Ernakulam News

  • സ്വകാര്യ വ്യക്തിയുമായി ബന്ധപ്പെട്ട കേസുകൾ കാപ്പ ചുമത്താൻ മതിയായതല്ല -ഹൈകോടതി

    സ്വകാര്യ വ്യക്തിയുമായി ബന്ധപ്പെട്ട കേസുകൾ കാപ്പ ചുമത്താൻ മതിയായതല്ല -ഹൈകോടതി

    കൊച്ചി: ക്രമസമാധാന പ്രശ്‌നങ്ങളുണ്ടാക്കാത്തയാളെ, സ്വകാര്യ വ്യക്തിയുമായി ബന്ധപ്പെട്ട്‌ നിരവധി കേസുകളുണ്ടെന്ന പേരിൽ കാപ്പ (കേരള ആന്‍റി സോഷ്യൽ ആക്ടിവിറ്റീസ് പ്രിവൻഷൻ ആക്ട്‌ -2007) ചുമത്തി ജയിലലടക്കാനാവില്ലെന്ന് ഹൈകോടതി. സമൂഹത്തിന്‌ ഭീഷണിയാണെന്ന്‌ കണ്ടെത്തിയാൽ മാത്രമേ കാപ്പ പ്രകാരമുള്ള കുറ്റം ചുമത്തി കരുതൽതടങ്കലിൽ വെക്കാവൂ. കാപ്പ ചുമത്തുന്നത്‌ കുറ്റകൃത്യത്തിനുള്ള ശിക്ഷ എന്ന നിലയിലല്ല. ക്രമസമാധാനം സംരക്ഷിക്കാനാണ്. അല്ലാത്തപക്ഷം ഈ നടപടി നിയമവിരുദ്ധമാണെന്നും ജസ്‌റ്റിസ്‌ മുഹമ്മദ്‌ മുഷ്‌താഖ്‌, ജസ്‌റ്റിസ്‌ ശോഭ അന്നമ്മ ഈപ്പൻ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. സ്വകാര്യ വ്യക്തിയുമായുള്ള…

    read more

  • വൃക്കരോഗബാധിതനായ യുവാവ് ചികിത്സ സഹായം തേടുന്നു

    വൃക്കരോഗബാധിതനായ യുവാവ് ചികിത്സ സഹായം തേടുന്നു

    കൊച്ചി: സുമനസ്സുകളുടെ കൈത്താങ്ങിനായി കാത്തിരിക്കുകയാണ് വൃക്കരോഗത്താൽ ബുദ്ധിമുട്ടുന്ന യുവാവും കുടുംബവും. എറണാകുളം പുല്ലേപടി കോട്ടംപ്ലാക്കൽ ജെഫ്രി ജോസഫാണ് (38) വൃക്ക രോഗത്താൽ ബുദ്ധിമുട്ടനുഭവിക്കുന്നത്. സ്വകാര്യ സ്ഥാപനത്തിൽ ജീവനക്കാരനായിരുന്ന ഇദ്ദേഹത്തിന്‍റെ വരുമാനമായിരുന്നു കുടുംബത്തെ മുന്നോട്ട് നയിച്ചിരുന്നത്. രോഗിയായതോടെ കുടുംബം ബുദ്ധിമുട്ടിലായിരിക്കുകയാണ്. ഭർത്താവിനെ പരിചരിക്കേണ്ടതിനാൽ ഭാര്യ സീജക്കും ഇപ്പോൾ ജോലിക്ക് പോകാൻ സാധിക്കുന്നില്ല. ഇതോടെ കുടുംബത്തിന്‍റെ വരുമാന മാർഗം നിലച്ചു. ഭാരിച്ച ചികിത്സചെലവ് ഈ കുടുംബത്തെ തളർത്തുകയാണ്. വൃക്കമാറ്റിവെക്കലാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്. 25 ലക്ഷം രൂപയാണ് ചെലവ് വരുന്നത്. സുമനസ്സുകളായ…

    read more

  • ആഡംബര ഹോട്ടലിൽ റെയ്ഡ്; എം.ഡി.എം.എയുമായി മൂന്നുപേർ പിടിയിൽ

    ആഡംബര ഹോട്ടലിൽ റെയ്ഡ്; എം.ഡി.എം.എയുമായി മൂന്നുപേർ പിടിയിൽ

    കൊച്ചി: നഗരത്തിലെ ആഢംബര ഹോട്ടലിൽ നിന്ന് 19.82ഗ്രാം എം.ഡി.എം.എയും 4.5ഗ്രാം ഹാഷ് ഓയിലുമായി യുവതിയുൾപ്പടെ മൂന്നുപേർ പിടിയിൽ. കോതമംഗലം പിണ്ടിവനയിൽ കരുമ്പത്ത് വീട്ടിൽ താമസിക്കുന്ന കൊല്ലം ഓച്ചിറ സ്വദേശിയായ പള്ളിമുക്ക് വലിയകുളങ്ങര റിജു (41) കോട്ടയം കുറവിലങ്ങാട് സ്വദേശി കരിങ്കുളം വീട്ടിൽ ഡിനോ ബാബു(32) തലശ്ശേരി ധർമ്മടം സ്വദേശിനി മൃദുല (38) എന്നിവരെയാണ് എറണാകുളം സൗത്ത് സ്റ്റേഷൻ ഇൻസ്പെക്ടർ എം.എസ് ഫൈസലിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ലഹരിമരുന്ന് വിൽപനക്കായി ഹോട്ടലിൽ റൂമെടുത്ത് താമസിച്ച് വരവെയാണ് ഇവർ…

    read more

  • നവകേരള സദസ്സ്; മുഖ്യമന്ത്രിയും മന്ത്രിമാരും നാലുദിവസം എറണാകുളത്ത്

    നവകേരള സദസ്സ്; മുഖ്യമന്ത്രിയും മന്ത്രിമാരും നാലുദിവസം എറണാകുളത്ത്

    കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ഡിസംബര്‍ ഏഴ് മുതല്‍ 10 വരെ ജില്ലയിലെ 14 നിയമസഭാ മണ്ഡലങ്ങളിലും സന്ദര്‍ശനം നടത്തും. മന്ത്രിസഭ ഒന്നാകെ ജനങ്ങളിലേക്ക് നേരിട്ട് എത്തുന്ന നവകേരള സദസിന്‍റെ ഭാഗമായാണ് ജില്ലയില്‍ നാല് ദിവസം എല്ലാ മണ്ഡലങ്ങളിലും സന്ദര്‍ശനം. ഏഴിന് രാവിലെ ഒമ്പതിന് അങ്കമാലി അഡ്ലക്സ് കണ്‍വന്‍ഷന്‍ സെന്ററിലാണ് ജില്ലയിലെ ആദ്യ യോഗം. ഉച്ചകഴിഞ്ഞ് മൂന്നിന് മുഖ്യമന്ത്രിയും മന്ത്രിമാരും അങ്കമാലി സെൻറ്. ജോസഫ് ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ അങ്കമാലി മണ്ഡലത്തിലെ നവകേരള സദസില്‍ പങ്കെടുക്കും. വൈകിട്ട്…

    read more

  • മൂത്തകുന്നം സ്കൂളിൽ വീണ്ടും വിദ്യാർഥി സംഘട്ടനം; വിദ്യാർഥിയുടെ തല ചുറ്റികക്ക് അടിച്ചുപൊട്ടിച്ചു

    മൂത്തകുന്നം സ്കൂളിൽ വീണ്ടും വിദ്യാർഥി സംഘട്ടനം; വിദ്യാർഥിയുടെ തല ചുറ്റികക്ക് അടിച്ചുപൊട്ടിച്ചു

    പറവൂർ: മൂത്തകുന്നം എസ്. എൻ.എം ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർഥി സഹപാഠിയുടെ തല ചുറ്റികക്ക് അടിച്ചു പൊട്ടിച്ചു. തല പൊട്ടി ചോരയിൽ കുളിച്ച വിദ്യാർഥിയെ മൂത്തകുന്നം ഗവ.ആശുപത്രിയിലും തുടർന്ന് കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ച് ചികിത്സ തേടി. ആശുപത്രിയിൽ ചികിത്സയിലുള്ള വിദ്യാർഥിക്ക് തലക്ക് മൂന്ന് തുന്നലിട്ടിട്ടുണ്ട്. ചുറ്റികക്ക് അടിച്ചതായി പറയുന്ന വിദ്യാർത്ഥിയെ മറ്റൊരു ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്. വെള്ളിയാഴ്ച രാവിലെ സ്കൂളിൽ ക്ലാസ് തുടങ്ങും മുമ്പായിരുന്നു സംഭവം. പത്താം ക്ലാസ് വിദ്യാർത്ഥികളാണ് ഏറ്റുമുട്ടിയത്. വ്യാഴാഴ്ച മൂത്തകുന്നത്തെ ട്യൂഷൻ സെന്ററിൽ…

    read more

  • കൊച്ചിയിൽ ക്രൂസ് ടൂറിസത്തിന് തുടക്കം

    കൊച്ചിയിൽ ക്രൂസ് ടൂറിസത്തിന് തുടക്കം

    മട്ടാഞ്ചേരി: ആഡംബര കപ്പൽ സീസണിന് തുടക്കം കുറിച്ച് ശനിയാഴ്ച കൊച്ചി തുറമുഖത്ത് ആദ്യ കപ്പൽ എത്തും. റോയൽ കരീബിയൻ ഗ്രൂപ്പിന്‍റെ ‘സെലിബ്രിറ്റി എഡ്ജ്’ എന്ന ഉല്ലാസക്കപ്പലാണ് ഈ സീസണിൽ ആദ്യമായെത്തുക. മുംബൈയിൽനിന്നു വരുന്ന കപ്പലിൽ 2000ത്തോളം സഞ്ചാരികളും 1377 ജീവനക്കാരുമാണുള്ളത്. ശനിയാഴ്ച രാത്രിതന്നെ കൊളംബോയിലേക്ക് തിരിക്കും. 26ന് അസമാര ജേണി എന്ന മറ്റൊരു കപ്പലും കൊച്ചിയിലെത്തുന്നുണ്ട്. നവംബർ മുതൽ മേയ് വരെയാണ് സാധാരണയായി ക്രൂസ് സീസൺ. 2023-24 സീസണിൽ 44 കപ്പലുകളാണ് കൊച്ചിയിലേക്ക് ചാർട്ട് ചെയ്തിരിക്കുന്നത്. ആഡംബര…

    read more

  • ആലുവ-മൂന്നാർ റോഡ് നാലുവരിപ്പാത; സ്ഥലം ഏറ്റെടുക്കൽ തുടങ്ങി

    ആലുവ-മൂന്നാർ റോഡ് നാലുവരിപ്പാത; സ്ഥലം ഏറ്റെടുക്കൽ തുടങ്ങി

    കോതമംഗലം: ആലുവ- മൂന്നാർ റോഡ് (കോതമംഗലം -ആലുവ റോഡ്) നാലുവരിപ്പാതയാക്കുന്നതിന്റെ മുന്നോടിയായി അതിർത്തി കല്ലുകൾ സ്ഥാപിക്കുന്ന പ്രവർത്തി ആരംഭിച്ചു. കോതമംഗലം അരമനപ്പടിയിൽ ആദ്യ കല്ല് സ്ഥാപിച്ച് ആൻറണി ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ ചെയർമാൻ കെ.കെ.ടോമി അധ്യക്ഷത വഹിച്ചു. ആലുവ പുളിഞ്ചോട് മുതൽ കോതമംഗലം കോഴിപ്പിള്ളി അരമന ബൈപ്പാസ് ജംഗ്ഷൻ വരെയുള്ള 38 കിലോമീറ്റർ റോഡാണ് നാലുവരി പാതയായി വികസിപ്പിക്കുന്നത്. ആലുവയിലൂടെയും കോതമംഗലത്തിലൂടെയും കടന്ന് പോകുന്ന രണ്ട് ദേശീയ പാതകളെ തമ്മിൽ ബന്ധിപ്പിക്കുന്ന നിലയിലാണ് പദ്ധതി…

    read more

  • എവറസ്റ്റ് കവല-ഇ.ഇ.സി മാർക്കറ്റ് ബൈപാസ് യാഥാർഥ്യമാകുന്നു

    എവറസ്റ്റ് കവല-ഇ.ഇ.സി മാർക്കറ്റ് ബൈപാസ് യാഥാർഥ്യമാകുന്നു

    മൂവാറ്റുപുഴ: നഗരത്തിലെ എവറസ്റ്റ് കവലയിൽ നിന്നും ഇ.ഇ.സി മാർക്കറ്റ് റോഡിലേക്ക് നിർമിക്കുന്ന ബൈപാസ് റോഡിന്‍റെ ടെണ്ടർ പൂർത്തിയായി. റോഡ് നിർമാണത്തിന് അടുത്ത ദിവസം തുടക്കമാകും. ആറ് മാസം കൊണ്ട് നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാനാണ് നിർദേശം. വെയർ ഹൗസിങ് കോർപറേഷന്‍റെ സഹകരണത്തോടെ 1.75 കോടി രൂപ ചെലവിലാണ് റോഡ് നിർമിക്കുന്നത്. ഇതിന് മുന്നോടിയായി വെയർഹൗസിങ് കോർപ്പറേഷൻ എക്സിക്യൂട്ടീവ് എൻജിനീയർ കണ്ണൻ .എസ്. വെളിന്തറ, റീജനൽ മാനേജർ പി.പി. പീറ്റർ, ഓവർസിയർ ഗിരീഷ് സുന്ദർ, പ്രോജക്ട് എൻജിനിയർ വി. രാജൻ,…

    read more