Ernakulam News

  • ഇലക്ട്രിക് ഓഫ് റോഡ് ബൈക്ക് നിര്‍മിച്ച് ഇലാഹിയ എന്‍ജി. കോളജ് വിദ്യാര്‍ഥികള്‍

    നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് നിര്‍മിച്ച ഇലക്ട്രിക് ഓഫ് റോഡ് ബൈക്കുമായി ഇലാഹിയ എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥികളായ സര്‍ഫാസ് സമദ്, ഹസീം ഹരീസ്, മുഹമ്മദ് യാസര്‍ ഹമീദ് എന്നിവര്‍ അസി. പ്രഫ. ഐഷ മീതിയനൊപ്പം മൂവാറ്റുപുഴ : നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് ഇലക്ട്രിക് ഓഫ് റോഡ് ബൈക്ക് നിര്‍മിച്ച് ഇലാഹിയ എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥികള്‍. അവസാന വര്‍ഷ ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്‌സ് എന്‍ജിനീയറിങ് വിദ്യാര്‍ഥികളാണ് വാഹനം നിര്‍മിച്ചത്. ഓഫ് റോഡുകളെ അനായാസം കീഴടക്കുമെന്നതാണ് ഇലക്ട്രിക് ബൈക്കിന്റെ പ്രത്യേകത. 1500…

    read more

  • വനിത മണ്ഡലം പ്രസിഡന്‍റിനെ പുറത്താക്കിതിനു പിന്നാലെ ബി.ജെ.പിയിൽ പൊട്ടിത്തെറി

    പറവൂർ: വനിത മണ്ഡലം പ്രസിഡന്‍റിനെ പുറത്താക്കിയതിനെച്ചൊല്ലി ബി.ജെ.പി വടക്കേക്കര മണ്ഡലം കമ്മിറ്റിയിൽ പൊട്ടിത്തെറി. മണ്ഡലം പ്രസിഡന്‍റായിരുന്ന മായ ഹരിദാസിനെ കാരണംപറയാതെ മാറ്റിയത് അണികളിൽ നേതൃത്വത്തിനെതിരെ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. ജനുവരിയിലാണ് മായയെ മണ്ഡലം പ്രസിഡന്‍റായി അന്നത്തെ ജില്ല പ്രസിഡന്‍റ് അഡ്വ. കെ.എസ്. ഷൈജു നാമനിർദേശം ചെയ്തത്. ഇവിടെ പ്രസിഡന്‍റ് സ്ഥാനത്തേക്ക് രണ്ടുപേർ മത്സരിച്ചിരുന്നു. കൂടുതൽ വോട്ട് ലഭിച്ചയാളെ പ്രസിഡന്‍റായി അംഗീകരിക്കാൻ ജില്ല കോർ കമ്മിറ്റി തയാറാകാതിരുന്നതിനെത്തുടർന്നാണ് മായ പ്രസിഡന്‍റ് സ്ഥാനത്തേക്ക് എത്തുന്നത്.എന്നാൽ, ഫെബ്രുവരിയിൽ ജില്ല കമ്മിറ്റി മൂന്നായി വിഭജിച്ചു.…

    read more

  • വെങ്ങോലയിലെ മഞ്ഞ മഴയുടെ കാരണമെന്ത്? അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി

    പെരുമ്പാവൂര്‍: വെങ്ങോലയില്‍ മഴവെള്ളത്തില്‍ നിറം മാറ്റം കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം നടത്താന്‍ മുഖ്യമന്ത്രി തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പല്‍ ഡയറക്ടറോട് ആവശ്യപ്പെട്ടു. 23ാം വാര്‍ഡ് മെംബര്‍ ബേസില്‍ കുര്യാക്കോസ് നല്‍കിയ നിവേദനത്തെ തുടര്‍ന്നാണ് നടപടി. പോഞ്ഞാശ്ശേരിയില്‍ ഭവനം ഫൗണ്ടേഷന്‍ നിര്‍മിച്ച ഫ്ലാറ്റിനുസമീപം താമസിക്കുന്ന കലവറപറമ്പില്‍ ഹിലാരിയുടെ വീടിനുമുകളിലും മുറ്റത്തും വാഹനങ്ങളുടെ മുകളിലും വൃക്ഷങ്ങളുടെ ഇലകളിലും കഴിഞ്ഞ ശനിയാഴ്ചയുണ്ടായ മഴയില്‍ മഞ്ഞനിറത്തിലുള്ള വസ്തു അടിഞ്ഞ് പൊട്ടുപോലെ കാണപ്പെടുകയായിരുന്നു. കെമിസ്ട്രി അധ്യാപകന്‍ കൂടിയായ വീട്ടുടമയുടെ സാന്നിധ്യത്തില്‍ മെംബര്‍ പൊടി ശേഖരിച്ച്…

    read more

  • ഇന്ന് ലോക പുസ്തകദിനം; കവിത സമാഹാരവുമായി നാലാംക്ലാസുകാരൻ

    ഫർദീൻ മബ്റൂഖിന്‍റെ സ്മോൾ വണ്ടേഴ്സ് ഇൻ വേഡ്സ് കവിത സമാഹാരം ആലുവ: ഇംഗ്ലീഷ് കവിതകൾ രചിച്ച് ശ്രദ്ധേയനാവുകയാണ് നാലാംക്ലാസ് വിദ്യാർഥി ഫർദീൻ മബ്റൂഖ്. ഇതിനകം ഇരുപതോളം കവിതകൾ രചിച്ചിട്ടുണ്ട്. ഫർദീന്റെ ആദ്യ കവിത സമാഹാരമാണ് ‘സ്മോൾ വണ്ടേഴ്സ് ഇൻ വേഡ്സ്. ഇംഗ്ലീഷ് ഭാഷ അനായാസം കൈകാര്യം ചെയ്യാനുള്ള കഴിവാണ് ഫർദീനെ ഇംഗ്ലീഷ് കവിതകളിലേക്ക് അടുപ്പിച്ചത്. ഏഴ് വയസ്സിൽ ഫർദീന്റെ ആദ്യ കവിത പിറവിയെടുത്തു. പിന്നീടങ്ങോട്ട് കവിതകളുടെ ലോകത്തേക്ക് സഞ്ചരിക്കുകയായിരുന്നു. അഞ്ചാം വയസ്സിലാണ് ഫർദീനിലെ എഴുത്തുകാരനെ രക്ഷിതാക്കൾ തിരിച്ചറിയുന്നത്.…

    read more

  • ആശുപത്രി കവാടത്തിൽ ശുചിമുറി മാലിന്യം ഒഴുകുന്നു

    മൂവാറ്റുപുഴ: നൂറുകണക്കിന് രോഗികൾ ചികിത്സ തേടി എത്തുന്ന ജനറൽ ആശുപത്രിയിലെ സെപ്റ്റിക് ടാങ്ക് നിറഞ്ഞു മലിനജലം റോഡിലൂടെ ഒഴുകുന്നത് ദുരിതമായി. ആശുപത്രിയുടെ പ്രധാന കവാടത്തിലൂടെയാണ് മലിനജലം പുറത്തേക്ക് ഒഴുകുന്നത്. കഴിഞ്ഞ രണ്ടുദിവസമായി ഇത്തരത്തിൽ മലിനജലം പുറത്തേക്ക് ഒഴുകിയിട്ടും നടപടി സ്വീകരിക്കാത്ത അധികൃതരുടെ നിലപാടിനെതിരെ പ്രതിഷേധം ശക്തമായി. ഒരു വർഷം മുമ്പും സമാന സംഭവം ഉണ്ടായിരുന്നു. പ്രതിഷേധത്തെ തുടർന്ന് അന്ന് മാലിന്യം ഒഴുകുന്നത് തടയാൻ നടപടി സ്വീകരിച്ചിരുന്നു. ദിവസേന ആയിരത്തിലധികം രോഗികളാണ് ജില്ലയുടെ കിഴക്കൻ മേഖലയിൽനിന്നും ഇടുക്കി ജില്ലയിലെ…

    read more

  • ആലുവ-പറവൂർ റോഡിൽ ജല അതോറിറ്റിയുടെ മരണക്കുഴികൾ

    ആലുവ – പറവൂർ റോഡിൽ മനക്കപ്പടിയിലെ കുഴി പറവൂർ: റോഡിൽ മരണക്കുഴിയൊരുക്കി ജല അതോറിറ്റിയുടെ തോന്ന്യവാസം തുടരുന്നു. പറവൂർ-ആലുവ റോഡിൽ ശുദ്ധജല വിതരണ പൈപ്പ് പൊട്ടിയതിനെ തുടർന്ന് അറ്റകുറ്റ പണിക്കായി എടുത്ത കുഴികളാണ് ജല അതോറിറ്റി അധികൃതർ മൂടാതെ നിരുത്തവാദിത്വപരമായ സമീപനം സ്വീകരിച്ചിട്ടുള്ളത്. യു.സി കോളജ് മുതൽ മന്ദം വരെയുള്ള പാതയിലാണ് അപകടക്കെണിയൊരുക്കിയുള്ള കുഴികൾ. മനക്കപ്പടിക്കും ആനച്ചാലിനും ഇടയിലുണ്ടായ വലിയ ഗർത്തത്തിൽ വാഹനങ്ങൾ വീണ് കേടുപാടുകൾ സംഭവിക്കുന്നത് പതിവായിട്ടുണ്ട്. തിങ്കളാഴ്ച വൈകീട്ട് ആറോടെ സ്കൂട്ടർ യാത്രക്കാരി കുഴിയിൽ…

    read more

  • അവധിക്കാലം; പോയാലിമലയിൽ സഞ്ചാരികളുടെ തിരക്കേറി

    പോയാലിമല മൂവാറ്റുപുഴ: അവധിക്കാലമായതിനാൽ മൂവാറ്റുപുഴയുടെ സ്വന്തം ടൂറിസ്റ്റ് കേന്ദ്രമായ പോയാലിമലയിലേക്ക് സന്ദർശകപ്രവാഹം. പോയാലിമലയുടെ പ്രകൃതിസൗന്ദര്യം ആസ്വദിക്കാനും ഇളംകാറ്റിലും കുളിരിലും ഇത്തിരിനേരം ചെലവഴിക്കാനുമാണ് സഞ്ചാരികൾ മലകയറുന്നത്. കുട്ടികളും സ്ത്രീകളുമടക്കം നൂറുകണക്കിനാളുകളാണ് ദിനേന മലയിൽ എത്തുന്നത്. മൂവാറ്റുപുഴ താലൂക്കിലെ പായിപ്ര പഞ്ചായത്തിലാണ് സമുദ്രനിരപ്പിൽനിന്ന് 600 അടി ഉയരത്തിലുള്ള, പാറക്കെട്ടുകളും മൊട്ടക്കുന്നുകളും നിറഞ്ഞ പോയാലിമല. പായിപ്ര പഞ്ചായത്തിലെ രണ്ട്, മൂന്ന് വാര്‍ഡുകളിലായി സ്ഥിതി ചെയ്യുന്ന മലയിൽ ഏറ്റവുമധികം സഞ്ചാരികളെത്തുന്നത് നവംബർ മുതൽ മേയ് വരെയാണ്. കിലോമീറ്റര്‍ നീണ്ടുകിടക്കുന്ന മലയിലെ വറ്റാത്ത കിണറും…

    read more

  • പണിതിട്ടും പണിതിട്ടും തീരാത്ത പാലം!…

    പള്ളുരുത്തി: രണ്ടു കരകളെ ബന്ധപ്പെടുത്തിയാണ് സാധാരണ പാലം പണിയുന്നത്. എന്നാൽ അപ്രോച്ച് റോഡുകൾ പണിയാതെ കായലിന് മുകളിൽ മാത്രം മനോഹരമായി പണിതീർത്ത നിലയിൽ വർഷങ്ങളായി നിലകൊള്ളുകയാണ് പള്ളുരുത്തിയിലെ മധുര കമ്പനി -കണ്ണങ്ങാട്ട് പാലം. ഈ പാലത്തിന്‍റെ അപ്രോച്ച് റോഡ് നിർമാണം എന്ന് പൂർത്തിയാകുമെന്നാണ് നാട്ടുകാരുടെ ചോദ്യം. ഈ തലമുറയിലുള്ളവർക്ക് പാലം കയറി മറുകര കടക്കാനാകുമോയെന്ന ചോദ്യവും ഇവർ ഉയർത്തുന്നു. ഫണ്ടിന്‍റെ പോരായ്മകളോ സ്ഥലം ഏറ്റെടുക്കുന്നതിനുള്ള പ്രതിസന്ധികളോ ഇല്ലെങ്കിലും സർക്കാർ എൻജിനീയറിങ് കാര്യാലയത്തിന്‍റെ അനുമതി ലഭിക്കാത്തതാണ് അപ്രോച്ച് റോഡിന്‍റെ…

    read more

  • ചരക്കുവാഹനങ്ങളുടെ അനധികൃത പാര്‍ക്കിങ് യാത്രക്കാര്‍ക്ക് ഭീഷണി

    പൂപ്പാനി റോഡില്‍ വാച്ചാല്‍പാടം ഭാഗത്ത് അപകടകരമാംവിധം നിര്‍ത്തിയിട്ടിരിക്കുന്ന ചരക്കുലോറികള്‍ പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ നിന്ന് പൂപ്പാനി വഴി അയ്മുറിയിലേക്കുള്ള റോഡില്‍ വാച്ചാല്‍പ്പാടം ഭാഗത്ത് അന്തര്‍ സംസ്ഥാനങ്ങളില്‍ നിന്നടക്കമുള്ള ഭാരവാഹനങ്ങള്‍ നിര്‍ത്തിയിടുന്നത് യാത്രക്കാര്‍ക്ക് ഭീഷണിയാകുന്നതായി ആക്ഷേപം. പകലോ രാത്രിയോ എന്നില്ലാതെ റോഡിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ മിക്കവാറും വലിയ വാഹനങ്ങളുടെ നീണ്ടനിരയുണ്ടാകും. തൊട്ടടുത്തെ ഗോഡൗണുകളിലേക്ക് പ്രവേശിക്കുന്നതിനായി ഊഴം കാത്തുകിടക്കുന്ന ഈ ചരക്കുവാഹനങ്ങള്‍ മറ്റ് വാഹനയാത്രക്കാര്‍ക്ക് രണ്ടുദിശയിലേക്കും സുഗമമായി സഞ്ചരിക്കുന്നതിന് തടസ്സമാണ്. ഈയടുത്ത കാലത്താണ് മഴക്കാലത്ത് വെള്ളക്കെട്ടുണ്ടായിരുന്ന ഇവിടെ പ്രത്യേകം…

    read more

  • മദ്യലഹരിയിൽ ടയർ പൊട്ടിയ കാറുമായി സഞ്ചരിച്ചത് കിലോമീറ്ററുകൾ; ഭയന്നോടി കാൽനടയാത്രക്കാർ, നിരവധി വാഹനങ്ങൾ ഇടിച്ചിട്ടു

    അപകടത്തിനിടയാക്കിയ കാർ ആലുവ: മദ്യലഹരിയിൽ ടയർ പൊട്ടിയ കാറുമായി കിലോമീറ്ററുകൾ സഞ്ചരിച്ചയാൾ അപകടങ്ങൾക്കിടയാക്കി. കോമ്പാറ ഭാഗത്തുനിന്ന് കുന്നത്തേരി വഴി ആലുവ ഭാഗത്തേക്കും തുടർന്ന് കമ്പനിപ്പടി ഭാഗത്തേക്കുമാണ് അപകടകരമായി വാഹനമോടിച്ചത്. ഓട്ടത്തിനിടയിൽ പൊട്ടിയ ടയർ ഊരിപ്പോയിട്ടും റിമ്മിൽ ഓടിക്കുകയായിരുന്നു. വെള്ളിയാഴ്ച വൈകീട്ടാണ് സംഭവം. ഓട്ടത്തിനിടയിൽ മുൻ ടയർ പൊട്ടിയിട്ടും കാർ അതിവേഗത്തിൽ പായുകയായിരുന്നു. ഇതിനിടയിൽ, കാർ റോഡരികിൽ നിർത്തിയിട്ടിരുന്നതും സഞ്ചരിക്കുന്നതുമായ നിരവധി വാഹനങ്ങളിൽ ഇടിച്ചു. കാൽനടക്കാർ ഭയന്നോടി. ആലുവയിൽനിന്ന് കമ്പനിപ്പടിയിൽ എത്തിയപ്പോൾ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിച്ചു. മുട്ടം…

    read more