Ernakulam News

  • മെട്രോ നിർമാണത്തിനിടെ പൈപ്പ് പൊട്ടി; കാക്കനാട്ട് കുടിവെള്ള വിതരണം നിലച്ചു

    മെട്രോ നിർമാണത്തിനിടെ പൈപ്പ് പൊട്ടി; കാക്കനാട്ട് കുടിവെള്ള വിതരണം നിലച്ചു

    കാക്കനാട്: മെട്രോ കാക്കനാട് പാത നിർമാണത്തിന്‍റെ ഭാഗമായി സംരക്ഷണ ഭിത്തിക്കായി മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കുഴിയെടുക്കുന്നതിനിടയിൽ ജലവിഭവ വകുപ്പിന്‍റെ 200 എം.എം കുടിവെള്ള പൈപ്പുപൊട്ടി. സീപോർട്ട്-എയർപോർട്ട് റോഡിൽ ടി.വി സെൻറർ ദർശൻ നഗറിനുസമീപം തിങ്കളാഴ്ച വൈകീട്ട് മൂന്നോടെയാണ് പൈപ്പ് പൊട്ടിയത്. ചിറ്റേത്തുകരയിൽ പൂർണമായും ഈച്ചമുക്ക്, തുതിയൂർ ഭാഗങ്ങളിൽ ഭാഗികമായും കുടിവെള്ളം മുടങ്ങി. പൈപ്പിൽനിന്നുള്ള വെള്ളത്തിന്‍റെ മർദം കുറക്കാൻ സുരഭി നഗറിലേക്കുള്ള വാൽവ് പൂട്ടിയതോടെ ഈ ഭാഗങ്ങളിലും ഭാഗികമായി ജലവിതരണം മുടങ്ങി. സീപോർട്ട്-എയർപോർട്ട് റോഡിന്‍റെ അരികുചേർന്നാണ് കൊച്ചി റിഫൈനറിയിലേക്കുള്ള…

    read more

  • അടിച്ചു പൂസായി ബെവ്‌കോയില്‍ നിന്ന് കുപ്പി എടുത്ത് ഓടിയ പൊലീസുകാരന്‍ അറസ്റ്റില്‍

    അടിച്ചു പൂസായി ബെവ്‌കോയില്‍ നിന്ന് കുപ്പി എടുത്ത് ഓടിയ പൊലീസുകാരന്‍ അറസ്റ്റില്‍

    കൊച്ചി: പട്ടാപ്പകല്‍ അടിച്ചു പൂസായി ബെവ്‌കോയില്‍ നിന്ന് കുപ്പി എടുത്ത് ഓടിയ പൊലീസുകാരന്‍ അറസ്റ്റില്‍. പണം നല്‍കാതെ ബെവ്‌കോ വില്‍പ്പനശാലയില്‍ നിന്ന് മദ്യക്കുപ്പി എടുത്തോടിയ കളമശേരി എ.ആര്‍ ക്യാമ്പിലെ ഡ്രൈവര്‍ കെ.കെ. ഗോപിയാണ് അറസ്റ്റിലായത്. ഞായറാഴ്ച എറണാകുളം പട്ടിമറ്റത്തെ ബെവ്‌കോയിലാണ് സംഭവം. മദ്യപിച്ചാണ് ഇയാൾ ബെവ്‌കോയില്‍ എത്തിയത്. പിന്നീട് മദ്യക്കുപ്പി എടുത്ത ശേഷം കൗണ്ടറിലുണ്ടായിരുന്ന സ്ത്രീയോട് മോശമായി സംസാരിക്കുകയും പണം നല്‍കണമെന്ന് അവര്‍ പറഞ്ഞതോടെ കുപ്പിയുമെടുത്ത് ഓടുകയുമായിരുന്നു. പിന്നീട് ജീവനക്കാര്‍ ഇയാളെ തടഞ്ഞുവെക്കുകയും മദ്യക്കുപ്പി തിരികെ വാങ്ങുകയും…

    read more

  • കുട്ടമ്പുഴ കാർഷിക വികസന സഹകരണ സംഘത്തിൽ ക്രമക്കേടെന്ന് ആക്ഷേപം; 13 പേർക്കെതിരെ കേസ്

    കുട്ടമ്പുഴ കാർഷിക വികസന സഹകരണ സംഘത്തിൽ ക്രമക്കേടെന്ന് ആക്ഷേപം; 13 പേർക്കെതിരെ കേസ്

    കോതമംഗലം: കുട്ടമ്പുഴ കാർഷിക വികസന സഹകരണ സംഘത്തിൽ 3.71 കോടി രൂപയുടെ ക്രമക്കേട് നടന്നതായുള്ള സഹകരണ സംഘം ജോയിന്‍റ് രജിസ്ട്രാറുടെ പരാതിയിൽ ഭരണസമിതി അംഗങ്ങളും ജീവനക്കാരും ഉൾപ്പെടെ 13 പേർക്കെതിരെ പൊലീസ് കേസെടുത്തു. ബാങ്ക് പ്രസിഡന്റും കുട്ടമ്പുഴ പഞ്ചായത്ത് വികസന സ്‌ഥിരം സമിതി അധ്യക്ഷനുമായ കെ.എ. സിബി ഒന്നും ഹോണററി സെക്രട്ടറി ഷൈല കരീം രണ്ടും പ്രതികളാണ്. കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റും പഞ്ചായത്ത് അംഗവുമായ പി.പി. ജോഷി, സണ്ണി കുര്യാക്കോസ്, സിജോ വർഗീസ്, എ.കെ. ശിവൻ, പി.കെ.…

    read more

  • ഏഴിക്കരയിൽ തർക്കം രൂക്ഷം; രണ്ട് ബ്രാഞ്ച് സമ്മേളനങ്ങൾ നിർത്തിവെച്ചു

    ഏഴിക്കരയിൽ തർക്കം രൂക്ഷം; രണ്ട് ബ്രാഞ്ച് സമ്മേളനങ്ങൾ നിർത്തിവെച്ചു

    പറവൂർ: മേഖലയിൽ സി.പി.എം ബ്രാഞ്ച് സമ്മേളനങ്ങൾക്ക് തുടക്കമായെങ്കിലും ഏഴിക്കരയിൽ സമ്മേളനങ്ങൾ മുന്നോട്ട് കൊണ്ടുപോകാനാകാതെ നേതൃത്വം വിഷമസന്ധിയിൽ. ഏഴിക്കരയിൽ ഇതുവരെ നടന്ന മൂന്ന് ബ്രാഞ്ച് സമ്മേളനങ്ങളിൽ രണ്ടെണ്ണം പൂർത്തീകരിക്കാനാകാതെ നിർത്തിവെച്ചു. പഞ്ചായത്ത് പടി, നന്ത്യാട്ടുകുന്നം വെസ്റ്റ് ബ്രാഞ്ച് സമ്മേളനങ്ങളാണ് ബ്രാഞ്ച് സെക്രട്ടറി തെരഞ്ഞെടുപ്പിൽ മത്സരം വന്നതോടെ നിർത്തിവച്ചത്. 20ന് നടന്ന പഞ്ചായത്ത് പടി സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം എസ്. ശർമയാണ് ഉദ്ഘാടനം ചെയ്തതത്. ഏരിയ കമ്മിറ്റിയിൽനിന്ന് യേശുദാസ് പറപ്പിള്ളിയും ലോക്കൽ സെക്രട്ടറി എ.എസ്. ദിലീഷും പങ്കെടുത്തിരുന്നു. ഏരിയ…

    read more

  • താങ്ങാകുന്നു, സ്നേഹസ്പർശത്തിന്‍റെ നൂറ് കൈകൾ

    താങ്ങാകുന്നു, സ്നേഹസ്പർശത്തിന്‍റെ നൂറ് കൈകൾ

    ആലുവ: പാഠപുസ്തകങ്ങൾക്കപ്പുറത്തെ വിശാല പഠന മേഖലയാണ് തേവക്കൽ തൃക്കാക്കര ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ കുട്ടികൾക്കായി തുറന്നിടുന്നത്. നാഷനൽ സർവിസ് സ്കീം (എൻ.എസ്.എസ്) വളന്‍റിയർമാർ സാമൂഹിക, സേവന, സാന്ത്വന രംഗങ്ങളിൽ സഹജീവി സ്നേഹത്തിന്‍റെ മാതൃകയായി മാറുകയാണ്. ഒറ്റപ്പെട്ട് കഴിയുന്നവർക്ക് കരുതലിന്‍റെയും സാന്ത്വനത്തിന്‍റെയും സ്നേഹസ്പർശമാണ് ഇവിടുത്തെ എൻ.എസ്.എസ് വിദ്യാർഥികൾ. എടത്തല ഗ്രാമപഞ്ചായത്തിന് സമീപത്തെ കമ്യൂണിറ്റി ഹെൽത്ത് സെന്‍റർ രണ്ട് വർഷത്തിനിടെ ഈ കുട്ടികൾ മൂന്ന് തവണ സന്ദർശിച്ചു. ഇതിനിടെ പെയിൻ ആൻഡ് പാലിയേറ്റിവ് വിഭാഗത്തിലേക്ക് രണ്ട് വീൽചെയർ…

    read more

  • ‘വാത്സല്യ’ത്തോടെ 600 കുട്ടികൾക്ക് സംരക്ഷണം

    ‘വാത്സല്യ’ത്തോടെ 600 കുട്ടികൾക്ക് സംരക്ഷണം

    കൊച്ചി: സർക്കാരിന് കീഴിലുള്ള ‘മിഷൻ വാത്സല്യ’ പദ്ധതി പ്രകാരം ജില്ലയിലെ ചൈൽഡ് കെയർ സ്ഥാപനങ്ങളിൽ പ്രവേശിപ്പിച്ചിരിക്കുന്നത് പ്രത്യേക ശ്രദ്ധയും സംരക്ഷ‍ണവും ആവശ്യമായ 600ഓളം കുട്ടികളെ. 48 ചൈൽഡ് കെയർ സ്ഥാപനങ്ങളാണ് ജില്ലയിലുള്ളത്. ഇതിൽ രണ്ടെണ്ണം സർക്കാർ ഉടമസ്ഥതിയിലുള്ളതും 46 എണ്ണം എൻ.ജി.ഒകൾക്ക് കീഴിലുള്ളതുമാണ്. അരക്ഷിതാവസ്ഥയിലുള്ള കുട്ടികളെയാണ് പ്രധാനമായും ഇവിടെ പ്രവേശിപ്പിക്കുന്നത്. വനിത, ശിശു വികസന വകുപ്പിന് കീഴിലുള്ള മിഷൻ വാത്സല്യ പദ്ധതി പ്രകാരം ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ ഉത്തരവിലൂടെയാണ് കുട്ടികളെ പ്രവേശിപ്പിക്കുന്നത്. ജില്ല ശിശു സംരക്ഷണ ഓഫിസർക്കാണ്…

    read more

  • ഫുട്‌ബാള്‍ കളിയിൽ മകനെ റെഡ് കാർഡ് നൽകി പുറത്താക്കിയതിന് കുട്ടികൾക്കുനേരെ വടിവാൾ വീശി പിതാവ്; അറസ്റ്റ്

    ഫുട്‌ബാള്‍ കളിയിൽ മകനെ റെഡ് കാർഡ് നൽകി പുറത്താക്കിയതിന് കുട്ടികൾക്കുനേരെ വടിവാൾ വീശി പിതാവ്; അറസ്റ്റ്

    മൂവാറ്റുപുഴ: കുട്ടികളുടെ ഫുട്‌ബാള്‍ മത്സരത്തിനിടെ വടിവാളുമായെത്തി ഭീഷണിപ്പെടുത്തിയയാളെ പൊലീസ് അറസ്റ്റ് ചെയ്തു. പെരുമറ്റം പ്ലാമൂട്ടിൽ പി.എ. ഹാരിസാണ് (40) അറസ്റ്റിലായത്. ശനിയാഴ്ച വൈകീട്ടാണ് സംഭവം. മാറാടി കുരുകുന്നപുരം പഞ്ചായത്ത് ഗ്രൗണ്ടിൽ നടന്ന ടൂര്‍ണമെന്റിനിടെ ഹാരിസിന്‍റെ മകൻ ഫൗൾ ചെയ്തതിന് റെഡ് കാർഡ് നൽകി പുറത്താക്കിയിരുന്നു. ഇതിനുശേഷം കളിയില്‍നിന്ന് മാറ്റണമെന്നും ഗ്രൗണ്ടില്‍നിന്ന് പോകണമെന്നും റഫറിയും കളിക്കാരും ആവശ്യപ്പെട്ടെങ്കിലും കുട്ടി തയാറായില്ല. ഇതിനിടെ ഗ്രൗണ്ടിൽ തർക്കവുമുണ്ടായി. മകന് ഗ്രൗണ്ടിൽവെച്ച് മർദനമേറ്റെന്ന് പറഞ്ഞ് സ്ഥലത്തെത്തിയ ഹാരിസ് വടിവാളെടുത്ത് ഭീഷണി മുഴക്കുകയായിരുന്നു. കൂടെ…

    read more

  • പൈനാപ്പിൾ വില റെക്കോഡിലേക്ക്; കിലോക്ക് 55 രൂപ

    പൈനാപ്പിൾ വില റെക്കോഡിലേക്ക്; കിലോക്ക് 55 രൂപ

    മൂവാറ്റുപുഴ: പൈനാപ്പിൾ വില റെക്കോഡിലേക്ക്. കഴിഞ്ഞ പത്തുവർഷത്തിനിടെ ആദ്യമായാണ് മഴക്കാലത്തോടനുബന്ധിച്ച് വില 55ലെത്തുന്നത്. ഇതിന് മുമ്പ് 2022ൽ കടുത്ത വേനലിൽവില 60 രൂപയിൽ എത്തിയിരുന്നത് ഒഴിച്ചാൽ ഇത്രയും വില ഉയരുന്നത് ആദ്യമായാണ്. 2015ൽ 15 രൂപയായിരുന്നു വില. 2016ൽ ഇത് 45 രൂപയായി ഉയർന്നെങ്കിലും പിന്നീട് 2022 ൽ 60 എത്തി. 2023 ൽ 38 രൂപയായി. ഈ വർഷം 55ൽ എത്തി. പുറത്ത് വിൽപന നടത്തുന്നത് 70 രൂപമുതൽ 80 രൂപ വരേക്കാണ്. വർഷകാലത്ത് വില…

    read more

  • കല്ലേലിമേട്ടിലെയും മണികണ്ഠൻചാലിലെയും പട്ടയ നടപടികൾക്ക് തുടക്കം

    കല്ലേലിമേട്ടിലെയും മണികണ്ഠൻചാലിലെയും പട്ടയ നടപടികൾക്ക് തുടക്കം

    കോതമംഗലം: കല്ലേലിമേട്ടിലെയും മണികണ്ഠൻ ചാലിലെയും പട്ടയ നടപടികൾക്ക് തുടക്കമായി. 1983-84 കാലത്ത് നടത്തിയ റവന്യൂ വനം വകുപ്പ് സംയുക്ത പരിശോധന ലിസ്റ്റിൽ ഉൾപ്പെട്ടവർക്കും ഭൂമി കൈമാറി കിട്ടിയവർക്കും റവന്യൂ ഭൂമി കൈവശം വെച്ചവർക്കുമാണ് ആദ്യഘട്ടത്തിൽ പട്ടയം അനുവദിക്കുന്നത്. കല്ലേലിമേട്, മണികണ്ഠൻ ചാൽ പ്രദേശത്ത് 800ഓളം കുടുംബങ്ങൾക്ക് പട്ടയം നൽകുന്നതിനുള്ള നടപടികൾക്കാണ് തുടക്കമായത്. വനം, റവന്യൂ വകുപ്പുകളുടെ സംയുക്ത പരിശോധന ലിസ്റ്റിൽ ഉൾപ്പെട്ടവരും അവരിൽ നിന്ന് ഭൂമി കൈമാറി കിട്ടിയവരും കോതമംഗലം ഭൂമി പതിവ് സ്പെഷ്യൽ ഓഫിസിൽ രണ്ടാം…

    read more

  • ഓണമ്പിള്ളി പാറക്കടവിൽ മുങ്ങിമരണം തുടർക്കഥ; സുരക്ഷാ സംവിധാനങ്ങൾ ഒരുക്കണമെന്ന ആവശ്യം ശക്തം

    ഓണമ്പിള്ളി പാറക്കടവിൽ മുങ്ങിമരണം തുടർക്കഥ; സുരക്ഷാ സംവിധാനങ്ങൾ ഒരുക്കണമെന്ന ആവശ്യം ശക്തം

    പെരുമ്പാവൂര്‍: പെരിയാറിലെ ഓണമ്പിള്ളി പാറക്കടവില്‍ മുങ്ങിമരണങ്ങള്‍ തുടര്‍ക്കഥയാകുമ്പോള്‍ അപകടം ഒഴിവാക്കാനുള്ള സംവിധാനങ്ങള്‍ ഒരുക്കണമെന്ന ആവശ്യം ശക്തമാകുന്നു. വെള്ളിയാഴ്ച 19 വയസ്സുള്ള മുഹമ്മദ് അല്‍ഫാസാണ് മുങ്ങിമരിച്ചത്. നാട്ടുകാര്‍ കുളിക്കാനും മറ്റും ആശ്രയിക്കുന്ന ഒക്കല്‍ പഞ്ചായത്ത് നാലാം വാര്‍ഡ് പാറക്കടവിലെ അപകട സാധ്യതകള്‍ കണ്ടെത്തി പരിഹരിക്കണമെന്ന ആവശ്യവും ശക്തമാവുകയാണ്. ഇറിഗേഷന്‍ പമ്പ് ഹൗസ് പ്രവര്‍ത്തിക്കുന്ന പ്രധാന കടവാണിത്. മൂന്ന് വര്‍ഷം മുമ്പ് അന്തര്‍ സംസ്ഥാന തൊഴിലാളി മുങ്ങിമരിച്ചതാണ് ഒടുവിലെ സംഭവം. അതിന് മുമ്പും നിരവധി ആളുകള്‍ ഇവിടെ മരിച്ചിരുന്നു. അപകടത്തില്‍പെട്ടവരെല്ലാം…

    read more