Ernakulam News

  • ബിവറേജസ് പരിസരം ഗുണ്ടകളുടെയും സാമൂഹികവിരുദ്ധരുടെയും താവളമാകുന്നു

    ബിവറേജസ് പരിസരം ഗുണ്ടകളുടെയും സാമൂഹികവിരുദ്ധരുടെയും താവളമാകുന്നു

    പെരുമ്പാവൂർ: പി.പി റോഡിലെ പാത്തിപാലത്തിന് സമീപത്തെ ബിവറേജസ് പരിസരം ഗുണ്ടകളുടെയും സാമൂഹികവിരുദ്ധരുടെയും താവളമായി മാറുന്നതായി ആക്ഷേപം. ഇത് ശരിവെക്കുന്നതാണ് തിങ്കളാഴ്ച സംഘർഷത്തിൽ ഷംസു എന്നയാൾ കൊല്ലപ്പെട്ട സംഭവം. ഔട്ട്ലെറ്റിൽനിന്ന് മദ്യം വാങ്ങി പരിസരങ്ങളിൽ ഇരുന്ന് കുടിക്കുന്നത് പതിവാണ്. ഷോപ് പ്രവർത്തിക്കുന്നത് ആളൊഴിഞ്ഞ പ്രദേശത്താണ്. ചുറ്റുമുള്ള വിജനമായ സ്ഥലങ്ങളിൽ സംഘം ചേർന്ന് മദ്യം കഴിക്കുന്നതും വാക്കേറ്റവും അടിപിടിയും ഉണ്ടാകുന്നതും സംബന്ധിച്ച പരാതികൾ ഉയർന്നിട്ടും പൊലീസും ബന്ധപ്പെട്ട അധികാരികളും നടപടിയെടുക്കാറില്ല. നഗരസഭയിലെ സി.പി.എം കൗൺസിലറുടെ കെട്ടിടത്തിലാണ് ബിവറേജസ് പ്രവർത്തിക്കുന്നത്. ഇതുകൊണ്ടാണ്…

    read more

  • പ്രവർത്തനരഹിതമായിട്ട് മാസങ്ങൾ; മിനി സിവിൽ സ്റ്റേഷനിലെ ലിഫ്റ്റിന് ശാപമോക്ഷമായില്ല

    പ്രവർത്തനരഹിതമായിട്ട് മാസങ്ങൾ; മിനി സിവിൽ സ്റ്റേഷനിലെ ലിഫ്റ്റിന് ശാപമോക്ഷമായില്ല

    ആലുവ: മിനി സിവിൽ സ്റ്റേഷനിലെ ലിഫ്റ്റ് പ്രവർത്തനരഹിതമായിട്ട് മാസങ്ങൾ പിന്നിട്ടു. വർഷങ്ങളായി പലപ്പോഴും ലിഫ്റ്റ് പണിമുടക്കുന്നത് പതിവാണ്. ഒരിക്കൽ കേടായാൽ മാസങ്ങളോളം നിലച്ചുകിടക്കലാണ് പതിവ്. പിന്നീട്, ആരെങ്കിലും പ്രതിഷേധവുമായി രംഗത്തു വരുമ്പോൾ മാത്രമാണ് ഇത് നന്നാക്കൂ. നിരവധി സർക്കാർ ഓഫിസുകൾ സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്നുണ്ട്. കൂടുതൽ ആളുകളെത്തുന്ന ജോയന്‍റ് ആർ.ടി ഓഫിസ് അടക്കം പ്രധാന ഓഫിസുകളെല്ലാം മുകളിലെ നിലകളിലാണ്. ഭിന്നശേഷിക്കാരും വയോജനങ്ങളുമാണ് ലിഫ്റ്റ് ഇല്ലാത്തതിനാൽ ഏറെ ദുരിതം അനുഭവിക്കുന്നത്. ലിഫ്റ്റിന് 18 വർഷത്തിലധികം പഴക്കമുണ്ട്. അതിനാൽ ഇനിയും…

    read more

  • അങ്കമാലി കെ.എസ്.ആര്‍.ടി.സി ഡിപ്പോ നവീകരണത്തിന് 30 ലക്ഷം അനുവദിച്ചു

    അങ്കമാലി കെ.എസ്.ആര്‍.ടി.സി ഡിപ്പോ നവീകരണത്തിന് 30 ലക്ഷം അനുവദിച്ചു

    അങ്കമാലി: ശോച്യാവസ്ഥ നേരിടുന്ന അങ്കമാലി കെ.എസ്.ആര്‍.ടി.സി ഡിപ്പോയുടെ നവീകരണത്തിന് നടപടിയാകുന്നു. ഡിപ്പോയുടെ നവീകരണത്തിനായി എം.എൽ.എ ഫണ്ടിൽനിന്ന് 30 ലക്ഷം രൂപ അനുവദിച്ചതായി റോജി എം. ജോൺ അറിയിച്ചു. യാര്‍ഡ് നവീകരണ പദ്ധതിക്കാണ് ആദ്യം ശിപാര്‍ശ നല്‍കിയതെങ്കിലും അറ്റകുറ്റപ്പണിക്ക് എം.എൽ.എ ഫണ്ട് വിനിയോഗിക്കാനുള്ള ശിപാർശ തള്ളുകളായിരുന്നു. കോടികൾ മുടക്കി നിർമിച്ച കെ.എസ്.ആര്‍.ടി.സി ബസ് ടെര്‍മിനൽ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം മൂലം തുടക്കം മുതൽ അതീവ ശോച്യാവസ്ഥയിലാണ്. മഴക്കാലമാകുമ്പോൾ വെള്ളം കയറി യാര്‍ഡ് കുണ്ടും കുഴിയുമാകുന്ന അവസ്ഥയാണ്. ഇത് ചൂണ്ടിക്കാട്ടി…

    read more

  • കടമ്പ്രയാറിലെ മത്സ്യസമ്പത്ത് നശിക്കുന്നു

    കടമ്പ്രയാറിലെ മത്സ്യസമ്പത്ത് നശിക്കുന്നു

    കിഴക്കമ്പലം: കടമ്പ്രയാറിലേക്ക് ഒഴികിയെത്തുന്ന മലിനജലവും മാലിന്യവും മൂലം കടമ്പ്രയാറിലെ മത്സ്യസമ്പത്ത് കൂട്ടത്തോടെ നശിക്കുന്നു. വിവിധ സ്വകാര്യ കമ്പനിയില്‍നിന്നും വ്യവസായ ശാലകളില്‍നിന്നും മലിന ജലവും രാസമാലിന്യവും കടമ്പ്രയാറിലേക്കാണ് എത്തിച്ചേരുന്നത്. ഇതുമൂലം കടമ്പ്രയാറിലെ മത്സ്യസമ്പത്ത് ഗണ്യമായി കുറഞ്ഞ അവസ്ഥയിലാണ്. പലപ്പോഴും രാസമാലിന്യം കടമ്പ്രയാറിലേക്ക് ഒഴുക്കുന്നതിനെ തുടര്‍ന്ന് മത്സ്യം കൂട്ടത്തോടെ ചത്തുപൊങ്ങുന്നതും നിത്യസംഭവമാണ്. കേന്ദ്ര -സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ പലപ്രാവശ്യം കടമ്പ്രയാറിലെത്തുകയും വെള്ളം പരിശോധനക്കായി എടുത്തങ്കിലും മലിനീകരണം എവിടെനിന്നാണന്ന് കണ്ടെത്താനായില്ല.വെള്ളത്തിന് ചൊറിച്ചില്‍ അനുഭവപ്പെടുന്നതായും അതിനാല്‍ വെള്ളത്തില്‍ ഇറങ്ങനാകുന്നില്ലെന്നും…

    read more

  • കോളടിച്ച് യാത്രകൾ…

    കോളടിച്ച് യാത്രകൾ…

    ഓണക്കാലം വ്യാപാര മേഖലക്ക് മാത്രമല്ല പൊതുഗതാഗതത്തിനും ഉണർവ് നൽകിയ നാളുകളാണ്. കെ.എസ്.ആർ.ടി.സി, മെട്രോ എന്നിവ ഓണക്കാലത്ത് മികച്ച നേട്ടം കൊയ്തു. ഓണക്കാലത്തിന് കൂടുതൽ സർവിസുകൾ ഇറക്കി കെ.എസ്.ആർ.ടി.സി നേട്ടം കൊയ്തപ്പോൾ സ്ഥിരം യാത്രക്കാരും വിനോദ സഞ്ചാരികളടക്കമുള്ളവരും ചേർന്ന് മെട്രോയെയും വാട്ടർ മെട്രോയെയും മുന്നോട്ട് നയിച്ചു. ഓളങ്ങളിൽ ഓടി നേടി വാട്ടർ മെട്രോ ഓണക്കാലത്ത് വാട്ടർ മെട്രോക്കും മികച്ച കലക്ഷനാണ്. മറൈൻ ഡ്രൈവിലെത്തിയ സഞ്ചാരികളിൽ ബഹുഭൂരിപക്ഷവും വാട്ടർ മെട്രോയിൽ കയറിയ ശേഷമാണ് മടങ്ങിയത്. 20 രൂപക്ക് കൊച്ചിയിലും വൈപ്പിനിലേക്കുമുള്ള…

    read more

  • മെട്രോ നിർമാണത്തിനിടെ പൈപ്പ് പൊട്ടി; കാക്കനാട്ട് കുടിവെള്ള വിതരണം നിലച്ചു

    മെട്രോ നിർമാണത്തിനിടെ പൈപ്പ് പൊട്ടി; കാക്കനാട്ട് കുടിവെള്ള വിതരണം നിലച്ചു

    കാക്കനാട്: മെട്രോ കാക്കനാട് പാത നിർമാണത്തിന്‍റെ ഭാഗമായി സംരക്ഷണ ഭിത്തിക്കായി മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കുഴിയെടുക്കുന്നതിനിടയിൽ ജലവിഭവ വകുപ്പിന്‍റെ 200 എം.എം കുടിവെള്ള പൈപ്പുപൊട്ടി. സീപോർട്ട്-എയർപോർട്ട് റോഡിൽ ടി.വി സെൻറർ ദർശൻ നഗറിനുസമീപം തിങ്കളാഴ്ച വൈകീട്ട് മൂന്നോടെയാണ് പൈപ്പ് പൊട്ടിയത്. ചിറ്റേത്തുകരയിൽ പൂർണമായും ഈച്ചമുക്ക്, തുതിയൂർ ഭാഗങ്ങളിൽ ഭാഗികമായും കുടിവെള്ളം മുടങ്ങി. പൈപ്പിൽനിന്നുള്ള വെള്ളത്തിന്‍റെ മർദം കുറക്കാൻ സുരഭി നഗറിലേക്കുള്ള വാൽവ് പൂട്ടിയതോടെ ഈ ഭാഗങ്ങളിലും ഭാഗികമായി ജലവിതരണം മുടങ്ങി. സീപോർട്ട്-എയർപോർട്ട് റോഡിന്‍റെ അരികുചേർന്നാണ് കൊച്ചി റിഫൈനറിയിലേക്കുള്ള…

    read more

  • അടിച്ചു പൂസായി ബെവ്‌കോയില്‍ നിന്ന് കുപ്പി എടുത്ത് ഓടിയ പൊലീസുകാരന്‍ അറസ്റ്റില്‍

    അടിച്ചു പൂസായി ബെവ്‌കോയില്‍ നിന്ന് കുപ്പി എടുത്ത് ഓടിയ പൊലീസുകാരന്‍ അറസ്റ്റില്‍

    കൊച്ചി: പട്ടാപ്പകല്‍ അടിച്ചു പൂസായി ബെവ്‌കോയില്‍ നിന്ന് കുപ്പി എടുത്ത് ഓടിയ പൊലീസുകാരന്‍ അറസ്റ്റില്‍. പണം നല്‍കാതെ ബെവ്‌കോ വില്‍പ്പനശാലയില്‍ നിന്ന് മദ്യക്കുപ്പി എടുത്തോടിയ കളമശേരി എ.ആര്‍ ക്യാമ്പിലെ ഡ്രൈവര്‍ കെ.കെ. ഗോപിയാണ് അറസ്റ്റിലായത്. ഞായറാഴ്ച എറണാകുളം പട്ടിമറ്റത്തെ ബെവ്‌കോയിലാണ് സംഭവം. മദ്യപിച്ചാണ് ഇയാൾ ബെവ്‌കോയില്‍ എത്തിയത്. പിന്നീട് മദ്യക്കുപ്പി എടുത്ത ശേഷം കൗണ്ടറിലുണ്ടായിരുന്ന സ്ത്രീയോട് മോശമായി സംസാരിക്കുകയും പണം നല്‍കണമെന്ന് അവര്‍ പറഞ്ഞതോടെ കുപ്പിയുമെടുത്ത് ഓടുകയുമായിരുന്നു. പിന്നീട് ജീവനക്കാര്‍ ഇയാളെ തടഞ്ഞുവെക്കുകയും മദ്യക്കുപ്പി തിരികെ വാങ്ങുകയും…

    read more

  • കുട്ടമ്പുഴ കാർഷിക വികസന സഹകരണ സംഘത്തിൽ ക്രമക്കേടെന്ന് ആക്ഷേപം; 13 പേർക്കെതിരെ കേസ്

    കുട്ടമ്പുഴ കാർഷിക വികസന സഹകരണ സംഘത്തിൽ ക്രമക്കേടെന്ന് ആക്ഷേപം; 13 പേർക്കെതിരെ കേസ്

    കോതമംഗലം: കുട്ടമ്പുഴ കാർഷിക വികസന സഹകരണ സംഘത്തിൽ 3.71 കോടി രൂപയുടെ ക്രമക്കേട് നടന്നതായുള്ള സഹകരണ സംഘം ജോയിന്‍റ് രജിസ്ട്രാറുടെ പരാതിയിൽ ഭരണസമിതി അംഗങ്ങളും ജീവനക്കാരും ഉൾപ്പെടെ 13 പേർക്കെതിരെ പൊലീസ് കേസെടുത്തു. ബാങ്ക് പ്രസിഡന്റും കുട്ടമ്പുഴ പഞ്ചായത്ത് വികസന സ്‌ഥിരം സമിതി അധ്യക്ഷനുമായ കെ.എ. സിബി ഒന്നും ഹോണററി സെക്രട്ടറി ഷൈല കരീം രണ്ടും പ്രതികളാണ്. കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റും പഞ്ചായത്ത് അംഗവുമായ പി.പി. ജോഷി, സണ്ണി കുര്യാക്കോസ്, സിജോ വർഗീസ്, എ.കെ. ശിവൻ, പി.കെ.…

    read more

  • ഏഴിക്കരയിൽ തർക്കം രൂക്ഷം; രണ്ട് ബ്രാഞ്ച് സമ്മേളനങ്ങൾ നിർത്തിവെച്ചു

    ഏഴിക്കരയിൽ തർക്കം രൂക്ഷം; രണ്ട് ബ്രാഞ്ച് സമ്മേളനങ്ങൾ നിർത്തിവെച്ചു

    പറവൂർ: മേഖലയിൽ സി.പി.എം ബ്രാഞ്ച് സമ്മേളനങ്ങൾക്ക് തുടക്കമായെങ്കിലും ഏഴിക്കരയിൽ സമ്മേളനങ്ങൾ മുന്നോട്ട് കൊണ്ടുപോകാനാകാതെ നേതൃത്വം വിഷമസന്ധിയിൽ. ഏഴിക്കരയിൽ ഇതുവരെ നടന്ന മൂന്ന് ബ്രാഞ്ച് സമ്മേളനങ്ങളിൽ രണ്ടെണ്ണം പൂർത്തീകരിക്കാനാകാതെ നിർത്തിവെച്ചു. പഞ്ചായത്ത് പടി, നന്ത്യാട്ടുകുന്നം വെസ്റ്റ് ബ്രാഞ്ച് സമ്മേളനങ്ങളാണ് ബ്രാഞ്ച് സെക്രട്ടറി തെരഞ്ഞെടുപ്പിൽ മത്സരം വന്നതോടെ നിർത്തിവച്ചത്. 20ന് നടന്ന പഞ്ചായത്ത് പടി സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം എസ്. ശർമയാണ് ഉദ്ഘാടനം ചെയ്തതത്. ഏരിയ കമ്മിറ്റിയിൽനിന്ന് യേശുദാസ് പറപ്പിള്ളിയും ലോക്കൽ സെക്രട്ടറി എ.എസ്. ദിലീഷും പങ്കെടുത്തിരുന്നു. ഏരിയ…

    read more

  • താങ്ങാകുന്നു, സ്നേഹസ്പർശത്തിന്‍റെ നൂറ് കൈകൾ

    താങ്ങാകുന്നു, സ്നേഹസ്പർശത്തിന്‍റെ നൂറ് കൈകൾ

    ആലുവ: പാഠപുസ്തകങ്ങൾക്കപ്പുറത്തെ വിശാല പഠന മേഖലയാണ് തേവക്കൽ തൃക്കാക്കര ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ കുട്ടികൾക്കായി തുറന്നിടുന്നത്. നാഷനൽ സർവിസ് സ്കീം (എൻ.എസ്.എസ്) വളന്‍റിയർമാർ സാമൂഹിക, സേവന, സാന്ത്വന രംഗങ്ങളിൽ സഹജീവി സ്നേഹത്തിന്‍റെ മാതൃകയായി മാറുകയാണ്. ഒറ്റപ്പെട്ട് കഴിയുന്നവർക്ക് കരുതലിന്‍റെയും സാന്ത്വനത്തിന്‍റെയും സ്നേഹസ്പർശമാണ് ഇവിടുത്തെ എൻ.എസ്.എസ് വിദ്യാർഥികൾ. എടത്തല ഗ്രാമപഞ്ചായത്തിന് സമീപത്തെ കമ്യൂണിറ്റി ഹെൽത്ത് സെന്‍റർ രണ്ട് വർഷത്തിനിടെ ഈ കുട്ടികൾ മൂന്ന് തവണ സന്ദർശിച്ചു. ഇതിനിടെ പെയിൻ ആൻഡ് പാലിയേറ്റിവ് വിഭാഗത്തിലേക്ക് രണ്ട് വീൽചെയർ…

    read more