങ്ഷന് സമീപത്ത് തെരുവുനായ്ക്കള്‍ സ്ഥിരമായി തമ്പടിക്കുന്നുണ്ട്. മഞ്ചേരിമുക്കിലെ സലഫി മസ്ജിദിന്‍റെ പരിസരമാണ് തെരുവുനായ്ക്കള്‍ തമ്പടിക്കുന്ന മറ്റൊരു സ്ഥലം. പലപ്പോഴും ഇവ വിദ്യാര്‍ഥികളെ ആക്രമിക്കാന്‍ മുതിരുന്നുണ്ട്. രാവിലെയും വൈകിട്ടും സ്‌കൂളുകളിലേക്കും മദ്രസകളിലേക്കും ട്യൂഷന്‍ സെൻററുകളിലേക്കും കുട്ടികള്‍ പോകുന്നതും തിരികെ വരുന്നതും ഭീതിയോടെയാണെന്ന് രക്ഷിതാക്കള്‍ പറയുന്നു. തെരുവുനായ്ക്കളെ…

    read more