Ernakulam News

  • പടിഞ്ഞാറൻ കൊച്ചിയിൽ കുടിവെള്ളം മുട്ടി

    മട്ടാഞ്ചേരി: പടിഞ്ഞാറൻ കൊച്ചിയിലേക്ക് ആവശ്യത്തിന് കുടിവെള്ളം ലഭിക്കുന്നില്ലെന്ന പരാതിയുമായി കൗൺസിലറും നാട്ടുകാരും രംഗത്ത്. ആറാം ഡിവിഷൻ കൗൺസിലർ എം.എച്ച്.എം അഷറഫാണ് പരാതിയുമായി രംഗത്തെത്തിയത്. ഏതാനും മാസങ്ങളായി കൊച്ചിയിലേക്ക് വിതരണം ചെയ്യുന്ന കുടിവെള്ളത്തിന്റെ തോത് ഗണ്യമായി വെട്ടിക്കുറച്ചതായാണ് പരാതി. 40 എം.എൽ.ഡി വെള്ളം ലഭിക്കേണ്ടിടത്ത് 25 എം.എൽ.ഡി പോലും ലഭിക്കുന്നില്ലെന്ന് അഷറഫ് വ്യക്തമാക്കി. ഇത് കൊച്ചിക്ക് ആവശ്യമുള്ളതിന്റെ അറുപത് ശതമാനം പോലും ആകുന്നില്ല. കൊച്ചിക്കായി പല പദ്ധതികൾ നടപ്പാക്കിയെന്ന് പറയുമ്പോഴും വെള്ളം മാത്രം ലഭിക്കുന്നില്ല. കൊച്ചിയിലേക്ക് ലഭിക്കേണ്ട വെള്ളം…

    read more

  • രണ്ട് കിലോയോളം കഞ്ചാവുമായി യുവാവ് പിടിയിൽ

    മുഹമ്മദ് ഫയിസ് കിഴക്കമ്പലം: രണ്ട് കിലോയോളം കഞ്ചാവുമായി യുവാവ് പിടിയിൽ. പള്ളിക്കുറ്റി ഭാഗത്ത് വാടകക്ക് താമസിക്കുന്ന ആലുവ നൊച്ചിമ പുള്ളലിക്കര ആയത്തു വീട്ടിൽ മുഹമ്മദ് ഫയിസ് (34) നെയാണ് തടിയിട്ട പറമ്പ് പൊലീസ് പിടികൂടിയത്. കിഴക്കമ്പലം അമ്പുനാട് പള്ളിക്കുറ്റി ഭാഗത്ത് സ്കൂട്ടറിൽ കഞ്ചാവ് വിൽപനക്കെത്തിയതായിരുന്നു ഇയാൾ. സ്കൂട്ടറും പൊലീസ് കസ്റ്റഡിയിലെടുത്തു. എടത്തല, ഏലൂർ സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ കേസുകളുണ്ട്. ഇൻസ്പെക്ടർ എ.എൽ. അഭിലാഷ്, എസ്.ഐ എ.ബി. സതീഷ്, എ.എസ്.ഐമാരായ കെ.എ. നൗഷാദ്, കെ.ബി. ഷമീർ, സീനിയർ സി.പി.ഒ കെ.കെ.…

    read more

  • കെ.എസ്.ആർ.ടി.സി ഡ്രൈവറെ കൈയേറ്റം ചെയ്ത കേസിൽ നാലുപേർ പിടിയിൽ

    പിടിയിലായ പ്രതികൾ മൂവാറ്റുപുഴ: മുടവൂരിൽ കെ.എസ്.ആർ.ടി.സി ബസിന്‍റെ ചില്ല് തകർക്കുകയും ഡ്രൈവറെ കൈയേറ്റം ചെയ്യുകയും ചെയ്ത സംഭവത്തിൽ നാലുപേർ പിടിയിൽ. മുടവൂർ ചുരമുടി ഭാഗത്ത് താമസിക്കുന്ന പത്തനംതിട്ട പുറമറ്റം തൃക്കുന്നത്ത് കവല വീട്ടിൽ അരുൺ (27), മുടവൂർ വെളിയത്ത് കവല നെടുപറമ്പൻ വീട്ടിൽ റിക്സൻ വർഗീസ് (31), വെളിയത്ത് കവല ചേന്നാട്ടവീട്ടിൽ അഖിൽ ബോസ് (32), വെളിയത്തുകവല നെടുതല വീട്ടിൽ സജി (52) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച രാത്രി 8.15 ഓടെ വെളിയത്തുകവല ഭാഗത്താണ് സംഭവം.…

    read more

  • താരമായി നികിറ്റ

    നികിറ്റ സുസേൻ മാത്യു തൃപ്പൂണിത്തുറ: കലാ കായിക മത്സരങ്ങളിൽ മികവ് തെളിയിച്ച് ഉജ്ജ്വല ബാല്യം പുരസ്ക്കാരം നേടി നികിറ്റ സൂസേൻ മാത്യു എന്ന 17കാരി. മുളന്തുരുത്തി റെയിൽവേ സ്റ്റേഷനടുത്ത് ചീരാംമേലിൽ വീട്ടിൽ സിബി മത്തായി-ജീന റേച്ചൽ മാത്യു ദമ്പതികളുടെ മകളായ നികിറ്റ കലാകായിക മേഖലകളിൽ ഒന്നുപോലെ തിളങ്ങിയാണ് വനിത ശിശു വികസന വകുപ്പിന്‍റെ അംഗീകാരം സ്വന്തമാക്കിയത്. ഷോട്ട്പുട്ട്, ഡിസ്കസ് ത്രോ, ചെസ് തുടങ്ങിയ സ്പോർട്സ് ഇനങ്ങളിലും നാടോടിനൃത്തം, സംഘം നൃത്തം തുടങ്ങി കല മത്സരങ്ങളിലും കൂടാതെ ബീഡ്…

    read more

  • മുത്താണ് ഗോഡ്സന

    ഗോഡ്സന ആന്‍റണി കാലടി: ശബ്ദമില്ലാത്ത ലോകത്ത് മുത്തുകൾ കൊണ്ട് വിസ്മയം തീർത്ത ഗോഡ്സന ആന്‍റണിയെ തേടി ഉജ്ജ്വല ബാല്യം പുരസ്കാരം. വിധി സമ്മാനിച്ച എല്ലാ പരിമിതികളെയും കരവിരുതും കലാവൈഭവവും കൊണ്ട് മറികടക്കുകയാണ് കാലടി മാണിക്കമംഗലം സെന്‍റ് ക്ലെയർ ഓറൽ ബധിര വിദ്യാലയത്തിലെ ആറാം ക്ലാസ് വിദ്യാർഥിനിയായ ഗോഡ്സന. വ്യത്യസ്ത മേഖലകളില്‍ അസാധാരണ കഴിവ് പ്രകടിപ്പിക്കുന്ന കുട്ടികളെ പ്രോത്സാഹിപ്പിക്കാൻ നൽകുന്ന പുരസ്കാരം സ്വന്തമാക്കിയാണ് ഗോഡ്സന സ്കൂളിന്‍റെയും നാടിന്‍റെയും അഭിമാനമായത്. ആറിനും 11നും ഇടയിൽ പ്രായമുള്ളവരുടെ ഭിന്നശേഷി വിഭാഗത്തിൽ കല,…

    read more

  • ചതുരംഗക്കളം വാഴാൻ ബാലാനന്ദൻ

    ബാലാനന്ദൻ ആലുവ: ചെസ്സിൽ നേട്ടങ്ങൾ എത്തിപ്പിടിച്ചതിനാണ് ബാലാനന്ദൻ അയ്യപ്പനെ തേടി ഉജ്ജ്വല ബാല്യം പുരസ്കാരമെത്തിയത്. വിദേശ രാജ്യങ്ങളിലടക്കം നിരവധി മത്സരങ്ങളിൽ പങ്കെടുത്ത ബാലാനന്ദന് അർഹതക്കുള്ള അംഗീകാരമാണിത്. വിവിധ ചെസ് മത്സരങ്ങളിൽ ശ്രദ്ധേയ നേട്ടം കൈവരിച്ച ഈ 11കാരൻ കൂടുതൽ നേട്ടങ്ങൾ കൈയ്യാനുള്ള തയ്യാറെടുപ്പിലുമാണ്. ആലുവ തേവക്കൽ നെല്ലിക്കാമല റോഡ് മിഡോറി എൻക്ലേവ് ദ്വാരകയിൽ അയ്യപ്പന്‍റെയും ഇന്ദുവിന്‍റെയും മകനായ ബാലാനന്ദൻ തേവക്കൽ വിദ്യോദയ സ്കൂൾ അഞ്ചാം ക്ലാസ് വിദ്യാർഥിയാണ്. അഞ്ച് വയസ് മുതലാണ് ചെസ്സിലേക്ക് തിരിഞ്ഞത്. 2022-23ൽ ഇൻഡോറിൽ…

    read more

  • റൗൾ ദി എ.ഐ റോക്ക് സ്റ്റാർ

    റൗൾ ജോൺ അജു കൊച്ചി: എ.ഐ (ആർട്ടിഫിഷ്യൽ ഇൻറലിജൻസ്), റോബോട്ടിക്സ് തുടങ്ങി നാളെയുടെ സാങ്കേതിക വിദ്യകളെകുറിച്ച് ഇന്നത്തെ കാലത്ത് കേൾക്കാത്തവരുണ്ടാകില്ല. എന്നാൽ, നമ്മളിൽ പലരും ഈ വാക്കുകൾ കേട്ടുതുടങ്ങുന്നതിനും ഏറെ മുമ്പേ ഈ വഴികളിലൂടെ ഏറെ മുന്നേറിയ ആളാണ് റൗൾ ജോൺ അജു. നോർത്ത് ഇടപ്പള്ളി ജി.വി.എച്ച്.എസ്.എസിലെ പത്താംക്ലാസ് വിദ്യാർഥിയായ റൗൾ ഇൻസ്റ്റഗ്രാമിലും യൂ ട്യൂബിലുമെല്ലാം നിരവധി ഫോളോവർമാരുള്ള സാങ്കേതികവിദ്യയിൽ വിവിധ കണ്ടൻറുകൾ സൃഷ്ടിക്കുന്ന ഇൻഫ്ലുവൻസറാണ്. യു.എസിലെയും യു.കെയിലെയും നിരവധി അധ്യാപകർക്ക് നിർമിത ബുദ്ധിയെക്കുറിച്ചും റോബോട്ടിക്സിനെകുറിച്ചുമെല്ലാം ക്ലാസെടുക്കുന്ന…

    read more

  • പെരിയാർവാലി കനാൽ തുറന്നിട്ടും ഭൂതത്താൻകെട്ടിൽ ജലനിരപ്പ് ഉയർന്നില്ല

    പെരിയാർവാലി കനാലിലേക്ക് ജലവിതരണം ആരംഭിച്ചപ്പോൾ കോതമംഗലം: പ്രതിഷേധം തണുപ്പിക്കാൻ പെരിയാർവാലി കനാൽ തുറന്നു. എന്നാൽ, ഭൂതത്താൻകെട്ടിൽ ജലനിരപ്പ് ഉയരാത്തത് പ്രതിസന്ധിയായി. കല്ലാർകുട്ടി അണക്കെട്ട് ശുചീകരണത്തിന് തുറന്നപ്പോഴെത്തിയ ചെളി ഒഴുക്കിക്കളയാൻ ഞായറാഴ്ച ഭൂതത്താൻകെട്ട് ബാരേജിന്‍റെ ഷട്ടറുകൾ തുറക്കേണ്ടിവന്നതാണ് വിനയായത്. വേനൽക്കാലത്ത് ജില്ലയിലെ കൃഷിക്കും കുടിവെള്ളത്തിനും ഏറെ ആശ്രയമായ ബാരേജിൽ ശേഖരിച്ച വെള്ളം ഒഴുക്കിക്കളയേണ്ടി വന്നത് മൂലം രൂക്ഷമായ പ്രതിസന്ധിയാണ് വരും ദിവസങ്ങളിൽ നേരിടേണ്ടി വരുക. മെയിൻ കനാലിലും ഹൈ ലെവൽ, ലോ ലെവൽ കനാലുകളിലും വെള്ളമെത്തിയെങ്കിലും അളവ് കുറവാണ്.…

    read more

  • ‘കളിച്ചും ചിരിച്ചും ഒപ്പമിരുന്നവർ ഇനിയില്ല’; പുതുവത്സരത്തിൽ സങ്കടക്കടലായി സെൻറ് ആൽബർട്സ്

    ബൈക്കപകടത്തിൽ മരിച്ച എറണാകുളം സെന്‍റ് ആൽബർട്സ് കോളജ് വിദ്യാർഥികളായ ആരോമലിന്‍റെയും നരേന്ദ്രനാഥിന്‍റെയും മൃതദേഹം കോളജ് ഓഡിറ്റോറിയത്തിൽ പൊതുദർശനത്തിനുശേഷം കൊണ്ടുപോകുമ്പോൾ പൊട്ടിക്കരയുന്ന സഹപാഠികൾ -രതീഷ് ഭാസ്കർ കൊച്ചി: പ്രതീക്ഷകളുടെ പുതുവത്സരദിനത്തിൽ എറണാകുളം സെൻറ് ആൽബർട്സ് കോളജിൽ തുറന്നത് കണ്ണീരിന്‍റെ പാഠപുസ്തകം. തങ്ങളുടെ പ്രിയപ്പെട്ട സഹപാഠികളുടെ മൃതദേഹം കോളജ് അങ്കണത്തിലേക്ക് കൊണ്ടുവന്നപ്പോൾ കൂട്ടുകാർക്ക് സങ്കടമടക്കാനായില്ല. മൂന്നാം വർഷ ബി.വോക് ജേണലിസം ആൻഡ് മാസ് കമ്യൂണിക്കേഷൻ വിദ്യാർഥി പാലക്കാട് ആലത്തൂർ സ്വദേശി എസ്.ആരോമൽ, ബി.വോക് ഫിഷ് പോസ്റ്റ് ഹാർവെസ്റ്റ് ടെക്നോളജി ആൻഡ്…

    read more

  • വിവാദങ്ങളിൽ ആടിയുലഞ്ഞ് കൊച്ചിയിലെ പപ്പാഞ്ഞികൾ

    ഫോർട്ട്കൊച്ചി: പുതുവത്സര ആഘോഷത്തിന് മാറ്റുകൂട്ടുന്ന ഫോർട്ട് കൊച്ചിയിലെ പാപ്പാഞ്ഞികൾ ആളെ കൂട്ടുന്നതിനൊപ്പം വിവാദത്തിനും ആക്കം കൂട്ടുന്നു. കൊച്ചിൻ കാർണിവൽ ആഘോഷത്തെ ഇത്രയും പ്രശസ്തമാക്കാൻ കാരണമായിട്ടുള്ളത് പാപ്പാഞ്ഞി കത്തിക്കൽ ചടങ്ങാണ്. അടുത്ത കാലങ്ങളായി നിർമിക്കുന്ന പപ്പാഞ്ഞികൾ വിവാദങ്ങളിൽപ്പെട്ടുവന്നതോടെ അഗ്നിക്കിരയാക്കുന്ന പപ്പാഞ്ഞികളെ കാണുവാനെത്തുന്നവരുടെ എണ്ണവും ക്രമാതീതമായി വർധിച്ചിരിക്കുകയാണ്. മുന്നു പതിറ്റാണ്ടോളം കാർണിവൽ ആഘോഷങ്ങളുടെ ഭാഗമായി തയാറാക്കിയിരുന്നത് ചുവന്ന വസ്ത്രം അണിഞ്ഞ വെളുത്ത താടിയുള്ള പപ്പാഞ്ഞി രൂപത്തെയായിരുന്നു. ഇത് മാറ്റി മോഡേൺ രൂപത്തിലുള്ള പപ്പാഞ്ഞിയെ തയാറാക്കിയത് നാട്ടുകാർക്കിടയിൽ തന്നെ വലിയ തോതിൽ…

    read more