Ernakulam News

  • വൈവിധ്യങ്ങളുടെ ഉടുപ്പോണം

    വൈവിധ്യങ്ങളുടെ ഉടുപ്പോണം

    കൊച്ചി: വൈവിധ്യങ്ങളുടെ ഡിസൈനുകൾ തീർത്ത് വസ്ത്രവിപണികൾ സജീവം.സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വസ്ത്രവ്യാപാരം നടക്കുന്ന സീസണുകളിലൊന്ന് ഓണക്കാലമാണ്. അതുകൊണ്ടുതന്നെ ഉപഭോക്താക്കളുടെ മനസ്സിനിണങ്ങിയ ഫാഷനുകളും ഡിസൈനുകളുമായി ഓണത്തെ വരവേൽക്കുകയാണ് വസ്ത്രവ്യാപാരികൾ. പ്രളയവും കോവിഡുമെല്ലാം തീർത്ത വെല്ലുവിളികൾ മുൻകാലങ്ങളിൽ പ്രതിസന്ധി തീർത്തെങ്കിൽ ഇക്കുറി അതിനെയെല്ലാം മറികടക്കുന്ന രീതിയിലുള്ള കച്ചവടം ഓണക്കാലത്തുണ്ടാകുമെന്നാണ് വ്യാപാരികളുടെ പ്രതീക്ഷ. തിരക്കേറി വ്യാപാരകേന്ദ്രങ്ങൾ ഓണത്തെ വരവേൽക്കാൻ പുതുവസ്ത്രങ്ങൾ തേടി കൂട്ടമായാണ് പലരും വ്യാപാര കേന്ദ്രങ്ങളിലേക്കെത്തുന്നത്. ഇതോടെ കൊച്ചി നഗരത്തിലെയും സമീപ പ്രദേശങ്ങളിലെയുമെല്ലാം വസ്ത്രവ്യാപാരശാലകളിൽ തിരക്കേറിത്തുടങ്ങി. ശനി, ഞായർ ദിവസങ്ങളിൽ…

    read more

  • 14 കിലോ കഞ്ചാവുമായി നാലു പേര്‍ പിടിയില്‍

    14 കിലോ കഞ്ചാവുമായി നാലു പേര്‍ പിടിയില്‍

    പെരുമ്പാവൂര്‍: 14 കിലോ കഞ്ചാവുമായി നാലുപേര്‍ പിടിയിലായി. കാലടി നെട്ടിനംപിള്ളി മാണിക്യ മംഗലം കാരിക്കോട്ട് ശ്യാംകുമാര്‍ (37), കോടനാട് മുടക്കുഴ കാഞ്ഞിരത്തിങ്കല്‍ ലിജോജോര്‍ജ് കുര്യന്‍ (33), ഒഡിഷ കണ്ടമാല്‍ സ്വദേശികളായ പവിത്ര പര്‍സേത്ത് (25), ബിജയ് നായക്ക് (27) എന്നിവരെയാണ് റൂറല്‍ ജില്ല ഡാന്‍സാഫ് ടീമും, പെരുമ്പാവൂര്‍ എ.എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘവും തടിയിട്ടപറമ്പ് പൊലീസും ചേര്‍ന്ന് പിടികൂടിയത്. ജില്ല പൊലീസ് മേധാവി ഡോ. വൈഭവ് സക്‌സേനക്ക് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് രണ്ടിടത്തായി…

    read more

  • കനാലിന്‍റെ സംരക്ഷണ ഭിത്തി തകർന്നിട്ട് വർഷങ്ങൾ

    കനാലിന്‍റെ സംരക്ഷണ ഭിത്തി തകർന്നിട്ട് വർഷങ്ങൾ

    മട്ടാഞ്ചേരി: കനാലിന്‍റെ സംരക്ഷണ ഭിത്തിയിടിഞ്ഞ് വർഷങ്ങളായിട്ടും ഭിത്തി കെട്ടാൻ നടപടിയില്ലാത്തത് പ്രതിഷേധത്തിന് ഇടയാക്കുന്നു. സംരക്ഷണഭിത്തിക്ക് പുറമെ റോഡും ഇടിഞ്ഞുതുടങ്ങി. ചെറിയ പത്തായ തോടിനോട് ചേർന്നുള്ള നെല്ലുകടവ് മാങ്ങാ ചാപ്ര മുതൽ ചിറളായി കടവ് വരെ നീളുന്ന ഭാഗത്തെ കനാലിന്‍റെ സംരക്ഷണ ഭിത്തിയാണ് പലയിടങ്ങളിലായി തകർന്നത്. ഭിത്തി ഇല്ലാത്ത ഭാഗങ്ങൾ അപകടഭീതി ഉയർത്തുന്നുണ്ട്. കനാലിനോട് ചേർന്ന റോഡ് മൂന്ന് വർഷത്തോളമായി പൈപ്പ് സ്ഥാപിക്കുന്നതിനായി പൊളിച്ചിട്ടിരിക്കുകയാണ്. ഇതു വഴിയാത്ര ദുഷ്കരമാണ്. ചില ഭാഗങ്ങളിൽ റോഡ് കനാലിലേക്ക് ഇടിയുന്നതും ഭീതി ഉയർത്തുന്നു.…

    read more

  • എം.സി റോഡിൽ രണ്ട് അപകടങ്ങളിൽ ആറുപേർക്ക് പരിക്ക്

    എം.സി റോഡിൽ രണ്ട് അപകടങ്ങളിൽ ആറുപേർക്ക് പരിക്ക്

    മൂവാറ്റുപുഴ: മൂവാറ്റുപുഴ-പെരുമ്പാവൂർ എം.സി റോഡിൽ രണ്ട് അപകടങ്ങളിൽ ആറ് പേർക്ക് പരിക്കേറ്റു. ഞായറാഴ്ച പുലർച്ച മൂന്ന് മണിയോടെയായിരുന്നു ആദ്യഅപകടം. പേഴയ്ക്കാപ്പിള്ളി എസ് വളവിൽ നിര്‍ത്തിയിട്ടിരുന്ന തടിലോറിക്ക് പിന്നില്‍ നിയന്ത്രണം നഷ്ടപ്പെട്ട കാറിടിക്കുകയായിരുന്നു. കാര്‍ യാത്രക്കാരായ അഞ്ചുപേര്‍ക്ക് പരിക്കേറ്റു. ചെങ്ങന്നൂര്‍ ഭാഗത്തുനിന്ന് റബര്‍ തടിയുമായി പെരുമ്പാവൂരിലേക്ക് പോകുകയായിരുന്നു തടിലോറി. തൊടുപുഴയില്‍ നിന്ന് പെരുമ്പാവൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന കാറാണ് ഇടിച്ചത്. തൊടുപുഴ സ്വദേശികൾക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ നാട്ടുകാരുടെ നേതൃത്വത്തില്‍ മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് വിദഗ്ധ ചികിത്സക്കായി കോലഞ്ചേരി മെഡിക്കല്‍…

    read more

  • റോഡരികിൽ എഡിസൺ കാത്തിരിപ്പുണ്ട് അതിജീവനത്തിന്‍റെ രുചി പകരാൻ

    റോഡരികിൽ എഡിസൺ കാത്തിരിപ്പുണ്ട് അതിജീവനത്തിന്‍റെ രുചി പകരാൻ

    കൊച്ചി: ‘‘അപ്പാ, എങ്ങനെയെങ്കിലും നമുക്കിത്തിരി സ്ഥലം വാങ്ങി വീടുവെക്കണം. ആ ആഗ്രഹം നടക്കാൻ ഞാനും ഇറങ്ങാം ഫുഡ് വിൽക്കാൻ…’’ കൊച്ചി വെണ്ണല അംബേദ്കർ റോഡിൽ വാടകക്ക് താമസിക്കുന്ന മലയത്ത് വീട്ടിൽ ഏഞ്ചലിനോട് മകൻ എഡിസന്‍റെ വാക്കുകളായിരുന്നു ഇത്. പറയുക മാത്രമല്ല, അമ്മയും അപ്പനും ചേർന്നുണ്ടാക്കുന്ന ഭക്ഷണം വിൽക്കാനായി അവൻ പാലാരിവട്ടത്തെ തിരക്കേറിയ റോഡരികിലേക്ക് ഇറങ്ങുകയുംചെയ്തു. വൈറ്റിലയിൽനിന്ന് ഇടപ്പള്ളിയിലേക്ക് പോവുമ്പോൾ പാലാരിവട്ടം ഫ്ലൈഓവറിനു കീഴെയാണ് എഡിസൺ ഏഞ്ചലെന്ന 13 വയസ്സുകാരനെ കണ്ടുമുട്ടുക. അവന്‍റെ കൈയിൽ അബിൻസ് ഹോംലി ഫുഡ്…

    read more

  • കേടായ ബൾബുകൾ പ്രകാശിപ്പിച്ച് ഇരിങ്ങോൾ സ്കൂൾ വിദ്യാർഥികൾ

    കേടായ ബൾബുകൾ പ്രകാശിപ്പിച്ച് ഇരിങ്ങോൾ സ്കൂൾ വിദ്യാർഥികൾ

    പെരുമ്പാവൂര്‍: പഠനവും ഊര്‍ജ സംരക്ഷണവും ലക്ഷ്യമിട്ട് സ്വയം തൊഴില്‍ പരിശീലനത്തിലാണ് ഇരിങ്ങോള്‍ സര്‍ക്കാര്‍ വി.എച്ച്.എസ് സ്‌കൂളിലെ നാഷനല്‍ സര്‍വീസ് സ്‌കീം യൂനിറ്റ് വിദ്യാര്‍ഥികള്‍. ഇതിന്റെ ഭാഗമായി വിദ്യാലയത്തിലെ വിവിധ ക്ലബുകളുടെ സഹകരണത്തോടെ സ്‌പെഷല്‍ കെയര്‍ സെന്ററിലെ ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ തെരഞ്ഞെടുക്കപ്പെട്ട കുട്ടികള്‍ എല്‍.ഇ.ഡി ബള്‍ബ് നിര്‍മാണം പരിശീലിക്കുകയാണ്. കേടായ ബള്‍ബുകള്‍ പ്രവര്‍ത്തിപ്പിച്ച് നല്‍കുന്നതിലൂടെ നാട്ടുകാര്‍ക്കും സഹായകരമാണ് ഇവരുടെ പ്രവര്‍ത്തനം. വിദ്യാര്‍ഥികള്‍ സ്‌കൂള്‍ പരിസര പ്രദേശങ്ങളിലെ വീടുകളില്‍ പോയി പഴയ അറുന്നൂറോളം കേടായ ബള്‍ബുകള്‍ ശേഖരിച്ചു. ആക്രി…

    read more

  • റോളര്‍ സ്‌കേറ്റിങ് അന്താരാഷ്ട്ര ചാമ്പ്യന്‍ഷിപ്പിനൊരുങ്ങി വിദ്യാര്‍ഥിനികള്‍

    റോളര്‍ സ്‌കേറ്റിങ് അന്താരാഷ്ട്ര ചാമ്പ്യന്‍ഷിപ്പിനൊരുങ്ങി വിദ്യാര്‍ഥിനികള്‍

    പെരുമ്പാവൂര്‍: ഇറ്റലിയില്‍ നടക്കുന്ന അന്താരാഷ്ട്ര റോളര്‍ സ്‌കേറ്റിങ് ചാമ്പ്യന്‍ഷിപ്പില്‍ ‘വേള്‍ഡ് സ്‌കേറ്റ് ഗെയിംസ് ഇറ്റാലിയ – 2024’ പങ്കെടുക്കാന്‍ ചരിത്രത്തിലാദ്യമായി കേരളത്തില്‍ നിന്ന് രണ്ട് പെണ്‍കുട്ടികള്‍. പെരുമ്പാവൂര്‍ ആര്‍.എഫ്.ഒ ക്ലബ് അംഗങ്ങളായ എ.എ. അബ്ന, ഗായത്രി ലീമോന്‍ എന്നിവരാണ് ഇന്ത്യന്‍ ടീമിനെ പ്രതിനിധീകരിക്കുന്നത്. 10 കൊല്ലമായി ആര്‍.എഫ്.ഒ ക്ലബ്ബില്‍ റോളര്‍ സ്‌കേറ്റിങ് പരിശീലിക്കുന്ന അബ്ന സ്പീഡ് സ്‌കേറ്റിങ് സീനിയര്‍ വിഭാഗത്തിലും ഗായത്രി ചെങ്കുത്തായ മലഞ്ചെരിവുകളിലൂടെ നടക്കുന്ന ഡൗണ്‍ ഹില്‍ സ്‌കേറ്റിങ് വിഭാഗത്തിലുമാണ് മാറ്റുരക്കുന്നത്. 2021ലും 2023ലും ദേശീയ…

    read more

  • ഡെങ്കിപ്പനി വ്യാപനം ടൂറിസം മേഖലയെ ബാധിക്കുന്നു

    ഡെങ്കിപ്പനി വ്യാപനം ടൂറിസം മേഖലയെ ബാധിക്കുന്നു

    മട്ടാഞ്ചേരി: ഡെങ്കി പനി വ്യാപനവും, മരണ റിപ്പോർട്ടുകളും കൊച്ചിയിലെ വിനോദ സഞ്ചര മേഖലക്ക് തിരിച്ചടിയാകുന്നു. ഓണാഘോഷത്തോടനുബന്ധിച്ചും, സീസൺ ആരംഭിച്ചതിനാലും സഞ്ചാരികളുടെ വരവ് തുടങ്ങിയ സമയത്ത് ഉടലെടുത്ത പ്രതിസന്ധി മറിക്കടക്കാനുള്ള ശ്രമത്തിലാണ് ടുറിസം മേഖലയിലുള്ളവർ. ഓണാഘോഷമില്ലെന്ന പ്രചരാണങ്ങൾക്ക് പിന്നാലെ പനി പകർച്ച കൂടി പ്രചാരത്തിലായതോടെ ആശങ്ക ഏറിയിരിക്കുകയാണ്. ജില്ലയുടെ വിവിധ മേഖലകളിൽ ഡെങ്കിപനി വ്യാപിക്കുന്നത് നവമാധ്യമങ്ങളിൽ പ്രചരിച്ചതോടെ വിദേശ വിനോദ സഞ്ചാരികളടക്കം ഒട്ടേറെ പേർ മടങ്ങിയതായും ബുക്കിങ്ങുകൾ റദ്ദാക്കിയതായും ടൂർ ഓപറേറ്റർമാരും ഹോം സ്റ്റേ ഉടമകളും ചുണ്ടിക്കാട്ടുന്നു. വിദേശ…

    read more

  • പെരുമ്പാവൂര്‍ സ്റ്റേഷനില്‍ ആറു പൊലീസുകാരെ നിയമിച്ചു

    പെരുമ്പാവൂര്‍ സ്റ്റേഷനില്‍ ആറു പൊലീസുകാരെ നിയമിച്ചു

    പെരുമ്പാവൂര്‍: പൊലീസുകാരില്ലാതെ നട്ടംതിരിഞ്ഞ പെരുമ്പാവൂര്‍ സ്റ്റേഷനില്‍ ആറ് സി.പി.ഒമാരെ നിയമിച്ചു. ‘ആവശ്യത്തിന് പൊലീസ് ഇല്ല; പെരുമ്പാവൂരിലെ ക്രമസമാധാനപാലനം പ്രതിസന്ധിയില്‍’ എന്ന തലക്കെട്ടില്‍ ‘മാധ്യമം’ കഴിഞ്ഞ ദിവസം വാര്‍ത്ത നൽകിയിരുന്നു. ഇതിനുപിന്നാലെയാണ് ജില്ല പൊലീസ് മേധാവി ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്. റൂറല്‍ ജില്ലയില്‍ ക്യാമ്പില്‍ നിന്ന് 10 പേരെ നിയമിച്ചതില്‍ ആറുപേരും പെരുമ്പാവൂരിലാണ്. നാലുപേരെ ആലുവ വെസ്റ്റ് സ്റ്റേഷനില്‍ നിയമിച്ചു. 65 പൊലീസുകാര്‍ വേണ്ട റൂറല്‍ ജില്ലയിലെ ഏറ്റവും തിരക്കുളള സ്റ്റേഷനില്‍ 49 പൊലീസുകാരാണ് ഉണ്ടായിരുന്നത്. ഇപ്പോൾ വരുന്നവർ…

    read more

  • കെട്ടിട നിര്‍മാണ, വയറിങ് സാമഗ്രികളുടെ കവര്‍ച്ച വ്യാപകം

    കെട്ടിട നിര്‍മാണ, വയറിങ് സാമഗ്രികളുടെ കവര്‍ച്ച വ്യാപകം

    പെരുമ്പാവൂര്‍: കെട്ടിട നിര്‍മാണ സാധനങ്ങളുടെയും വയറിങ് സാമഗ്രികളുടെയും മോഷണം പതിവാകുന്നു. പെരുമ്പാവൂരിൽ ഒരാഴ്ചയ്ക്കിടെ അഞ്ചു മോഷണങ്ങളാണ് ഉണ്ടായത്. ഇതില്‍ മൂന്നു കേസുകളില്‍ പൊലീസ് പ്രതികളെ പിടികൂടി. ചേലാമറ്റം ക്ഷേത്ര പരിസരത്ത് സ്വകാര്യ വ്യക്തി നിര്‍മിക്കുന്ന ഷെഡ്ഡില്‍ നിന്ന് നിര്‍മാണത്തിന് ആവശ്യമായ കമ്പികളും മറ്റ് വയറിങ് സാമഗ്രികളും മോഷണം പോയതാണ് ഒടുവിലത്തെ സംഭവം. ഇതില്‍ മൂന്നു പ്രതികളെയാണ് അറസ്റ്റ് ചെയ്തത്. വെസ്റ്റ് ബംഗാള്‍ സ്വദേശികളായ നൈതാനത്ത് ദാസ്, മിന്‍സാറുല്‍ മുല്ല, റഫീഖുല്‍ എന്നിവരാണ് പിടിയിലായത്. മോഷണ വസ്തുക്കള്‍ ആക്രി…

    read more