Ernakulam News

  • ലഹരിസംഘങ്ങൾ വിലസുന്നു

    ലഹരിസംഘങ്ങൾ വിലസുന്നു

    മൂവാറ്റുപുഴ: നഗരത്തിലടക്കം ലഹരി മാഫിയ സംഘം പിടിമുറുക്കിയിട്ടും നടപടി സ്വീകരിക്കാതെ അധികൃതർ. സ്കൂൾ, കോളജ് വിദ്യാർഥികൾക്കും അന്തർസംസ്ഥാന തൊഴിലാളികൾക്കും അടക്കം രാസലഹരി അടക്കം വിൽപന നടത്തുന്ന സംഘത്തിന്‍റെ പ്രവർത്തനങ്ങൾക്കെതിരെ വിവരങ്ങൾ ലഭ്യമായിട്ടും ഒരു നടപടിയും ഉണ്ടാകുന്നില്ല.10 വയസ്സുകാരനുവരെ കഞ്ചാവ് ബീഡി നൽകി ലഹരിക്ക് അടിമകളാക്കുന്ന സംഘങ്ങൾ പ്രവർത്തിക്കുന്നുെണ്ടന്നാണ് വിവരം. സ്റ്റേഡിയം പരിസരം, വെള്ളൂർക്കുന്നം, മാർക്കറ്റ് ബസ് സ്റ്റാൻഡ് പരിസരം, ലതാ സ്റ്റാൻഡ്, പായിപ്ര തുടങ്ങിയ പ്രദേശങ്ങളിൽ നിരവധി സംഘങ്ങൾ സജീവമാണ്. പ്രമുഖരുടെ മക്കൾ വരെ രാസലഹരി വിൽപനയിലും…

    read more

  • പശുക്കളെ വെട്ടി അയൽവാസി: തടയാൻ ശ്രമിച്ച ക്ഷീരകർഷകക്കും വെട്ടേറ്റു

    പശുക്കളെ വെട്ടി അയൽവാസി: തടയാൻ ശ്രമിച്ച ക്ഷീരകർഷകക്കും വെട്ടേറ്റു

    തൃപ്പൂണിത്തുറ: വീട്ടിൽ വളർത്തിയ പശുക്കളെ കോടാലികൊണ്ട് വെട്ടി അയൽവാസി. തടയാൻ ശ്രമിച്ച ക്ഷീരകർഷകക്കും വെട്ടേറ്റു. എടയ്ക്കാട്ടുവയലിൽ പള്ളിക്കനിരപ്പേൽ പി.കെ. മനോജിന്‍റെ പശുക്കളെയാണ് ചൊവ്വാഴ്ച രാവിലെ അയൽവാസി വെട്ടിയത്. സംഭവത്തിൽ അയൽവാസി വെള്ളക്കാട്ടുതടത്തിൽ വി.പി. രാജുവിനെ മുളന്തുരുത്തി പൊലീസ് കസ്റ്റഡിയിലെടുത്തു. കോടാലി ഉപയോഗിച്ച് ഒരു പശുവിന്‍റെ മുതുകിനും ഒരെണ്ണത്തിന്‍റെ കഴുത്തിനുമാണ് വെട്ടിയത്. വെട്ടേറ്റ പശുക്കളിലൊന്ന് പിന്നീട് ചത്തു. ആക്രമണം തടയാൻ ശ്രമിച്ച മനോജിന്‍റെ ഭാര്യ സുനിതയുടെ കൈക്കും വെട്ടേറ്റു. ടാപ്പിങ് തൊഴിലാളിയായ മനോജ് പശുക്കളെയും വളർത്തിയാണ് കുടുംബം മുന്നോട്ട്…

    read more

  • വ്യാജ ബില്‍ വിൽപനസംഘം പെരുകുന്നു; അന്വേഷണമില്ല

    വ്യാജ ബില്‍ വിൽപനസംഘം പെരുകുന്നു; അന്വേഷണമില്ല

    പെരുമ്പാവൂര്‍: വ്യാജ സെയിൽസ് ടാക്‌സ് ബിൽ വിൽപന സംഘങ്ങൾ പെരുകിയിട്ടും അന്വേഷണവും നടപടിയുമുണ്ടാകുന്നില്ലെന്ന് ആക്ഷേപം. ജില്ലയിൽ പെരുമ്പാവൂർ കേന്ദ്രീകരിച്ചാണ് അനധികൃത ജി.എസ്.ടി ബിൽ വിൽപന സംഘങ്ങൾ അധികമുള്ളത്. ഒരാൾതന്നെ നിരവധി പേരുടെ പല പേരുകളിൽ ബിൽ സംഘടിപ്പിച്ചിട്ടുണ്ടെന്നാണ് വിവരം. വീടും സ്ഥലവും സ്വന്തമായി ഇല്ലാത്തവരുടെ പേരിലായിരിക്കും രജിസ്‌ട്രേഷൻ. വാടകക്കെടുക്കുന്ന 100 സ്‌ക്വയർ ഫീറ്റ് പോലുമില്ലാത്ത ചെറിയൊരു മുറിയായിരിക്കും രേഖകളിലെ ഗോഡൗണും ഓഫിസും. അന്തർസംസ്ഥാനങ്ങളിൽനിന്ന് സംഘടിപ്പിക്കുന്ന രജിസ്‌ട്രേഷനിലാണ് ഇറക്കുമതി ഇടപാടുകൾ നടത്തുക. നിസ്സാര തുക പ്രതിഫലം വാങ്ങിയാണ് പലരും…

    read more

  • പറവൂർ കച്ചേരി മൈതാനിയിൽ
നടപ്പാതയിൽ വാഹന പാർക്കിങ്; നടപടി വേണമെന്ന് ആവശ്യം

    പറവൂർ കച്ചേരി മൈതാനിയിൽ നടപ്പാതയിൽ വാഹന പാർക്കിങ്; നടപടി വേണമെന്ന് ആവശ്യം

    പറവൂർ: കച്ചേരി മൈതാനിയിൽ സൗന്ദര്യവത്കരണത്തിന്‍റെ ഭാഗമായി നിർമിച്ച നടപ്പാതകളിൽ പാർക്കിങ് കാൽനടക്കാർക്ക് തടസ്സം സൃഷ്ടിക്കുന്നു. ഇതിനെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് താലൂക്ക് വികസന സമിതി യോഗത്തിൽ ആവശ്യം. എം.പിയുടെ പ്രതിനിധിയായ എം.പി. റഷീദാണ് ആവശ്യമുന്നയിച്ചത്. യു.ഡി.എഫ് സർക്കാറിന്‍റെ കാലത്ത് ഒന്നേകാൽ കോടി ചെലവഴിച്ചാണ് ടൂറിസം വകുപ്പ് കച്ചേരി മൈതാനം നവീകരിച്ചത്. നവീകരിച്ച മൈതാനത്തിന്‍റെ ശുചീകരണത്തിന്‍റെയും അറ്റകുറ്റപ്പണികളുടെയും ചുമതല നഗരസഭക്കായിരുന്നു. രണ്ടുവർഷമായി ഈ ചുമതലയിൽനിന്ന് നഗരസഭ ഒഴിഞ്ഞു. മൈതാനത്തെ റോഡുകളിൽ വിരിച്ചിരുന്ന ടൈലുകൾ തകർന്ന് ഇപ്പോൾ കുണ്ടുംകുഴിയും ചളിയുമായി…

    read more

  • ഓണത്തിരക്കിലമർന്ന് മൂവാറ്റുപുഴ ടൗൺ; ഗതാഗതക്കുരുക്കിൽ വലഞ്ഞ് ജനം

    ഓണത്തിരക്കിലമർന്ന് മൂവാറ്റുപുഴ ടൗൺ; ഗതാഗതക്കുരുക്കിൽ വലഞ്ഞ് ജനം

    മൂവാറ്റുപുഴ: ഓണത്തിരക്കേറിയതോടെ നഗരം ഗതാഗതക്കുരുക്കിൽ വലഞ്ഞു. കുഴികളും ശക്തമായ മഴയും കൂടിയായതോടെ നഗരം അക്ഷരാർഥത്തിൽ സ്തംഭിച്ചു. രാവിലെ ആരംഭിച്ച ഗതാഗതക്കുരുക്ക് തിങ്കളാഴ്ച വൈകിയും തുടർന്നു. നഗരത്തിൽ വാഹനങ്ങൾക്ക് പാർക്ക് ചെയ്യാൻ സ്ഥലമില്ലാത്തത് സ്ഥിതി രൂക്ഷമാക്കുന്നുണ്ട്. തിങ്കളാഴ്ച രാവിലെ നാലുമണിക്കൂറാണ് ഗതാഗതക്കുരുക്ക് മൂലം ഗതാഗതം സ്തംഭിച്ചത്. വൈകീട്ട് ആറോടെ വീണ്ടും കുരുക്ക് രൂക്ഷമായി. വെള്ളൂർക്കുന്നം മുതൽ പി.ഒ ജങ്ഷൻ വരെ എത്താൻ അരമണിക്കൂറോളം വേണ്ടിവരുന്ന സ്ഥിതിയാണിപ്പോൾ. ഓണത്തിരക്ക് മുന്നിൽകണ്ട് ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥർക്ക് പുറമെ ഇരുപതോളം പൊലീസുകാരെക്കൂടി അധികമായി…

    read more

  • വൈവിധ്യങ്ങളുടെ ഉടുപ്പോണം

    വൈവിധ്യങ്ങളുടെ ഉടുപ്പോണം

    കൊച്ചി: വൈവിധ്യങ്ങളുടെ ഡിസൈനുകൾ തീർത്ത് വസ്ത്രവിപണികൾ സജീവം.സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വസ്ത്രവ്യാപാരം നടക്കുന്ന സീസണുകളിലൊന്ന് ഓണക്കാലമാണ്. അതുകൊണ്ടുതന്നെ ഉപഭോക്താക്കളുടെ മനസ്സിനിണങ്ങിയ ഫാഷനുകളും ഡിസൈനുകളുമായി ഓണത്തെ വരവേൽക്കുകയാണ് വസ്ത്രവ്യാപാരികൾ. പ്രളയവും കോവിഡുമെല്ലാം തീർത്ത വെല്ലുവിളികൾ മുൻകാലങ്ങളിൽ പ്രതിസന്ധി തീർത്തെങ്കിൽ ഇക്കുറി അതിനെയെല്ലാം മറികടക്കുന്ന രീതിയിലുള്ള കച്ചവടം ഓണക്കാലത്തുണ്ടാകുമെന്നാണ് വ്യാപാരികളുടെ പ്രതീക്ഷ. തിരക്കേറി വ്യാപാരകേന്ദ്രങ്ങൾ ഓണത്തെ വരവേൽക്കാൻ പുതുവസ്ത്രങ്ങൾ തേടി കൂട്ടമായാണ് പലരും വ്യാപാര കേന്ദ്രങ്ങളിലേക്കെത്തുന്നത്. ഇതോടെ കൊച്ചി നഗരത്തിലെയും സമീപ പ്രദേശങ്ങളിലെയുമെല്ലാം വസ്ത്രവ്യാപാരശാലകളിൽ തിരക്കേറിത്തുടങ്ങി. ശനി, ഞായർ ദിവസങ്ങളിൽ…

    read more

  • 14 കിലോ കഞ്ചാവുമായി നാലു പേര്‍ പിടിയില്‍

    14 കിലോ കഞ്ചാവുമായി നാലു പേര്‍ പിടിയില്‍

    പെരുമ്പാവൂര്‍: 14 കിലോ കഞ്ചാവുമായി നാലുപേര്‍ പിടിയിലായി. കാലടി നെട്ടിനംപിള്ളി മാണിക്യ മംഗലം കാരിക്കോട്ട് ശ്യാംകുമാര്‍ (37), കോടനാട് മുടക്കുഴ കാഞ്ഞിരത്തിങ്കല്‍ ലിജോജോര്‍ജ് കുര്യന്‍ (33), ഒഡിഷ കണ്ടമാല്‍ സ്വദേശികളായ പവിത്ര പര്‍സേത്ത് (25), ബിജയ് നായക്ക് (27) എന്നിവരെയാണ് റൂറല്‍ ജില്ല ഡാന്‍സാഫ് ടീമും, പെരുമ്പാവൂര്‍ എ.എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘവും തടിയിട്ടപറമ്പ് പൊലീസും ചേര്‍ന്ന് പിടികൂടിയത്. ജില്ല പൊലീസ് മേധാവി ഡോ. വൈഭവ് സക്‌സേനക്ക് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് രണ്ടിടത്തായി…

    read more

  • കനാലിന്‍റെ സംരക്ഷണ ഭിത്തി തകർന്നിട്ട് വർഷങ്ങൾ

    കനാലിന്‍റെ സംരക്ഷണ ഭിത്തി തകർന്നിട്ട് വർഷങ്ങൾ

    മട്ടാഞ്ചേരി: കനാലിന്‍റെ സംരക്ഷണ ഭിത്തിയിടിഞ്ഞ് വർഷങ്ങളായിട്ടും ഭിത്തി കെട്ടാൻ നടപടിയില്ലാത്തത് പ്രതിഷേധത്തിന് ഇടയാക്കുന്നു. സംരക്ഷണഭിത്തിക്ക് പുറമെ റോഡും ഇടിഞ്ഞുതുടങ്ങി. ചെറിയ പത്തായ തോടിനോട് ചേർന്നുള്ള നെല്ലുകടവ് മാങ്ങാ ചാപ്ര മുതൽ ചിറളായി കടവ് വരെ നീളുന്ന ഭാഗത്തെ കനാലിന്‍റെ സംരക്ഷണ ഭിത്തിയാണ് പലയിടങ്ങളിലായി തകർന്നത്. ഭിത്തി ഇല്ലാത്ത ഭാഗങ്ങൾ അപകടഭീതി ഉയർത്തുന്നുണ്ട്. കനാലിനോട് ചേർന്ന റോഡ് മൂന്ന് വർഷത്തോളമായി പൈപ്പ് സ്ഥാപിക്കുന്നതിനായി പൊളിച്ചിട്ടിരിക്കുകയാണ്. ഇതു വഴിയാത്ര ദുഷ്കരമാണ്. ചില ഭാഗങ്ങളിൽ റോഡ് കനാലിലേക്ക് ഇടിയുന്നതും ഭീതി ഉയർത്തുന്നു.…

    read more

  • എം.സി റോഡിൽ രണ്ട് അപകടങ്ങളിൽ ആറുപേർക്ക് പരിക്ക്

    എം.സി റോഡിൽ രണ്ട് അപകടങ്ങളിൽ ആറുപേർക്ക് പരിക്ക്

    മൂവാറ്റുപുഴ: മൂവാറ്റുപുഴ-പെരുമ്പാവൂർ എം.സി റോഡിൽ രണ്ട് അപകടങ്ങളിൽ ആറ് പേർക്ക് പരിക്കേറ്റു. ഞായറാഴ്ച പുലർച്ച മൂന്ന് മണിയോടെയായിരുന്നു ആദ്യഅപകടം. പേഴയ്ക്കാപ്പിള്ളി എസ് വളവിൽ നിര്‍ത്തിയിട്ടിരുന്ന തടിലോറിക്ക് പിന്നില്‍ നിയന്ത്രണം നഷ്ടപ്പെട്ട കാറിടിക്കുകയായിരുന്നു. കാര്‍ യാത്രക്കാരായ അഞ്ചുപേര്‍ക്ക് പരിക്കേറ്റു. ചെങ്ങന്നൂര്‍ ഭാഗത്തുനിന്ന് റബര്‍ തടിയുമായി പെരുമ്പാവൂരിലേക്ക് പോകുകയായിരുന്നു തടിലോറി. തൊടുപുഴയില്‍ നിന്ന് പെരുമ്പാവൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന കാറാണ് ഇടിച്ചത്. തൊടുപുഴ സ്വദേശികൾക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ നാട്ടുകാരുടെ നേതൃത്വത്തില്‍ മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് വിദഗ്ധ ചികിത്സക്കായി കോലഞ്ചേരി മെഡിക്കല്‍…

    read more

  • റോഡരികിൽ എഡിസൺ കാത്തിരിപ്പുണ്ട് അതിജീവനത്തിന്‍റെ രുചി പകരാൻ

    റോഡരികിൽ എഡിസൺ കാത്തിരിപ്പുണ്ട് അതിജീവനത്തിന്‍റെ രുചി പകരാൻ

    കൊച്ചി: ‘‘അപ്പാ, എങ്ങനെയെങ്കിലും നമുക്കിത്തിരി സ്ഥലം വാങ്ങി വീടുവെക്കണം. ആ ആഗ്രഹം നടക്കാൻ ഞാനും ഇറങ്ങാം ഫുഡ് വിൽക്കാൻ…’’ കൊച്ചി വെണ്ണല അംബേദ്കർ റോഡിൽ വാടകക്ക് താമസിക്കുന്ന മലയത്ത് വീട്ടിൽ ഏഞ്ചലിനോട് മകൻ എഡിസന്‍റെ വാക്കുകളായിരുന്നു ഇത്. പറയുക മാത്രമല്ല, അമ്മയും അപ്പനും ചേർന്നുണ്ടാക്കുന്ന ഭക്ഷണം വിൽക്കാനായി അവൻ പാലാരിവട്ടത്തെ തിരക്കേറിയ റോഡരികിലേക്ക് ഇറങ്ങുകയുംചെയ്തു. വൈറ്റിലയിൽനിന്ന് ഇടപ്പള്ളിയിലേക്ക് പോവുമ്പോൾ പാലാരിവട്ടം ഫ്ലൈഓവറിനു കീഴെയാണ് എഡിസൺ ഏഞ്ചലെന്ന 13 വയസ്സുകാരനെ കണ്ടുമുട്ടുക. അവന്‍റെ കൈയിൽ അബിൻസ് ഹോംലി ഫുഡ്…

    read more